ശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾക്കും വന്ദേഭാരത് കോച്ചുകൾ വരുന്നു

പരവൂർ: ശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾക്കും ആധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് കോച്ചുകൾ വരുന്നു.ഇതിനായുള്ള സമയബന്ധിതമായ പദ്ധതികൾ റെയിൽവേ മന്ത്രാലയാ തയാറാക്കിക്കഴിഞ്ഞു. കോച്ചുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് ചെന്നൈയിലെ പെരമ്പൂർ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി(ഐസിഎഫ്) അധികൃതർ വ്യക്തമാക്കി. കോച്ച് നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിവരികയാണെന്നും അധികൃതർ അറിയിച്ചു. വിവിധ റെയിൽവേ വർക്ക്ഷോപ്പുകളിലായി വന്ദേഭാരത് ചെയർകാർ തീവണ്ടിയുടെ 1,500 കോച്ചുകൾകൂടി നിർമിക്കാനാണ് ഉദേശിക്കുന്നത്. വന്ദേഭാരത് കോച്ചുകൾ ഘടിപ്പിക്കുമ്പോൾ ശതാബ്ദി എക്സ്പ്രസുകൾക്ക് എൻജിൻ വേണമോയെന്നത് സംബന്ധിച്ച് ചില സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും അധികൃതർ അറിയിച്ചു. 720 കോച്ചുകൾ പെരമ്പൂർ ഐസിഎഫിലും ബാക്കി കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയിലും റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലുമാണ് നിർമിക്കുക. 88 തീവണ്ടികൾക്ക് ആവശ്യമായ 1,500 കോച്ചുകൾ 2030-നകം നിർമിക്കാനാണ് പദ്ധതി. 16 കോച്ചുകളുള്ള ശതാബ്ദി തീവണ്ടികളും 20 കോച്ചുകളുള്ള ശതാബ്ദി വണ്ടികളുമുണ്ട്. വന്ദേഭാരത്…

Read More

ബന്ധുവായ യുവാവിന്‍റെ ഫോണില്‍ ഭാര്യയുടെ നമ്പര്‍; വീട്ടില്‍ കയറി യുവാവിനെ ആക്രമിച്ചു; പോലീസ് ഭാഷ്യം ഇങ്ങനെ

അഞ്ചല്‍ : ഭാര്യയുടെ ഫോണ്‍ നമ്പര്‍ ബന്ധുവായ യുവാവിന്‍റെ ഫോണില്‍ കണ്ടതിനെ തുടര്‍ന്നു യുവാവിനെയും ഇയാളുടെ ഭാര്യയേയും ക്രൂരമായി ആക്രമിച്ചു. ആയൂരിലാണ് സംഭവം. ആയൂര്‍ വഞ്ചിപ്പട്ടി സ്വദേശിക്കും ഭാര്യയ്ക്കുമാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇരുവരും തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആയൂർ സ്വദേശിയെ ചടയമംഗലം പോലീസ് അറസ്റ്റ്‌ ചെയ്തു. സംഭവത്തെ കുറിച്ച്‌ പോലീസ് ഭാഷ്യം ഇങ്ങനെ: ബന്ധു വായ വഞ്ചിപ്പട്ടി സ്വദേശിയുടെ മൊബൈല്‍ ഫോണില്‍ തന്‍റെ ഭാര്യയുടെ മൊബൈല്‍ ഫോണ്‍ നമ്പർ സേവ് ചെയ്തിരിക്കുന്നത് പ്രതി കണ്ടു. ഇതിന്‍റെ വൈരാഗ്യത്തില്‍ പട്ടിക കഷ്ണവുമായി വഞ്ചിപ്പട്ടി സ്വദേശിയുടെ വീടിനകത്തേക്ക് അതിക്രമിച്ചു കയറിയ പ്രതി‍ ബന്ധുവിന്‍റെ തലയ്ക്കും ദേഹത്തും അടിച്ചു മുറിവേല്‍പ്പിക്കുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ബന്ധുവിന്‍റെ ഭാര്യയുടെ തലയ്ക്കും പട്ടിക കമ്പ് കൊണ്ട് അടിച്ചു. ബോധം നഷ്ടപ്പെട്ട് തറയില്‍ കിടന്ന ബന്ധുവിനെയും തലയ്ക്കു…

Read More

ഉപഭോക്താക്കളെ ഞെട്ടിച്ച് ബിഎസ്എൻഎൽ; കുറഞ്ഞ ചെലവിൽ കൂടുതൽ ഡേറ്റ: തരംഗമായി ‘സ്പാർക്ക് പ്ലാൻ’

പരവൂർ: കുറഞ്ഞ ചിലവിൽ കൂടുതൽ ഡാറ്റ എന്ന ലക്ഷ്യത്തോടെ ബിഎസ്എൻഎൽ ഫൈബർ ബ്രോഡ് ബാൻഡ് പുതിയ പ്ലാൻ അവതരിപ്പിച്ചു. “സ്പാർക്ക് പ്ലാൻ’ എന്ന് പേരിട്ടിരിക്കുന്ന പ്ലാനിലൂടെ അതിവേഗ ഇന്‍റർനെറ്റും അൺലിമിറ്റഡ് കോളിംഗും ഉപയോക്താക്കൾക്ക് ലഭിക്കും. പ്രതിമാസം 3,300 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 50 എംബി സ്പീഡിലായിരിക്കും പ്ലാൻ ലഭിക്കുക. പ്ലാൻ ലഭിക്കാൻ പ്രതിമാസം 399 രൂപയാണ് നൽകേണ്ടിവരിക. ആദ്യത്തെ 12 മാസത്തിന് ശേഷം പ്ലാനിന് ഈടാക്കുന്ന ചാർജിൽ മാറ്റം വരും. 449 രൂപയായിരിക്കും ഒരു വർഷത്തിന് ശേഷം നൽകേണ്ടി വരിക. ഹൈ-സ്പീഡ് ഇന്‍റർനെറ്റിനൊപ്പം ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്സ് കോളുകളും ഈ പ്ലാനിൽ ലഭിക്കും. എന്നാൽ, ഈ പ്ലാനിൽ ഒടിടി സബ്‌സ്‌ക്രിപ്ഷനുകൾ ലഭിക്കില്ല. ബിഎസ്എൻഎല്ലിന്‍റെ ഈ ഫൈബർ പ്ലാൻ ആക്റ്റിവേറ്റ് ചെയ്യാനായി ഔദ്യോഗിക വാട്‌സ്ആപ് നമ്പറായ 1800 4444 എന്നതിലേക്ക്…

Read More

പോൽ ആപ്പിൽ‌ അക്കൗണ്ട് തുറക്കൂ, പോലീസ് സ്റ്റേഷനിൽ പോകാതെ മൈക്കിന് അനുമതി വാങ്ങാം

പരവൂർ: ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ ഇനി പോലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ല. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ്സൈറ്റ് വഴിയോ ഇതിന് ആർക്കും അപേക്ഷ സമർപ്പിക്കാം.ഇതിനായി ആദ്യം പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. തുടർന്ന് ആപ്പിലെ മൈക്ക സാംഗ്ഷൻ രജിസ്ട്രേഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ചു നൽകുക. അപേക്ഷകന്‍റെ വിവരങ്ങൾ, മൈക്ക് ഓപ്പറേറ്ററുടെ ലൈസൻസ്, വാഹനത്തിനാണെങ്കിൽ റൂട്ട്, വാഹനത്തിന്‍റെ വിവരങ്ങൾ തുടങ്ങിയവ അപ്‌ലോഡ് ചെയ്യുക. ഓൺലൈൻ ആയി ഫീസ് അടയ്ക്കാനും സൗകര്യമുണ്ട്.. തുണ വെബ്സൈറ്റ് വഴി ആണെങ്കിലും മേൽ പറഞ്ഞിരിക്കുന്ന രീതി പൂർത്തിയാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ പൂർത്തിയാക്കിയാൽ അപേക്ഷ സമർപ്പിക്കാം.സാധാരണ മൈക്ക് സാംഗ്ഷൻ അപേക്ഷകൾ അപേക്ഷിച്ച സ്ഥലത്തെ അസിസ്റ്റന്‍റ് പോലീസ് കമ്മിഷണർ അഥവാ ഡിവൈഎസ്പി ഓഫീസുകളിലേക്കും വാഹനത്തിലേക്ക് ഉള്ളതാണെങ്കിൽ…

Read More

വന്ദേഭാരത് നാലാം പതിപ്പ് വരുന്നു: മണിക്കൂറിൽ 350 കിലോമീറ്റർ വേഗം

പരവൂർ: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ നാലാം പതിപ്പ് (4.0) അടുത്ത വർഷം അവസാനത്തോടെ പുറത്തിറക്കാൻ റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നു. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ളവയായിരിക്കും ഈ ട്രെയിനുകൾ.2019 ഫെബ്രുവരിയിലാണ് വണ്ടേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ആദ്യ പതിപ്പ രാജ്യത്ത് അവതരിപ്പിച്ചത്. തുടർന്ന് 2022 സെപ്തംബറിൽ രണ്ടാം പതിപ്പും 2025ന്‍റെ അവസാന പാദത്തിൽ മൂന്നാം പതിപ്പും ഇന്ത്യൻ റെയിൽവേ വിജയകരമായി പുറത്തിറക്കി.വരാനിരിക്കുന്ന നാലാം പതിപ്പിനെ ലോകത്തിനെ തന്നെ ഏറ്റവും വേഗമേറിയ ട്രെയിനായി മാറ്റുക എന്ന ലക്ഷ്യത്തിലാണ് റെയിൽവേ മന്ത്രാലയം.അടുത്ത തലമുറയുടെ അതിവേഗ ട്രെയിൻ യാത്രയിൽ ഇന്ത്യൻ റെയിൽവേ നടത്തുന്ന ശ്രദ്ധേയമായ ചുവടുവയ് പായാണ് റെയിൽ മന്ത്രാലയം ഇതിനെ വിശേഷിപ്പിക്കുന്നത്. 2027 ന്‍റെ അവസാനം പുറത്തിറക്കാമെന്ന് പ്രതീക്ഷിക്കുന്ന വന്ദേഭാരത് നാലാം പതിപ്പ് സമർപ്പിത ഇടനാഴികളിൽ വളരെ ഉയർന്ന വേഗത്തിലുള്ള സഞ്ചാരം ഉറപ്പാക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.വേഗം,…

Read More

ദേശീയപാതകളിലെ അപകട സാധ്യതകൾ; തത്സമയ അലർട്ടിന് എൻഎച്ച്എഐ

പരവൂർ: ദേശീയ പാതകളിൽ കന്നുകാലികൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നിന് തത്സമയ അലർട്ടുകൾ പരീക്ഷിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയുടെ തീരുമാനം.ദേശീയ പാതയിലെ വാഹന യാത്രികർക്ക് തത്സമയ സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്ന ഈ സംവിധാനം എൻഎച്ച്എഐ പൈലറ്റ് പ്രോജക്ട് ആയി ആരംഭിച്ച് കഴിഞ്ഞു. മൂടൽമഞ്ഞും ദൃശ്യത കുറഞ്ഞ സാഹചര്യങ്ങളിലും ദേശീയപാതകളിൽ കന്നുകാലികളുടെ പെട്ടെന്നുള്ള സഞ്ചാരം മൂലമുണ്ടാകുന്ന അപകടങ്ങൾ പരമാവധി കുറയ്ക്കുക എന്നതാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം.അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ സഞ്ചാരത്തിന് സാധ്യതയുള്ള പ്രദേശങ്ങളായി തിരിച്ചറിഞ്ഞിട്ടുള്ള ജയ്പൂർ – ആഗ്ര, ജയ്പൂർ – രേവാരി ദേശീയപാത ഇടനാഴികളിലാണ് പൈലറ്റ് സംരംഭം ആരംഭിച്ചിട്ടുള്ളത്. പൈലറ്റ് പ്രോജക്ടിന് കീഴിൽ ദേശീയ പാതയിലെ യാത്രക്കാർക്ക് ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള അലർട്ടുകൾ നൽകും. ഉയർന്ന അപകട സാധ്യതയുള്ള സ്ഥലങ്ങൾ തിരിച്ചറിയുന്നതിന് പത്തു കിലോമീറ്റർ മുമ്പുതന്നെ മുന്നറിയിപ്പുകൾ നൽകും. ഇത് യാത്രക്കാർക്ക് മുൻ കരുതൽ നടപടികൾ എടുക്കാൻ സഹായിക്കുമെന്നാണ്…

Read More

ട്രെയിൻ ടിക്കറ്റ് നിരക്ക് നിർണയം ‘ട്രേഡ് സീക്രട്ട്’ എന്നു റെയിൽവേ

പരവൂർ: ട്രെയിൻ യാത്രാ ടിക്കറ്റ് നിരക്കുകൾ നിർണയിക്കുന്ന രീതി “ട്രേഡ് സീക്രട്ട്’ ആണെന്നും അതിനാൽ ഇത് വെളിപ്പെടുത്താനാകില്ലെന്നും ഇന്ത്യൻ റെയിൽവേ.വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ റെയിൽവേ മന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മീഷനെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.നിരക്കുകൾ കണക്കാക്കുന്ന രീതി “വ്യാപാര രഹസ്യവും’ വാണിജ്യ വിശ്വാസ്യതയുമുള്ള കാര്യവുമാണെന്നാണ് റെയിൽവേ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്. നിരക്ക് ഈടാക്കുന്നത് ക്ലാസ് അടിസ്ഥാനമാക്കിയാണ്. വ്യത്യസ്ത ക്ലാസുകളിൽ ഏർപ്പെടുത്തിയിട്ടുള്ള വിവിധങ്ങളായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ നിരക്കുകളിൽ വ്യത്യാസം ഉണ്ടാകുക സ്വാഭാവികമാണെന്നും റെയിൽവേ ബോർഡ് മറുപടിയിൽ വ്യക്തമാക്കി.എന്നിരുന്നാലും വ്യത്യസ്ത ക്ലാസുകളിലെ നിരക്ക് നിശ്ചയിക്കലും വർഗീകരണവും സംബന്ധിച്ച രീതി ശാസ്ത്രത്തിന്‍റെ നയസംവിധാനം വ്യാപാര രഹസ്യം, ബൗദ്ധിക സ്വത്തവകാശം എന്നിവയുടെ മേഖലയിലാണ് വരുന്നതെന്നും മറുപടിയിൽ റെയിൽവേ ചൂണ്ടിക്കാട്ടി. വിവരാവകാശ നിയമത്തിലെ സെക്ഷൻ എട്ട് പ്രകാരം ഇക്കാര്യം വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നുമാണ് റെയിൽവേയുടെ വാദം.ദേശീയ സുരക്ഷ, വ്യാപാര രഹസ്യങ്ങൾ, വ്യക്തിഗത സ്വകാര്യത തുടങ്ങിയ…

Read More

ട്രാഫിക് നിയമലംഘനം: പിഴയടച്ചില്ലങ്കിൽ ലൈസൻസും ആർസിയും റദ്ദാക്കും

പരവൂർ: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയടയ്ക്കാതെ മുങ്ങുന്നവർക്കെതിരേ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമലംഘനം നടത്തി പിഴയൊടുക്കാത്തവരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനത്തിന്‍റെ ആർസിയും (റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ നടപ്പിലാക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. നിയമലംഘനം നടത്തുന്നവർക്ക് ലഭിക്കുന്ന ചലാനുകൾ മൂന്ന് ദിവസത്തിനുള്ളിൽ ഓൺലൈനായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ കൈപ്പറ്റണം. ഇതിന് ശേഷം 45 ദിവസത്തിനുള്ളിൽ പിഴയൊടുക്കണം. അല്ലാത്തപക്ഷം ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിലേക്കും ആർ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുന്നതിലേക്കും നടപടികൾ നീങ്ങും. അഞ്ചുതവണയിൽ കൂടുതൽ ഗതാഗത നിയമലംഘനം നടത്തുകയും എന്നാൽ പിഴയടയ്ക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങളെ “ബ്ലാക്ക് ലിസ്റ്റിൽ’ ഉൾപ്പെടുത്തും. ഇത്തരം വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള ഒരു സേവനവും ലഭിക്കില്ല.ചുവപ്പ് സിഗ്നൽ ലംഘിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, അപകടകരമായ രീതിയിൽ ഡ്രൈവിംഗ് നടത്തുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് പിഴയടച്ചില്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് മൂന്ന്…

Read More

ജനറൽ നോൺ എസി കോച്ചുകൾ കൂടുതൽ നിർമിക്കാൻ റെയിൽവേ; പുറത്തിറക്കുന്നത് എൽഎച്ച്ബി കോച്ചുകൾ

പരവൂർ: വർധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് സാധാരണ യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതൽ ജനറൽ നോൺ ഏസി കോച്ചുകൾ നിർമിക്കാൻ റെയിൽവേ മന്ത്രാലയ തീരുമാനംആധുനിക യാത്രാ സൗഹൃദ സൗകര്യങ്ങളുള്ള എൽഎച്ച്ബി ജനറൽ, നോൺ ഏസി കോച്ചുകളാണ് നിർമിക്കുന്നത്. ഈ സാമ്പത്തിക വർഷത്തെ (2025-26) കോച്ചുകളുടെ നിർമാണം അവസാന ഘട്ടത്തിൽ എത്താറായി. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 4838പുതിയ എൽഎച്ച്ബി കോച്ചുകളാണ് പുറത്തിറക്കുക. ഇതിൽ 2817 എണ്ണം ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 2021 എണ്ണം സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളുമാണ്.2026-27 സാമ്പത്തിക വർഷത്തിൽ 4802 എൽഎച്ച്ബി കോച്ചുകൾ കൂടി നിർമിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിൽ 2638 എണ്ണം ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 2164 എണ്ണം സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളുമാണ്.റെയിൽവേ അടുത്തിടെ നടത്തിയ പഠനത്തിൽ ദീർഘദൂര ട്രെയിനുകളിൽ അടക്കം ജനറൽ ടിക്കറ്റ് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടായതായാണ്…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ ഡിജിറ്റൽ ക്ലോക്ക്റൂം

ചാത്തന്നൂർ: സൗകര്യങ്ങൾ മെച്ചപ്പെടുത്തി യാത്രക്കാരെ ആകർഷിക്കുന്നതിന്‍റെ ഭാഗമായി കെഎസ്ആർടിസിയുടെ ബസ് സ്റ്റേഷനുകളിൽ ഡിജിറ്റൽ ക്ലോക്ക് റും സംവിധാനമൊരുക്കുന്നു. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം സെൻട്രൽ, എറണാകുളം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, മൂന്നാർ, അങ്കമാലി, കോട്ടയം എന്നീ ബസ് സ്റ്റേഷനുകളിലാണ് ഇത് നടപ്പാക്കുന്നത്. വൈകാതെ മറ്റ് ബസ് സ്റ്റേഷനുകളിലും ഇത് നടപ്പാക്കും.ഇന്ത്യയിലെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ കെഎസ്ആർടിസിയാണ് ആദ്യമായി ഡിജിറ്റൽ ക്ലോക്ക് റുംസംവിധാനമൊരുക്കുന്ന തെന്ന് മാനേജ്മെന്‍റ് അവകാശപ്പെടുന്നു. യാത്രക്കാരുടെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതവും സുതാര്യവുമായ സേവനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഡിജിറ്റൽ ക്ലോക്ക് റൂം.ഈ സംവിധാനം നടപ്പിലാക്കുന്നതിലൂടെ കൈവശമുള്ള ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കേണ്ട യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിനാണ് പരിഹാരമാകുന്നത്. പൂർണമായും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ക്ലോക്ക് റൂം, മാനുവൽ രേഖപ്പെടുത്തലുകൾ ഒഴിവാക്കി, സാങ്കേതിക വിദ്യയുടെ സഹായത്തോടെ വേഗവും കൃത്യതയും ഉറപ്പാക്കുന്നു. ഡിജിറ്റൽ ക്ലോക്ക് റൂം സംവിധാനത്തിൽ യൂണിക് ഡിജിറ്റൽ ടോക്കൺ/ക്യൂആർ…

Read More