ബിജെപി ജാഥയിൽ സുരേഷ് ഗോപിയുടെ ആവശ്യമില്ല; ആവശ്യമുള്ളയിടങ്ങളിൽ പങ്കെടുക്കേണ്ടവർ എത്തുമെന്ന് കെ. സുരേന്ദ്രൻ

തൃശൂർ: ബിജെപി പദയാത്രയിൽ സുരേഷ് ഗോപിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. തൃശൂരിലെത്തിയ ജാഥയിൽ പങ്കെടുക്കാൻ സ്ഥാനാർഥി കൂടിയായ സുരേഷ് ഗോപിയുണ്ടാകുമോ എന്ന ചോദ്യത്തിനാണ് ഇങ്ങനെ പ്രതികരിച്ചത്. ഇത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് നയിക്കുന്ന ജാഥയാണ്. അതിൽ സുരേഷ് ഗോപി വേണമെന്ന് നിർബന്ധമില്ല. ആവശ്യമുള്ളയിടങ്ങളിൽ പങ്കെടുക്കേണ്ടവർ എത്തും. കോണ്‍ഗ്രസ് നയിക്കുന്ന ജാഥയിൽ രണ്ടുപേരാണുള്ളത്. ആദ്യമായിട്ടാണ് ഒരു ജാഥ രണ്ടു പേർ നയിക്കുന്നത് കാണുന്നത്. കൊടകര കുഴൽ പണ കേസ് എന്ന പേരിൽ തന്‍റെ പേരിൽ ഒരു കേസുമില്ല. അതിനൊന്നും പിണറായി വിജയന്‍റെ സഹായവും വേണ്ട. ഈ കേസിൽ പിണറായിയുമായി ഒത്തുതീർപ്പുണ്ടെന്ന് പറയുന്നത് വെറും പ്രചരണം മാത്രമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പത്തനംതിട്ടയിൽ പി.സി. ജോർജിനെ സ്ഥാനാർഥിയാക്കുന്നതിൽ ബിഡിജഐസ് എതിർക്കുന്നുവെന്ന് പറയുന്നത് വെറും പ്രചരണം മാത്രമാണ്. ബിജെപിയുടെ സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള അധികാരം ബിജെപിക്കുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു

Read More

മെഡിക്കൽ കോളജിലെ സാമ്പത്തികത്തട്ടിപ്പ്; ആറുമാസത്തിനകം അന്വേഷണം തീർക്കണമെന്നു ഹൈക്കോടതി

മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നതായി പറയുന്ന 90 ലക്ഷം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ആറുമാസത്തിനകം പൂർത്തീകരിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം. ചിറമനങ്ങാട് സ്വദേശി വിപിൻ കെ. മോഹനൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്‍റും ആശുപത്രി വികസന സൊസൈറ്റി അംഗവുമായ സി.വി. കുര്യാക്കോസ് എന്നിവർ സമർപ്പിച്ച റിട്ട് ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ജഡ്ജ് ദേവൻ രാമേന്ദ്രൻ ഉത്തരവിട്ടത്. അന്വേഷണം പൂർത്തിയായതായും റിപ്പോർട്ട് ശിപാർശകൾക്കായി കൈമാറിയിരിക്കുകയാണെന്നും ഗവൺമെന്‍റ് പ്ലീഡർ കോടതിയെ അറിയിച്ചു. ആശുപത്രി വികസ സൊസൈറ്റി ചെയർമാനായ ജില്ലാ കളക്ടർ നടത്തിയ പ്രാഥമിക മിന്നൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടർന്ന്, ജില്ലാ ഫിനാൻസ് ഓഫീസർ ഒരു വർഷത്തെ കണക്കുകൾ പരിശോധിച്ചതിൽ 10.17 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. കളക്ടർ സാമ്പത്തിക ക്രമക്കേട് അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്, സർക്കാരിനും, ഡയറക്ടർ മെഡിക്കൽ എഡ്യൂക്കേഷനും പരാതി നൽകിയെങ്കിലും തുടർ…

Read More

അതിരപ്പിള്ളി പ്ലാന്‍റേഷനില്‍ പതിനഞ്ചാം ബ്ലോക്കില്‍ കാട്ടാന ആക്രമണം: തൊഴിലാളിക്കു പരിക്ക്

കാലടി: അതിരപ്പിള്ളി പ്ലാന്‍റേഷനില്‍ പതിനഞ്ചാം ബ്ലോക്കില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളിക്കു പരിക്ക്. പാണ്ടുപാറ പുതുശേരി ബിജുവിനാണു പരിക്കേറ്റത്. തോട്ടത്തില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തില്‍ നിന്ന് ഒരു കൊമ്പന്‍ ഓടിച്ചപ്പോള്‍ തോട്ടിലേക്കു വീണാണ് ബിജുവിനു പരിക്കേറ്റത്. കൈയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ഇദേഹത്തെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ടാപ്പിംഗിനായി പോകുന്നതിനിടെയാണ് ബിജുവിനു പരിക്കേറ്റത്. ഐഎന്‍ടിയുസി ഡിവിഷന്‍ സെക്രട്ടറിയാണ്.

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അജ്ഞാതനായ ഇടതുപക്ഷ സഹയാത്രികന്‍റെ കത്ത് ചർച്ചയാവുന്നു

തൃശൂർ: ഇടതുപക്ഷ സഹയാത്രികനായിട്ടുപോലും കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് നേരിട്ട ദുരനുഭവങ്ങൾ വിവരിച്ച് അജ്ഞാതൻ എഴുതിയ കത്ത് പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയാകുന്നു. ഞായറാഴ്ച തൃശൂരിൽ നടന്ന കോൺഗ്രസിന്‍റെ സമരാഗ്നി ജനകീയ ചർച്ചാ സദസിലാണ് ഇടതുപക്ഷ സഹയാത്രികനായിരുന്ന, റിട്ട. സർക്കാർ ജീവനക്കാരനായ ഒരു അജ്ഞാതൻ തന്‍റെ കരുവന്നൂർ നിക്ഷേപ ദുരിതകഥ പുറംലോകത്തെ അറിയിച്ചത്. ഭീതിയുടെ നിഴലിൽനിന്നാണ് താൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത് എന്നാണ് അജ്ഞാത നിക്ഷേപകന്‍റെ കത്തിൽ പറയുന്നത്. ജീവിതകാലം മുഴുവൻ സമ്പാദിച്ചത് കരുവന്നൂരിൽ നിക്ഷേപിച്ചെന്നും തട്ടിപ്പ് പുറത്തുവന്നപ്പോൾ ബാങ്കിൽനിന്ന് പണം പിൻവലിക്കാൻ ശ്രമം നടത്തിയെന്നും അന്നുമുതൽ താൻ ഇടതുപക്ഷക്കാരുടെ ശത്രുവായി മാറിയെന്നും ഇയാൾ പറയുന്നു. പണം പിൻവലിക്കാൻ വീണ്ടും ശ്രമിച്ചപ്പോൾ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ വീട്ടിലെത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നും കത്തിൽ പറയുന്നു. പ്രസ്ഥാനത്തെ മോശമായി ചിത്രീകരിക്കാൻ നിങ്ങൾ ശ്രമിച്ചാൽ ഞങ്ങൾക്ക് വെറുതെയിരിക്കാൻ കഴിയില്ലെന്നായിരുന്നുവത്രേ ഭീഷണി. ഈ കത്ത് പുറത്ത് വന്നതോടെ…

Read More

തൃപ്പൂണിത്തുറ സ്ഫോടനം; ഒളിവിലായിരുന്ന 9 കരയോഗം ഭാരവാഹികൾ പിടിയിൽ

തൃപ്പൂണിത്തുറ: ചൂരക്കാട് പടക്ക സ്ഫോടനത്തെ തുടർന്ന് ഒളിവിൽ പോയ കരയോഗം ഭാരവാഹികളെ പോലീസ് പിടികൂടി. പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലിയോടനുബന്ധിച്ച് ഞായറാഴ്ച്ച വെടിക്കെട്ട് നടത്തിയ തെക്കുപുറം കരയോഗം പ്രസിഡന്‍റ് ഉൾപ്പെടെ 9 ഭാരവാഹികളാണ് കസ്റ്റഡിയിലായത്. മൂന്നാറിൽ ഒളിവിലായിരുന്ന ഇവരെ ബുധനാഴ്ച്ച രാത്രിയാണ് ഹിൽപാലസ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച്ച പുലർച്ചെ 4.30 ഓടെ ഇവരെ സ്റ്റേഷനിലെത്തിച്ചു. ഭാരവാഹികളുടെ ഫോണുകൾ പിന്തുടർന്നിരുന്ന പോലീസിന് സംഘത്തിലുണ്ടായിരുന്ന ഒരാൾ വാട്ട്സ് ആപ്പ് നോക്കിയതിനെ തുടർന്നാണ് ഇവരുടെ ലൊക്കേഷൻ തിരിച്ചറിയാനായതെന്ന് പറയപ്പെടുന്നു. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് തെക്കുപുറം ഭാരവാഹികൾക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. അതേ സമയം തെക്കുപുറത്തിന്‍റെ താലപ്പൊലി ദിനമായിരുന്ന കഴിഞ്ഞ ഞായറാഴ്ച്ച രാവിലെയും വൈകുന്നേരവും കൂട്ട വെടിയും രാത്രി വെടിക്കെട്ടും നടത്തിയിട്ടും കേസെടുക്കാതിരുന്ന പോലീസാണ് തിങ്കളാഴ്ച്ച വടക്കുംപുറത്തിന്‍റെ സംഭരണ കേന്ദ്രത്തിൽ സ്ഫോടനമുണ്ടായപ്പോൾ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയെന്ന പേരിൽ കേസെടുത്തത്. ക്ഷേത്രത്തിന്‍റെ പരിധിയിലുള്ള ഹിൽപ്പാലസ് പോലീസ്…

Read More

‘തുറമുഖ’ത്തിന്‍റെ നിർമാതാവ് തട്ടിപ്പുകേസിൽ അറസ്റ്റിൽ; വ്യാജരേഖ ചമച്ച് തട്ടിയത് എട്ടുകോടി 40 ലക്ഷം രൂപ 

തൃശൂർ: നിവിൻ പോളിയുടെ “തുറമുഖം’ എന്ന സിനിമയുടെ നിർമാതാവ് സാന്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. പാട്ടുരായ്ക്കൽ സ്വദേശിയായ വെട്ടിക്കാട്ടിൽ വീട്ടിൽ ജോസ് തോമസിനെയാണ് (42) ജില്ലാ ക്രൈംബ്രാഞ്ച് എസിപി ആർ. മനോജ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. വ്യാജരേഖകളുണ്ടാക്കി സിനിമാനിർമാണത്തിന് പണം കണ്ടെത്തിയതിനാണ് അറസ്റ്റ്. കോയന്പത്തൂർ സ്വദേശി ഗിൽബർട്ട് ആണ് പരാതിക്കാരൻ വ്യാജ രേഖകൾ തയ്യാറാക്കി എട്ടുകോടി 40 ലക്ഷം രൂപ കൈപറ്റി സിനിമ പിടിക്കുകയും പിന്നീട് തുക മടക്കി കൊടുക്കാത്തതിരിക്കുകയും ചെയ്തെന്നാണ് പരാതി. “തുറമുഖം’ എന്ന സിനിമ നിർമിച്ച മൂന്ന് നിർമാതാക്കളിൽ ഒരാളാണ് ജോസ് തോമസ്. ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. അഞ്ചുപേരുടെ പേരിൽ വ്യാജ പ്രൊഫൈലുകളും രേഖകളും ബിസിനസ് ആവശ്യത്തിലേക്ക് ഉണ്ടാക്കിയാണ് പ്രതി തുക സംഘടിപ്പിച്ചത്. ഇത്തരത്തിൽ, കബളിപ്പിച്ചതിന്‍റെ പേരിൽ പ്രതിക്കെതിരെ ഒരു വർഷം മുന്പ് അഞ്ചു ക്രൈം കേസുകൾ ഈസ്റ്റ് പോലീസ്…

Read More

ഗവർണർക്കെതിരെ കരിങ്കൊടി; പതിനഞ്ചോളം എസ്എഫ്ഐക്കാർ കസ്റ്റഡിയിൽ; പോലീസ് മുഖത്തും കണ്ണിലും മർദ്ദിച്ചെന്ന് പ്രവർത്തകർ

മുളങ്കുന്നത്തുകാവ്: ആരോഗ്യസർവകലാശാലയിൽ ബിരുദദാനചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച എസ്എഫ്ഐക്കാരെ പോലീസ് ബലമായി പിടിച്ചുനീക്കി. സ്ഥലത്ത് സംഘർഷം. ഇന്നു രാവിലെ സിആർപിഎഫ് അടക്കമുള്ളവരുടെ സുരക്ഷയോടെ തൃശൂർ രാമനിലയത്തിൽ നിന്നും ആരോഗ്യസർവകലാശാലയിലേക്ക് എത്തിയ ഗവർണറുടെ വാഹനത്തിനു നേരെ വെളപ്പായ, വെളപ്പായ റോഡ് എന്നിവിടങ്ങളിൽ എസ്എഫ്ഐക്കാർ കരിങ്കൊടിയുമേന്തി ഗവർണറുടെ വാഹനത്തിനു മുന്നിലെത്തി. ചാടിയിറങ്ങിയ പോലീസും മറ്റു സുരക്ഷസേനാംഗങ്ങളും ഇവരെ ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ കരിങ്കൊടിയുമായി മുന്നോട്ടു കുതിക്കാൻ നോക്കി. എന്നാൽ കൂടുതൽ പോലീസെത്തി പ്രവർത്തകർ തടഞ്ഞുകീഴ്പ്പെടുത്തി ജീപ്പിലേക്കു മാറ്റി. വനിതാപ്രവർത്തകരടക്കം പതിനഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തങ്ങളെ പോലീസ് മുഖത്തും കണ്ണിലും മർദ്ദിച്ചെന്നാരോപിച്ച് പ്രവർത്തകർ പോലീസ് സ്റ്റേഷനിലെ ബഹളം വെച്ച് സംഘർഷാവസ്ഥ സൃഷ്ടിച്ചു.കഴിഞ്ഞ ദിവസം അഞ്ച് എസ്എഫ്ഐ പ്രവർത്തകര പോലീസ് കരുതൽ തടങ്കലെന്ന നിലയിൽ കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടു ദിവസത്തെ പരിപാടികളാണ് തൃശൂരിൽ ഗവർണർക്കുള്ളത്.…

Read More

”വോട്ട് പിടിക്കാൻ ഭാരത് റൈസ്”… മോദിയുടെ അരിയും പരിപ്പും തൃശൂരിൽ വേവില്ലെന്നു ടി.എൻ. പ്രതാപൻ എംപി

തൃശൂർ: ബിജെപി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന തൃശൂർ ലോക്സഭ മണ്ഡലത്തിൽ അരി വോട്ടാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. 29 രൂപയുടെ ഭാരത് റൈസ് ഇപ്പോഴും മണ്ഡലത്തിന്‍റെ പല ഭാഗങ്ങളിലും കിട്ടിയിട്ടില്ലെങ്കിലും പാർട്ടിഭേദമന്യേ വീട്ടമ്മമാർ ഈ അരികിട്ടിയാൽ കൊള്ളാം എന്ന് തുറന്നുപറയുന്നുണ്ട്. കേന്ദ്രത്തിന്‍റെ അരിയെന്ന ലേബലിൽ വിപണനവും പ്രചാരണവും നടത്തിയാണ് അരി വിറ്റഴിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഈ അരി ബിജെപിക്ക് നേട്ടമാകുമോ എന്ന ആശങ്ക യുഡിഎഫ്-എൽഡിഫ് പക്ഷങ്ങൾക്കുണ്ട്.എന്നാൽ അതുപുറത്തുകാണിക്കാതെ മോദിയുടെ അരിയും പരിപ്പും തൃശൂരിൽ വേവില്ല എന്ന ഡയലോഗുമായി ടി.എൻ. പ്രതാപൻ എംപി രംഗത്തെത്തി. അരി കൊടുത്ത് വോട്ടുനേടാൻ ഇത് തമിഴ്നാടല്ലെന്നാണ് എൽഡിഎഫും യുഡിഎഫും പറയുന്നത്. കേരളത്തിൽ നല്ലരീതിയിൽ നടന്നുപോകുന്ന പൊതുവിതരണ സമ്പ്രദായത്തെ അട്ടിമറിച്ച് കേന്ദ്രം നേരിട്ട് അരിവിതരണം ചെയ്യുന്നത് വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ട് ലക്ഷ്യം വച്ചുതന്നെയാണെന്ന് ഇരുകൂട്ടരും പറയുന്നു. എന്നാൽ തങ്ങൾ വോട്ട് ഉന്നംവെച്ചല്ല…

Read More

തൃപ്പൂണിത്തുറയിലെ പടക്കശേഖര കേന്ദ്രത്തിലെ സ്‌ഫോടനം ; ദുരന്തത്തിന്‍റെ ഞെട്ടൽ മാറാതെ നാട്ടുകാർ

തൃപ്പൂണിത്തുറ: രണ്ടു പേരുടെ മരണത്തിനിടയാക്കിയ ഉഗ്ര സ്ഫോടനം നടന്നതിന്‍റെ ഞെട്ടൽ മാറാതെ ചൂരക്കാട്ടെ നാട്ടുകാർ. സ്ഫോടനം നടന്ന പറമ്പിന്‍റെ സമീപമുള്ള വീടുകളിലെ താമസക്കാർക്ക് ജീവിതം സാധാരണ നിലയിലേയ്ക്കെത്തിക്കാൻ നാളുകൾ വേണ്ടി വരും. സ്ഫോടനത്തിന്‍റെ ശക്തമായ പ്രകമ്പനത്തിൽ വിണ്ടു കീറിയ ഭിത്തികളും തകർന്ന വാതിലുകളും ജനലുകളുമുള്ള വീടുകളിൽ ഇനി എന്ന് വാസമുറപ്പിക്കാൻ പറ്റുമെന്ന കാര്യത്തിൽ യാതൊരു നിശ്ചയവുമില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ രാത്രി ദുരിതബാധിതരായ വീട്ടുകാർ ബന്ധുക്കളുടെ വീടുകളിലും മറ്റുമായാണ് തങ്ങിയത്. നഗരസഭാധികൃതർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ താമസ സൗകര്യമൊരുക്കിയിരുന്നെങ്കിലും ഒന്ന് രണ്ട് വീട്ടുകാർ മാത്രമാണ് ആ സൗകര്യം പ്രയോജനപ്പെടുത്തിയത്. സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പരിസര പ്രദേശങ്ങളിലെ കുറച്ച് വീടുകൾ ഇന്നലെ വൃത്തിയാക്കിയിരുന്നു. തകർന്നു വീണ ജനാലച്ചില്ലുകളുടെയും സ്ഫടിക പാത്രങ്ങളുടെയും അവശിഷ്ങ്ങളായിരുന്നു കൂടുതലും. പക്ഷേ സ്ഫോടനം നടന്ന സ്ഥലത്തോട് തൊട്ട് ചേർന്നുള്ള വീടുകളിൽ ഇടിഞ്ഞു വീണു കിടക്കുന്ന കല്ലും…

Read More

വിദേശ സർവകലാശാലകൾ കേരളത്തിന് ഗുണകരം; മികച്ച വിദ്യാഭ്യാസത്തിന് കടൽ കടക്കേണ്ടിവരില്ലെന്ന് ഡോ. മോഹനൻ കുന്നുമ്മേൽ

തൃശൂർ: വിദേശ സർവകലാശാലകൾ കേരളത്തിലെ വിദ്യാർഥികൾക്ക് പ്രയോജനപ്രദമാണെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മേൽ. കേരളത്തിൽ വിദേശ സർവകലാശാല വരുന്നതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു കേരള സർവകലാശാലയുടെ താൽകാലിക വൈസ്ചാൻസലർ കൂടിയായ ഡോ. മോഹനൻ. വിദേശസർവകലാശാലകളിലൂടെ കൂടുതൽ മികച്ച വിദ്യാഭ്യാസം കുട്ടികൾക്കു ലഭിക്കും. കേരളത്തിൽ പ്രവേശനം കിട്ടാതെയാണ് ഏജന്‍റുമാർ മുഖാന്തിരം ലക്ഷങ്ങൾ ചെലവിട്ടു അന്യദിക്കുകളിൽ പോയി പഠിക്കുന്നത്. വിദ്യാർഥികളിൽ മത്സരസ്വഭാവമുണ്ടാകാൻ വിദേശ സർവകലാശാലകൾ സഹായിക്കും. അന്യദിക്കുകളിൽ പോയി പഠിക്കുന്നവർ പെട്രോൾ പന്പിലും ഹോട്ടലിലും കച്ചവട സ്ഥാപനങ്ങളിലും ജോലിചെയ്താണ് പഠനച്ചെലവു വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ രീതി മോശമായിട്ടില്ല അവർ അത്തരം രാജ്യങ്ങളിലേക്ക് പഠനത്തിന് പോകുന്നത്. പഠനത്തിന് ഒപ്പം തന്നെ ജോലികൾ ചെയ്യാൻ കേരളത്തിലും സാധിക്കുമെങ്കിലും ഇവിടെ അവരുടെ സ്റ്റാറ്റസ് അതിന് അനുവദിക്കുന്നില്ലെന്നും ഡോ.മോഹനൻ പറഞ്ഞു. വിദേശ സർവകലാശാലകൾ പ്രവർത്തിക്കുന്ന റഷ്യ, ചൈന അടക്കമുള്ള രാജ്യങ്ങളിൽ 90…

Read More