ആനയോട്ടം ആനകൾക്കു പീഡനമാണെന്ന പ്രചാരണം തെറ്റ്; ആനകൾ ഓടുകയല്ല നടക്കുകയാണെന്നും അത് ആസ്വദിക്കാറുണ്ടെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി.മോഹൻദാസ്

തൃശൂർ: നാട്ടാനകളുടെ പരിപാലനം സംബന്ധിച്ച സുപ്രീം കോടതി നിർദേശത്തിന്‍റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും വിശദാംശങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി.മോഹൻദാസ് പറഞ്ഞു. പത്രങ്ങളിൽനിന്നു മാത്രമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയുന്നത്. ഒരാനയ്ക്കു രണ്ടരയേക്കർ വേണമെന്ന നിർദേശം പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ ദേവസ്വം കൂടുതൽ സ്ഥലം വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ആനയോട്ടം ആനകൾക്കു പീഡനമാണെന്ന പ്രചാരണം തെറ്റാണ്. ആനകളെ നടത്തുകയാണ് പതിവെന്നും അത് ആനകൾ ആസ്വദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദേവസ്വത്തിനു നിലവിൽ 48 ആനകളാണുള്ളത്.

Read More

ദേശീയ പാത വികസനത്തിന്‍റെ മറവിൽ 20,000 കോടി രൂപയുടെ അഴിമതിയെന്ന് സുന്ദർ പാണ്ഡെ

വലപ്പാട്: കന്യാകുമാരി മുതൽ കാസർഗോഡ് വരെ സ്വകാര്യ കന്പനിക്കാരുടെ ദേശീയ പാത വികസനത്തിന്‍റെ മറവിൽ 20,000 കോടിയിലേറെ രൂപയുടെ അഴിമതിയാണെന്ന് മാഗ്സസെ അവാർഡ് ജേതാവ് സുന്ദർ പാണ്ഡെ. സ്വകാര്യ കന്പനികൾ നടപ്പാക്കുന്ന ഇത്തരം പദ്ധതികൾ ജന വിരുദ്ധവും ഭരണഘടനാവിരുദ്ധവും പരിസ്ഥിതി പഠനം പോലും നടത്താതെ ജനങ്ങളെ കുടിയൊഴിപ്പിക്കലാണെനും അദ്ദേഹം ആരോപിച്ചു. വലപ്പാട് ആന വിഴുങ്ങി സെന്‍ററിൽ നാട്ടിക – വലപ്പാട് എൻഎച്ച് 66 ദേശീയപാതകർമ്മസമിതിയുടെ 93 -ാം ദിവസത്തെ റിലേ സത്യാഗ്രഹ സമരപ്പന്തലിൽ ഭരണഘടന സംരക്ഷണയാത്രക്ക് നൽകിയ സ്വീകരണത്തിൽ സാരിക്കുകയായിരുന്നു അദ്ദേഹം. ഗംഗാനദിയുടെ ശുചീകരണത്തിന് വേണ്ടി 112 ദിവസം നിരാഹാര സമരം ചെയ്ത് അഗർവാൾ സ്വാമി മരിച്ചത് ബിജെപി ഭരിക്കുന്ന നാട്ടിലാണ്. ഗംഗയുടെ പേരിൽ മുതല കണ്ണീരൊഴുക്കുന്ന ബിജെപി സർക്കാരിന്‍റെ അനാസ്ഥയാണ് കാരണം. നാഷണൽ അലൈൻസ് പീപ്പിൾസ് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ കാശ്മീരിൽ നിന്ന് കന്യാകുമാരിയിലേക്ക് നടത്തുന്ന ജാഥാ…

Read More

ഡെൽമയെ മയക്കാനാവില്ല; മണത്തുപിടിക്കും സൂക്ഷിച്ചോ..! ഒമ്പതുമാസത്തെ  വിദഗ്ധ പരിശീലനം പൂർത്തിയാക്കിയാണ് തൃശൂർ സിറ്റി പോലീസിൽ  ഡെൽമ എത്തിയത്

സ്വന്തം ലേഖകൻ തൃശൂർ: മദ്യവും മയക്കുമരുന്നും പിടികൂടാൻ ഡെൽമപ്പോലീസെത്തി. സേനയിലെ വിദഗ്ധ പരിശീലനം ലഭിച്ച പോലീസ് നായയാണ് ഡെൽമ. ലാബ്രഡോർ ഇനത്തിൽപെട്ട ഡെൽമ പോലീസ് അക്കാദമിയിൽ ഒന്പതുമാസത്തെ പരിശീലനം പൂർത്തിയാക്കിയാണു തൃശൂർ സിറ്റി പോലീസിൽ എത്തിയത്. തൃശൂർ സിറ്റി പോലീസിലെ ആറാമത്ത പോലീസ് നായയാണ് ഡെൽമ. സ്ഫോടകവസ്തുക്കൾ പിടികൂടാൻ പരിശീലനം നേടിയ ബെല്ല, ടീന, കുറ്റവാളികളുടെ മണം പിടിച്ചു പിന്തുടർന്നു പിടികൂടുന്ന ജർമൻ ഷെപ്പേഡ് ഡോണ, ദിവ്യ, നീമ എന്നിവയാണ് സിറ്റി പോലീസിലെ ഇതര പോലീസ് നായകൾ. മണംപിടിച്ച് നേടിയ നിരവധി ബഹുമതികളോടെയാണു ക ഞ്ചാവ്, മയക്കുമരുന്ന് വേട്ടയ്ക്കു ഡെൽമ പരിശീലനം പൂർത്തിയാക്കിയത്. ഒരു വർഷം പ്രായമായ ഡെൽമയുടെ സഹായത്തിനായി ശ്വാനപരിപാലനത്തിൽ വൈദഗ്ധ്യം നേടിയ പോലീസുകാരായ പി.സി മനോജും പി.കെ. ബിജുവും ഉണ്ട്. സിറ്റി പോലീസ് ഓഫീസിലെത്തിയ ഡെൽമയുടെ സല്യൂട്ട് സ്വീകരിച്ച് സിറ്റി പോലീസ് കമ്മീഷണർ യതീഷ്…

Read More

ഓട്ടോ പെർമിറ്റിനു രണ്ടു ലക്ഷം കോഴ..?  4,200 ടൗണ്‍ പെർമിറ്റുകളിൽ ആയിരത്തിലേറെയും കച്ചവട പെർമിറ്റ്;  നാൽപതിലേറെ പെർമിറ്റ് സ്വന്തമാക്കിയവർ ടൗണിലുണ്ടെന്ന ആക്ഷേപവുമായി യൂണിയൻ

തൃശൂർ: തൃശൂർ നഗരത്തിലെ ഓട്ടോറിക്ഷ പെർമിറ്റിനു രണ്ടു ലക്ഷം രൂപ കോഴ! 4,200 ടൗണ്‍ പെർമിറ്റുകളിൽ ആയിരത്തിലേറെയും കച്ചവട പെർമിറ്റ്. 40 പെർമിറ്റ് വരെ സ്വന്തമാക്കിയവരുണ്ട്. ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ -സിഐടിയു തൃശൂർ ഏരിയാ കമ്മിറ്റിയാണ് ആരോപണം ഉന്നയിക്കുന്നത്. ഇക്കാര്യങ്ങൾ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പോലീസിനെക്കൊണ്ട് അന്വേഷിപ്പിച്ചു നടപടിയെടുക്കുമെന്ന് കളക്ടർ പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് യൂണിയൻ ആരോപിച്ചു. പെർമിറ്റ് മാഫിയയ്ക്കെതിരേ കർശന നടപടി ആവശ്യപ്പെട്ട് പണിമുടക്കു നടത്തുമെന്നു യൂണിയൻ മുന്നറിയിപ്പു നൽകി. ഇതിനു മുന്നോടിയായി ഇന്നലെ തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി. യൂണിയൻ ഏരിയാ പ്രസിഡന്‍റ് എ.ആർ. കുമാരൻ, ഓട്ടോ ടാക്സി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.വി. ഹരിദാസ്, പി.കെ. അശോകൻ, കെ. നന്ദനൻ, പി.കെ. സദാനന്ദൻ, എ.എം. ജനാർദനൻ, എം.കെ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.

Read More

സമയം തെറ്റിച്ച് ആരു പടക്കം പൊട്ടിച്ചാലും സ്റ്റേഷൻ ഓഫീസർ കുടുങ്ങും; ക്രിസ്മസിനും പുതുവർഷത്തിനും പടക്ക നിയന്ത്രണം

തൃശൂർ: പടക്കം പൊട്ടിക്കന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിച്ച് ആരു പടക്കം പൊട്ടിച്ചാലും കുടുങ്ങാൻ പോകുന്നത് അതാതു സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ. നിശ്ചിത സ്ഥലത്തും സമയത്തും മാത്രമേ പടക്കങ്ങൾ പൊട്ടിക്കാവൂ എന്ന കോടതി നിർദ്ദേശവും നിരോധിക്കപ്പെട്ട പടക്കങ്ങളുടെ വിൽപന അനുവദിക്കില്ലെന്ന കോടതി ഉത്തരവും ലംഘിക്കപ്പെടുന്ന പക്ഷം അതാത് സ്ഥലത്തെ സ്റ്റേഷൻ ഓഫീസർമാർ കോടതിയലക്ഷ്യ നടപടിക്ക് വിധേയരാകേണ്ടി വരുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ജില്ല പോലീസ് മേധാവിമാർക്കയച്ച കത്തിൽ വ്യക്തമാക്കി. ദീപാവലിയോടനുബന്ധിച്ചാണ് സുപ്രീം കോടതി ഈ ഉത്തരവും മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചതെങ്കിലും മറ്റു ആഘോഷദിവസങ്ങളിലും പടക്കങ്ങൾ പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് രാത്രി 11.55 മുതൽ 12.30 വരെ മാത്രമേ പടക്കങ്ങൾ പൊട്ടിക്കുന്നതിന് കോടതി അനുമതി നൽകിയിട്ടുള്ളു. പാതിരാവിൽ തുടങ്ങി പുലർകാലം വരെ പടക്കം പൊട്ടിച്ച്…

Read More

 ശബരിമലയിൽ കലാപമുണ്ടാക്കി കേരളജനതയെ തെറ്റിദ്ധരിപ്പിക്കുന്ന സംഘപരിവാറിനെ തിരിച്ചറിയണമെന്ന് മന്ത്രി

വടക്കാഞ്ചേരി: കേരളത്തിലെ ഇടതുപക്ഷ സർക്കാരും സിപിഎമ്മും വിശ്വാസികൾക്ക് എതിരല്ലെന്നും ശബരിമലയിൽ കലാപമുണ്ടാക്കി കേരള ജനതയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന്‍റെ ഗൂഢലക്ഷ്യങ്ങളെ കേരളീയ ജനത തിരിച്ചറിയണമെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. ശബരിമല ക്ഷേത്രത്തിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ വർഗീയ വാദികൾ നടത്തുന്ന നുണ പ്രചാരണങ്ങൾക്കെതിരെ തെക്കുംകര പഞ്ചായത്തിൽ പാനങ്ങാട്ടുകരയിലെ വീടുകളിൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിയോടൊപ്പം സിപിഎം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി.എൻ.സുരേന്ദ്രൻ, ടി.പരമേശ്വരൻ, എം.എസ്.പുരുഷോത്തമൻ, ഷെയ്ക്ക് അഹമദ്, പി.ആർ.ദേവകി തുടങ്ങിവ യരുണ്ടായിരുന്നു.

Read More

ആധുനിക രീതിയിൽ സജ്ജീകരിച്ച  കുന്നംകുളം താലൂക്ക് ആശുപത്രിയിലെ പുതിയ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം തുടങ്ങി

കുന്നംകുളം: താലൂക്ക് ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ് തിങ്കളാഴ്ച രാവിലെ മുതൽ പ്രവർത്തനം തുടങ്ങി. ആശുപത്രി സൂപ്രണ്ട് ഡോ: താജ് പോൾ, എച്ച് എം സി അംഗങ്ങൾ എന്നിവർ ആദ്യദിനം ഡയാലിസിസ് യൂണിറ്റിൽ എത്തിയിരുന്നു. പൂർണ്ണമായും ആധുനിക രീതിയിൽ സജ്ജീകരിച്ച യൂണിറ്റിൽ ആദ്യ ദിവസം കല്ലുംപുറം സ്വദേശി അബ്ദുൾ നാസർ (46) നെയാണ് ആദ്യം ഡയാലിസിസിന് വിധേയമാക്കിയത്. ആദ്യ ദിവസം ഒരാളെയാണ് കിടത്തിയത്. തുടർ ദിവസങ്ങളിൽ ഓരോരുത്തരെ വെച്ച് കൂട്ടും. എട്ടു പേർക്ക് ഒരേ സമയം ഡയാലിസിസ് നടത്താനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ 70 പേർ ഇവിടെ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ഡോക്ടറും, ഒരു സ്റ്റാഫ് നഴ്സും, 2 ടെക്നീഷ്യനും ഉൾപ്പെടുന്ന മെഡിക്കൽ ടീം ഇവിടെ ചുമതലയിലുണ്ടാകും. ഏറ്റവും ആധുനിക സംവിധാനങ്ങളോടെയാണ് ആർ ഒ വാട്ടർ പ്ലാന്‍റ് ഉൾപ്പെടെ ക്രമീകരിച്ചിരിക്കുന്നത്.ബി പി എൽ കുടുംബത്തിന്…

Read More

ആനയ്ക്ക് രണ്ടരയേക്കർ; പ്രായോഗികമല്ലെന്ന് ആനയുടമകൾ; കൂടുതൽ ആനകളുള്ളത് തൃശൂരിൽ

തൃശൂർ: നാട്ടാനയൊന്നിന് രണ്ടരയേക്കർ സ്ഥലം വേണമെന്ന നിർദ്ദേശം പ്രായോഗികമല്ലെന്നും കേരളത്തിലെ സാഹചര്യം പരിഗണിക്കാതെയാണ് ഇത്തരമൊരു നിർദ്ദേശമെന്നും എലിഫന്‍റ് ഓണേഴ്സ് ഫെഡറേഷൻ. ഒരാനയ്ക്ക് രണ്ടരയേക്കർ സ്ഥലം വീതം കണ്ടെത്തണമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിർദേശം വെല്ലുവിളിയാണെന്ന് ആനയുടമകൾ വ്യക്തമാക്കി. രണ്ടു മാസത്തിനുള്ളിൽ ഇതുസംബന്ധിച്ച് റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. ഇത് നടപ്പാക്കണമെങ്കിൽ സംസ്ഥാനത്താകെയുള്ള 371 നാട്ടാനകൾക്കായി 927.5 ഏക്കർ സ്ഥലം വേണ്ടിവരുമെന്നാണ് കണക്ക്. ഏറ്റവും കൂടുതൽ നാട്ടാനകളുള്ള തൃശൂർ ജില്ലയെയാണ് ഇത്തരമൊരു നിർദ്ദേശം ഏറെ പ്രതികൂലമായി ബാധിക്കുക. തൃശൂരിലുള്ള 110 നാട്ടാനകൾക്കായി 275 ഏക്കർസ്ഥലം കണ്ടെത്തേണ്ടിവരുമെന്നാണ് അവസ്ഥ. സ്വകാര്യ ആന ഉടമകൾക്കും വിവിധ ക്ഷേത്രങ്ങൾക്കും ദേവസ്വങ്ങൾക്കും ഇത്തരമൊരു നിബന്ധന പ്രതിസന്ധിയായേക്കും. 48 ആനകളെ പരിപാലിക്കുന്ന ഗുരുവായൂർ ദേവസ്വത്തിനും വനം മന്ത്രാലയത്തിന്‍റെ ശുപാർശ വെല്ലുവിളി സൃഷ്ടിക്കും. എന്നാൽ സുപ്രീംകോടതി ഉത്തരവിൽ നാട്ടാനകളുടെ സർവേ നടത്താനും ഓണർഷിപ്പ് സർട്ടിഫിക്കറ്റില്ലാത്തവർക്ക് അത് ലഭ്യമാക്കാനുമാണ്…

Read More

ഫേസ്ബുക്കിൽ കമന്‍റിട്ട സംഭവത്തിൽ കൊലപാതക ശ്രമം; രണ്ടു ബിജെപി പ്രവർത്തകരെ അറസ്റ്റുചെയ്തു ; ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ അമ്മയ്ക്കുനേരെയും ആക്രമണം

ഇരിങ്ങാലക്കുട: ഫേസ്ബുക്കിൽ കമന്‍റിട്ടതിനെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകനുനേരെ വധിഭീഷണി ഉന്നയിക്കുകയും, പ്രവർത്തകരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുബിജെപി പ്രവർത്തകരെ അറസ്റ്റുചെയ്തു. ഇരിങ്ങാലക്കുട നഗരസഭ മുൻ കൗണ്‍സിലറും ബിജെപി നേതാവുമായ ടി.കെ. ഷാജു, യുവമോർച്ച ജില്ലാ സെക്രട്ടറി കെ.പി. വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഫേസ്ബുക്കിൽ കമന്‍റിട്ട ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ ബിജെപി പ്രവർത്തകർ വധഭീഷണി മുഴക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തളിയക്കോണം ജംഗ്ഷനിൽ പ്രകടനം നടത്തുകയും പ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അഖീഷ്, നീധീഷ് എന്നിവരെ ബിജെപി സംഘം കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതുസാധ്യമാകാതെ വന്നപ്പോൾ ബിജെപി പ്രവർത്തർ ആയുധങ്ങളുമായി പിന്തുടരുകയായിരുന്നെന്നും ഇവരിൽ നിന്നും ഓടിരക്ഷപ്പെടുന്നതിനിടെ നിധീഷ് കിണറ്റിൽ വീഴുകയായിരുന്നു. പിന്നീട് ഇരിങ്ങാലക്കുടയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരുമാണ് നിധീഷിനെ രക്ഷപ്പെടുത്തിയത്. ഓടി വീട്ടുമുറ്റത്തെത്തിയ അഖീഷിനെ ബിജെപി സംഘം കൈയേറ്റം ചെയ്യുന്നതുകണ്ട് രക്ഷപ്പെടുത്താനെത്തിയ…

Read More

ഭക്ഷ്യവിഷബാധ ! തൃക്കൂരിൽ ആരോഗ്യവകുപ്പ് പരിശോധന; ആറ് കാറ്ററിംഗ് സ്ഥാപനങ്ങൾ പൂട്ടിച്ചു

പുതുക്കാട്: കണ്ണംന്പത്തൂരിൽ അന്പതിലേറെ പേർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് തൃക്കൂർ പഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന പഞ്ചായത്തിലെ ആറ് കാറ്ററിംഗ് സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു. ഇവരിൽ നിന്ന് പിഴ ഈടാക്കാനും തീരുമാനിച്ചു. പുതുക്കാട് ഭക്ഷ്യവിഷബാധക്ക് ഇടയാക്കിയ തൃക്കൂരിലെ രണ്ട ു കാറ്ററിംഗ് സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അടച്ചു പൂട്ടിച്ചിരുന്നു. പഞ്ചായത്തിലെ ഭൂരിഭാഗം ഭക്ഷണ വിതരണ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണെന്ന് അധികൃതർ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുവാനും അധികൃതർ നിർദേശിച്ചു. ആരോഗ്യ വകുപ്പിന്‍റെ പരിശോധനയെ തുടർന്ന് തൃക്കൂർ പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു. വൈസ് പ്രസിഡന്‍റ് കെ.സി. സന്തോഷിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. ഷീന വാസു, ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സജി, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ…

Read More