വള്ളം ലോറിയിൽ കയറ്റുന്നതിടെ അപകടം; യുവാവ് ചികിത്സാ സഹായം തേടുന്നു

കരുനാഗപ്പള്ളി: പ്രളയ ബാധിത മേഖലയിൽ രക്ഷാപ്രവർത്തനത്തിന് പോകാൻതയാറെടുക്കുന്നതിനിടെ വള്ളം തലയിലിടിച്ച് ഗുരുതരമായ പരിക്കേറ്റ ഓച്ചിറ അഴീക്കൽ സ്വദേശി ചികിത്സാ സഹായത്തിനായി സുമനസുകളുടെകാരുണ്യം തേടുന്നു. അഴീക്കൽ കൊച്ചുപറന്പിൽ ഹിരണാണ് ചികിത്സയിൽ കഴിയുന്നത്. ഓച്ചിറ അഴീക്കലിൽ നിന്നും വള്ളം ഉയർത്തി ലോറിയിൽ കയറ്റുന്നതിനിടെ വള്ളം ദിശമാറി ഈ യുവാവിന്‍റെ തലയിൽ ഇടിയ്ക്കുകയായിരുന്നു.ബോധരഹിതനായി വീണ ഹിരണിനെ സുഹ്യത്തുക്കൾ ഉടൻ തന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽകോളേജിലും എത്തിച്ചു. തലയ്ക്ക് ഏറ്റ ക്ഷതം കാരണം കഴുത്തിന്മുകളിലേയ്ക്ക് ഇപ്പോൾ ചലിപ്പിക്കാൻ കഴിയുന്നില്ല. വിദഗ്ദ്ധ ചികിത്സ ആവശ്യമാണ്. തുടർ ചികിത്സയ്ക്കും നിത്യചിലവിനുമായി സുമനസുകളുടെസഹായം തേടുകയാണ് ഹിരണ്‍.പ്രദേശവാസികളുടെ സഹായം കൊണ്ടാണ് നിത്യചിലവുകൾ നടക്കുന്നത്. ഭാര്യ നീതുവും അനുപമ (7) അനാമിക (4)എന്ന ീരണ്ടു പെണ്‍കുട്ടികളുമടക്കമുള്ള കുടുംബത്തിന്‍റെ ഏകആശ്രയം ഹിരണാണ്് .ടിൻ ഷീറ്റടിച്ച വാടക വീട്ടിലാണ് ഈ ചെറുപ്പക്കാരനും കുടുംബവും കഴിയുന്നത്.എം പിയും എം എൽ…

Read More

ഫോണിൽ വിളിച്ച് സ്ഥിരമായി ശല്യപ്പെടുത്തുന്നു; സിപിഎം നേതാവിനെതിരെ യുവതിയുടെ പരാതി

തെന്മല: ഫോണിൽ വിളിച്ച് സ്ഥിരമായി ശല്യപ്പെടുത്തുന്നുവെന്ന് കാട്ടി സിപിഎം നേതാവിനെതിരെ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ . സിപിഎം തെന്മല ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെയാണ് വീട്ടമ്മ തെന്മല പോലീസിൽ പരാതി നൽകിയത്. ഫോണിൽ ശല്യപ്പെടുത്തൽ സ്ഥിരമായതോടെ യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. ഭർത്താവ് നേരിൽ വിവരം പറഞ്ഞിട്ടും ശല്യപ്പെടുത്തൽ തുടർന്നതോടെ പ്രശ്ന പരിഹാരത്തിനായി വിവരം സിപിഎം നേതാക്കളെ അറിയിച്ചു. നേതൃത്വം വിളിച്ച് താക്കീത് നൽകിയതോടെ ഫോണിൽ വിളിച്ച് അസഭ്യവർഷവും മറ്റും തുടങ്ങിയതോടെയാണ് നിവൃത്തിയില്ലാതെ ഒടുവിൽ പോലീസിൽ പരാതി നൽകിയത്.

Read More

സംസ്ഥാനത്തുണ്ടായ പ്രളയം; ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണർക്ക് നിവേദനം നൽകി

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിർമിതമാണെന്നും ഡാമുകൾ തുറന്നത് അശാസ്ത്രീയമായാണെന്നും ആവർത്തിച്ച് വ്യക്തമാക്കി പ്രതിപക്ഷം. ഡാമുകൾ അശാസ്ത്രീയമായി തുറന്ന വിഷയത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർ പി.സദാശിവത്തിന് നിവേദനം നൽകി. രാജ്ഭവനിലെത്തി ഗവർണറെ കണ്ട് ഇക്കാര്യത്തിലെ പ്രതിപക്ഷ നിലപാട് ഗവർണറെ ധരിപ്പിച്ച ശേഷമാണ് ചെന്നിത്തല നിവേദനം നൽകിയത്. പ്രളയക്കെടുതി രൂക്ഷമായതിനു ശേഷം രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിനു മുന്നേ തന്നെ ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ഉയർത്തിയിരുന്നു. വ്യാഴാഴ്ച ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലും പ്രതിപക്ഷ നേതാവ് ഇക്കാര്യം ആവർത്തിച്ച് ആുവശ്യപ്പെട്ടിരുന്നു.

Read More

പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ല;  മരുന്നിനായി രോഗികൾക്ക് കാത്തുനിൽക്കേണ്ടത് മണിക്കൂറുകൾ

പത്തനാപുരം : താലൂക്ക് ആശുപത്രിയായെങ്കിലും പത്തനാപുരത്തെ സർക്കാർ അതുരാലയം പ്രവർത്തിക്കുന്നത് പരിമിതികൾക്ക് നടുവിൽ.ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന് പോലും ഉള്ള സ്റ്റാഫുകള്‍ ഇല്ലാതെയാണ് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം. കിഴക്കന്‍ മേഖലയില്‍ ആയിരകണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രി അവഗണനയില്‍ നട്ടം തിരിയുന്നു.നിരവധി തവണ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചിയിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടും വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് പരാതിയും ഉണ്ട്. ആഴ്ചയിൽ ഒരുദിവസം മാത്രം നടക്കുന്ന ഇൻസുലിൻ, പ്രതിരോധ കുത്തിവയ്പ്പുകൾക്ക് കുട്ടികളും വയോധികരും അടക്കം മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഫാർമസിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഒരു കൗണ്ടർ മാത്രമാണ് മരുന്ന് വിതരണത്തിനായി ഉള്ളത്.മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് രോഗികള്‍ക്ക് ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനും കഴിയുക. പത്തനാപുരം താലൂക്കിലെ ആറ് പഞ്ചായത്തുകളും ആദിവാസിമേഖലയില്‍ നൂറുകണക്കിന് കുടുംബങ്ങളും ആശ്രയിക്കുന്ന പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിനാണ് ഈ ദുരവസ്ഥ.ഡോക്ടര്‍മാരടക്കം മുപ്പതിലധികം സ്റ്റാഫുകള്‍ വേണ്ട സ്ഥാനത്തില്‍ ആശുപത്രിയില്‍ ഉള്ളത്…

Read More

സർക്കാർ ജീവനക്കാരനെ കൈയേറ്റം ചെയ്ത സാമൂഹ്യവിരുദ്ധരെ അറസ്റ്റ്ചെയ്യണമെന്ന്  എൻ.കെ പ്രേമചന്ദ്രൻ എംപി

ചാത്തന്നൂർ :തിരുവോണദിനത്തിൽ ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാന്പിൽ വിവരശേഖരണത്തിന് എത്തിയ ഉദ്യോഗസ്ഥനെ മർദിച്ച ജനപ്രതിനിധികളടക്കം ഉള്ളവർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്താൻ നടപടി സ്വീകരിക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപിയും മുൻ എംപി പീതാംബരകുറുപ്പും ആവശ്യപ്പെട്ടു. മർദ്ദനമേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പുലിയൂർ പഞ്ചായത്ത് ഹെഡ് ക്ലർക്ക് തിരുവനന്തപുരം നാവായിക്കുളം സ്വദേശി പ്രമോദിനെ(33) സന്ദർശിച്ച ശേഷമാണ് അവർ ഇൗ അവശ്യം ഉന്നയിച്ചത്.ദുരിതാശ്വാസ ക്യാമ്പുകൾ രാഷ്ട്രീയ വത്കരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇത്തരം ആക്രമണങ്ങൾ എന്നും അവർ ആരോപിച്ചു. ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് തുരുത്തിന്മേൽ എസ്എൻയുപിസ്കൂളിലെ അംഗങ്ങളുടെ എണ്ണം ,ഭക്ഷണം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ തഹസീൽദാരുടെ നിർദേശപ്രകാരം വനിതാഉദ്യോഗസ്ഥർക്കൊപ്പം പോയപ്പോഴാണ് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിവേകുമായി വാക്ക് തർക്കവുംഅടിപിടിയും ഉണ്ടായത്. തുടർന്ന് ഇരു കൂട്ടരും പോലീസിൽ പരാതി നല്കിയിരുന്നു.സജിഗത്തിൽ സജീവ് ,ബിജു പാരിപ്പള്ളി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Read More

മഹാപ്രളയത്തിൽ ഓണാഘോഷം വേണ്ടെന്ന് മലയാളികൾ  തീരുമാനിച്ചപ്പോൾ തകർന്നടിഞ്ഞ് പൂകർഷകർ; തമിഴ്നാട്ടിലെ  കർഷകരുടെ ആവലാതികൾ ഇങ്ങനെ…

പുനലൂർ : കേരളത്തിൽ ഓണക്കാലമെന്നത് തമിഴ് ഗ്രാമങ്ങളായ ശങ്കരൻകോവിൽ, ശിങ്കിലി പ്പെട്ടി, വീരരൂപ്പു, സുന്ദരപാണ്ഡ്യ പുരം, തെങ്കാശി എന്നിവിടങ്ങളിലെ പൂകർഷകരുടെ ആഹ്ളാദ ദിനങ്ങളാണ്. തങ്ങളുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിന്‍റെയും, അധ്വാനത്തിന്റേയും വിളവെടുപ്പ് കാലം വിളവിറക്കിയ പണം തിരിച്ചുപിടിക്കാനുള്ള അവസാന അവസരം ‘ അടുത്ത ഒരു മാസം കേരളത്തിലേക്ക് പു അധികം പോവുകയില്ല’ ഇനിയുള്ളത് വൃശ്ചികമാസത്തെതുശ്ചമായ വിറ്റുവരവ് മാത്രമാണ്. എന്നാൽ ഓണം, ചിങ്ങമാസത്തെ കല്യാണ ആവശ്യങ്ങളുമൊക്കെയായി ഇവിടെ വിളവെടുക്കുന്ന പുഷ്പങ്ങളിൽ നല്ലൊരുശതമാനവും വില്പന നടത്തുക കേരളമാർക്കറ്റുകളിൽ ആണ്. എന്നാൽ ഇക്കുറി ഇതൊക്കെ ഇല്ലാതായിക്കഴിഞ്ഞു.കേരളത്തിൽ പ്രളയക്കെടുതികളെ തുടർന്ന് ക്ലബ്ബുകളും, സ്ഥാപനങ്ങളും., വിദ്യാഭ്യാസ കേന്ദ്രങ്ങളും അത്തപ്പൂക്കള മത്സരങ്ങൾ ഒഴിവാക്കിയതോടെ പുവിന്‍റെ ആവശ്യകത തന്നെ ഇല്ലാതായി. കല്യാണ ആവശ്യങ്ങൾക്ക് ഉള്ളത് മുൻകൂട്ടി ബുക്ക് ചെയ്ത് വരുന്നതിനാൽ ലേലത്തിൽ എടുക്കാനും ആളില്ലാതെയായി. മുൻ വർഷത്തെ അപേക്ഷിച്ച് പകുതി വില്പന പോലും നടന്നിട്ടില്ല എന്നും…

Read More

ദുരിതാശ്വാസ ക്യാമ്പിൽ ഉദ്യോഗസ്ഥന് മർദന മേറ്റ സംഭവം; കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബിന്ദു കൃഷ്ണ

ചാത്തന്നൂർ: മ‌ർദനമേറ്റ് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പുലിയൂർ പഞ്ചായത്ത് ഹെഡ് ക്ലർക്ക് നാവായിക്കുളം മരുതി കുന്ന് സ്വദേശി പ്രമോദിനെ ഡി.സി.സി പ്രസിഡന്റ് അഡ്വ.ബിന്ദുകൃഷ്ണ സന്ദർശിച്ചു. ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് തുരുത്തിന്മേൽ എസ്എൻയുപിസ്കൂളിലെ അംഗങ്ങളുടെ എണ്ണം,ഭക്ഷണം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ തഹസീൽദാരുടെ നിർദേശപ്രകാരം വനിതാഉദ്യോഗസ്ഥർക്കൊപ്പം പോയപ്പോഴാണ് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിവേകുമായി വാക്ക് തർക്കവുംഅടിപിടിയിലും കലാശിച്ചത്. തുടർന്ന് ഇരു കൂട്ടരും പോലീസിൽ പരാതി നല്കിയിരുന്നു.കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Read More

ചാത്തന്നൂർ എക്സൈസ് റേഞ്ചിൽ  ലഹരിവസ്തുക്കളുടെ വിൽപ്പന;  റെയ്ഡിൽ  നിരവധിപേർ പിടിയിൽ

ചാത്തന്നൂർ: ചാത്തന്നൂർ എക്സൈസ് റേഞ്ച് പരിധിയിൽ വിവിധ പ്രദേശങ്ങളിൽ നടന്ന റെയ്ഡിൽ അനധികൃത മദ്യ വില്പന നടത്തിയ മൂന്ന് പേരെയും കഞ്ചാവ് വില്പന കേസിൽ ഏഴു പേരെയും അറസ്റ്റ് ചെയ്തു. ഇതിൽ മദ്യ വില്പന നടത്തുകയായിരുന്ന ഇളമ്പളളൂർ കല്ലിംഗൽ മഞ്ജു ഭവനിൽ മനോജ് എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ടു. കൊട്ടിയം തഴുത്തല ജംഗ്ഷനു സമീപം വിദേശ മദ്യം വില്ക്കുകയായിരുന്നു തഴുത്തല വിളയിൽ പുത്തൻവീട്ടിൽ സന്തോഷ്(44),പരവൂർ പൂതക്കുളം തെങ്ങുവിള കോളനിക്ക് സമീപം മാടൻ കാലയിൽ വീട്ടിൽ ലത (48),കഞ്ചാവ് കൈവശം വച്ച് വില്പന നടത്തിയതിന് ആദിച്ചനല്ലൂർ പ്ലാക്കാട് തൊടിയിൽ വീട്ടിൽ ഷാഫി(20),സുബിത ഭവനിൽ സുബിൻ (24),വർക്കല ചെമ്മരുത്തി വാളാഞ്ചിവിള തൊടിയിൽ കല്ലുവിളവീട്ടിൽ മനു(29),നാവായിക്കുളം തെക്കേവിള വീട്ടിൽ ബൈജു,അയിരൂർ പുത്തൻവീട്ടിൽ ശംഭു(24),മൂലഭാഗം ദേശത്ത് ശ്രീകലാ നിലയം വീട്ടിൽ സുരാജ്(24),പരവൂർ കുറുമണ്ടൽ(ബി) രതീഷ് (23)എന്നിവരാണ് അറസ്റ്റിലായത്. വിവിധ കേസുകളിലായി 40…

Read More

പ്രളയബാധിത പ്രദേശങ്ങൾ ശുചിയാക്കി കരുനാഗപ്പള്ളി നഗരസഭ സെക്രട്ടറിയും ഉദ്യോഗസ്ഥരും

കരുനാഗപ്പള്ളി പ്രളയ ദുരന്തം നാശം വിതച്ച ആലപ്പുഴ ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങളുമായി കരുനാഗപ്പള്ളി നഗരസഭ.നഗരസഭാ കൗണ്‍സിലിന്‍റെയും സെക്രട്ടറി ഉൾപ്പെടുന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പ്രളയബാധിത പ്രദേശങ്ങൾ ശുചീകരിച്ചത്.ഹെൽത്ത് ഇൻസ്പെക്ടർമാർ, ശൂചീകരണ തൊഴിലാളികൾ തുടങ്ങിയവരുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ശുചീകരണം. പ്രളയദുരിതം ഏറെ ദുരന്തം വിതച്ച ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. പ്രളയ ദുരിതത്തിൽ ഒറ്റപ്പെട്ട പാണ്ട നാട് പ്രദേശത്തെ ജനങ്ങൾക്ക് വേണ്ടി ദുരിതാശ്വാസക്യാന്പായി പ്രവർത്തിച്ചിരുന്ന അങ്ങാടിക്കൽ സൗത്ത് ഗവ:ഹയർ സെക്കന്‍റെറി സ്കൂളും പാണ്ട നാട് പഞ്ചായത്തിലെ നിരവധിവീടുകളും നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിച്ച് വാസയോഗ്യമാക്കി മാറ്റി. ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭാ ചെയർപേഴ്സണ്‍ എം ശോഭന, വൈസ് ചെയർമാൻ ആർ രവീന്ദ്രൻ പിള്ള,സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാർ, നഗരസഭാ കൗണ്‍സിലർമാർ, നഗരസഭാ സെക്രട്ടറി ഷെർളാ ബീഗം എന്നിവർ നേതൃത്യം നൽകി

Read More

ഓച്ചിറ പടനിലത്ത് സമൂഹ വിവാഹം സെപ്റ്റംബർ മൂന്നിന് ; 52കരകളിൽ നിന്നും തെരഞ്ഞെടുത്ത 33 യുവതികൾക്കാണ് മാംഗല്യം

കരുനാഗപ്പള്ളി: സമൂഹ വിവാഹത്തിന് ഓച്ചിറ പടനിലം ഒരുങ്ങി. ഓച്ചിറ ക്ഷേത്രത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരുസമൂഹ വിവാഹത്തിന് പടനിലം ഒരുങ്ങുന്നത്. ക്ഷേത്രത്തിന്‍റെചുറ്റുവട്ടമുള്ള 52 കരകളിൽ നിന്നും ഇതിനായി അപേക്ഷകൾ ക്ഷണിച്ചിരുന്നു.അപേക്ഷകരിൽ നിന്നും തെരഞ്ഞെടുത്ത 33 യുവതികൾക്കാണ് മംഗല്യം. സെപ്റ്റംബർ 3-നാണ് വിവാഹചടങ്ങുകൾ നടക്കുക. വധൂവരൻമാർക്ക് ക്ഷേത്രഭരണസമിതി 2ലക്ഷം രൂപ വീതം നൽകും അറിയിച്ചു സമൂഹ വിവാഹത്തിന് മുന്നോടിയായി വധൂവരൻമാർക്ക് കൗണ്‍സിലിംഗ് നൽകി. എറണാകുളം മുക്തിഭവൻ കൗണ്‍സിലിംഗ് സെന്‍റർ ഡയറക്ടർ രാജേഷ് പൊലയാണ് ക്ലാസ് നയിച്ചത്. ഇവർക്ക് വിവാഹത്തിനണിയാനുള്ള വസ്ത്രങ്ങളും വിതരണം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റ് പ്രഫ:എ.ശ്രീധരൻപിള്ള അധ്യക്ഷത വഹിച്ചയോഗത്തിൽ കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ വിവാഹപുടവകളുടെ വിതരണം നിർവഹിച്ചു. നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ, ചലചിത്രതാരം ആശാശരത് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.വിവാഹ വേദിയിൽ വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 5 ലക്ഷം രൂപ കൈമാറുമെന്നും ഭരണസമിതി…

Read More