കോട്ടയത്ത് യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് തോമസ് ചാഴികാടൻ

കോട്ടയം: യുഡിഎഫ് കോട്ടയായ കോട്ടയത്ത് വിജയം സുനിശ്ചിതമെന്ന് യുഡിഎഫ് സ്ഥനാർഥി തോമസ് ചാഴികാടൻ. ഏഴു നിയോജകമണ്ഡലങ്ങളിൽ അഞ്ചിടങ്ങളിലും യുഡിഎഫ് ആണ് വിജയിച്ചിട്ടുള്ളത്. ആ വിജയം ഇത്തവണയും ആവർത്തിക്കും. യുഡിഎഫ്് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. ജനാധിപത്യപരമായിരുന്നു സ്ഥാനാർഥി നിർണയം. 98 അംഗങ്ങളുള്ള സ്റ്റിയറിംഗ് കമ്മിറ്റി സ്ഥാർനാർഥിയെ നിർണയിക്കാനുള്ള ചുമതല പാർട്ടി ചെയർമാനെ ഏൽപിക്കുകയായിരുന്നു. ലോക്സഭ മണ്ഡലം പരിധിയിലെ നേതാക്കളുടെയും പ്രവർത്തകരുടെയും വികാരമറിഞ്ഞശേഷമാണു സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. കേരളത്തിലെ എൽഡിഎഫ് ഭരണവും കേന്ദ്രത്തിലെ ബിജെപി ഭരണവും ജനദ്രോഹപരമാണ്. ഇതിനു മാറ്റം വരണമെന്ന് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നു. മഹാപ്രളയം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളും കർഷക ആത്മഹത്യകളും സംസ്ഥാനം നേരിടുന്ന അരാജകത്വവും ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. തൊഴിലില്ലായ്മ, നോട്ട് നിരോധനം, അഴിമതി എന്നിവയിൽ കേന്ദ്ര സർക്കാരും അരാജകത്വം സൃഷ്്ടിച്ചിരിക്കുന്നു അതിനാൽ കേരളത്തിൽ യുഡിഎഫും കേന്ദ്രത്തിൽ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയും അധികാരത്തിൽ എത്തേണ്ടത് ആവശ്യമാണ്. ഈ ഉത്തരവാദിത്വങ്ങൾ…

Read More

ഗ്യാസ് സബ്സിഡി ലഭിക്കാൻ കഴുത്തിലണിഞ്ഞ മാലയുടെ തൂക്കം നോക്കണം; അയ്മനത്ത് വൃദ്ധയെ കബളിപ്പിച്ച് മാല തട്ടിയെടുത്ത് യുവാക്കൾ മുങ്ങി;  രേഖാ ചിത്രം പുറത്ത് വിട്ട് പോലീസ്

കോട്ടയം: അയ്മനത്ത് ഗ്യാസ് പരിശോധനയ്ക്കെന്ന വ്യാജേന വീട്ടിലെത്തി വയോധികയുടെ മാല തട്ടിയെടുത്ത സംഘത്തെ ഉടൻ പിടികൂടാനാവുമെന്ന് പോലീസ്. പ്രതികളെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് തയാറാക്കി പ്രസിദ്ധീകരണങ്ങൾക്ക് നല്കിയിരുന്നു. ഇതുകണ്ട് ചിലർ പോലീസിന് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഇതിൽ ചിലർ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്എച്ച്ഒ വ്യക്തമാക്കി. കാറിലെത്തിയ രണ്ടംഗ സംഘമാണ് വയോധികയെ കബളിപ്പിച്ചു രണ്ടരപവന്‍റെ സ്വർണമാല തട്ടിയെടുത്തത്. അയ്മനം വട്ടയ്ക്കാട്ട് ജാനകിയുടെ (83) സ്വർണമാലയാണ് തട്ടിപ്പ് സംഘം കവർന്ന് മുങ്ങിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലിനാണു സംഭവം. ഇളയ മകൻ പ്രമോദിനും ഭാര്യയ്ക്കുമൊപ്പമാണ് ജാനകി താമസിക്കുന്നത്. ഇരുവരും പുറത്തുപോയ സമയത്ത് കാറിലെത്തിയ രണ്ടംഗ സംഘം ഗ്യാസ് അടുപ്പുമായി വീട്ടിലേക്ക് കയറുകയായിരുന്നു. ഗ്യാസ് കണക്ഷൻ പരിശോധിക്കണമെന്ന് പറഞ്ഞാണ് സംഘം എത്തിയത്. ജാനകിയോട് റേഷൻ കാർഡും, ആധാർ കാർഡും മറ്റു രേഖകളും ഇവർ ആവശ്യപ്പെട്ടു. രേഖകൾ പരിശോധിക്കുന്നതിനിടെ സബ്സിഡി…

Read More

കേരള കോൺഗ്രസിലെ തമ്മിലടി: കോട്ടയം ഡിസിസി യോഗം മാറ്റിവച്ചു; പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് ഡിസിസി

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നതിനിടെ കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്നു ചേരാനിരുന്ന യോഗം മാറ്റിവെച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനാണ് യോഗം വിളിച്ചിരുന്നത്. കേരള കോണ്‍ഗ്രസില്‍ ജോസഫ്- മാണി വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് യോഗം മാറ്റിവെച്ചതെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് യോഗം മാറ്റിവച്ചതെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യം ഡിസിസി നിഷേധിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ യുഡിഎഫ് യോഗം വിളിക്കാനാണ് യോഗം മാറ്റിയതെന്നാണ് ഡിസിസിയുടെ വിശദീകരണം.

Read More

തൃക്കൊടിത്താനം ഫൊറോനപള്ളി ഓഫീസിലെ കവർച്ച;സിസിടിവി കാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു

ചങ്ങനാശേരി: തൃക്കൊടിത്താനം ഫൊറോന പള്ളി ഓഫീസിലെ കവർച്ച, സിസി ടിവി കാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗതിയിൽ. വെള്ളിയാഴ്ച പുലർച്ചെയാണ് പള്ളി ഓഫീസിന്‍റെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയത്. വെള്ളിയാഴ്ച പുലർച്ചെ 1.32ന് രണ്ടു ബൈക്കുകളിലെത്തിയ രണ്ടു പേർ പള്ളിപ്പരിസരത്ത് ബൈക്ക് പാർക്ക്ചെയ്തശേഷം പോകുകയും 2.32ന് തിരികെയെത്തി ബൈക്കുകളിൽ കയറി തിരികെ പോകുന്നതുമായുള്ള ദൃശ്യങ്ങളാണ് പള്ളിക്കു സമീപത്തുള്ള വീടുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരിക്കുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഈ കേസ് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നത്. കോട്ടയം ജില്ലാ പോലീസ് മേധവി ഹരിശങ്കർ രൂപീകരിച്ച സ്ക്വാഡാണ് കേസ് അന്വേഷണം നടത്തുന്നത്. ചങ്ങനാശേരി ഡിവൈഎസ്പി എൻ.രാജൻ, തൃക്കൊടിത്താനം എസ്എച്ച്ഒ വി.പി. ജോയി, എസ്ഐ പി.എം. ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. ഇവർ നാല് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. സിസിടിവിയുടെ ദൃശ്യങ്ങളുടെ പരിശോധനയ്ക്കായി ആറു…

Read More

വിദ്യാർഥികളെ കാണുമ്പോൾ വിട്ടുപോകുന്ന ബസുകാർക്ക് പണികൊടുക്കാൻ പോലീസിന്‍റെ പ്രത്യേക പരിശോധന

കോട്ടയം: വിദ്യാർഥികളെ കാണുന്പോൾ ബെല്ലടിച്ചു വിടുന്ന ബസുകാർ ഇന്നു കുടുങ്ങും. സ്വകാര്യ ബസുകളിൽ വിദ്യാർഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണ്ടെത്തി ബസുകാർക്കെതിരേ നടപടി സ്വീകരിക്കുന്നതിന് ജില്ലയിലെ പോലീസിന് നിർദേശം നൽകി. ജില്ലാ പോലീസ്ചീഫ് ഹരിശങ്കറിന്‍റെ നിർദേശ പ്രകാരം ഇന്നു രാവിലെ മുതൽ പോലീസ് ബസ് പരിശോധന ആരംഭിച്ചു. വാഹന പരിശോധനയിൽ കിടങ്ങൂരിൽ മദ്യലഹരിയിലായിരുന്നു ബസ് ഡ്രൈവർ കുടുങ്ങി. കിടങ്ങൂർ എസ്ഐ സനൽകുമാറിന്‍റെ നേതൃത്വത്തിൽ ഏറ്റുമാനൂർ -പാലാ റോഡിൽ നടത്തിയ പരിശോധനയിലാണ് ഡ്രൈവർ ലഹരിയിലാണെന്ന് കണ്ടെത്തിയത്. പാലായിൽ നിന്ന് മെഡിക്കൽ കോളജ് വഴി കോട്ടയത്തിനു പോവുകയായിരുന്നു ബസ്. വിദ്യാർഥികളെ കയറ്റാത്ത ബസുകൾ , വിദ്യാർഥികൾക്ക് സീറ്റ് നല്കാത്ത ബസുകൾ കണ്ടെത്താനുള്ള പ്രത്യേക പരിശോധനയാണ് ഇന്നു രാവിലെ മുതൽ ജില്ലയിൽ ആരംഭിച്ചത്.

Read More

എരുമേലിയിലും കുമരകത്തും യുവതികളെ അപമാനിച്ച കേസുകളിൽ രണ്ടു പേർ അറസ്റ്റിൽ

കോട്ടയം: യുവതികളെ അപമാനിച്ച സംഭവത്തിൽ ഇന്നലെ രണ്ടു പേരെ പോലീസ് അറസറ്റു ചെയ്തു. എരുമേലിയിലും കുമരകത്തുമാണ് യുവതികളെ അപമാനിച്ച സംഭവങ്ങളുണ്ടായത്. എരുമേലിയിൽ അയൽവാസിയാണ് അറസ്റ്റിലായത്. വീടിനു പിന്നിൽ നിന്ന യുവതിയെ പിന്നിലൂടെ വന്ന് കടന്നുപിടിച്ചുവെന്നാണ് പരാതി. എരുമേലി സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. കുമരകം പക്ഷിസങ്കേതത്തിൽ എത്തിയ തമിഴ്നാട് സ്വദേശിനിയെ കടന്നു പിടിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്തപ്പോൾ പോലീസിനെ ആക്രമിച്ചതിനും കേസുണ്ട്. നെടുമങ്ങാട് സ്വദേശി സാദത്ത് അലി (29) യെയാണ് കുമരകം പോലീസ് അറസ്റ്റു ചെയ്തത്. യുവതിയെ അപമാനിക്കാൻ ശ്രമിച്ചതിനും പോലീസുകാരെ മർദിച്ചതിനുമാണു ഇയാൾക്കതെിരേ കേസെടുത്തത്. കുമരകം കവണാറ്റിൻകര കെടിഡിസി പക്ഷിസങ്കേതത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.45നാണ് സംഭവം. ചെന്നൈ സ്വദേശിനി ഭർത്താവുമൊത്ത് പക്ഷിസങ്കേതത്തിൽ സന്ദർശനം നടത്തി മടങ്ങവേ നടപ്പാതയിൽ വച്ചു ഇയാൾ യുവതിയെ അപമാനിക്കാൻ ശ്രമിച്ചു. തുടർന്ന്…

Read More

പട്ടികജാതി ഐക്യം കാലഘട്ടത്തിന് ആവശ്യമെന്ന്  ചേരമർ ഹിന്ദു മഹാസഭ

കോട്ടയം: ചേരമർ ഐക്യം ലക്ഷ്യംവച്ച് എകെസിഎച്ച്എംഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് ഏപ്രിലിൽ സമ്മേളനവും കണ്‍വൻഷനും നടത്തും. സംസ്ഥാന പ്രസിഡന്‍റ് എം.കെ. വിജേന്ദ്രൻ, ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് എന്നിവർ നയിക്കുന്ന ഒൗദ്യോഗിക സംഘടന കോട്ടയം മുൻസിഫ് കോടതിയിൽനിന്നു വിമത പ്രവർത്തനം നിർത്തലാക്കിക്കൊണ്ട് ഇഞ്ചക്ഷൻ ഉത്തരവായെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് എം.കെ. വിജേന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് ഉദ്ഘാടനംചെയ്തു. ട്രഷറർ കെ.കുട്ടപ്പൻ, വൈസ് പ്രസിഡന്‍റുമാരായ എം.കെ. അപ്പുക്കുട്ടൻ, പി.ജി. അശോക് കുമാർ, സെക്രട്ടറിമാരായ കെ.കൃഷ്ണൻകുട്ടി, അജികുമാർ പെരുന്പട്ടി, ജി.കെ. രാജപ്പൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ. കരുണാകരൻ, കെ.സി. മനോജ്, രാജീവ് മുണ്ടക്കയം, ഒ.കെ. സാബു, സുനിൽകുമാർ, ബിബിബൻ രാജാക്കാട്, വിജയൻ വ·ഴി, തങ്കച്ചൻ മ്യാലിൽ, ഗോപി മഞ്ചാടിക്കര, മഹിളാ ഫെഡറേഷൻ പ്രസിഡന്‍റ് ഇന്ദിരാഭായി, സെക്രട്ടറി ഷീല തങ്കച്ചൻ, ട്രഷറർ അർച്ചന…

Read More

ലോക്സഭാ സീറ്റ്: കേരള കോൺഗ്രസിന്  കീറാമുട്ടി; സ്ഥാനാർഥിയെക്കുറിച്ച്  കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്‍റ് സണ്ണി തെക്കേടം  പറയുന്നത്

കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിനിർണയം സംബന്ധിച്ച അവ്യക്തത തുടരുന്നു. ഇന്നലെ നടന്ന കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റിയിലും പാർലമെന്‍ററി പാർട്ടിയിലും മത്സരിക്കാനുള്ള താത്പര്യം പി.ജെ. ജോസഫ് ആവർത്തിച്ചെങ്കിലും ഇദ്ദേഹത്തെ മത്സരിപ്പിക്കുന്നതിൽ ഒരു വിഭാഗത്തിനുള്ളിൽ അഭിപ്രായവ്യത്യാസം ഉരുത്തിരിഞ്ഞു. സ്ഥാനാർഥിനിർണയ തീരുമാനം കെ.എം. മാണിയെ ചുമതലപ്പെടുത്തിയാണ് ഇന്നലെ നേതൃയോഗം പിരിഞ്ഞതെങ്കിലും സുതാര്യമായി ഇക്കാര്യത്തിൽ തീരുമാനമുണ്ടാകില്ലെന്ന് വ്യക്തം. പി.ജെ. ജോസഫിനെ കോട്ടയത്ത് സ്ഥാനാർഥിയാക്കേണ്ടതില്ലെന്ന് ഒരു വിഭാഗം ഇന്നലെ വൈകുന്നേരം മുതൽ സമ്മർദം ചെലുത്തിയെന്നാണ് കെ.എം. മാണിയുമായി അടുപ്പമുള്ളവർ പറയുന്നത്. കോട്ടയം ലോക്സഭാ മണ്ഡലം പരിധിയിലെ ആറ് നിയോജകമണ്ഡലം പ്രസിഡന്‍റുമാരുടെയും മണ്ഡലം പ്രസിഡന്‍റുമാരുടെയും അഭിപ്രായം ആരായനും അത് എഴുതിവാങ്ങാനും കെ.എം. മാണി ഇന്ന് അടിയന്തര യോഗം വിളിച്ചുകൂട്ടിയിരിക്കുകയാണ്. മാണിയുടെ പാലായിലെ വസതിയിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് യോഗം വിളിച്ചുകൂട്ടിയിരിക്കുന്നത്. ജോസഫിനെ സ്ഥാനാർഥിയാക്കുന്നില്ലെങ്കിൽ പാർട്ടി പിളർപ്പിലേക്ക് നീങ്ങുമോ എന്നതാണ് ഇന്നും നാളെയും…

Read More

കോട്ടയം ലോക്സഭാ മണ്ഡലം; എൽഡിഎഫ് പ്രചാരണം തുടങ്ങി; യുഡിഎഫ് സ്ഥാനാർഥി ആരെന്ന് രണ്ടു ദിവസത്തിനകം

കോട്ടയം:കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിനു മുൻപേ സിപിഎം പ്രചാരണം തുടങ്ങിയിരുന്നു. സർക്കാരിന്‍റെ നേട്ടങ്ങൾ വിവരിക്കുന്ന പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ ചെറു ബുക്കുകളും നോട്ടീസുകളും വീടുകളിൽ എത്തിച്ചാണ് സിപിഎം കളത്തിലിറങ്ങിയത്. രണ്ടുവട്ടം പ്രവർത്തകർ ഇതിനകം വീടുകൾ സന്ദർശിച്ചു. ഇതിനിടെ കുടുംബ യോഗങ്ങൾ നടത്തി നേതാക്കളും പ്രചാരണം ആരംഭിച്ചിരുന്നു. ഇടതു സ്ഥാനാർഥി വി.എൻ. വാസവനും പ്രചാരണ രംഗത്ത് സജീവമായി. ഇന്നലെയും അദ്ദേഹത്തിന് തിരക്കിന്‍റെ ദിവസമായിരുന്നു. നേരിട്ടും ഫോണിലൂടെയും വാസവൻ വോട്ടു തേടി. പ്രാദേശിക നേതാക്കളെയെല്ലാം നേരിൽ കണ്ടും ഫോണിൽ കൂടിയും സംസാരിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുന്നൊരുക്കൾ സ്ഥാനാർഥി വിലയിരുത്തി. മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചുവരെഴുത്തുകളും ഫ്ളക്സ് ബോർഡുകളും നിരന്നിട്ടുണ്ട്. പലയിടങ്ങളിലും തെരഞ്ഞെടുപ്പ് കമ്മിറ്റിക്കായി ഓഫീസുകളും തുറന്നു. ഇന്നു രാവിലെ മുതൽ വൈക്കം ടൗണിൽ പരസ്യ പ്രചാരണം ആരംഭിച്ചു. നിരവധി ഇടതു മുന്നണി പ്രവർത്തകർക്കൊപ്പം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ…

Read More

അമിത ചാർജ് ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരേ നടപടി; ഇടവഴികളിലേക്ക് വാഹന പരിശോധന വ്യാപിപ്പിക്കാനും തീരുമാനം

ചങ്ങനാശേരി: യൂണിഫോം ധരിക്കാതെ ടാക്സി വാഹനം ഓടിക്കുന്നവർക്കും ചെറിയ ഓട്ടം വിളിച്ചാൽ വിസമ്മതിക്കുകയും അമിത ചാർജ് ഈടാക്കുകയും ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ പോലീസ് സുരക്ഷാസമിതി യോഗം തീരുമാനിച്ചു. രാത്രി 11 നുശേഷം തുറന്നിരിക്കുന്ന തട്ടുകടകളുടെ പേരിൽ നടപടിയെടുക്കും. രൂപമാറ്റം വരുത്തിയതും അമിതശബ്ദമുണ്ടാക്കി പായുന്നതുമായ ഇരുചക്രവാഹനങ്ങളുടെ പേരിൽ നടപടി സ്വീകരിക്കും. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാൻ കർശന നടപടിയുണ്ടാകും. ഇടവഴികളിലേക്ക് വാഹന പരിശോധന വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു. മാർക്കറ്റിൽ രാവിലെ എട്ടുമുതൽ 12 വരെയും മതുമൂലയിൽ തിരക്കുള്ള സമയത്തും ട്രാഫിക്ക് പോലീസിനെ നിയോഗിക്കും. മോഷണവും മറ്റ് ക്രിമിനൽ കുറ്റങ്ങളും തടയുന്നതിന് പോലീസ് സുരക്ഷാസമിതി, മർച്ചന്‍റ് അസോസിയേഷൻ, റസിഡന്‍റ്സ് അസോസിയേഷൻ, വിവിധ ക്ലബ്ബുകൾ, സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെ പ്രധാന ജംഗ്ഷനുകളിൽ സിസി ടിവി കാമറകൾ സ്ഥാപിക്കും. പ്രഭാത സവാരിക്കിറങ്ങുന്നവർ ഡ്രൈവർമാർക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്ന രീതിയിലുള്ള റിഫ്ളക്‌ഷൻ ഉള്ളതും…

Read More