ഓണത്തെ വരവേൽക്കാനുള്ള ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ച്  ഡിവൈഎഫ്ഐകൊടകര ബ്ലോക്ക് കമ്മിറ്റി

കൊടകര: ഓണക്കാലത്തേക്കാവശ്യമായ പൂക്കൾ ഉൽപ്പാദിപ്പിക്കുന്നതിനായി ഡിവൈഎഫ്ഐകൊടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂകൃഷി ആരംഭിച്ചു.മറ്റത്തൂർ പഞ്ചായത്തിലെ കോപ്ലിപ്പാടത്ത് ഒന്നരയേക്കറിൽ നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ നടീൽ ഉത്സവം ഡി.വൈ.എഫ്.ഐ.ജില്ല സെക്രട്ടറി പി.ബി. അനൂപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി പി.ഡി.നെൽസൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്രി അംഗം അഡ്വ.എൻ.വി.വൈശാഖൻ, സിപിഎം വെള്ളിക്കുളങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.സി.ഉമേഷ്, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി വി.ഡി.സിനോജ് , ബ്ലോക്ക് പ്രസിഡന്‍റ് പി.എൻ.വിഷ്ണു, കെ.വി.വിശാഖ്, കെ.വൈ.സിജോൻ എന്നിവർ സംസാരിച്ചു.

Read More

കാഞ്ഞിരപ്പുഴയിൽ തെരുവുനായ ശല്യം രൂക്ഷം; പുലർച്ചെ വീടിന് പുറത്തേക്ക് ഇറങ്ങാൻ ഭയക്കുന്നതായി നാട്ടുകാർ

മണ്ണാർക്കാട്: താലൂക്കിലെ മലയോരമേഖലയായ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷം. കാഞ്ഞിരപ്പുഴ, കാഞ്ഞിരം, കല്ലാംകുഴി, മുണ്ടക്കുന്ന്, പൂഞ്ചോല മേഖലകളിലാണ് തെരുവുനായ ശല്യം ശക്തമായിട്ടുള്ളത്. തെരുവുനായ്ക്കൾമൂലം നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥിതിയാണ്. കഴിഞ്ഞദിവസം കാഞ്ഞിരപ്പുഴയിൽ ഏതാനും ആളുകൾക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കടിയേറ്റത് പേപ്പട്ടിയിൽ നിന്നാണെന്ന സംശയം ഉയർന്നിരുന്നു. തെരുവ് നായ് ശല്യം കാരണം സക്കൂൾ വിദ്യാർഥികളാണ കൂടുതൽ ബുദ്ധിമുട്ടുന്നത്.രാവിലെ സ്കൂളിലും മദ്രസകളിലും പോകുന്ന കുട്ടികൾക്കാണ് പ്രധാനമായും തെരുവുനായ്ക്കളുടെ കടിയേല്ക്കുന്നത്. അധികൃതർ ഇടപെട്ടു തെരുവുനായ്ക്കളെ പിടിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കേന്ദ്രനിയമം കാരണം ഗ്രാമപഞ്ചായത്തുകളിൽ തെരുവുനായ്ക്കൾ പിടിക്കുന്നത് നിർത്തലാക്കിയിരിക്കുകയാണ ആളൊഴിഞ്ഞ ഭാഗങ്ങളിലെല്ലാം തെരുവുനായ്ക്കൾ കൂട്ടത്തോടെ ഇറങ്ങി ഭീഷണി സൃഷ്ടിക്കുകയാണ്.തെരുവുനായ്ക്കളെ പിടിക്കുയോ മറ്റു നടപടികൾ സ്വീകരിക്കുകയെ ചെയ്യണമെന്ന ആവശ്യം ശക്തമാണ്. കാഞ്ഞിരം ടൗണിൽ തെരുവുനായ ശല്യം വ്യാപകമാണ്. കൂട്ടത്തോടെ ഇറങ്ങുന്ന തെരുവുനായ്ക്കൾ റോഡിലൂടെ ഭീതി പരത്തിയാണ് സഞ്ചാരം.…

Read More

യൂണിവേഴ്സിറ്റി കോളജിലെ സംഭവത്തിൽ സിപിഎമ്മിന്‍റേത് കുറ്റവാളികളെ സംരക്ഷിക്കുന്ന  നയമെന്ന് കേരള കോണ്‍ഗ്രസ്- ജേക്കബ്

പാലക്കാട്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നടന്ന എസ്എഫ്ഐ സംഘർഷത്തിൽ വിദ്യാർത്ഥി അഖിലിനെ കുത്തിവീഴ്ത്തിയ പ്രതികളെ സംരക്ഷിക്കുന്ന നയമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്നും സമാധാനപരമായി പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും ടിസി വാങ്ങി പോകേണ്ട ഗതികേടാണ് കുട്ടികൾക്കുള്ളതെന്നും കേരള കോണ്‍ഗ്രസ് ജേക്കബ് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആരോപിച്ചു. എസ്എഫ്ഐ വിദ്യാർത്ഥികളെ കയറൂരിവിട്ട് കോളജിനെ കലാപഭൂമിയാക്കി മാറ്റുന്ന സംഭവം കേരളത്തിന് അപമാനമാണ്. എല്ലാക്കാലത്തും പ്രതികളെ സംരക്ഷിക്കുന്ന നയമാണ് സിപിഎം സ്വീകരിച്ചിട്ടുള്ളതെന്നും യോഗം കുറ്റപ്പെടുത്തി.മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെ ഒരുവർഷം കഴിഞ്ഞിട്ടും അറസ്റ്റുചെയ്യാത്ത നടപടി കേരളത്തിനും ജനാധിപത്യത്തിനും അപമാനകരമാണ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പരാജയമാണിതെന്നും യോഗം കുറ്റപ്പെടുത്തി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള മുഴുവൻ റാങ്ക് ലിസ്റ്റും പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രവാസി വ്യവസായി സാജന്‍റെ മരണത്തിന് ഉത്തരവാദികളുമായവരെ പിടികൂടാതെ കുടുംബത്തെ…

Read More

വെള്ളിക്കുളങ്ങര – മോനൊടി ട്രാംവേ റോഡ് വീതി കൂട്ടണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു

വെള്ളിക്കുങ്ങര: ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന ചാലക്കുടി പറന്പിക്കുളം കൊച്ചിൻ ഫോറസ്റ്റ്് ട്രാംവേയുടെ ബാക്കി പത്രമായ വെള്ളിക്കുളങ്ങര ട്രാംവേ റോഡിന്‍റെ ഇരുവശവും കരിങ്കൽകെട്ടി റോഡിന് വീതിവർധിപ്പിക്കണമെന്ന ആവശ്യമുയരുന്നു. കരിങ്കൽ കെട്ടി സംരക്ഷിക്കുന്നതിലൂടെ മൂന്ന് മീറ്റർ വീതിയുള്ള റോഡിനെ 12 മീറ്റർ വീതിയുള്ളതാക്കി മാറ്റാമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പറന്പിക്കുളം വനത്തിൽ നിന്ന് തീവണ്ടിമാർഗം ചാലക്കുടിയിലേക്ക് വനവിഭവങ്ങൾ കൊണ്ടുവരുന്നതിനായാണ് ഒരു നൂറ്റാണ്ട് മുന്പ് കൊച്ചിൻ ഫോറസ്റ്റ് ട്രാംവേ സ്ഥാപിച്ചത്. 1962ൽ ട്രാംവേ നിർത്തലാക്കിയതോടെ ട്രാംവേ ലൈൻ റോഡായി മാറി. വെള്ളിക്കുളങ്ങര ജംഗ്ഷനിൽ നിന്ന് മൊനൊടി ഭാഗത്തേക്ക് ഇപ്പോൾ നിലവിലുള്ള റോഡും പാലവും പഴയ ട്രാംവേയുടെ ഭാഗമായിരുന്നു. ട്രാംവേ റോഡിന്‍റെ കുറേ ഭാഗങ്ങൾ ഇരുവശത്തും മണ്ണിട്ടുയർത്തി വീതി വർധിപ്പിച്ചെങ്കിലും വെള്ളിക്കുളങ്ങര ജംഗ്ഷൻ മുതൽ ട്രാംവേ പാലം വരെയുള്ള 350 മീറ്ററോളം നീളത്തിൽ ഇപ്പോഴും മൂന്നുമീറ്റർ മാത്രമാണ് വീതി. സ്വകാര്യബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്നത്…

Read More

മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത നിർമാണം; എൻഎച്ച് അഥോറിറ്റിക്കും പിഴവ്; കേന്ദ്രമന്ത്രിക്ക് കത്തെഴുതി സുധീരൻ

തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത നിർമാണത്തിൽ കരാറുകാർ നടത്തുന്ന അലംഭാവത്തിനും സുരക്ഷാ വീഴ്ചകൾക്കും ദേശീയപാത അഥോറിറ്റി അധികൃതർകൂടി ഉത്തരവാദികളാണെന്ന് ആരോപിച്ച് വി.എം. സുധീരൻ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കു കത്തയച്ചു. കരാർ കന്പനിയുടെ സാന്പത്തിക ക്ലേശങ്ങളെ സഹാനുഭൂതിയോടെ നോക്കിക്കാണുന്ന സർക്കാരിന്‍റെ നിലപാടിനേയും സുധീരൻ കത്തിൽ വിമർശിച്ചിട്ടുണ്ട്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കണം. 2012 ഫെബ്രുവരിക്കുമുന്പേ 88 ശതമാനം ഭൂമി കൈമാറിയിട്ടും പണിയിൽ പുരോഗതി വരുത്താതിരുന്നതു കരാറുകാരുട വീഴ്ചയാണ്. കരാർ ലംഘിച്ച കന്പനിയെ അയോഗ്യരായി പ്രഖ്യാപിച്ച് പണി പെട്ടെന്നു തീർക്കാനുള്ള നടപടികളാണു സ്വീകരക്കേണ്ടത്: സുധീരൻ കത്തിൽ പറഞ്ഞു.

Read More

 സ്കൂൾ വിദ്യാർഥിനികളെ ലൈംഗിക ചൂഷണം ചെയ്ത  പ്രതിക്കായി വലവിരിച്ച് പോലീസ്;കടയിലെത്തുന്ന കുട്ടികളെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം

പട്ടാന്പി: 59 സ്കൂൾ വിദ്യാർഥിനികൾ ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തിലെ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾ ജില്ല വിട്ടതായാണ് സൂചന. ഒരു യു.പി സ്കൂളിലെ 59 വിദ്യാർഥിനികളെ ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയിൽ സ്കൂളിന് സമീപം ബേക്കറികട നടത്തുന്ന കക്കാട്ടിരി സ്വദേശി പൂലേരി വളപ്പിൽ കൃഷ്ണനെതിരെയാണ് (57)പോലീസ് കേസെടുത്തിട്ടുള്ളത്. കേസെടുത്തതോടെയാണ് ഇയാൾ ഒളിവിൽ പോയത്. ഇയാൾക്കായി കക്കാട്ടിരിയിലെ വീട്ടിലും എറണാകുളത്തെ ബന്ധു വീട്ടിലും മറ്റും കഴിഞ്ഞദിവസങ്ങളിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലന്ന് തൃത്താല എസ്ഐ അനീഷും, എഎസ്ഐ പി. മാരിമുത്തുവും പറഞ്ഞു. വലിയ ബന്ധുബലമോ സുഹൃത്തുക്കളോ സാന്പത്തികചുറ്റുപാടോ ഇല്ലാത്തതിനാൽ ഇയാൾ അധികം ദൂരേക്ക് പോകാൻ സാധ്യതയില്ലെന്നും ഉടൻ പിടിയിലാവുമെന്നുമാണ് പോലീസ് പറയുന്നത്. കടയിൽ മിഠായിയും മറ്റും വാങ്ങാനെത്തുന്ന പെണ്‍കുട്ടികളെയാണ് ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തു വന്നിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒരു കുട്ടി ചൂഷണശ്രമം പുറത്തു പറഞ്ഞത്.…

Read More

കുട്ടികളെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം മുങ്ങിയ യുവതിയെ പോലീസ് പൊക്കി; അവിവാഹിതയാണെന്നാണ് യുവതി കാമുകനോട് പറഞ്ഞിരുന്നത്

പഴയന്നൂർ: കുട്ടികളെ ഉപേക്ഷിച്ച് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം പോയ യുവതിയെ പഴയന്നൂർ പോലീസ് അറസ്റ്റു ചെയ്തു.കുന്പളക്കോട് സ്വദേശിനിയെയാണ് ബാലനീതി നിയമപ്രകാരം അറസ്റ്റു ചെയ്തത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. പത്തും ഏഴും വയസുള്ള കുട്ടികളുടെ അമ്മയായ യുവതി കണ്ണൂർ സ്വദേശിയായ യുവാവിനെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. 23കാരിയായ അവിവാഹിതയാണെന്നാണ് ഇയാളെ അറിയിച്ചത്. പരിചയം പിന്നീടു പ്രണയ മായി. വീട്ടുകാർ വിവാഹം ആലോചിക്കുന്നതിനാൽ എത്രയും വേഗം വിവാഹം നടത്തണമെന്നും യുവതി കാമുകനോടു പറഞ്ഞത്രേ. അതനുസരിച്ച് കഴിഞ്ഞയാഴ്ചയാണ് യുവതി കാമുകനോടൊപ്പം കണ്ണൂരിലേക്ക് പോയത്. യുവതിയെ കാണാനില്ലെന്നു കാണിച്ച് ഭർതൃവീട്ടുകാർ പഴയന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പോലീസ് കസ്റ്റഡിയിലായത്.

Read More

 മണ്ണുത്തി -വടക്കഞ്ചേരി  ആറുവരിപ്പാത; പ്രതിസന്ധി പരിപരിഹരിക്കാൻ കേന്ദ്രം ഇടപെടും; കുതിരാനിലെ ഒരു തുരങ്കം എത്രയും വേഗം തുറക്കും

സ്വന്തം ലേഖകൻ തൃശൂർ: മണ്ണുത്തി -വടക്കഞ്ചേരി ആറുവരി ദേശീയപാതയുടേയും കുതിരാനിലെ തുരങ്കങ്ങളുടെയും നിർമാണം പൂർത്തിയാക്കാൻ വൈകുന്നതിനു കാരണം കരാർ കന്പനിയുടെ സാന്പത്തിക പ്രതിസന്ധിയാണെന്നും പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. തുരങ്കങ്ങൾക്കു സുരക്ഷാസൗകര്യം ഒരുക്കാൻ ആവശ്യമായ വനഭൂമി വിട്ടുകൊടുക്കാനുള്ള നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കിയിട്ടില്ല. അതു പൂർത്തിയാക്കിയാൽ കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്‍റെ അനുമതി നേടിയെടുക്കും. പണി പൂർത്തിയായ ഒരു തുരങ്കം എത്രയുംവേഗം ഗതാഗതത്തിനു തുറന്നുകൊടുക്കാമെന്നും അദ്ദേഹം ഉറപ്പു നൽകി. തുരങ്കം സുരക്ഷിതമാക്കാൻ തുരങ്കത്തിനു സമീപത്തുള്ള 1.8 ഹെക്ടർ വനഭൂമി വിട്ടുകിട്ടണമെന്നു കരാറുകാർ കഴിഞ്ഞവർഷം സർക്കാരിന് അപേക്ഷ നൽകിയതാണ്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുത്തിട്ടില്ലെന്നു കേന്ദ്രമന്ത്രി പറഞ്ഞു. ടി.എൻ. പ്രതാപൻ എംപി മുൻകൈയെടുത്ത് കേന്ദ്രമന്ത്രിയുടെ ഡൽഹിയിലെ ഓഫീസിൽ വിളിച്ചുകൂട്ടിയ യോഗത്തിലാണ് ഈ തീരുമാനം. കേന്ദ്രമന്ത്രി വി. മുരളീധരൻ, എംപിമാരായ രമ്യ ഹരിദാസ്,…

Read More

കോടതിപ്പടിയിലെ ജ്വല്ലറി കവർച്ച; പ്രതി അറസ്റ്റിൽ; പ്രതിയുടെ രീതി ഇങ്ങനെ…

മണ്ണാർക്കാട്: കോടതിപ്പടിയിൽ ജ്വല്ലറിയിൽ കവർച്ച നടത്തിയ പ്രതിയെ പിടികൂടി. തിരൂർ വെട്ടം സ്വദേശി ആഷിഖ് (39) നെയാണ് സി ഐ സജീവ്, എസ് ഐ അരുണ്‍ കുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജൂണ്‍ 26 രാവിലെ പതിനൊന്ന് മണിക്ക് കോടതിപ്പടി ലൈല ജ്വല്ലറിയിലാണ് മോഷണം നടന്നത്. രണ്ട് ഗ്രാമിന്‍റെ മൂന്ന് മോതിരങ്ങളാണ് പ്രതി മോഷ്ടിച്ചത്. തുടർന്ന് സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കി. തിരൂരിലെ പ്രതിയുടെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് വിദഗ്ദമായ ആസൂത്രണത്തിലൂടെ പോലീസ് ഇയാളെ പിടികൂടിയത്. തുടർന്ന് പ്രതിയെ കവർച്ച നടത്തിയ ജ്വല്ലറിയിൽ തെളിവെടുപ്പിനായി കൊണ്ടുവന്നു. കടയിലെ ജീവനക്കാരി ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മോഷണത്തിനായി സുഹൃത്ത് രാജേഷിന്‍റെ ഓട്ടോറിക്ഷയിലാണ് പ്രതി ആഷിഖ് തിരൂരിൽ നിന്ന് മണ്ണാർക്കാടെത്തിയത്. ജ്വല്ലറിയിലെ കവർച്ചക്ക് ശേഷം ചങ്ങലീരി ഭാഗത്തേക്ക് തിരിച്ചു നിർത്തിയ ഓട്ടോയിൽ…

Read More

ഒട്ടും താമസിക്കരുത്, വേഗമാകട്ടെ;   റബർ കർഷകർ റബർ ഉൽപ്പന്ന നിർമാതാക്കളുമാകണമെന്ന് നിർദേശം

വടക്കഞ്ചേരി: റബ്ബർ കർഷകർ റബ്ബർ ഉല്പാദകർ മാത്രമാകാതെ റബ്ബർ ഉൽപ്പന്ന നിർമ്മാതാക്കൾ കൂടിയാകണമെന്ന് റബ്ബർ ബോർഡ് ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ ശ്രീകാന്തൻ പറഞ്ഞു. ഇതിനായി സംഘടിച്ച് സ്വന്തം കാലിൽ നിൽക്കാൻ കർഷകർ രംഗത്ത് വരാൻ ഇനിയും വൈകരുത്. എളവന്പാടം മാതൃകാ റബ്ബർ ഉല്പാദക സംഘത്തിന്‍റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സംഘം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്‍റ് പി.വി.ബാബു അധ്യക്ഷത വഹിച്ചു. ഭാരതപ്പുഴ റബ്ബേഴ്സ് എം.ഡി. കുരുവിള ചെറിയാൻ, സംഘം ഭരണ സമിതി അംഗങ്ങളായ ഡെന്നി തെങ്ങുംപ്പള്ളി, കെ.എസ്.ബാബു രാജൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമീണ കാർഷിക മേഖലക്ക് മാധ്യമ ഇടപെടലിലൂടെ നൽകിയ സംഭാവന പരിഗണിച്ച് രാഷ്ട്രദീപിക വടക്കഞ്ചേരി റിപ്പോർട്ടർ ഫ്രാൻസീസ് തയ്യൂരിന് റബ്ബർ ബോർഡ് ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമീഷണർ ശ്രീകാന്തൻ പ്രത്യേക പുരസ്ക്കാരം നൽകി അനുമോദിച്ചു. സംഘത്തിലെ ഏറ്റവും പ്രായം…

Read More