സമരം ചാകരയാക്കി കെഎസ്ആർടിസി…!  സ്വകാര്യ ബസ് സമരം രണ്ടാം ദിവസം; പൊതുജനം ‘അഡ്ജസ്റ്റ് ’ചെയ്തു തുടങ്ങി; റൂട്ടുകൾ ക്രമീകരിച്ച്  കളക്ഷൻ കൂട്ടി കോട്ടയം ഡിപ്പോ

കോട്ടയം: സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കട ന്നതോടെ സ്ഥിരം ബസ് യാത്ര ക്കാർ സമരവുമായി പൊരുത്ത പ്പെട്ടു തുടങ്ങി. സമരത്തിനു നേരേ സർക്കാർ പുറം തിരിഞ്ഞതോടെ സമരം നീളാനാണ് സാധ്യത. ഈ സാഹചര്യത്തിൽ അത്യാവശ്യ ത്തിനു മാത്രം യാത്ര ചെയ്യുക എന്ന നിലപാടിലേക്ക് പൊതു ജനം മാറുകയാണ്. ഇതോടൊ പ്പം കഴിവതും സ്വന്തം വാഹന ങ്ങൾ യാത്ര ചെയ്യുക എന്ന നില പാടും അവർ സ്വീകരിച്ചു കഴി ഞ്ഞു. അതേസമയം, കെഎസ്ആർടി സി ബസിൽ തിരക്കു വർധിച്ചു വരികയാണ്. നല്ല രീതിയിൽ കെഎസ്ആർടിസിയുടെ കള ക്ഷൻ കൂടിയിട്ടുണ്ട്. പ്രധാനമായും ബസ് സമരം ബാധിച്ചിരിക്കുന്നത് ഗ്രാമീണ, മലയോരമേഖലയിലെ യാത്രക്കാരെയാണ്. സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തിയിരുന്ന ജില്ലയിലെ വിവിധ റൂട്ടുകളിൽ കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായെങ്കിലും സ്കൂൾ കുട്ടികളും ജോലിക്കാരും ഉൾപ്പെടെയുള്ളവർ വളരെയധികം ബുദ്ധിമുട്ടി.…

Read More

 സഖാക്കൾക്കെല്ലാം ഒരേ സ്വരം..! നാലാംതവണയും സിപിഐ ജില്ലാസെക്രട്ടറിയായി സികെ ശശിധരൻ; ചുവപ്പുസേനാമാർച്ചോടെ  ജില്ലാ സമ്മേളനത്തിന് ഇന്നു സമാപനം

കറുകച്ചാൽ: സിപിഐ ജില്ലാ സമ്മേളനം ഇന്നു സമാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നെത്തല്ലൂർ കവലയിൽ നിന്നും ചുവപ്പുസേനാമാർച്ച് ആരംഭിക്കും. തുടർന്ന് 5.30ന് കറുകച്ചാലിൽ ചേരുന്ന പൊതുസമ്മേളം സിപിഐ കേന്ദ്ര സെക്രട്ടേറിയേറ്റംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ അധ്യക്ഷത വഹിക്കും. ബിനോയി വിശ്വം, മന്ത്രി പി.തിലോത്തമൻ,പി. പ്രസാദ്, പി.കെ.കൃഷ്ണൻ,മോഹൻ ചേന്നംകുളം, വി.എസ്.മനുലാൽ എന്നിവർ പ്രസംഗിക്കും. ജില്ലാ സമ്മേളനത്തിലെ രണ്ടാം ദിവസമായ ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിലും സിപിഎമ്മിനെതിരെ കടുത്ത വിമർശനവും ആരോപണങ്ങളുമാണു ഉയർന്നത്. അടുത്ത കാലത്തായി സിപിഎം പുലർത്തുന്ന നിലപാടുകൾ സിപിഐയെ അത്ഭുതപ്പെടുത്തുന്നുവെന്നും ബിജെപിയോട് ഇല്ലാത്ത വിരോധമാണ് സിപിഎമ്മിനു സിപിഐയോടുള്ളതെന്നും പ്രതിനിധികൾ ചർച്ചയിൽ തുറന്നടിച്ചു. സിപിഐയുടെ വകുപ്പുകളിൽ അനാവശ്യമായി സിപിഎം കൈകടത്തുകയാണെന്നും, മന്ത്രിമാരുടെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ പോലും സിപിഎം കടന്നുകയറുന്നതായും ഇത് മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണന്നും ആരോപണമുയർന്നു. ബാർകോഴക്കേസിൽ അകപ്പെട്ട കെ.എം.മാണിക്കെതിരെ ഒറ്റക്കെട്ടായി സമരം ചെയ്തവരാണ്…

Read More

സഹോദരനും ഭാര്യയും ഒന്നിക്കരുത്, ഒന്നിച്ചാല്‍..! സഹോദരന്റെ 10 വയസുള്ള മകനെകൊലപ്പെടുത്തിയ കേസില്‍ വിചാരണ ആരംഭിച്ചു; കൊച്ചുമകനെ കൊന്നത് മകളെന്ന് അമ്മയുടെ സാക്ഷിമൊഴി

സി.സി. സോമൻ കോട്ടയം: അഞ്ചു വർഷം മുൻപ് കൈപ്പുഴയെ നടുക്കിയ രാഹുൽ വധക്കേസിൽ വിചാരണ ആരംഭിച്ചു. കൈപ്പുഴ കുടിലിൽ കവല ഭാഗത്ത് നെടുംതൊട്ടിയിൽ ഷാജിയുടെ മകൻ രാഹുലിനെ (10) കൊലപ്പെടുത്തിയ കേസിൽ ഷാജിയുടെ സഹോദരി വിജയമ്മ (57)യാണ് പ്രതി. പിണങ്ങി കഴിയുന്ന സഹോദരനും ഭാര്യയും ഒന്നിക്കാതിരിക്കാനും അവരുടെ വിവാഹ മോചനം സാധ്യമാകാനുമാണ് കുട്ടിയെ കൊന്നതെന്നാണ് കേസിൽ വ്യക്തമാക്കുന്നത്. വിവാഹ മോചനം നേടിയാൽ സഹോദരന്‍റെ സ്വത്ത് തനിക്കു ലഭിക്കുമെന്നു കരുതി സഹോദരന്‍റെ മകനെ പൈജാമയുടെ ചരട് കഴുത്തിൽ് മുറുക്കി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിന്‍റെ വിചാരണ കോട്ടയം അഡീഷണൽ ജില്ലാ കോടതി അഞ്ചിൽ ജഡ്ജി ജ്യോതിസ് ബെൻ മുന്പാകെയാണ് ആരംഭിച്ചത്. 2013 സെപ്റ്റംബർ മൂന്നിന് പുലർച്ചെ 2.45നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിൽ നഴ്സായ വിജയമ്മ തലേന്നു വൈകുന്നേരമാണ് കൈപ്പുഴയിലെ വീട്ടിലെത്തിയത്. രാഹുലിന്‍റെ അച്ഛൻ ഷാജിയും ഭാര്യ…

Read More

പാലായിൽ സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം; മർദനമേറ്റ ലോക്കൽ സെക്രട്ടറി വിജൻ ആശുപത്രിയിൽ; സംഭവത്തിനു പിന്നിൽ ആർഎസ്എസുകാരെന്ന് സിപിഎം

കോട്ടയം: പാലാ ചേർപ്പുങ്കലിൽ സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണമുണ്ടായി. സിപിഎം കൊഴുവനാൽ ലോക്കൽ സെക്രട്ടറി വി.ജി. വിനുവിന്‍റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. മർദ്ദനമേറ്റ വിനുവിനെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.

Read More

 മുൻകൂട്ടി പ്രവചിച്ച് തിരുവഞ്ചൂർ..! മാണിയെ ഇടതു മുന്നണിയിൽ കൊണ്ടുവന്ന് സിപിഐയെ പുറത്തുചാടിക്കാൻ ശ്രമമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: കെ.എം.മാണിയെ ഇടതു മുന്നണിയിൽ കൊണ്ടുവന്ന് സിപിഐയെ പുറത്തുചാടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. മാണിയെ ചൊല്ലിയാണ് എൽഡിഎഫിൽ ഇപ്പോൾ തർക്കം നിലനിൽക്കുന്നത്. സിപിഎം മാണിയിലൂടെ സിപിഐയെ താഴ്ത്താനാണ് ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Read More

 നഗരത്തിന് വിഷുക്കൈനീട്ടമായി നാഗമ്പടം മേൽപ്പാലം; പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഇന്ന് റെയിൽവേ ഉദ്യോഗസ്ഥർ വിലയിരുത്തും

കോട്ടയം: നാഗന്പടം മേൽപ്പാലം പണിപൂർത്തിയാക്കി വിഷുവിനു ഗതാഗതത്തിനായി തുറന്നു നല്കിയേക്കും. പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഇന്നു റെയിൽവേ ഉദ്യോഗസ്ഥർ സന്ദർശനം നടത്തും. പാലത്തിന്‍റെ അപ്രോച്ച് റോഡ് ഉൾപ്പെടെയുള്ളവയുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിച്ചുവരികയാണ്. മേൽപ്പാലത്തിന്‍റെ ബാക്കിയുള്ള നിർമാണ പ്രവർത്തനങ്ങളും ഉടൻ പൂർത്തിയാക്കി വിഷുവിനു മേൽപ്പാലം തുറന്നു കൊടുക്കാനുള്ള തയാറെടുപ്പിലാണു റെയിൽവേ അധികൃതർ. ഇതിനു പുറമെ കെകെ റോഡിൽ പ്ലാന്‍റേഷൻ കോർപ്പറേഷനു സമീപമുള്ള പാലം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ടു റെയിൽവേ ഉദ്യോഗസ്ഥർ ഇന്നു ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തും. ഈ പാലം പൊളിച്ചു 14 മീറ്റർ വീതിയിൽ പുതിയ പാലം നിർമിക്കാനാണു പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇന്നു നടക്കുന്ന ചർച്ചയിൽ പാലം പൊളിച്ചു മാറ്റി ഏത്ര നാളുകൊണ്ടു പുതിയ പാലം നിർമിക്കാം. ഇതുവഴിയുള്ള ഗതാഗതം എങ്ങനെ വഴിതിരിച്ചുവിടാം പാലം പൊളിക്കുന്നതിനു ആവശ്യമായി എന്തൊക്കെ മുന്നൊരുക്കങ്ങൾ നടത്തണം തുടങ്ങിയ കാര്യങ്ങളാണു…

Read More

മാതൃകയാക്കാം ഈ നന്മയുള്ള മനുഷ്യരെ; തുഛ വരുമാനത്തിൽ നിന്ന് മിച്ചംവച്ച്   കാൻസർ രോഗികൾകൾക്ക് കൈത്താങ്ങായി  ചിങ്ങവനത്തെ  ലൈഫ് കെയർ ഓട്ടോ ഡ്രൈവേഴ്സ് സൊസൈറ്റി

ചിങ്ങവനം: ഓട്ടോറിക്ഷാ ഓടിച്ചു കിട്ടുന്ന തുഛ വരുമാനത്തിൽ നിന്ന് മിച്ചംവച്ച് കാൻസർ രോഗികളെ സഹായിക്കുന്ന ഓട്ടോഡ്രൈവർമാർ നാടിന് മാതൃകയായി. ചിങ്ങവനം ശാലേംപള്ളിക്ക് മുൻവശത്തെ ഓട്ടോ സ്റ്റാന്‍ഡിൽ ഓടുന്ന 14 പേർ ചേർന്നാണ് തങ്ങളുടെ ദുരിതങ്ങൾ മറന്ന് രോഗികളായവരുടെ ബുദ്ധിമുട്ടുകൾക്ക് തങ്ങളാലാവുന്നത് ചെയ്യണമെന്ന ഉറച്ച തീരുമാനവുമായി രംഗത്തെത്തിയത്. ലൈഫ് കെയർ ഓട്ടോ ഡ്രൈവേഴ്സ് സൊസൈറ്റി എന്ന പേരിൽ ജെ.കെ. രാജു പ്രസിഡന്‍റായും, കെ.ദിനു സെക്രട്ടറിയായും രജിസ്റ്റർ ചെയ്ത സംഘടന മൂന്ന് വർഷത്തിലധികമായി ഓട്ടോ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു. 2018ന്‍റെ തുടക്കത്തിൽ തന്നെ കാൻസർ രോഗികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ സംഘടന അവരിലേക്കു കൂടി സഹായമെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി തങ്ങളുടെ തുഛമായ വരുമാനത്തിൽ നിന്നും ദിവസവും ഒരു നിശ്ചിത തുക മാറ്റി വെക്കുവാൻ തീരുമാനിച്ചു. കൂടാതെ തങ്ങളുടെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരിൽ ഈ സന്ദേശമെത്തിക്കുവാനും അവരിൽ നിന്നും…

Read More

കാനത്തിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; പൊതുപ്രവർത്തനരംഗത്ത് 50 വർഷത്തിലധികമായ തന്നെ ജനങ്ങൾക്കറിയാമെന്ന് കെഎം മാണി

കോട്ടയം: കാനം രാജേന്ദ്രന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണി. 50 വർഷത്തിൽ അധികമായി പൊതുപ്രവർത്തനരംഗത്ത് ഉള്ള തന്നെ ജനങ്ങൾക്കറിയം.കാനത്തിന് മറുപടി പറയാൻ ഇല്ലെന്നും മാണി പറഞ്ഞു. മാണിയെ മുന്നണിയിൽ ഉൾപ്പെടുത്തി മുന്നോട്ടു പോകാൻ സിപിഐക്ക് സാധിക്കില്ലെന്ന് കാനത്തിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാണിയെ മുന്നണിയിൽ ഉൾപ്പെടുത്തി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും കേരള കോണ്‍ഗ്രസിനെതിരെ കൂടി മത്സരിച്ചാണ് സിപിഐ ജയിച്ചതെന്നും കാനം ബുധനാഴ്ച സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

Read More

വീട്ടുകാരുമായുള്ള സൗഹൃദം  മുതലെടുത്ത്  ഏഴു വയസുകാരിക്ക് പീഡനം; ഒരു വർഷമായി ഇയാൾ കുട്ടിയെ പിഡിപ്പിച്ചു വരുകയായിരുന്നു; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു യുവാവിന്‍റെ ക്രൂരത

രാജാക്കാട്: രാജാക്കാട് ഏഴുവയസുകാരിയെ യുവാവ് പീഡിപ്പിച്ചത് വീട്ടുകാരുമായുള്ള സൗഹൃദം മുതലെടുത്ത്. രാജാക്കാട് മുല്ലക്കാനം മരിയ ഭവനിൽ അനീഷിനെയാണ് രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ കോടതി റിമാൻഡു ചെയ്തു. മുല്ലക്കാനം കോളനി ഭാഗത്ത് താമസിക്കുന്ന അനീഷ് സമീപവാസികളുമായി നല്ല സൗഹാർദ്ദം പുലർത്തിയിരുന്നു. അതു കൊണ്ട് സമീപത്തെ ഏത് വീട്ടിലും ഇയാൾക്ക് കയറിച്ചെല്ലാവുന്ന സ്വാതാന്ത്ര്യവും ഉണ്ടായിരുന്നു. ഈ അവസരം മുതലെടുത്താണ് പ്രതി കുട്ടിയെ വീട്ടിൽ വിളിച്ച് വരുത്തിയും, കുട്ടിയുടെ വീട്ടിൽവച്ചും കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിച്ചിരുന്നത്. കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതിനാൽ പീഡനവിവരം പുറത്തറിഞ്ഞതുമില്ല. കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വന്ന കുട്ടിയെ പ്രതിയുടെ വീട്ടിൽ വച്ച് അസ്വഭാവീകമായ രീതിയിൽ അയൽവാസിയായ സ്ത്രീ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്യുകയും കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിക്കുകയുമായിരുന്നു. ബന്ധുക്കൾ കുട്ടിയോട് വിവരങ്ങൾ തിരക്കിയപ്പോഴാണ് ഒരുവർഷം നീണ്ട പീഡനകഥ പുറത്ത് വന്നത്. തുടർന്ന് ബന്ധുക്കൾ രാജാക്കാട് പോലീസ്…

Read More

വിവാഹ വാഗ്ദാനം നൽകി രണ്ട് കുട്ടികളുള്ള യുവാവ് പീഡിപ്പിച്ചു; ഗർഭിണി‍യാണെന്ന് അറിഞ്ഞപ്പോൾ ഗർഭം അലസിപ്പിക്കാൻ യുവാവ് നിർബന്ധിക്കുന്നുവെന്ന് യുവതി; യുവതിക്ക് മറ്റൊരു ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്ന് പോലീസ്

ഉപ്പുതറ: വിവാഹ വാഗ്ദാനംനൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ കോടതി റിമാൻഡു ചെയ്തു. മേരിക്കുളം ഡോർ മല്ലിപ്പറന്പിൽ സുനിലിനെയാണ് (34) ഇന്നലെ ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തത്. വിവാഹ വാഗ്ദാനംനൽകി കഴിഞ്ഞ ഒരുവർഷമായി യുവതിയെ പീഡിപ്പിച്ചവരികയായിരുന്നു. യുവതി ഗർഭിണിയായതോടെ ഗർഭം അലസിപ്പിക്കാൻ യുവാവ് പറഞ്ഞങ്കിലും യുവതി തയാറായില്ല. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. യുവാവിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. യുവതിക്ക് മറ്റൊരു ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. ഉപ്പുതറ എസ്ഐ എസ്. കിരണിന്‍റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Read More