സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മോഷണശ്രമം; കീരിത്തോട് സ്വദേശികൾ പിടിയിൽ;  പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത് സംഭസ്ഥലത്ത് നിന്ന് കിട്ടി ഓക്സിജൻ സിലിണ്ടർ

കോതമംഗലം: തൃക്കാരിയൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും ജ്വല്ലറിയിലും കവർച്ച നടത്താൻ ശ്രമിച്ച കേസുകളിലെ രണ്ടു പ്രതികൾ കോതമംഗലത്ത് അറസ്റ്റിൽ. ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട് പകുതിപ്പാലം സ്വദേശികളായ മോഹന്‍ദാസ് (ബിനു – 42) ഷിബു കുര്യൻ (36) എന്നിവരെയാണു കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കാരിയൂരിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും ജ്വല്ലറിയിലും പൈങ്ങോട്ടൂരിൽ എടിഎം കൗണ്ടറിലും നടന്ന കവർച്ചാ ശ്രമങ്ങളിലും ആയക്കാട്, വടാശേരി എന്നിവിടങ്ങളിൽ സ്കൂളുകളിൽനിന്നു ലാപ്ടോപ്പ് മോഷ്ടിച്ച കേസിലും കോതമംഗലത്തും പരിസര പ്രദേശത്തും നടന്ന നിരവധി വീടുകളിൽ നിന്നും സ്വർണവും പണവും കവർന്നതടക്കമുള്ള കേസുകളിലും ഇവർ പ്രതികളാണ്. പോത്താനിക്കാട്, കോട്ടപ്പടി സ്റ്റേഷനുകളിലും കവർച്ചാ കേസുകൾ നിലവിലുണ്ട്.തൃക്കാരിയൂരിലെ ധനശക്തി ഫിനാന്‍സില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കവര്‍ച്ചാ ശ്രമം നടന്നത്. സുരക്ഷാ അലാറം മുഴങ്ങിയതിനേതുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ഷട്ടര്‍ തുറക്കാന്‍ ഉപയോഗിച്ച ഗ്യാസ് കട്ടര്‍, ഗ്യാസ് സിലിണ്ടര്‍, ഓക്‌സിജന്‍ സിലിണ്ടര്‍…

Read More

തിരിപ്പൂരിൽനിന്ന് 5000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 50,000 രൂപയ്ക്ക് വിൽപ്പന; കോളജ് ഹോസ്റ്റലുകളിൽ തങ്ങുന്ന വിദ്യാർഥികളും ലക്ഷ്യം

കൊച്ചി: സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ നടപ്പാക്കുന്ന ഓപ്പറേഷൻ കിംഗ് കോബ്രയുടെ ഭാഗമായുള്ള പരിശോധനകൾ തുടരുന്പോൾ ഒരോ ദിനവും പോലീസ് തിരിച്ചറിയുന്നത് നിരവധി കാര്യങ്ങൾ. മുക്കിലും മൂലയിലും പടർന്ന കഞ്ചാവ് മാഫിയയുടെ തേരോട്ടം പോലീസ് പരിശോധനകൾ കർശനമാക്കിയതോടെ മറ്റ് മേഖലകൾ കേന്ദ്രീകരിക്കുന്നതായ സൂചനയാണ് അധികൃതർ നൽകുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതിയിൽനിന്നും ഇത്തരത്തിൽ ചില വിവരങ്ങൾ അധികൃതർക്ക് ലഭ്യമായെന്നാണു വിവരം. മൂന്നു കിലോഗ്രാം കഞ്ചാവുമായി കൊല്ലം സ്വദേശിയായ മയക്കുമരുന്നു സംഘാംഗമാണ് കഴിച്ച ദിവസം പോലീസ് പിടിയിലായത്. കൊല്ലം കൊട്ടിയം സ്വദേശി വാസുദേവനാണ് (58) എറണാകുളം നോർത്ത് പോലീസിൻറെ പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ നടപ്പാക്കുന്ന ഓപ്പറേഷൻ കിംഗ് കോബ്രയുടെ ഭാഗമായി കണക്ട് ടു കമ്മീഷണർ ഓപ്പറേഷൻ വഴി കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ എറണാകുളം എസിപി പി.എസ്. സുരേഷ്, നോർത്ത് പോലീസ്…

Read More

കീഴാറ്റൂര്‍ ബൈപ്പാസ്; കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ; വയൽക്കിളികളുടെ പോരാട്ട വിജയമാണിതെന്ന് സുരേഷ് കീഴാറ്റൂർ

കൊച്ചി: കീഴാറ്റൂര്‍ ബൈപ്പാസ് പദ്ധതിയുടെ ഭാഗമായി കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ ഭാര്യ ലത സുരേഷും അമ്മ ചന്ദ്രോത്ത് ജാനകിയും സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതി ഉത്തരവ്. എന്നാൽ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി പറഞ്ഞു. സർക്കാരിനും ദേശീയപാതാ അഥോറിറ്റിക്കും കോടതി നോട്ടീസ് അയച്ചു. ബൈപ്പാസ് പദ്ധതിക്കെതിരെ 26 വാദങ്ങള്‍ ഹൈക്കോടതിക്ക് മുമ്പിൽ വയല്‍കിളികള്‍ സമര്‍പ്പിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെ 13 എതിര്‍ കക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. വയല്‍കിളികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ പി.ജി കൃഷ്ണനാണ് ഹാജരായത്. വയൽക്കിളികളുടെ ഹര്‍ജിയില്‍ കൂടുതല്‍ വാദങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും. വയൽക്കിളികളുടെ പോരാട്ട വിജയമാണിതെന്ന് സുരേഷ് കീഴാറ്റൂർ പ്രതികരിച്ചു. കീഴാറ്റൂര്‍ വഴി ബൈപ്പാസ് നിര്‍മിക്കാനുള്ള ദേശീയപാതാ അഥോറിറ്റിയുടെ തീരുമാനം കീഴാറ്റൂരില്‍ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

Read More

ഇണങ്ങിയും പിണങ്ങിയും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ഉലയാത്ത വ്യക്തിബന്ധമായിരുന്നു തങ്ങളുടേതെന്ന് പി.ജെ. ജോസഫ്

കൊച്ചി: ഇണങ്ങിയും പിണങ്ങിയും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും കെ.എം. മാണിയുമായുള്ള വ്യക്തിബന്ധത്തില്‍ യാതൊരു തകരാറും ഉണ്ടായിരുന്നില്ലെന്നു കേരള കോണ്‍ഗ്രസ്-എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. തങ്ങളുടെ സൗഹൃദം എന്നും നിലനിന്നിരുന്നു. ഒട്ടേറെ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള വ്യക്തിയാണു കെ.എം. മാണി. 1967ല്‍ നിയമസഭയില്‍ കെ.എം. മാണി ഉള്‍പ്പെടെ കേരള കോണ്‍ഗ്രസിന്‍റെ അഞ്ച് അംഗങ്ങള്‍ ഇ.എം.എസ് സര്‍ക്കാരിനെതിരേ നടത്തിയ പോരാട്ടം ശ്രദ്ധേയമാണ്. അതിശക്തനായ നിയമസഭാ സാമാജികനാണെന്ന് അദ്ദേഹം 1967-70 കാലഘട്ടത്തില്‍ തന്നെ തെളിയിച്ചു. കേരള കോണ്‍ഗ്രസ് ഒറ്റയ്ക്കുനിന്നു കേരളത്തിലെ കര്‍ഷകര്‍ക്കു വേണ്ടി പോരാടി. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, കര്‍ഷക പെന്‍ഷന്‍, കാരുണ്യ പദ്ധതി, റബറിന് 150 രൂപ സംഭരണ വില തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം നടപ്പിലാക്കി. രാഷ്‌ട്രീയരംഗത്തു മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്‍റെ വിയോഗം കേരള സമൂഹത്തിനും രാഷ്‌ട്രീയ രംഗത്തും തീരാനഷ്ടമാണെന്നും ജോസഫ് പറഞ്ഞു.

Read More

തോട്ടറ പുഞ്ചക്കായി വകയിരുത്തിയ ഫണ്ട് ഉപയോഗിച്ചില്ല; പഞ്ചായത്തിലേക്ക് യുഡിഎഫിന്‍റെ പ്രതിഷേധ മാർച്ച്

ആമ്പല്ലൂർ: യുഡിഎഫ് ആമ്പല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് കർഷകരുടെ മാർച്ച് നടത്തി. തോട്ടറ പുഞ്ചക്കായി വകയിരുത്തിയ 17 ലക്ഷം രൂപ വിനിയോഗിക്കാത്ത ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. അടുത്ത സാമ്പത്തിക വർഷം ആദ്യം സബ്സിഡി നൽകുമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ വാഗ്ദാനം ജനങ്ങളെ കബളിപ്പിക്കാനാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തി. ഡിസിസി ജനറൽ സെക്രട്ടറി റീസ് പുത്തൻവീട്ടിൽ മാർച്ച് ഉദ്ഘാനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ ആർ. ഹരി അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് വേണു മുളന്തുരുത്തി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ജെ. ജോസഫ്, മുസ്ലീം ലീഗ് പിറവം നിയോജക മണ്ഡലം പ്രസിഡന്‍റ് കെ.എം. അബ്ദുൾ കരീം തുടങ്ങിയവർ പ്രസംഗിച്ചു.യുഡിഎഫ് നടത്തിയ കർഷക മാർച്ച് പഞ്ചായത്ത് കവാടത്തിൽ മുളന്തുരുത്തി പോലീസ് തടഞ്ഞു. അതേസമയം പഞ്ചായത്ത് കോമ്പൗണ്ടിനുള്ളിൽ എൽഡിഎഫ് അംഗങ്ങൾക്കു ധർണ…

Read More

 തുറന്ന വാഹനത്തിൽ കുപ്പിവെള്ളം;  നടപടിയുമായി വാഹന വകുപ്പ്; കുപ്പിവെള്ളത്തിൽ വെയിലേറ്റൽ സംഭവിക്കുന്ന കാര്യം ഇങ്ങനെ….

കാക്കനാട്: തുറന്ന വാഹനത്തിൽ സൂര്യപ്രകാശം ഏൽക്കുന്ന രീതിയിൽ കുപ്പിവെളളം കൊണ്ടുപോയ 12 വാഹനങ്ങൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. നേരിട്ടു സൂര്യപ്രകാശം ഏൽക്കരുതെന്നു നിർമാതാക്കൾ തന്നെ കുപ്പിവെള്ളത്തിന്‍റെ പുറത്തു മുന്നറിയിപ്പ് പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത് അവഗണിച്ച് തുറന്ന വാഹനങ്ങളിലാണ് വെള്ളം കൊണ്ടുപോകുന്നെന്ന പരാതികൾ വർധിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങിയത്. പിടിച്ചെടുത്ത വാഹനങ്ങൾ നിയമാനുസൃതം മൂടിക്കെട്ടിച്ചശേഷം പിഴ ഈടാക്കി വിട്ടയച്ചു. ഒരിക്കൽ മാത്രം ഉപയോഗിക്കാൻ തക്കമുള്ള പ്ലാസ്റ്റിക് കുപ്പികളിൽ നിറയ്ക്കുന്ന കുപ്പിവെള്ളം നേരിട്ടു സൂര്യപ്രകാശം ഏറ്റു ചൂടായാൽ പ്ലാസ്റ്റിക്കിൽനിന്നും രാസപദാർഥങ്ങൾ വെള്ളത്തിൽ കലരും. ഈ വെള്ളം കുടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. കേന്ദ്ര മോട്ടോർ വാഹന ചട്ടം 138 ബി പ്രകാരം തുറന്ന വാഹനങ്ങളിൽ കയറ്റുന്ന ചരക്ക് ടർപോളിനോ അതിനു തുല്യമോ ആയ ഷീറ്റ് കൊണ്ട് പൂർണമായും മൂടിക്കെട്ടിവേണം കൊണ്ടു പോകാൻ. അടുത്ത ദിവസങ്ങളിലും പരിശോധന…

Read More

യുഡിഎഫിനായി സൈക്കിളിൽ കേരളംചുറ്റി ചാലക്കുടിക്കാരൻ പ്രകാശന്‍റെ പ്രചാരണം

മൂവാറ്റുപുഴ: സൈക്കിളിൽ കേരളമാകെ ചുറ്റിക്കറങ്ങി യുഡിഎഫിനായി പ്രചാരണം നടത്തുകയാണ് പ്രകാശനെന്ന പഴയ സൈക്കിൾ യജ്ഞക്കാരൻ. സംസ്ഥാനത്തേക്കുള്ള രാഹുൽ ഗാന്ധിയുടെ വരവിൽ ആവേശം ഉൾക്കൊണ്ട് 20 ലോക്സഭാ മണ്ഡലങ്ങളിലേയും യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന സന്ദേശവുമായാണ് ഈ 57കാരൻ നാടു ചുറ്റുന്നത്. കഴിഞ്ഞ നാലിനു രാഹുൽഗാന്ധിയെ നേരിൽകണ്ടശേഷം വയനാട്ടിൽനിന്ന് ആരംഭിച്ച സൈക്കിൾ സവാരിയുടെ ഭാഗമായാണ് പ്രകാശൻ ഇന്നലെ മൂവാറ്റുപുഴവഴി കടന്നുപോയത്. റോഡരുകിലെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസുകളാണ് ഇയാളുടെ വിശ്രമ സങ്കേതങ്ങൾ. ഭാരത് സർക്കസിൽ വർഷങ്ങളോളം സൈക്കിൾ യജ്ഞക്കാരനായി ജോലിചെയ്തിരുന്ന പ്രകാശൻ ചാലക്കുടി കൊരട്ടി സ്വദേശിയാണ്

Read More

പേരണ്ടൂർ കനാൽ മലിനീകരണത്തിനു പരിഹാരമായി; കലൂരിലെ അറവുശാല ബ്രഹ്മപുരത്തേക്ക് മാറ്റും

കൊച്ചി: തേവര-പേരണ്ടൂർ കനാലിനെ മാലിന്യക്കനാലാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന കലൂരിലെ അറവുശാല ബ്രഹ്മപുരത്തേക്കു മാറ്റിസ്ഥാപിക്കാൻ പദ്ധതി. ബ്രഹ്മപുരം മാലിന്യനിക്ഷേപകേന്ദ്രത്തോടു ചേർന്ന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള അറവുശാല സ്ഥാപിക്കാനാണു കൊച്ചി കോർപറേഷൻ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച സാധ്യതാപഠനം നടത്തി പ്രപ്പോസൽ തയാറാക്കാൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയെ മേയർ സൗമിനി ജെയിൻ ചുമതലപ്പെടുത്തി. 20 കോടി ചെലവിലുള്ള അറവുശാലയാണു ബ്രഹ്മപുരത്ത് വിഭാവനം ചെയ്തിട്ടുള്ളത്. കലൂരിലെ അറവുശാലയുടെ അധുനികവത്കരണത്തിനായി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ബോർഡിന്‍റെ (കെഐഐഎഫ്ബി) സാന്പത്തിക സഹായത്തോടെ 15 കോടിയുടെ പദ്ധതി കോർപറേഷൻ തയാറാക്കിയിരുന്നു. ഈ തുകയ്ക്കൊപ്പം അഞ്ചു കോടി കൂടി വകയിരുത്തിയാൽ ബ്രഹ്മപുരത്ത് കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആധുനിക അറവുശാല നിർമിക്കാമെന്നാണ് കഴിഞ്ഞ കൗണ്‍സിലിൽ അഭിപ്രായം ഉണ്ടായത്. ബ്രഹ്മപുരത്ത് അറവുശാല വന്നാൽ നഗരത്തിലെ പോലെ തിരക്കുണ്ടാകില്ലെന്നും കച്ചവടക്കാർക്ക് സൗകര്യത്തോടെ എത്തി ഇറച്ചി വാങ്ങിക്കൊണ്ടുപോകാനാകുമെന്നുമാണു പ്രധാനമായും ഇതിലെ സൗകര്യം. മാത്രമല്ല മാലിന്യം വേഗത്തിൽ…

Read More

കഴിഞ്ഞ വർഷം കണ്ണേ കരളേ വി.എസേ, ഇത്തവണ കണ്ണേ കരളേ പിണറായി; തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ താരപ്രചാരകരുടെ പട്ടികയിൽ നിന്ന്  വിഎസ് ഔട്ട്…

ജോണ്‍സണ്‍ വേങ്ങത്തടം കൊച്ചി: കഴിഞ്ഞ തെരഞ്ഞെടുപ്പുകാലം വരെ കണ്ണേ കരളേ വി.എസേ എന്നു നീട്ടിവിളിച്ചിരുന്ന കേരളത്തിലെ സിപിഎം ഇക്കുറി വി.എസിനെ തഴഞ്ഞു. ഇപ്പോൾ വിളിക്കുന്നതു കണ്ണേ കരളേ പിണറായി. ലോക്സഭ തെരഞ്ഞെടുപ്പുകളിൽ സിപിഎം ഇറക്കിയിരിക്കുന്ന പോസ്റ്ററുകളിലൊന്നും വിഎസില്ല. പകരം പിണറായിയും കോടിയേരി ബാലകൃഷ്ണനും സ്ഥാനം പിടിച്ചു. വി.എസ്. പൂർണമായും ഒൗട്ടായി. സിപിഎമ്മിന് ഇപ്പോൾ വി എസ് താരപ്രചാരകനല്ല. തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് പാർട്ടി, വി.എസ് അച്യുതാനന്ദന്‍റെ പേര് നീക്കം ചെയ്തു. എന്നാൽ, അണികളെ ആവേശക്കടലിലാഴ്ത്താൻ ഇന്നും വി .എസ് അച്യുതാനന്ദൻ തന്നെ വേണം. മറ്റ് നേതാക്കളുടെ പ്രസംഗങ്ങളെക്കാൾ അണികളിൽ ആവേശം നിറയ്ക്കാൻ വി .എസിന്‍റെ വാക്കുകൾ തന്നെ വേണമെന്നു അണികളും ചൂണ്ടികാട്ടുന്നു. മാർച്ച് 26 നു തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ താരപ്രചാരകരുടെ പട്ടികയിൽ ആകെ 40 പേരാണ് ഉള്ളത്. പിണറായിയ്ക്കും കോടിയേരിക്കും…

Read More

എടവനക്കാട് പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയി  പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; അറസ്റ്റിലായ പ്രതികളെ റിമാന്‍റ് ചെയ്തു;  പ്രതികളെ കുടുക്കിയത് പോലീസിന്‍റെ തന്ത്രപരമായ നീക്കത്തിലൂടെ

വൈപ്പിൻ: എടവനക്കാട് നിന്നും പ്രായപൂർത്തിയാകാത്ത രണ്ടു സഹോദരിമാർ ഉൾപ്പെടെ മൂന്നു പെണ്‍കുട്ടികളെ രാത്രി വീട്ടിൽനിന്നും കടത്തിക്കൊണ്ടുപോയി മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്ത മൂന്നുപ്രതികളെയും ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുഴുപ്പിള്ളി ബീച്ചിൽ വാടേപ്പറന്പിൽ വിഷ്ണു (25), എടവനക്കാട് മായാബസാർ കറുത്താട്ടി നജ്മൽ (26), കുഴുപ്പിള്ളി നികത്തുതറ ഷിജിൽ (29) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ വിഷ്ണുവും നജ്മലും അടുത്തിടെ കുഴുപ്പിള്ളി ബീച്ചിൽ വച്ച് തമിഴ്നാട് സ്വദേശിയായ ഗജേന്ദ്രൻ എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കോടതിയിൽനിന്നും ജാമ്യത്തിൽ ഇറങ്ങിയവരാണ്. കുഴുപ്പിള്ളി ബീച്ചിൽ രാപകലില്ലാതെ കഞ്ചാവ് മയക്ക് മരുന്ന് വിൽപന നടത്തുന്ന പ്രതികളിൽ ഷിജിലിന്‍റെ വീട്ടിൽനിന്ന് പോലീസ് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ആലുവ ഡിവൈഎസ്പി വിദ്യാധരന്‍റെ നിർദേശാനുസരണം സിഐ സജിൻ ശശി, എസ്ഐ സംഗീത് ജോബ് എന്നിവർ…

Read More