ശ്വാസകോശത്തിൽ തറച്ച സേഫ്റ്റി പിന്നുമായി 15 വയസുകാരൻ കടന്നുപോയത് ഒരു രാത്രിയുടെ കഠിന പരീക്ഷണങ്ങൾ! പുറത്തെടുത്ത് കാരിത്താസ് ആശുപത്രി

കോട്ടയം: ശ്വാസകോശത്തിൽ തറച്ച സേഫ്റ്റി പിന്നുമായി 15 വയസുകാരൻ കടന്നുപോയത് ഒരു രാത്രിയുടെ കഠിന പരീക്ഷണങ്ങൾ. “റിജിഡ് ബ്രോങ്കോസ്കോപ്പി’ എന്ന അതിനൂതന ചികിത്സാ സംവിധാനത്തിലൂടെ സേഫ്റ്റി പിൻ പുറത്തെടുത്തതോടെ ആശ്വാസത്തിന്‍റെ നിമിഷങ്ങൾ. ഇടുക്കി കട്ടപ്പന ചേറ്റുകുഴി നിവാസിയായ റിനോ മാത്യുവിനാണ് അബദ്ധത്തിൽ തന്‍റെ ശ്വാസകോശത്തിനുള്ളിൽ തറച്ച കൂർത്ത മുനയോടുകൂടിയ സേഫ്റ്റി പിന്നുമായി കഴിയേണ്ടിവന്നത്. കഴിഞ്ഞദിവസം രാത്രി ഭക്ഷണം കഴിച്ചശേഷം കിടക്കുന്നതിനു മുന്പായി പല്ലുകൾക്കിടയിൽപ്പെട്ട ആഹാരം മാറ്റാൻ സേഫ്റ്റി പിന്നിന്‍റെ കൂർത്ത അഗ്രം ഉപയോഗിച്ചുകൊണ്ടിരിക്കുന്പോൾ ശക്തമായ ചുമ അനുഭവപ്പെടുകയും അതിനിടയിൽ സേഫ്റ്റി പിൻ കൂർത്ത അഗ്രത്തോടെ റിനോ മാത്യുവിന്‍റെ ശ്വാസകോശാത്തിനുള്ളിലേക്കു പതിക്കുകയും ശ്വാസനാളികളിൽ തറച്ചിരിക്കുകയും ചെയ്തു. കടുത്ത ചുമയും നെഞ്ചു വേദനയും അനുഭവപ്പെട്ട റിനോ മാത്യുവിനെ കട്ടപ്പനയിലുള്ള സ്വകാര്യ ആശുപത്രിയിൽ രാത്രി തന്നെ എത്തിച്ചു. അവിടെ നടത്തിയ പരിശോധനകളിലാണ് ഇടത് ശ്വാസകോശാത്തിലെ ശ്വാസനാളികളിൽ പിൻ തറച്ചിരിക്കുന്നതായി കണ്ടെത്തിയത്. ശ്വാസനാളിയിൽ…

Read More

പണം ആർക്കൊക്കെ നൽകി, എവിടെ നിക്ഷേപിച്ചു; എൽസിക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന കൈകൾ ആരുടെയൊക്കെ?വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു

കോട്ടയം: എംജി യൂണിവേഴ്സിറ്റി കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ സി.ജെ. എൽസിയുടെ പണമിടപാടുകളെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു. കൈക്കൂലിയായി വാങ്ങിയ പണം എൽസി എവിടെ നിക്ഷേപിച്ചു ആർക്കൊക്കെ വീതം വച്ചു നല്കി തുടങ്ങിയ വിവരങ്ങളാണ് അന്വേഷിക്കുന്നത്. എംബിഎ വിദ്യാർഥിനിയിൽ നിന്നും എൽസി ബാങ്ക് അക്കൗണ്ടിലുടെ പലപ്പോഴായി 1.25ലക്ഷം രൂപ വാങ്ങിയ തീയതികൾ വിജിലൻസ് ശേഖരിച്ചു കഴിഞ്ഞു. ഈ തുക പിൻവലിച്ച തീയതികളും തുടർന്നുള്ള ദിവസങ്ങളിൽ എൽസി മറ്റെവിടെയങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടോ? മറ്റാർക്കെങ്കിലും ബാങ്ക് അക്കൗണ്ടിലുടെ പണം നല്കിയിട്ടുണ്ടെയന്നുമുള്ള വിവരങ്ങളും വിജിലൻസ ശേഖരിച്ചു വരികയാണ്. പണം നല്കിയ വിദ്യാർഥിനിയുമായി എൽസി നടത്തിയ ഫോണ്‍ സംഭഷണത്തിൽ മറ്റുള്ളവർക്കും പണം വീതം വച്ചു നല്കണമെന്ന് പറയുന്നുണ്ട്. പക്ഷേ ആരുടെയും പേരുകൾ പറയുന്നില്ല. ഇതോടെ പണം വീതം വച്ചു നല്കിയതു ബാങ്ക് അക്കൗണ്ടിലുടെയോ നേരിട്ടോ ആകാമെന്ന് നിഗമനത്തിൽ അന്വേഷണം സംഘം എത്തിയിരിക്കുന്നത്. ഇതിനായിട്ടാണ്…

Read More

രാജാക്കാടിനു സമീപം പുഴയിൽ ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി പോലീസ്

ഇടുക്കി: രാജാക്കാട് കുത്തുങ്കലിനു സമീപം മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളെയാണ് മരിച്ച നിലയിൽ കണ്ടത്. രണ്ടു പുരുഷൻമാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങളാണ് കുത്തുങ്കൽ പുഴയിൽ ഇന്നു രാവിലെ കണ്ടെത്തിയത്. ഇവരെ കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായിരുന്നു. കുത്തുങ്കലിൽ കോഴിക്കടയോട് ചേർന്ന മുറിയിലായിരുന്നു മൂവരും താമസിച്ചിരുന്നത്. രാജാക്കാടും പരിസര പ്രദേശങ്ങളിലും ജോലിയെടുത്തു വരികയായിരുന്നു. താമസ സ്ഥലത്തിനു സമീപത്തു തന്നെ പുഴയിലെ കയത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. കുടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതെയുള്ളെന്ന് പോലീസ് പറഞ്ഞു. ഉടുന്പൻചോല സിഐയുടെ നേതൃത്വത്തിൽ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.

Read More

താമര വളർത്തി നേട്ടം കൊയ്ത് ബെന്നി! കോതനല്ലൂരിലെ വീട്ടുമുറ്റത്ത് വിരിഞ്ഞ് നിൽക്കുന്നത് മുപ്പതോളം താമരകൾ…

  ബിജു ഇത്തിത്തറകടുത്തുരുത്തി: താമര വളര്‍ത്തിയും നേട്ടം കൊയ്യുകയാണ് കോതനല്ലൂര്‍ നമ്പേരില്‍ ബെന്നി ജോമ്പ് (56). മുപ്പതോളം ഓളം ഇനത്തില്‍പെട്ട താമരകളാണ് വീട്ടുമുറ്റത്ത് ബെന്നി പരിപാലിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്ലാണ് ഈ മേഖലയില്‍ ബെന്നി പരീഷണമാരംഭിച്ചത്. താമരയ്‌ക്കൊപ്പം, ആമ്പല്‍, മത്സ്യം വളര്‍ത്തല്‍, വിവിധയിനം കള്ളിമുള്‍ചെടികളുടെ പരിപാലനം എന്നിവയും ബെന്നിക്കുണ്ട്. ബഡിംഗിലും ഗ്രാഫ്റ്റിഗിലും പരീഷണം നടത്തുന്നതില്‍ താല്‍പര്യമുള്ള ബെന്നി കള്ളിമുള്‍ചെടികളില്‍ ഇവ പരീഷിച്ചു ഏതാണ്ട് 30 ഓളം ഇനത്തില്‍പെട്ട കള്ളിമുകള്‍ ചെടികളാണ് ഇപ്പോള്‍ വളര്‍ത്തി പരിപാലിക്കുന്നത്. സറ്റാ ബങ്കറ്റ്, ഗ്രീന്‍ ആപ്പിള്‍, മിറക്കിള്‍, എല്ലോ പിയോണി, ലിയാഞ്ചലി, റെഡ് ഫിലിപ്പ്, അമേരികാമേലിയ, ചെനീസ് റെഡ് ജിന്‍സാംഗ് സിംഗ്, പിങ്ക് ക്ലൗഡ്, ലിറ്റില്‍ റെയിന്‍, ഹാര്‍ട്ട് ബ്ലഡ്, പിങ്ക് മെഡോ, തൗസന്റ് പെറ്റല്‍ എന്നിങ്ങനെ 30 ഓളം ഹൈബ്രീഡ് താമരകളാണ് ബെന്നിയുടെ കൃഷിയിടത്തിലുള്ളത്. പ്ലസ്റ്റിക്ക് പാത്രത്തില്‍ മണ്ണും ചാണകപൊടിയും ഒരേ അളവില്‍…

Read More

ബാഗ് കീറിയാൽ പിങ്ക് പോലീസിനെന്ത് ? ഇനിയാരും ഇങ്ങനെ ചോദിക്കരുത്..! കോട്ടയത്ത് നടന്ന സംഭവം ഇങ്ങനെ…

കോട്ടയം: കടയിൽനിന്നു വാങ്ങിയ ബാഗിൽ സാധനങ്ങൾ നിറച്ചപ്പോൾ കീറിപ്പോയതിനെത്തുടർന്ന് ബാഗ് മാറിത്തരാനായി കടയിലെത്തിയ യുവതിക്കു സഹായവുമായി പിങ്ക് പോലീസ്. പോലീസ് എത്തിയതോടെ ബാഗ് മാറ്റിത്തരില്ലെന്നു പറഞ്ഞ കടയുടമ ബാഗ് മാറി നൽകി. തിങ്കളാഴ്ച രാവിലെ 11.30നു കോട്ടയം നാഗന്പടത്തായിരുന്നു സംഭവം. ’സാറെ, 400 രൂപകൊടുത്ത് വാങ്ങിയ ബാഗാണ്, കുറച്ച് സാധനങ്ങൾ വച്ചു ബാഗെടുത്തപ്പോൾ ബാഗ് കീറി സാധനങ്ങൾ മുഴുവൻ നിലത്തുവീണു. കടയിൽച്ചെന്നപ്പോൾ മാറ്റിനൽകില്ലെന്നാണ് പറഞ്ഞത്. പല ആളുകളും പറഞ്ഞു നിങ്ങളോട് പറഞ്ഞാൽ സഹായിക്കുമെന്ന്, അതുകൊണ്ടു വന്നതാണ്.’ കോട്ടയം ചെങ്ങളം സ്വദേശിയായ യുവതിയാണ് കീറിയ ബാഗ് മാറ്റിയെടുക്കാനായി പിങ്ക് പോലീസിനു മുന്നിലെത്തിയത്. യുവതിയുടെ സംഭാഷണം കേട്ട് ആദ്യം പിങ്ക് പോലീസ് ഒന്ന് അന്പരന്നെങ്കിലും പിന്നീട് യുവതിയോടു കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. ഹോം നഴ്സായ യുവതി ജോലി ആവശ്യത്തിനുവേണ്ടിയാണു കോട്ടയത്തെ കടയിൽനിന്ന് ബാഗ് വാങ്ങിയത്. വാങ്ങി വീട്ടിൽ കൊണ്ടുചെന്നയുടൻ ബാഗ്…

Read More

സോബിൻ ലക്കി സെന്‍ററിന് ഇത് ഹാട്രിക് ഭാഗ്യം‌;  വിൻവിന്നിലൂടെ ഭാഗ്യം കടാക്ഷിച്ചത് 45 വർഷം ലോട്ടറി വിൽക്കുന്ന കാസിമിനെ…

ചാമംപതാൽ: സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ചാമംപതാലിലുള്ള സോബിൻ ലക്കി സെന്‍ററിൽ വിറ്റ ടിക്കറ്റിന്. ഇന്നലെ നടന്ന വിൻവിൻ ലോട്ടറിയുടെ 653-ാമത് നറുക്കെടുപ്പിലാണ് ഡബ്ല്യുപി 835865 എന്ന നന്പറിലുള്ള ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചത്. പത്തനാട് സ്വദേശിയായ പറന്പകത്തുതാഴെ കാസിം റാവുത്തർക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ 45 വർഷമായി ലോട്ടറി വിൽപ്പന നടത്തി ഉപജീവനം നടത്തുകയായിരുന്നു കാസിം. 30 വർഷം മുന്പ് കാസിം വിൽപ്പന നടത്തിയ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.കാസിം ടിക്കറ്റ് വാങ്ങിയ ചാമംപതാലിലുള്ള സോബിൻ ലക്കി സെന്‍ററിന് ഇത് മൂന്നാം തവണയാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ രണ്ടാം സമ്മാനം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ പലതവണ ലഭിച്ചിട്ടുണ്ട്.ഇളങ്ങോയി പേക്കാവിൽ സോബിച്ചൻ പീറ്ററാണ് സോബിൻ ലക്കി സെന്‍ററിന്‍റെ ഉടമ. സമ്മാനം ലഭിച്ച കാസിം തന്‍റെ സ്വന്തം ആവശ്യങ്ങൾക്കും മക്കളായ ഹബീബിനും…

Read More

ചങ്ങനാശേരി ബൈപാസ്   മാലിന്യക്കൂമ്പാരമാകുന്നു;  റോഡിലൂടെ മൂക്കു പൊത്താതെ നടക്കാനാവില്ലെന്ന് നാട്ടുകാർ

ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നതു പതിവാകുന്നു. മൂക്കുപൊത്തിയാണ് ജനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നത്. ബൈപാസ് റോഡിൽ റെയിൽവേ സ്റ്റേഷൻ ഭാഗം മുതൽ ളായിക്കാട് ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലേയും മാലിന്യം വൻതോതിൽ തള്ളുന്നത്. എസ്എച്ച് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് ഉൾപ്പെടെ തള്ളിയ മാലിന്യം റോഡിലാകെ വ്യാപിച്ച നിലയിലാണ്. അറവുശാലകൾ, പച്ചക്കറി, ഇറച്ചി സ്റ്റാളുകൾ തുടങ്ങിയ സ്്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം പ്ലാസ്റ്റിക് ചാക്കിലും കവറുകളിലുമാക്കി തള്ളുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. നാടും നഗരവും കോവിഡ് വ്യാപനത്തിന്‍റെ ആശങ്കയിൽ കഴിയുന്പോഴാണ് ഒരുസംഘം ആളുകൾ മാലിന്യം പൊതുസ്ഥലങ്ങളിലും നടുറോഡിലും വലിച്ചെറിയുന്നത്. ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് നഗരവാസികളിൽ നിന്നും ഉയരുന്നത്. മാലിന്യം ഭക്ഷിക്കാൻ ബൈപാസ് റോഡിലേക്ക് തെരുവ്നായകൾ കൂട്ടത്തോടെ എത്തുന്നത് പ്രഭാത സവാരിക്കാർക്കും ഇരുചക്രവാഹന സഞ്ചാരികൾക്കും വലിയ ഭീഷണിയായിരിക്കുകയാണ്. ചങ്ങനാശേരി നഗരസഭ ആരോഗ്യവകുപ്പിലെ…

Read More

ഏറ്റുമാനൂരിൽ കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം; മൂന്നംഗ കുടുംബത്തിനു നേരേ  വടിവാൾ ആക്രണം; പരിക്കേറ്റവർ മെഡിക്കൽ കോളജിൽ ചികിത്സയിൽ

ഏറ്റുമാനൂർ : കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്ന് സ്ത്രീ അടക്കം മൂന്നംഗ കുടുംബത്തിന് നേരേ കഞ്ചാവ് മാഫിയയുടെ ആക്രമണം. കഞ്ചാവ് മാഫിയ സംഘത്തിന്‍റെ ആക്രമണത്തിൽ അച്ഛനും അമ്മയ്ക്കും മകനുമാണ് പരിക്കേറ്റത്. പേരൂർ എംഎച്ച്സി കോളനിയിൽ രാജൻ( 55 ) ഭാര്യ കുഞ്ഞമ്മ ( 50 ), മകൻ അനൂപ് ( 33)എന്നിവർക്കാണ് പരുക്കേറ്റത്. ഞായറാഴ്ച രാത്രി 8.45ന് പേരൂർ എംഎച്ച്എസി കോളനിയിലാണ് ഒരു കുടുംബത്തെ കഞ്ചാവ് മാഫിയ സംഘം ആക്രമിച്ചത്. വഴി തടഞ്ഞു നിന്ന യുവാക്കളോട് കാർ പാർക്ക് ചെയ്യുന്നതിനു മാറി നിൽക്കണമെന്ന് അനൂപ് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ പത്തംഗ സംഘം അനൂപ് വീട്ടിലേക്കു കയറുന്ന സമയം ഓടി വന്ന് മർദിക്കുകയു വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. ശബ്ദം കേട്ട് രാജനും കുഞ്ഞമ്മയും വീടിനു പുറത്തേയ്ക്കു എത്തിയപ്പോൾ ഇരുവരെയും സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. അനൂപിന്‍റെ തലയ്ക്കും കുഞ്ഞമ്മയുടെ…

Read More

ഫയർഫോഴ്സിന് ‌ തീ അല്ല പേടി, കോവിഡാണ്; ജീവനക്കാരിൽ പലരും കോവിഡ് പിടിയിൽ; തീയണയ്ക്കാൻ ഫയർ ഫോഴ്സ് അംഗങ്ങൾ ഓടി കിതയ്ക്കുന്നു

കോട്ടയം: വേനൽ കടുത്തതോടെ നാട്ടുകാരുടെയും ഫയർഫോഴ്സിന്‍റെയും മനസിൽ തീയാണ്. വേനൽ ചൂടിൽ നാട് ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ തീപിടിത്തങ്ങളുടെ എണ്ണവും വർധിച്ചിരിക്കുകയാണ്. വല്ലപ്പോഴും ഫയർഫോഴ്സിന് എത്തിയിരുന്ന ഫയർകോളുകൾ ഇപ്പോൾ ദിവസം നാലും അഞ്ചും ആയി വർധിച്ചിരിക്കുന്നു. ചില ദിവസങ്ങളിൽ തീയണച്ച് ഫയർ ഫോഴ്സ് അംഗങ്ങൾ ഓടി കിതയ്ക്കുകയാണ്. മുന്പ് കോവിഡ് വ്യാപന പ്രദേശങ്ങളിൽ ഫയർഫോഴ്സിന് ഡ്യൂട്ടിയുണ്ടായിരുന്നു. ശുചീകരണ പ്രവർത്തനങ്ങളായിരുന്നു സേന നടത്തിയിരുന്നത്. ഇപ്പോൾ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ മൂന്നാം ഘട്ടത്തിൽ ജില്ലയിലെ എട്ടു ഫയർസ്റ്റേഷനുകളിലും ജീവനക്കാർ കോവിഡ് ഭീതിയിലാണ്. നിലവിൽ 15 പേർ കോവിഡ് ബാധിതരാണ്. അഞ്ചോളം പേർ ക്വാറന്‍റൈനിലുമാണ്. കോവിഡ് വ്യാപനം രൂക്ഷമായാൽ ഫയർ ഫോഴ്സിന്‍റെ പ്രവർത്തനം അവതാളത്തിലാകും. നിലവിൽ ഒരു സ്റ്റേഷന്‍റെയും പ്രവർത്തനം ഇതുവരെയും തടസപ്പെട്ടിട്ടില്ല. ജില്ലയിൽ ആകെ എട്ടു ഫയർ സ്റ്റേഷനുകളാണുള്ളത്. വേനൽകാലത്തിനു മുന്പ് ജില്ലയിൽ എട്ടു സ്റ്റേഷനുകളിലായി ശരാശരി ഒന്നോ…

Read More

കോവിഡ് പരിശോധനയുടെ മറവിൽ സ്വകാര്യ ലാബുകളിൽ വൻ തട്ടിപ്പുകൾ നടക്കുന്നതായി പരാതി

കോട്ടയം: കോവിഡ് പരിശോധനയുടെ മറവിൽ സ്വകാര്യ ലാബുകളിൽ വൻ തട്ടിപ്പുകൾ നടത്തുന്നതായി പരാതി.ആർടിപിസിആർ പരിശോധന ചെയ്യാനായി ലാബുകളിലെത്തുന്നവരെ ആന്‍റിജൻ പരിശോധന നടത്തി കൂടുതൽ തുക ഈടാക്കുന്നതായാണ് ആരോപണം. ആർടിപിസിആർ പരിശോധന നടത്തുന്പോൾ കിട്ടുന്ന ഫലം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റിൽ എസ്ആർഎഫ് (സ്പെസിമെൻ റെഫറൽ ഫോറം) ഐഡി രേഖപ്പെടുത്തണമെന്നാണ് ഐസിഎംആർ (ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച്) നിർദേശം. എസ്ആർഎഫ് ഐഡി ഇല്ലപല സ്വകാര്യ ലാബുകളിൽ നിന്നും കിട്ടുന്ന പരിശോധനാ ഫലത്തിൽ എസ്ആർഎഫ് ഐഡി രേഖപ്പെടുത്തിയിട്ടില്ല. വിദേശത്തേക്കോ, ജോലി സ്ഥലങ്ങളിലേക്കോ, മറ്റ് ആശുപത്രികളിൽ ചികിത്സ തേടി പോകുന്പോഴോ ആണ് പലരും എസ്ആർഎഫ്ഐഡിയുടെ കാര്യം അറിയുന്നത് പോലും. കോവിഡ് പരിശോധന നടത്തിയ ശേഷം ലാബിന്‍റെ പേരിൽ ഫലം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ നൽകുകയാണ് ചെയ്യുന്നത്.500 രൂപ മുടക്കി ആർടിപിസിആർ ടെസ്റ്റ് ചെയ്യുന്നവരിൽ പലർക്കും ആന്‍റിജൻ പരിശോധന നടത്തി സർട്ടഫിക്കറ്റ് നൽകുകയാണ് ചെയ്യുന്നത്. എയർപോർട്ടിലേക്കോ,…

Read More