വിദേശ വനിതകളോട് മോശമായി പെരുമാറിയതിനു കേസെടുത്തു; ചെറായിയില്‍ നടന്ന സംഭവം ഇങ്ങനെ…

ചെറായി: വിദേശ വനിതകളോട് അപമര്യാദയായി പെരുമാറിയ കണ്ടാലറിയാവുന്ന രണ്ടു യുവാക്കൾക്കെതിരെ മുനന്പം പോലീസ് കേസെടുത്തു. സഹോദരിയും കുട്ടിയും ഭർത്താവുമൊരുമിച്ച് ബീച്ചിലെ ഒരു റിസോർട്ടിൽ താമസിക്കവെ റിസോർട്ടിനു പുറത്തുവച്ചായിരുന്നു സംഭവമെന്ന് ന്യൂയോർക്ക് സ്വദേശിനിയും കൊളംന്പിയ യൂണിവേഴ്സിറ്റിയിലെ ലീഗൽ റിസർച്ചറുമായ യുവതിയുടെ പരാതിയിൽ പറയുന്നു. മോട്ടോർ സൈക്കിളിലെത്തിയ രണ്ടംഗ സംഘം തന്‍റെയും സഹോദരിയുടെയും കൈയിൽ കയറിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ആലുവ റൂറൽ എസ്പിക്ക് നല്കിയ പരാതി യിൽ പറയുന്നത്.

Read More

ഒറിജിനലിനെ വെല്ലുന്ന സാന്‍റാക്ലോസ് ! കോതമംഗലത്തെ ക്രിസ്മസ് ആകർഷണം പൈലറ്റ് സാന്‍റാ

കോതമംഗലം: ഈവർഷം കോതമംഗലത്തെ ക്രിസ്മസ് ആഘോഷത്തിന് ആകർഷണമായത് സാന്‍റാ പൈലറ്റ്. എല്ലാ വർഷവും ക്രിസ്മസിനെ വരവേൽക്കാൻ ഏറെ പുതുമകൾ ഉള്ള സാന്താക്ലോസിനെ നിർമിക്കാറുള്ള കോതമംഗലം കുത്തുകുഴി ഇടയ്ക്കാട്ട് സിജോ ജോർജാണ് ഇക്കുറിയും പുതുമയാർന്ന സാന്‍റാ ക്ലോസിനെ ഒരുക്കിയത്. കുത്തുകുഴിയിൽ സന്തം വീട്ടുമുറ്റത്താണ് സിജോ ഹെലികോപ്റ്റർ ഓടിക്കുന്ന സാന്താക്ലോസ് നിർമിച്ചിരിക്കുന്നത്. ഏഴ് അടി പൊക്കവും അഞ്ച് മീറ്റർ നീളവുമുള്ള ഹെലികോപ്റ്ററിന്‍റെ ഫ്രെയിം ഈറ്റ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കയറിന് പകരം റബർ ടാപ്പ് ചെയ്യുമ്പോ ലഭിക്കുന്ന ഒട്ടുപാൽ ആണ് ഫ്രെയിമുകൾ ബന്ധിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. നാല് മോട്ടോറുകൾ ആണ് ഹെലികോപ്റ്ററിനെ ചലിപ്പിക്കാനായി ഉപയോഗിച്ചിട്ടുള്ളത്. ഹെലികോപ്റ്ററിലെ പങ്കകൾ കറങ്ങാനും സാന്താക്ലോസിന്‍റെ കഴുത്തും കൈയും ചലിപ്പിക്കാനുമാണ് മോട്ടോറുകൾ ഉപയോഗിച്ചിരിക്കുന്നത്. കാഡ് ബോർഡും വെള്ളപേപ്പറും ഉപയോഗിച്ചാണ് ഹെലികോപ്റ്റർ ഫ്രെയിമിൽ ബോഡി നിർമിച്ചിരിക്കുന്നത്. ലിവറിൽ കൈവച്ച് ചലിപ്പിക്കുന്ന രീതിയിൽ നിർമിച്ചിരിക്കുന്ന സാന്‍റാക്ലോസ് ഒറിജിനലിനെ വെല്ലും. മുൻവർഷങ്ങളിൽ കുതിരപ്പുറത്തും…

Read More

മലയാളി, തമിഴ് തുടങ്ങി ഇതര ഭാഷാ ലൈംഗീക തൊഴിലാളികളുടെ കേന്ദ്രം! പെരുന്പാവൂരിൽ ദുരൂഹസാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ചു

പെരുമ്പാവൂർ: സ്വകാര്യ ബസ്റ്റാന്‍റ് കെട്ടിട സമുച്ചയത്തിന് മുകളിൽ ദുരൂഹ സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മ്യതദേഹം കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കം ഉണ്ടായിരുന്നു. ഇന്നലെ കളമശേരി മെഡിക്കൽ കോളേജിൽ മൃതദേഹം പോലീസ് സർ ജ്ജൻ പോസ്റ്റ്മോർട്ടം നടത്തി.ആളെ തിരിച്ചറിയാത്തതിനാൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 35 വയസ് പ്രായമുള്ളതും കാഴ്ചയിൽ തമിഴ്നാട് സ്വദേശിയാണ് എന്ന് സംശയിക്കുന്നു. പുതിയ ബസ്റ്റാന്‍റ് മീൻ മാർക്കറ്റിന് എതിർവശത്തുള്ള കെട്ടിടത്തിന്‍റെ മുകൾ നിലയിലാണ് മ്യതദേഹം കിടന്നത്. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം അഴകി തുടങ്ങിയിരുന്നു. അടി വസ്ത്രമുൾപെടെ ഇല്ലാതെ അർത്ഥന നഗ്നയായി കമിഴ്ന്നാണ് മ്യതദേഹം കിടന്നത്. രണ്ടു ദിവസം വെയിലേറ്റാണ് മൃതദേഹം അഴകി തുടങ്ങിയത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ ഒരു യുവാവ് കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ പ്രാഥമിക ആവശ്യത്തിന് കയറിയപ്പോഴാണ് മൃതദേഹം…

Read More

എക്സ്റ്റസി പില്‍സ്! അതിമാരകമായ ലഹരി വസ്തുക്കളുമായി യുവാക്കള്‍ പിടിയില്‍;

കൊച്ചി: അതിമാരകമായ മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട എക്സ്റ്റസി പില്‍സുമായി രണ്ടു യുവാക്കള്‍ പോലീസ് പിടിയിലായി. എറണാകുളം പുതുവൈപ്പ് പങ്കിയത്ത് വീട്ടില്‍,സച്ചിന്‍ സേവ്യർ‌(23), ആലപ്പുഴ വണ്ടാനം മൂലശേരി വീട്ടില്‍ ഫഹദ് റഹ്മാന്‍(32) എന്നിവരെയാണ് ഏറ്റവും വിനാശകാരിയായ മസറാട്ടി ശ്രേണിയില്‍ ഉള്ള എക്സ്റ്റസി പില്‍സുമായി കൊച്ചി സിറ്റി ഡാന്‍സാഫ് സംഘവും പാലാരിവട്ടം പോലീസും ചേര്‍ന്ന് പിടികൂടിയത്. ആലപ്പുഴ സ്വദേശിയായ ഫഹദ് രണ്ടുവര്‍ഷത്തോളമായി ഇടപ്പള്ളിയില്‍ വാടകയ്ക്ക് താമസിച്ചു വരുകയാണ്. ഇവര്‍ ബാംഗ്ലൂര്‍ ,തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ലഹരിവസ്തുക്കള്‍ വാങ്ങി എറണാകുളം നഗരത്തില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂടിയ വിലയില്‍ വില്പന നടത്തി വരികയായിരുന്നു. ഇവര്‍ മാസങ്ങളായി ഡാന്‍സാഫ് ടീമിന്‍റെ നിരീക്ഷണത്തിലായിരുന്നു. കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ ജി. പൂങ്കുഴലയുടെ നിര്‍ദ്ദേശപ്രകാരം അസി. കമ്മീഷണ്‍ എസ്.ടി. സുരേഷ് കുമാർ, ഡാന്‍സാഫ് എസ്‌ഐ സാജന്‍ ജോസഫ്, പാലാരിവട്ടം എസ്‌ഐ ബിബിന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റു…

Read More

ബസിന്‍റെ ഡോർ തെറിച്ചു വീണുണ്ടായ അപകടം; ഡ്രൈവർ അറസ്റ്റിൽ; ഗുരുതര പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരം

കൊച്ചി: സ്വകാര്യ ബസിലെ ഡ്രൈവറുടെ കാബിന്‍റെ വാതിൽ തലയിൽ വീണു ഗുരുതര പരിക്കേറ്റ പന്ത്രണ്ടുകാരന്‍റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയ ബാലൻ വെന്‍റിലേറ്ററിലാണ്. അതിനിടെ, സംഭവത്തിൽ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശി ശരതിനെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നാണു പോലീസിന്‍റെ നിഗമനം. ഇന്നലെ രാവിലെ 11ന് തൃക്കാക്കര നഗരസഭ ഓഫീസിനു മുന്നിലായിരുന്നു അപകടം. കാക്കനാട് തൂതിയൂർ കണ്ണിച്ചിറ പ്രകാശന്‍റെ മകൻ ആകാശിനാണ് പരിക്കേറ്റത്. അമ്മാവന്‍റെ കൂടെ ബൈക്കിൽ യാത്ര ചെയ്യവേ ബസ് ഡ്രൈവറുടെ ഭാഗത്തെ വാതിൽ ഇളകി ആകാശിന്‍റെ തലയിൽ വീഴുകയായിരുന്നു. കാക്കനാട്-പെരുന്പടപ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസാണു അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ബസ് ഉടമക്കെതിരേ കേസെടുത്ത പോലീസ് ബസ് പിടിച്ചെടുക്കുകയും ചെയ്തു. മാനദണ്ഡങ്ങൾ പാലിക്കാതെ ബസ് ഓടിച്ചതിന് കേസ് മോട്ടോർ…

Read More

പഠനത്തിൽപിന്നോട്ട് പോകൽ, രാത്രി വൈകിയെത്തൽ, മകന്‍റെ സ്വഭാവ മാറ്റംകണ്ട മാതാപിതാക്കളുടെ ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; വിദ്യാർഥിക്ക് മദ്യവും കഞ്ചാവും നല്‍കിയിരുന്ന മൂന്നുപേര്‍ പിടിയില്‍

കൊച്ചി: വടുതല സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് മദ്യവും കഞ്ചാവും സ്ഥിരമായി നല്‍കിവന്നിരുന്ന മൂന്നു യുവാക്കളെ പോലീസ് പിടികൂടി. വടുതല സ്വദേശികളായ ഏയ്ഞ്ചല്‍ കോട്ടേജില്‍ അലന്‍ ഫ്രാങ്ക്ളിന്‍ (22), കൊല്ലംവേലിയാത്ത് ഡെറിന്‍ പീറ്റര്‍(18), കുറുവന്തറ അതുല്‍ അജു(19) എന്നിവരാണ് എറണാകുളം നോര്‍ത്ത് പോലീസിന്‍റെ പിടിയിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പഠനത്തില്‍ മികവ് കാട്ടിയിരുന്ന വിദ്യാർഥി അടുത്തയിടെ പിന്നോക്കം പോയതും ഇടയ്ക്കിടെ രാത്രി വൈകി വീട്ടില്‍ എത്തുന്നതും പതിവായ തോടെ വീട്ടുകാര്‍ക്ക് സംശയം തുടങ്ങി. അടുത്ത കൂട്ടുകാരുടെ ബര്‍ത്ത്‌ഡേപോലുള്ള പരിപാടികളും മറ്റുമാണു വൈകിവരുന്നതിനു കാരണമായി കുട്ടി വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ പല ദിവസങ്ങളിലും കുട്ടി മദ്യപിച്ചാണ് വീട്ടിലെത്തുന്നതെന്ന് മനസിലായി. കഴിഞ്ഞ ദിവസം രാത്രി 11 ആയിട്ടും കുട്ടി വീട്ടില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് ഫോണില്‍ വിളിച്ചപ്പോള്‍ കൂട്ടുകാരന്‍റെ ബര്‍ത്ത് ഡേ ആണെന്ന് പറഞ്ഞു ഫോണ്‍വച്ചു. എന്നാല്‍ ഫോണ്‍ കട്ട് ആയിട്ടുണ്ടായിരുന്നില്ല. ഫോണിലൂടെ…

Read More

പൗരത്വ നിയമ ഭേദഗതി; സംസ്ഥാനങ്ങൾക്ക് നിയമം നടപ്പാക്കാതിരിക്കാൻ അധികാരമുണ്ടെന്ന് സ്പീക്കർ

കൊച്ചി: പൗരത്വ നിയമ ഭേദഗതി പാർലമെന്‍റ് പാസാക്കിയാൽ അതു നടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഇതിനുള്ള അധികാരം രാജ്യത്തെ ഫെഡറൽ സംവിധാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇതിനെതിരേ സംയുക്ത സമരം അനിവാര്യമാണെന്നും മന്ത്രി ഇ.പി. ജയരാജൻ വ്യക്തമാക്കി. രാജ്യം അഭിമുഖീകരിക്കുന്ന മഹാവിപത്തിനെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Read More

നെടുമ്പാശേരിയിൽ ഒന്നേകാൽ കോടിയുടെ സ്വർണവേട്ട; മൂന്നു പേർ പിടിയിൽ

കൊച്ചി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളം വഴി സ്വർണം കടത്തുന്നതിനിടെ മൂന്നു പേരെ എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി. കോഴിക്കോട്, മലപ്പുറം സ്വദേശികളായ മൂന്നു പേരാണ് പിടിയിലായത്. അനധികൃതമായി കടത്താൻ ശ്രമിച്ച മൂന്നേമുക്കാൽ കിലോ സ്വർണം ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഒന്നേകാൽ കോടി രൂപ വിലവരുന്ന സ്വർണമാണിത്. ക്യാപ്സൂൾ രൂപത്തിലും പേസ്റ്റ് രൂപത്തിലുമാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.

Read More

വരാപ്പുഴ പാലത്തിൽനിന്ന് കായലിലേക്ക് മാലിന്യം തള്ളുന്നത് പതിവാകുന്നു; നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ

വരാപ്പുഴ: ദേശീയപാത വരാപ്പുഴ പാലത്തിന് മുകളിൽനിന്നു കായലിലേക്ക് സാമൂഹ്യ വിരുദ്ധർ അറവു മാലിന്യം തള്ളുന്നത് പതിവാകുന്നു. ശനിയാഴ്ച രാത്രിയിൽ പാലത്തിൽനിന്നു കായലിയിലേക്കു തള്ളിയ കോഴിവേസ്റ്റിൽ കുറെപാലത്തിന്‍റെ കൈവരിയിൽ തൂങ്ങിക്കിടക്കുകയും കുറച്ച് കൈവരിക്കുതാഴെ റോഡരികിൽ ചിതറിക്കിടക്കുന്ന നിലയിലുമാണ്. ഇതു കൂടാതെ മാടുകളുടെ അറവു മാലിന്യങ്ങളും ഇവിടെ കൊണ്ടു വന്നു തള്ളുന്നതായി പരിസരവാസികൾ പറയുന്നു. ഇതൂമൂലം ഇവിടെ വലിയ തോതിലുള്ള ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. വൻതോതിൽ കായലിലേക്ക് മാലിന്യം തള്ളുന്നതു മൂലം ഇവിടുത്തെ ജലം മലിനമായി ദുർഗന്ധം വമിക്കുന്ന നിലയിലാണ്. രാത്രികാലങ്ങളിൽ പ്ലാസ്റ്റിക് സഞ്ചികളിലാക്കി വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നു പതിവാണെന്ന് നാട്ടുകാർ പറയുന്നു. പല തവണ അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടി എടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. പാലത്തിന് മുകളിൽ കാമറകൾ സ്ഥാപിക്കാത്തതും മാലിന്യം തള്ളാൻ സാമൂഹ്യ വിരുദ്ധർക്ക് വളരെ എളുപ്പമാണെന്ന് പ്രദേശവാസികൾ പറയുന്നു. വരാപ്പുഴ പാലത്തിന് മുകളിൽ കാമറകൾ സ്ഥാപിക്കണമെന്നും മാലിന്യം…

Read More

പൗരത്വ ഭേദഗതി നിയമം ദാരിദ്ര്യം മറച്ചു വയ്ക്കാനുള്ള തന്ത്രമെന്ന് കെമാല്‍പാഷ

നെടുമ്പാശേരി: രാജ്യത്തെ ദാരിദ്ര്യം മറച്ചുവയ്ക്കാനുള്ള തന്ത്രമാണ് കേന്ദ്ര സര്‍ക്കാരിന്‍െറ പൗരത്വ ഭേദഗതി നിയമമെന്ന് ജസ്റ്റിസ് ബി. കമാല്‍പാഷ. വിശക്കുന്നവന്‍ ഭക്ഷണത്തിന് വേണ്ടി ക്യുനില്‍ക്കുമ്പോള്‍ സമീപത്ത് അടിയുണ്ടാക്കി ശ്രദ്ധതിരിക്കുന്ന തരത്തിലുള്ള തന്ത്രമാണിതെന്നും കമാല്‍പാഷ പറഞ്ഞു. പൗരത്വഭേദഗതി നിമത്തിനെതിരെ നെടുമ്പാശേരി മേഖല മഹല്ല് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിക്ക് ശേഷം കുന്നുകര കവലയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എ. അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. കുന്നുകര ജുമാമസ്ജിദ് ഇമാം സി.എം. അബ്ദുല്ല ഫൈസി സ്വാഗതവും ട്രഷറര്‍ എം.എ. സുധീര്‍ നന്ദിയും പറഞ്ഞു. 11 മഹല്ലുകളിലുള്ളവരാണ് റാലിയില്‍ അണിനിരന്നത്.

Read More