റംസാൻ മാസമെത്തി; പത്താം വർഷവും നോമ്പുതറയിലെ താരമായ ഉലുവാക്കഞ്ഞിയുണ്ടാക്കാൻ കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ ഉമ്മർ‌ കുട്ടി എത്തി

കാഞ്ഞിരപ്പള്ളി: റംസാൻ മാസം എത്തിയതോടെ കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ ഉലുവാ കഞ്ഞിയുണ്ടാക്കാൻ ഉമ്മർ കുട്ടിയുമെത്തി. ഇതു പത്താം വർഷമാണ് പൂതക്കുഴി വളവനാ പാറയിൽ ഉമ്മർകുട്ടി നൈനാർ പള്ളിയിൽ ഉലുവാ കഞ്ഞിയുണ്ടാക്കാൻ എത്തുന്നത്. മസ്ജിദുകളിലും വീടുകളിലും റംസാൻ കാലത്ത് നോന്പുതുറ വിഭവങ്ങളിലെ പ്രധാനിയാണ് ഉലുവാക്കഞ്ഞി. പച്ചരി, തേങ്ങ, വെളിച്ചെണ്ണ, മുളക്, വെളുത്തുള്ളി, ഉലുവാ ജീരകം, ആശാളി, ചുവന്നുളളി, തക്കാളി പഴം, മല്ലിയില, പൊതിന, ഇഞ്ചി, വെളുത്തുള്ളി എന്നിവയാണ് ഉലുവാ കഞ്ഞിയുടെ ചേരുവകൾ. ഉലുവാ കഞ്ഞിക്ക് കൂട്ടാനായി വാളം പുളിചേർത്തുള്ള തേങ്ങാ ചമ്മന്തിയും ഉണ്ടാകും. ഒപ്പം മുട്ട റോസ്റ്റും. ഇതോടൊപ്പം ചായയും പഴവും ഈത്തപ്പഴവും വിളമ്പും. സന്ധ്യാസമയത്ത് മഗ്‌‌രിബ് നമസ്കാരത്തിനായി പള്ളികളിൽനിന്ന് ബാങ്ക് വിളി ഉയരുന്നതോടെ ഈന്തപ്പഴം കഴിച്ചാണ് നോമ്പുതുറക്കുക. പിന്നീട് ചായയും പഴവും ഉലുവാ കഞ്ഞിയും കുടിക്കും. ഇതിനു ശേഷം മുട്ട റോസ്റ്റും. രാവിലെ 11.30ന് കൂടി ഉമ്മർ…

Read More

കറുകച്ചാലിൽ ടിപ്പറുകളെ മരണപ്പാച്ചിൽ തുടരുന്നു; അമിത വേഗത്തിൽ പായുന്ന ടിപ്പർ ലോറികൾക്കെതിരെ  നടപടിയെടുക്കണമെന്ന് നാട്ടുകാർ 

കറുകച്ചാൽ: കറുകച്ചാലിലും സമീപ പ്രദേശങ്ങളിലും അമിതവേഗത്തിൽ പായുന്ന ടിപ്പറുകൾക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം കരിങ്കല്ലുമായി അമിതവേഗത്തിൽ സഞ്ചരിച്ച ലോറിയിൽ നിന്നു കല്ല് താഴേക്കു പതിച്ചിരുന്നു. കല്ല് ലോറിക്കു പിന്നാലെ ബൈക്കിൽ സഞ്ചരിച്ചിരുന്നയാളുടെ ദേഹത്ത് വീഴാതിരുന്നതു ഭാഗ്യം കൊണ്ടു മാത്രമാണ്. കോട്ടയം – കോഴഞ്ചേരി റോഡിൽ തോട്ടയ്ക്കാട് നരിമറ്റം കവലയ്ക്കു സമീപത്തെ വളവിലാണ് ടിപ്പർ ലോറിയിൽ നിന്നു കരിങ്കല്ല് താഴെ വീണത്. കല്ല് വീണതറിയാതെ ഡ്രൈവർ ലോറി ഓടിച്ചു പോയി. അമിത ലോഡുമായി പായുന്ന ലോറികളിൽ നിന്നു കല്ലും മണ്ണും റോഡിൽ വീഴുന്നത് മേഖലയിൽ പതിവായിരിക്കുകയാണ്. പോലീസിന്‍റെയും മോട്ടോർ വാഹനവകുപ്പ് അധികൃതരുടെയും പരിശോധനയുടെ കുറവാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതിന് പ്രധാന കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കയറ്റാവുന്നതിലും അധികം ലോഡുമായി അമിത വേഗത്തിൽ പായുന്ന ടിപ്പർ ലോറികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.…

Read More

 റോഡുപണികൾ പൂർത്തിയായില്ല;  ബേക്കർ ജംഗ്ഷൻ, റൗണ്ടാന സിഗ്‌‌നൽ ലൈറ്റുകൾ ഉടൻ പ്രകാശിക്കില്ല

കോട്ടയം: നഗരത്തിലെ ട്രാഫിക് സംവിധാനം സിഗ്നൽ ലൈറ്റുകളിലേക്കു മാറുന്നതു വൈകും. ബേക്കർ ജംഗ്ഷൻ, റൗണ്ടാന തുടങ്ങി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ഉടൻ പ്രവർത്തിപ്പിക്കില്ല. റോഡു പണി പൂർത്തിയായശേഷം മാത്രമേ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിച്ചു തുടങ്ങൂ. ഏതാനും ദിവസങ്ങൾക്കു മുന്പാണു ബേക്കർ ജംഗ്ഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ലൈറ്റുകൾ സ്ഥാപിച്ചത്. നാഗന്പടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ റോഡുപണി നടക്കുന്നതിനാൽ ലൈറ്റുകൾ ഇപ്പോൾ പ്രവർത്തിപ്പിച്ചാൽ കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നാണു പോലീസിന്‍റെയും കെഎസ്ടിപി അധികൃതരുടെയും വിലയിരുത്തൽ. ഇതിനുപുറമേ ബേക്കർ ജംഗ്ഷനിലെയും റൗണ്ടനായിലെയും ട്രാഫിക് ലൈറ്റിന്‍റെ സംവിധാനം പരസ്പരം ബന്ധിപ്പിക്കേണ്ടതുണ്ട്. സിഗ്നൽ സംവിധാനത്തിൽ എത്ര സമയം ഇവിടങ്ങളിൽ വാഹനങ്ങൾക്കു കടന്നു പോകേണ്ടതിനായി സമയം അനുവദിക്കണമെന്ന കാര്യത്തിലും തീരുമാനമെടുത്തിട്ടില്ല. ബേക്കർ ജംഗ്ഷൻ, റൗണ്ടാന എന്നിവിടങ്ങളിൽ തിരക്കുള്ള സമയത്ത് എത്ര വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്ന കാര്യം അധികൃതർ നിരീക്ഷിച്ചുവരികയാണ്. ഇക്കാര്യങ്ങളിലെല്ലാം റിപ്പോർട്ട് ക്രോഡീകരിച്ചു പഠനം നടത്തിയശേഷമാണു…

Read More

കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളിൽ ഡെങ്കിപ്പനി പടരുന്നു; കൊതുകു പെരുകാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി  ആരോഗ്യവകുപ്പ്

കോട്ടയം: മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലകളിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. കാലാവസ്ഥാ വ്യതിയാനംമൂലം കുട്ടികളും പ്രായമായവരുമാണ് കൂടുതലായും പനിയുടെ പിടിയിൽ അകപ്പെട്ടിരിക്കുന്നത്.ഇടക്കുന്നം, വടക്കേമല മേഖലകളിൽ നിരവധി പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഈ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി കൊതുക് പെരുകുന്ന സ്ഥലങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും പ്രദേശത്ത് ഫോഗിംഗ് നടത്തുകയും ചെയ്തിരുന്നു. കൊതുകുകളുടെ സാന്ദ്രത താലൂക്കിന്‍റെ പല മേഖലകളിലും കൂടുതലാണ്. മഴവെള്ളം വീടിന്‍റെ പരിസരങ്ങളിൽ കെട്ടിക്കിടക്കുവാൻ ഇടവരാതെ സൂക്ഷിക്കണം. സർക്കാർ ആശുപത്രികളിൽ നിന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കുന്ന ക്ലോറിൻ പൊടി ഉപയോഗിച്ച് ജലസ്രോതസുകളിൽ ക്ലോറിനേഷൻ നടത്തുകയും ചെയ്താലേ കൊതുകു ശല്യം ഒഴിവാക്കാൻ സാധിക്കൂ. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലകളുടെ ഭൂരിഭാഗം പ്രദേശങ്ങളും റബർ തോട്ടങ്ങളാൽ നിറഞ്ഞതാണ്. വൻകിട എസ്റ്റേറ്റുകളും ചെറുകിട റബർ കർഷകരും ഉള്ള…

Read More

വെള്ളൂരുകാരൻ ഹരികൃഷ്ണന് ചൈനക്കാരി ഗ്വയ്സെൻചാങ്ങ്; ഇരുവരും പരിചയപ്പെട്ടത് ജോലിസ്ഥലമായ ജർമനിയിൽ വെച്ച്

തലയോലപ്പറന്പ്: വെള്ളൂരുകാരൻ ചെറുക്കൻ താലികെട്ടിയത് ചൈനക്കാരി പെണ്ണിനെ. വെള്ളൂർ കാരിക്കോട് അഞ്ജലിയിൽ സുകുമാരൻ നായർ-ശകുന്തള ദന്പതികളുടെ മകൻ എ.എസ്. ഹരികൃഷ്ണനാണ് ചൈനയിലെ ഗ്വാംഡോഗ് പ്രവിശ്യയിലെ ചെങ് സ്കി ചാങ്ങിന്‍റെയും, മെയ്ഫെങ്ങ് താങ്ങിന്‍റെയും മകൾ ഗ്വയ്സെൻചാങ്ങിനെ കല്ല്യാണം കഴിച്ചത്. ഇന്നലെ കൊച്ചിയിലാണ് വിവാഹം നടന്നത്. വിവാഹത്തിൽ പങ്കെടുക്കുന്നതിന് ചൈനയിൽ നിന്ന് പതിനാലംഗസംഘവും എത്തിയിരുന്നു. ജർമ്മനിയിൽ ജോലിചെയ്യുന്ന ഇരുവരും അവിടെവെച്ചാണ് പരിചയപ്പെടുന്നതും. തുടർന്ന് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. ഇരുവരും ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് ഉള്ളവരാണ്.

Read More

പിന്നില്‍ സാമ്പത്തിക ഇടപാടുകളോ ? കടപ്ലാമറ്റത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചനിലയില്‍; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

കോട്ടയം: കടപ്ലാമറ്റം വയലായ്ക്കു സമീപം ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി.കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ കൊഴപ്പള്ളിയിൽ പുലിക്കുന്നമുകളേൽ വാടകയ്ക്കു താമസിക്കുന്ന സിനേഷ് (40), ഭാര്യ നിഷ (35), മക്കളായ സൂര്യതേജസ് (12), ശിവതേജസ് (എഴ്) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ 8.30നു സമീപവാസികൾ വിളിച്ചിട്ടും വീട് തുറക്കാതെ വന്നതോടെ നാട്ടുകാരും മരങ്ങാട്ടുപിള്ളി പോലീസും ചേർന്നു നടത്തിയ പരിശോധനയിലാണു മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കിടങ്ങൂർ കുടല്ലൂർ സ്വദേശികളായ ഇവർ കുറച്ചുനാളുകൾ മുന്പാണു വയലായിലുള്ള വാടക വീട്ടിൽ വന്നു താമസം തുടങ്ങിയത്. സ്വന്തമായി ഇവർ കിടങ്ങൂരിൽ വീട് പണിതു കൊണ്ടിരിക്കുകയാണ്. സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിയിരുന്നു സിനേഷ്. സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണു മരണത്തിനു പിന്നിലെന്നു സംശയിക്കുന്നു. വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മരങ്ങാട്ടുപിള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.

Read More

വനത്തിൽ പിടിയാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി; നാട്ടിലിറങ്ങിയ കുട്ടിക്കൊന്പന്‍റെ അമ്മയെന്നു സംശയം

രാജകുമാരി: വനത്തിനുള്ളിൽ പിടിയാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കുട്ടിക്കൊന്പന്‍റെ അമ്മയുടേതാണ് ജഡമെന്നു കരുതുന്നു. ഇന്നലെ ഉച്ചയോടെ ചിന്നക്കനാലിൽനിന്ന് ഒരുകിലോമീറ്റർ അകലെ മരപ്പാലത്തിനുസമീപം മലഞ്ചെരിവിൽ കുറ്റിക്കാടും പാറക്കെട്ടും നിറഞ്ഞ ഭാഗത്താണ് ആനയുടെ ജഡം കണ്ടത്. നാട്ടിലിറങ്ങിയ കുട്ടിയാനയുടെ അമ്മയെ അന്വേഷിച്ച് വനപാലകരും നാട്ടുകാരും പ്രദേശത്ത് തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് 25 വയസ് തോന്നിക്കുന്ന പിടിയാനയുടെ ജഡം കണ്ടെത്തിയത്. ജഡത്തിനു മൂന്നുദിവസം പഴക്കമുണ്ടെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കോന്നി ഫോറസ്റ്റ് വെറ്ററിനറി സർജൻ സി.എസ്. ജയകുമാർ, ഡോ. അബ്ദുൾ സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള ആനയുടെ ജഡം പോസ്റ്റുമോർട്ടം നടത്തി. വീഴ്ചയുടെ ആഘാതത്തിലുണ്ടായ മുറിവുകളാണ് മരണകാരണമായതെന്നാണു പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിനുശേഷം ജഡം വനത്തിൽത്തന്നെ ദഹിപ്പിച്ചു. അമ്മയെ നഷ്ടമായ കുട്ടിയാനയെ സിമന്‍റുപാലത്തെ താൽക്കാലിക കൂട്ടിൽ താമസിപ്പിക്കുമെന്നും ഇതിനിടെ തള്ളയാനയുടെ സംഘത്തിലുണ്ടായിരുന്ന മറ്റാനകളെത്തി കുട്ടിയാനയെ തിരികെ കൊണ്ടുപോയില്ലെങ്കിൽ ആനവളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും…

Read More

‘സമാർട്ട് പോലീസിനെ’ പരിചയപ്പെടണോ‍? നാഗമ്പടത്തേക്ക് പോന്നോളൂ…

കോട്ടയം: നാഗന്പടത്തേക്കു വരു, സ്മാർട്ട് പോലീസിനെ പരിചയപ്പെടാം. ദിശ ഉല്പന്ന പ്രദർശന വിപണന മേളയിൽ ജില്ലാ പോലീസ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണു പോലീസിന്‍റെ വിവിധ ഓണ്‍ലൈൻ സേവനങ്ങൾ പരിചയപ്പെടുത്തുന്നത്. പൊതുജനങ്ങൾക്കു കൈയിലുള്ള സ്മാർട്ട് ഫോണ്‍ ഉപയോഗിച്ചു പോലീസിന്‍റെ സേവനം തേടുന്നതിനുള്ള വിവിധ ആപ്ലിക്കേഷനുകളാണു സ്റ്റാളിൽ പൊതുജനങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. സ്മാർട്ട് ഫോണ്‍ കൈയിലുള്ളവർക്ക് ഇനി പരാതി പോലും പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തേണ്ടതില്ല. ജില്ലാ പോലീസിന്‍റെ തുണ എന്ന ഓണ്‍ലൈൻ ആപ്ലിക്കേഷൻ പരാതികൾ ഓണ്‍ലൈനായി അയയ്ക്കാൻ മാത്രമായി സജ്ജീകരിച്ചിരിക്കുന്നതാണ്. തുണയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക. രജിസ്റ്റർ ചെയ്യുന്നവർക്ക് യൂസർ ഐഡിയും പാസ് വേർഡും ലഭിക്കം. ഈ ഐഡിയിലൂടെ നേരിട്ട് തുണയിലേക്ക് പ്രവേശിക്കാനും പരാതികൾ അയക്കാനും സാധിക്കും. 15 സെക്കനൻഡോളം ഫോണ്‍ ഹോൾഡ് ചെയ്താൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കോൾ കണക്ടാവുന്ന സംവിധാനമാണ് ജില്ലാ പോലീസ് അവതരിപ്പിക്കുന്ന മറ്റൊരു…

Read More

 ജില്ലാ ലൈബ്രറി കൗണ്‍സിലിന്‍റെ  പുസ്തകോത്സവം നാളെ തുടങ്ങും; രാവിലെ 9.30 മുതൽ വൈകുന്നേരം ആറുവരെയാണു മേള

കോട്ടയം: ജില്ലാ ലൈബ്രറി കൗണ്‍സിലിന്‍റെ പുസ്തകോത്സവത്തിനു നാളെ തുടക്കമാവും. കോട്ടയം സ്പോർട്സ് കൗണ്‍സിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പുസ്തകോത്സവം നാളെ വൈകുന്നേരം 4.30നു സംവിധായകൻ ജയരാജ് ഉദ്ഘാടനം ചെയ്യും. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം നേടിയ നിഖിൽ എസ്. പ്രവീണിനെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആദരിക്കും. മികച്ച ഗ്രന്ഥശാലകളെ വി.എൻ. വാസവൻ ആദരിക്കും. ആദ്യ വിൽപ്പന നഗരസഭാധ്യക്ഷ ഡോ. പി.ആർ. സോന നിർവഹിക്കും. 19ന് രാവിലെ 10.30ന് ‘മൂലധനം നൂറ്റന്പത് വർഷം’ സെമിനാർ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ പ്രസിഡൻറ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. പ്രഫ. വി. കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം നാലിന് മാധ്യമ സെമിനാർ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. തോമസ് ജേക്കബ്, ടി.കെ. രാജഗോപാൽ, എം.ഒ. വർഗീസ്, ചെറുകര സണ്ണി…

Read More

 കളിക്കുന്നതിനിടയിൽ വീടിനു സമീപത്തെ കുളത്തിൽ വീണ് മരിച്ച ജെസ്‌ലിന്  ജന്മനാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

വൈക്കം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ സമീപത്തെ ക്ഷേത്രക്കുളത്തിൽ വീണു മരിച്ച വല്ലകം പുത്തൻപുരയിൽ റോജി ജോർജിന്‍റെ (മോഡണ്‍ ക്ലിനിക്ക് ലാബോറട്ടറി വൈക്കം) മൂന്നു വയസുകാരി മകൾ ജെസ്‌ലിന് ജന്മനാട് ഇന്ന് കണ്ണീരോടെ യാത്രാമൊഴിയേകും. ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ വീടിനു 50 മീറ്റർ അകലെയുള്ള ക്ഷേത്രക്കുളത്തിൽ വീണ് മരണപ്പെടുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനെ തുടർന്ന് കുളത്തിൽ മുങ്ങി താഴ്ന്ന കുഞ്ഞിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നു ഉച്ചകഴിഞ്ഞ് രണ്ടിന് വല്ലകം സെന്‍റ് മേരീസ് പള്ളിയിൽ സംസ്കാരം നടക്കും. കളിയും ചിരിയുമായി വീടിന്േ‍റയും നാടിന്‍റെയും പ്രിയങ്കരിയായി മാറിയ പിഞ്ചോമനയുടെ അകാലത്തിലെ വേർപാടിൽ നാടാകെ ശോകമൂകമാക്കി.

Read More