കർഷകർക്ക് ആശ്വാസം ; കപ്പയ്‌ക്കു വില കൂടുന്നു

മൂവാറ്റുപുഴ: പ്രഴയത്തെത്തുടർന്നു മാന്ദ്യത്തിലായ മരച്ചീനിയുടെ വില കുതിക്കുന്നു. 15-20 രൂപ വരെ കർഷകർക്കു വിപണിയിൽ ലഭിക്കുന്നുണ്ട്. നിലവിൽ ഒരു കിലോ മരച്ചീനി കടയിൽനിന്ന് 30 രൂപ കൊടുത്തുവേണം ഉപഭോക്താക്കൾ വാങ്ങാൻ. മരച്ചീനിയുടെ ലഭ്യത കുറഞ്ഞതാണു വിപണിയിൽ വില ഉയരാൻ കാരണമായിരിക്കുന്നതെന്നു വ്യാപാരികൾ പറയുന്നു. തട്ടുകടകളിലും മറ്റും സാധാരണക്കാരന്‍റെ ഇഷ്ടവിഭവമായ മരച്ചീനിക്ക് ആവശ്യക്കാർ കൂടിയതും വില വർധനയ്ക്കു കാരണമായിട്ടുണ്ട്. ഇന്‍റർനാഷണൽ ഹോട്ടലുകളിൽ പോലും മരച്ചീനി ഇഷ്ടവിഭവമായി ഇടം പിടിച്ചിരിക്കുന്നു. ജില്ലയുടെ കിഴക്കൻ താലൂക്കുകളായ കോതമംഗലം, മൂവാറ്റുപുഴ, പിറവം, പെരുന്പാവൂർ തുടങ്ങിയയിടങ്ങളിൽ വൻ തോതിൽ മരച്ചീനി കൃഷി നടത്തിയിരുന്നു. ജില്ലയുടെ നഗര പ്രദേശങ്ങളിലേക്കു നിത്യോപയോഗത്തിനായി മരച്ചീനിയെത്തുന്ന ഇവിടങ്ങളിലെ ഏക്കറുകളോളം കൃഷിയിടങ്ങൾ പ്രളയത്തിൽ നശിച്ചെങ്കിലും വില കുതിച്ചുയരുന്നത് കർഷകർക്കു പ്രതീക്ഷയേകുകയാണ്. കഴിഞ്ഞ വർഷം വില പ്രതീക്ഷക്കൊയ്‌ത്ത് ഉയരാത്തതു നിരവധി കർഷകരെ മരച്ചീനി കൃഷിയിൽനിന്നു പിന്തിരിപ്പിച്ചിരുന്നു. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നവരുൾപ്പെടെയുള്ള കർഷകർ…

Read More

ശബരിമല: സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലും പമ്പയിലും നടന്ന സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. സംഘർഷത്തിൽ അറസ്റ്റിലായ അഭിഭാഷകന്‍റെ ജാമ്യഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിർദേശം. സംഘർഷ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാദൃശ്യമാധ്യമങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ദൃശ്യങ്ങൾ നൽകാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. സംഘർഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ പട്ടിക സർക്കാർ തയ്യാറാക്കിയത് സിപിഎം ഗ്രൂപ്പുകൾ വഴിയാണെന്നായിരുന്നു ഹർജിക്കാരന്‍റെ ആരോപണം.

Read More

എടിഎം കവർച്ച; പ്രതികൾക്കായി ഹരിയാന, ഗുജറാത്ത് മേഖലകളിൽ വ്യാപക തെരച്ചിൽ

കൊച്ചി: തൃപ്പൂണിത്തുറയ്ക്കു സമീപം ഇരുന്പനത്ത് എയർപോർട്ട്-സീപോർട്ട് റോഡിൽ പുതിയ റോഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എടിഎം തകർത്ത് 25 ലക്ഷം രൂപ കവർന്ന കേസിൽ പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം. ഹരിയാന, ഗുജറാത്ത് അതിർത്തി പ്രദേശങ്ങളിൽ തങ്ങുന്ന അന്വേഷണ സംഘം പ്രതികൾ താമസിച്ചുവരുന്ന പ്രദേശം തിരിച്ചറിഞ്ഞതായും ഇവരെ കുടുക്കിയെന്നുമാണു ലഭിക്കുന്ന വിവരം. ഹരിയാന, ഗുജറാത്ത് സ്വദേശികളായ അഞ്ച് പേരാണ് മോഷണത്തിനു പിന്നിലെന്ന് പോലീസ് നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ മൂന്നുപേരാണു നേരിട്ട് മോഷണത്തിൽ പങ്കെടുത്തത്. രണ്ടുപേർ സഹായികളായിരുന്നു. വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചു വൻ കവർച്ച നടത്തുന്ന സംഘത്തിലെ കണ്ണികളായ ഇവർക്ക് രാജസ്ഥാനിലും വേരുകളുണ്ട്. ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണു പ്രതികൾ താമസിച്ചുവരുന്ന പ്രദേശം പോലീസിനു തിരിച്ചറിയാൻ കഴിഞ്ഞത്. അതാത് പ്രദേശങ്ങളിലെ പോലീസുകാരുടെ സഹായത്തോടെയാണു പരിശോധന നടത്തിവരുന്നത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനാകുമെന്നു പ്രതീക്ഷിക്കുന്നതായി അധികൃതർ പറയുന്നു. കൊരട്ടിയിലെ…

Read More

പതിനാലുകാരിയെ പീഡിപ്പിച്ച കേസ്: പ്രതികൾ കഞ്ചാവുമായി പോലീസ് പിടിയിൽ

ചെറായി : പതിന്നാലുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ മുനന്പം പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം കോവിലകത്തും കടവ് വിബിൻ റോക്കി (26), സാം ആന്‍റണി (20) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലാകുന്പോൾ ഇവരുടെ പക്കൽ നിന്നും 10 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി. കഴിഞ്ഞമാസം 18നു കളമശേരി സ്വദേശിനിയായ ബാലികയെ പള്ളിപ്പുറത്തുളള ഒരു സുഹൃത്തിന്‍റെ വീട്ടിൽ കൊണ്ട് വന്നാണ് രണ്ട് പേരും ചേർന്ന് പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. അതേ ദിവസം തന്നെ ഉച്ചസമയത്ത് മഞ്ഞുമാതാ ബസിലിക്കക്ക് സമീപമുള്ള ബോട്ട് യാർഡിൽ കൊണ്ട് വന്ന് തിരുവനന്തപുരം സ്വദേശിയായ മറ്റൊരു യുവാവും ബാലികയെ പീഡിപ്പിച്ചതായും പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. കഴിഞ്ഞ മാസം വരാപ്പുഴ പാലത്തിൽ വെച്ച് ബാലികയെ ചിലർ പീഡിപ്പിക്കുന്നതായി കണ്ടെത്തി പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു. ബാലികയെ കാക്കനാട് നിർഭയയിൽ ആക്കുന്നതിനു മുന്പായി പോലീസ്…

Read More

വൈപ്പിൻ ഓച്ചന്തുരുത്തിൽ 30 പവനും 80000 രൂപയും കവർന്ന പ്രതി പോലീസ് പിടിയിൽ; കൂടെ മറ്റൊരാൾ കൂടിയുണ്ടെന്നാണ് സൂചന

വൈപ്പിൻ: ഓച്ചന്തുരുത്ത് സംസ്ഥാനപാതയ്ക്കരുകിൽ റിട്ടയേർഡ് അധ്യാപകനായ തച്ചേരിൽ ജോഷിയുടെ വീട്ടിൽ നിന്നും 30 പവന്‍റെ സ്വർണാഭരണങ്ങളും 80000 രൂപയും കവർന്ന സംഭവത്തിൽ മോഷ്ടാവ് പോലീസിന്‍റെ പിടിയിൽ. മട്ടാഞ്ചേരി സ്വദേശി ഹനീഫ(46) യാണ് കസ്റ്റഡിയിലായത്. ഇയാളെ കഴിഞ്ഞ രാത്രി അരൂക്കുറ്റിയിൽ നിന്നു ഞാറക്കൽ പോലീസാണ് പിടികൂടിയത്. കൂടെ മറ്റൊരാൾ കൂടിയുണ്ടെന്നാണ് സൂചന. സൈക്കിളിൽ ചുറ്റിക്കറങ്ങി മോഷണം നടത്തുകയാണ് ഇയാളുടെ പതിവത്രേ. മോഷണം നടന്ന വീടിനു സമീപത്ത് നിന്നുള്ള സിസിടിവിയിൽ പതിഞ്ഞ ചിത്രമാണ് മോഷ്ടാവിനെ കണ്ടെത്താൻ സഹായകമായത്. ഞാറക്കൽ പോലീസിന്‍റെ ഉറക്കം കെടുത്തിയ ഈ കേസിൽ മോഷ്ടാവ് വൈപ്പിൻകരക്ക് പുറത്തുള്ളയാളാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കൃത്യം നടത്തി ഇയാൾ സൈക്കിളിൽ തെക്ക് ഭാഗത്തേക്കാണ് സഞ്ചരിച്ചിരിച്ചത്. ഫോർട്ട് കൊച്ചി വഴി പോയ മോഷ്ടാവ് സൈക്കിളിൽ തന്നെ അരൂർ, ചേർത്തല ഭാഗത്തൂടെ കടന്ന് പോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഒടുവിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞതും…

Read More

അയ്യന്പിള്ളിയിൽ എക്സൈസ് പരിശോധന; കഞ്ചാവും മദ്യവുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ

ചെറായി: അയ്യന്പിള്ളി തറവട്ടത്ത് കഞ്ചാവ്, മദ്യ വേട്ട. ചെമ്മീൻ വളർത്ത് കേന്ദ്രത്തിലും പരിസരത്തെ വീട്ടിലുമായി ഒളിപ്പിച്ചുവച്ചിരുന്ന ഒരു കിലോ 200 ഗ്രാം കഞ്ചാവും 500 മില്ലിയുടെ 106 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 53 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും 930 പാക്കറ്റ് ഹാൻസുമാണ് ഞാറക്കൽ എക്സൈസ് പിടികൂടിയത്. സാധനം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചെറായി മേക്കരത്തറ രാധാകൃഷ്ണൻ(39), വീട്ടുടമയായ അയ്യന്പിള്ളി മനപ്പിള്ളി കൊച്ചുതറ ജയ(49), ബന്ധു നികത്തുതറ അനിത(45) എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്നലെ വൈകുന്നേരം കൊച്ചി റേഞ്ച് സിഐ അഗസ്റ്റിൻ ജോസഫ്, ഞാറക്കൽ എക്സൈസ് ഇൻസ്പെക്ടർ വി.ആർ. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അയ്യന്പിള്ളി തറവട്ടം ഭാഗത്ത് നാളേറെയായി കഞ്ചാവും മയക്ക് മരുന്നും അനധികൃത മദ്യവും വില്പന നടക്കുന്നന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു.…

Read More

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കൽ;പരിശോധനയ്ക്കായി സ്പെഷൽ ഇന്‍റലിജൻസ് സ്ക്വാഡ്

ജോണ്‍സണ്‍ വേങ്ങത്തടം മൂവാറ്റുപുഴ: ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ നിയമം കർശനമായി നടപ്പിലാക്കുന്നതിനു ഭക്ഷ്യസുരക്ഷ കമ്മീഷണർ ഇന്‍റലിജൻസ് വിഭാഗം ശക്തിപ്പെടുത്തുന്നു. ഇതിന്‍റെ ഭാഗമായി സ്പെഷൽ ഇന്‍റലിജൻസ് സ്ക്വാഡ് രൂപീകരിച്ചു പരിശോധന കർശനമാക്കാൻ തീരുമാനിച്ചു. ഭക്ഷ്യസുരക്ഷവിംഗിനെ മൂന്നു മേഖലകളിലായി തിരിച്ചു മൂന്നു സ്പെഷൽ ഇന്‍റലിജൻസ് സ്ക്വാഡിന്‍റെ നിയന്ത്രണത്തിലായിരിക്കും പരിശോധന നടക്കുന്നത്. ഇവർ ഭക്ഷ്യസുരക്ഷ കമ്മീഷണർക്കുനേരിട്ടു റിപ്പോർട്ട് ചെയ്യും. രൂപീകരിച്ചിട്ടുള്ള സ്പെഷൽ ഇന്‍റലിജൻസ് സ്ക്വാഡുകൾ അന്വേഷണങ്ങൾ നടത്തുകയും വിവരങ്ങൾ ശേഖരിച്ചു റിപ്പോർട്ടു സമർപ്പിക്കും. പോലീസിന്‍റെയും റവന്യു വകുപ്പിന്‍റെയും ഇന്‍റലിജൻസ് വിഭാഗം പ്രവർത്തിക്കുന്നതു പോലെ സ്പെഷൽഇന്‍റലിജൻസ് വിഭാഗം പ്രവർത്തിക്കും. ഇതു സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ നിയമം കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ പ്രാപ്തരാക്കുമെന്നു ഭക്ഷ്യസുരക്ഷ വിഭാഗം ജോയിന്‍റ് കമ്മീഷണർ (എൻഫോഴ്സ്മെന്‍റ്) എ.കെ. മിനി രാഷ്‌ട്ര ദീപികയോടു പറഞ്ഞു. സ്പെഷൽ ഇന്‍റലിജൻസ് നേരിട്ടും ജില്ലാതലത്തിലുള്ള സ്ക്വാഡുകളുടെ സഹായത്തോടെയും പരിശോധന നടത്തും.…

Read More

ശബരിമല സ്ത്രീവിഷ‍യം; സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സർക്കാർ ചെയ്തതെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായി ഹൈക്കോടതി പരാമർശം. യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിധിക്കെതിരേ ചിലർ നൽകിയ പുനപരിശോധന ഹർജി തീർപ്പാകുന്നതുവരെ സർക്കാരിന് കാത്തു നിൽക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് തടയണമെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച പുനപരിശോധന ഹർജികൾ തീർപ്പാകുന്നതു വരെ തൽസ്ഥിതി തുടരണമെന്നും ആവശ്യപ്പെട്ട് സർപ്പിച്ച സ്വകാര്യ ഹർജി പരിഗണിക്കുന്പോഴാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ വന്നത്. ശബരിമലയിൽ സർക്കാർ ചെയ്തത് നിയമപരമായ കാര്യങ്ങൾ മാത്രമാണ്. ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം എന്ന് വിധിച്ചത് സുപ്രീംകോടതിയാണ്. അതിനാൽ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നും ഹർജിക്കാരന് വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിലപാടെടുത്തു. കോടതി നിലപാട് വ്യക്തമാക്കിയതോടെ ഹർജിക്കാരൻ കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ വലിയ ക്രമസമാധാന പ്രശ്നമുണ്ടായത് കോടതിയുടെ ശ്രദ്ധയിൽകൊണ്ടുവന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ തടയുന്നതിനാണ്…

Read More

പെണ്‍കുട്ടികൾക്ക് അശ്ലീല  സന്ദേശമയക്കുന്ന യുവാവ് അറസ്റ്റിൽ ; പെൺകുട്ടികളുടെ പേരിൽ വ്യാജ ഐഡിയുണ്ടാക്കിയുവതികളെ സുഹൃത്താക്കും; പിന്നീട് അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തുന്നതായിരുന്നു രീതി

പറവൂർ: പെണ്‍കുട്ടികളുടെ പേരിൽ വ്യാജ ഐഡിയുണ്ടാക്കി പ്രൊഫൈൽ പിക്ചർ ആയി യുവതികളുടെ ചിത്രങ്ങളിട്ട് അശ്ലീ സന്ദേശം അയച്ച യുവാവിനെ പോലീസ് പിടികൂടി. എളന്തിക്കര മാങ്ങാടത്ത് വിഷ്ണു (23) ആണ് അറസ്റ്റിലായത്. കാക്കനാട് ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. യുവതികളുടെ ചിത്രങ്ങളിട്ട് ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കുന്നതായിരുന്നു രീതി. റിക്വസ്റ്റ് അംഗീകരിക്കുന്നവർക്കാണ് സന്ദേശങ്ങൾ ലഭിച്ചിരുന്നത്. പെണ്‍കുട്ടികളുടെ ചിത്രങ്ങൾ അവർ അറിയാതെ പകർത്തിയാണ് പ്രൊഫൈൽ പിക്ചറായി അപ്ലോഡ് ചെയ്തിരുന്നത്. ഇയാളെക്കുറിച്ച് പുത്തൻവേലിക്കര പോലീസ് സ്റ്റേഷനിലും പരാതി ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. സൈബർ പോലീസിന്‍റെ സഹകരണത്തോടെ പുത്തൻവേലിക്കര എസ്ഐ ഇ.വി. ഷിബുവിന്‍റെ നേതൃത്വത്തിലാണ് വിഷ്ണുവിനെ പിടികൂടിയത്.

Read More

പ്രളയം തളർത്തിയ കേരളത്തിന് ഉണർവേകാൻ  ‘ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവ് ’15 മുതൽ

കൊച്ചി: പ്രളയം തളർത്തിയ കേരളത്തിന്‍റെ വാണിജ്യമേഖലയ്ക്ക് ഉണർവേകാൻ പത്ര, ദൃശ്യ മാധ്യമങ്ങൾ കൈകോർത്ത് ഒരുക്കുന്ന ഷോപ്പിംഗ് മാമാങ്കം ‘ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവ് ’നവംബർ 15 മുതൽ ഡിസംബർ 16 വരെ നടക്കും. സംസ്ഥാനത്തെ ചെറിയ കടകൾ മുതൽ വലിയ വാണിജ്യ സ്ഥാപനങ്ങളുടെവരെ പങ്കാളിത്തം ഉറപ്പാക്കിയ ഷോപ്പിംഗ് ഉത്സവത്തിൽ നാലു കോടി രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുള്ളത്. ഉത്സവകാലത്ത് 1000 രൂപയ്ക്കു പർച്ചേസ് ചെയ്യുന്ന ഏതൊരാൾക്കും ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവത്തിന്‍റെ ഭാഗമാകാമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.പ്രളയത്തിൽ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് സർക്കാരും കുടുംബശ്രീയും ചേർന്ന് ഒരു ലക്ഷം രൂപയുടെ പലിശരഹിത ബാങ്ക് വായ്പ നൽകിവരുന്ന സമയത്ത് ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവം വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ഇതുവഴി ആയിരം കോടിയുടെ വില്പനയാണു ലക്ഷ്യം വയ്ക്കുന്നത്. വലിയ ഓഫറുകളുമായി വിവിധ കന്പനികളും ഉത്സവത്തിന്‍റെ ഭാഗമാകും. 25 കോടിയുടെ പരസ്യങ്ങളുടെ…

Read More