മദ്യപരിൽ മാത്രമല്ല ഫാറ്റി ലിവർ… ഭക്ഷണ ക്രമത്തിലൂടെ ഫാറ്റിലിവർ സാധ്യത കുറയ്ക്കാം

മദ്യപിക്കുന്നവരിൽ മാത്രമാണ് ഫാറ്റിലിവർ കാണുന്നതെന്ന് പലരും കരുതുന്നുണ്ട്. മദ്യപിക്കുന്നവരിലും മദ്യപിക്കുന്നതിനൊപ്പം കൊഴുപ്പ് കൂടിയ വസ്തുക്കളായ മാംസം, മുട്ട, നിലക്കടല, കാഷ്യൂനട്ട്, എണ്ണയിൽ വറുത്തത് തുടങ്ങിയവ കഴിക്കുന്നവരിലും ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൊഴുപ്പിന്‍റെ അംശം മദ്യത്തിന്‍റെ സാന്നിധ്യത്തിൽ പരമാവധി ആഗിരണം ചെയ്യപ്പെടുന്നു എന്നതാണു കാരണം. ഫാറ്റിലിവർ ഉള്ളവരിലും ഇത് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കും. ഇത്തരമാൾക്കാരിൽ ഫാറ്റിലിവറിനൊപ്പം ട്രൈ ഗ്ലിസറൈഡ്, എൽഡിഎൽ എന്ന ചീത്ത കൊളസ്ട്രോൾ എന്നിവയും വർധിച്ചുവരാം. മദ്യം കഴിക്കാത്തവരിലും ഇപ്പോൾ ഫാറ്റിലിവർ വർധിച്ചു കാണുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഫുഡ് സപ്ലിമെന്‍റുുകളും മരുന്നുകളുമുൾപ്പെടെ പ്രതിക്കൂട്ടിലാകും എന്ന കാര്യത്തിൽ സംശയമില്ല. ജനിതക തകരാറുകളും ചില ജനിതക തകരാറുകൾകൊണ്ടും ഫാറ്റിലിവർ സംഭവിക്കാം. വ്യായാമം തീരെ കുറവുള്ളവർക്കും അമിതമായി ഭക്ഷണം കഴിക്കുന്നവർക്കും ഹോട്ടൽ ഭക്ഷണം ശീലമാക്കിയവർക്കും പ്രഭാത ഭക്ഷണം കഴിക്കാത്തവർക്കും വളരെ വൈകി കഴിക്കുന്നവർക്കും…

Read More

ഹോ, എന്തൊരു ചൂടാണ്… കുട്ടികളെ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്; കുടിവെള്ളം എപ്പോഴും കൈയില്‍ കരുതണം

കൊച്ചി: വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ നിര്‍ദേശം. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും പ്രത്യേകം ശ്രദ്ധ ചെലുത്തണം. ധാരാളം വെള്ളം കുടിക്കണംനിര്‍ജലീകരണം തടയാന്‍ വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കൈയില്‍ കരുതണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതല്‍ സമയം ഏല്‍ക്കുന്നത് ഒഴിവാക്കണം. കുട്ടികള്‍ക്ക് വെയില്‍ കൂടുതലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്നു ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം അതാതു പഞ്ചായത്ത് അധികൃതരും അംഗനവാടി…

Read More

പ്ലാസ്റ്റിക് കവറില്‍ വെള്ളം നിറച്ചു തൂക്കിയിട്ടാല്‍ ഈച്ചകൾ ഒഴിയുമോ..? അനുഭവസ്ഥർ പറയുന്നത് ഇങ്ങനെ…

ഈച്ചകള്‍ എവിടെയും എപ്പോഴും ശല്യമാണ്. വീടിനുള്ളില്‍ എത്രയൊക്കെ ശുചിത്വം പാലിച്ചാലും പലയിടത്തും ഈച്ച ഒഴിയാറില്ല. അടുക്കള, ഡൈനിംഗ് ഹാള്‍ എന്നിവിടങ്ങളിൽ മാത്രമല്ല, സ്വീകരണമുറികളിലും കിടപ്പുമുറികളിലുംവരെ ഈച്ചകൾ എത്താറുണ്ട്. അതിഥികൾ വീട്ടിലെത്തുമ്പോള്‍ വീടിനകത്ത് ഈച്ചയെ കണ്ടാല്‍ വീട്ടുകാർക്കു തലകുനിക്കേണ്ടിവരും. ഈച്ചകളെ തടയാന്‍ പല മാര്‍ഗങ്ങളും തേടാറുണ്ടെങ്കിലും കെമിക്കല്‍ പ്രയോഗങ്ങളില്ലാതെ ഈച്ചകളെ തുരത്താന്‍ കഴിയുമെന്നു ചിലര്‍ അവകാശപ്പെടുന്നു. അത്തരത്തിൽ ഒന്നാണ് വീടിനുള്ളില്‍ ഒരു പ്ലാസ്റ്റിക് ബാഗില്‍ വെള്ളം നിറച്ച് അതില്‍ നാണയങ്ങളിട്ട് തൂക്കിയിടുന്നത്. ഇതുമൂലം ഈച്ചശല്യം അകലാറുണ്ടെന്ന് അനുഭവസ്ഥർ പറയുന്നുണ്ടെങ്കിലും ഏതുവിധമാണ് ഇത് പ്രവർത്തിക്കുന്നത് എന്നത് പലർക്കും അറിയില്ല. വെള്ളം നിറച്ച് നാണയമിട്ട പ്ലാസ്റ്റിക് ബാഗ് ഈച്ചയുടെ കാഴ്ചയെ കുഴപ്പത്തിലാക്കുകയും ഇതുമൂലം ഇച്ചകൾ അവിടെനിന്നു മറ്റേതെങ്കിലും ഭാഗത്തേക്കു പോകുകയുമാണ് ചെയ്യുന്നതെന്നാണ് ഇതിനു പ്രചാരം കൊടുക്കുന്നവർ പറയുന്നത്. ബാഗിനുള്ളിലേക്കു പ്രവേശിക്കുന്ന പ്രകാശം അതിനുള്ളിൽ ഇട്ടിരിക്കുന്ന നാണയത്തില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍ മറ്റൊരു പ്രാണിയുടെ…

Read More

തൈറോയ്ഡ് പ്രശ്നങ്ങളുള്ളവരുടെ ശ്രദ്ധയ്ക്ക്; പ്രധാനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതെന്നറിയാം…

ജീവിതശൈലീരോഗമായ തൈറോയ്ഡ് രോഗം, പ്രത്യേകിച്ചും ഹൈപ്പോതൈറോയ്ഡിസം ഇല്ലാത്തവരുടെ എണ്ണം ഇപ്പോൾ കുറഞ്ഞു വരികയാണ്. തൈറോയ്ഡ് രോഗമുള്ളവർക്കുള്ള ഏക സമാധാനം മരുന്ന് മാത്രമാണെന്നാണ് പലരുടേയും ധാരണ. എന്നാൽ മരുന്നെത്ര കഴിച്ചിട്ടും മരുന്നിന്‍റെ അളവ് കൂട്ടി കഴിക്കേണ്ടിവരുന്നതല്ലാതെ തൈറോയ്ഡ് രോഗങ്ങൾ പരിഹരിക്കപ്പെടുന്നില്ല. തൈറോയ്ഡ് രോഗത്തിലും ജീവിതശൈലിമാറ്റത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് മനസിലാക്കണം. ഒഴിവാക്കേണ്ട ഭക്ഷണംസോയാബീൻ, കാബേജ്, ബ്രോക്കോളി, കോളിഫ്ലവർ, മുള്ളങ്കി, മധുരക്കിഴങ്ങ്, നിലക്കടല, കോഫി, പാൽ, മദ്യം, പുകവലി, പഞ്ചസാര തുടങ്ങിയവ തൈറോയ്ഡ് രോഗികൾ ഒഴിവാക്കുകയാണ് വേണ്ടത്. ഉപയോഗിക്കാംനേർപ്പിച്ച നാരങ്ങാവെള്ളം, ശരിയായ മലശോധന ലഭിക്കുന്ന വിധമുള്ള ഭക്ഷണം, ബ്ലൂബെറി, സ്ട്രോബെറി, ഗ്രേപ്സ്, കിവി, ഓറഞ്ച്, ഇഞ്ചി, ആപ്പിൾ, മഞ്ഞൾ, വെളുത്തുള്ളി എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്. മത്സ്യവും മറ്റ് കടൽ വിഭവങ്ങളുമാണ് തൈറോയ്ഡ് രോഗങ്ങളുള്ളവർക്ക് ഏറ്റവും നല്ലത്. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും കടൽവിഭവങ്ങൾ കഴിക്കണം. കല്ലുപ്പ് തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. അയഡിൻ സന്പുഷ്ട…

Read More

അരി, ഗോതമ്പ്, കിഴങ്ങുവർഗ്ഗങ്ങൾ അമിതമായി കഴിക്കുന്നവരോണോ? ചുമ്മാതിരുന്നാലും കൊളസ്ട്രോൾ ഉണ്ടാവും…

അധികമായ വിശ്രമമുള്ളവർക്കും മെലിഞ്ഞിരിക്കുന്നവർക്കും അധ്വാനത്തിന് അനുസരിച്ചല്ലാത്ത അളവിൽ കലോറിമൂല്യം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവർക്കും കൊളസ്ട്രോൾ ഉണ്ടാകാം. അരി, ഗോതമ്പ്, കിഴങ്ങുവർഗ്ഗങ്ങൾ തുടങ്ങിയ ആഹാരം അമിതമായി കഴിക്കുന്നവർക്ക് കൊളസ്ട്രോൾ ഉണ്ടാകാതിരിക്കണമെങ്കിൽ വിശ്രമമെടുക്കുന്നതിനേക്കാൾ കൂടുതലായി അവർ അധ്വാനിക്കേണ്ടിവരും. കൊഴുപ്പും മധുരവും എണ്ണയും * കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണം പരമാവധി കുറച്ച് പയറുവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. * അവൊക്കാഡോ എന്ന ഫ്രൂട്ട് കഴിക്കുന്നവർക്ക് ചീത്ത കൊളസ്ട്രോൾ കുറയുകയും നല്ല കൊളസ്ട്രോൾ വർധിക്കുകയും ചെയ്യും. * ഓട്സും ബാർലിയും മറ്റു മുഴുധാന്യങ്ങളും കൊളസ്ട്രോൾ കുറയുവാൻ സഹായിക്കും. പുളിയുള്ള പഴങ്ങൾ* ആപ്പിൾ, മുന്തിരി, ഓറഞ്ച് പോലുള്ള പുളിയുള്ള പഴങ്ങൾ ധാരാളം കഴിക്കാവുന്നതാണ്. * നട്സ്, പിസ്ത, ബദാം, കാഷ്യൂനട്ട് പോലുള്ളവ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ്. എന്നാൽ അവയുടെ അളവ് നിയന്ത്രിച്ച് ഉപയോഗിക്കുകയും മദ്യത്തിനൊപ്പം ഉപയോഗിക്കാതിരിക്കുകയും വേണം. മദ്യവും…

Read More

ഉപ്പ് കുറയ്ക്കണമെങ്കിൽ ഇതൊന്നു ശീലിച്ചോളൂ… ബിപി ഉള്ളവർ രാത്രി ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്…

ശരീരത്തിന് ആവശ്യമായതിനേക്കാൾ കൂടുതൽ ഉപ്പ് ദിവസവും നമ്മൾ കഴിക്കുന്നുണ്ട്. ഇതിനാൽ വർധിക്കുന്ന സോഡിയം കാരണം രക്തസമ്മർദം കൂടുമെന്നതിനാൽ ഉപ്പിന്‍റെ ഉപയോഗം വളരെ നിയന്ത്രിക്കേണ്ടിവരും. * ഉപ്പ് കുറയ്ക്കണമെങ്കിൽ ബേക്കറി സാധനങ്ങളും അച്ചാറും ഉപ്പിലിട്ടവയും ഒഴിവാക്കിയേ മതിയാകൂ. സസ്യഭക്ഷണം ശീലമാക്കാം* മാംസാഹാരം പരമാവധി കുറയ്ക്കുന്നതും ബീഫ് ഒഴിവാക്കുന്നതും രക്തസമ്മർദം കുറയ്ക്കാൻ നല്ലതാണ്; പ്രത്യേകിച്ചും അമിതവണ്ണമുള്ളവർ. സസ്യഭുക്കായ ഒരാളിന് രക്താതിമർദവും ഹൃദയവുമായി ബന്ധപ്പെട്ട പല രോഗങ്ങളും ഒഴിവാക്കാനാകും. അതുകൊണ്ട്ഇത്തരം രോഗികൾ പരമാവധി സസ്യഭുക്കാകുന്നതാണ് നല്ലത്. പാൽക്കട്ടി ഉപയോഗിക്കുന്നവരിൽ* പാൽക്കട്ടി ഉപയോഗിക്കുന്നവരിലും അതിലുള്ള ടൈറാമിന്‍റെ സാന്നിധ്യംകൊണ്ട് ബിപി വർധിക്കാം. അമിത രക്തസമ്മർദം കുറയ്ക്കാംകരിക്കിൻവെള്ളം, പടവലങ്ങ, പേരയില, കുമ്പളങ്ങ, പഴങ്ങൾ, ഉണക്കമുന്തിരി, കോവയ്ക്ക, വാഴപ്പിണ്ടി, വാഴക്കൂമ്പ്, ഇലക്കറികൾ തുടങ്ങിയവയുടെ വിവിധ രീതിയിലുള്ള ഉപയോഗം അമിതരക്തസമ്മർദമുള്ളവർക്ക് നല്ലതാണ്. ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത്എന്നാൽ, ഉറക്കംപോലും തടസപ്പെടുന്ന വിധത്തിൽ വളരെ വൈകിയുള്ള രാത്രിഭക്ഷണം, അമിതഭക്ഷണം, എളുപ്പം ദഹിക്കാത്ത ഭക്ഷണം തുടങ്ങിയവ…

Read More

പ്രമേഹ അറിയിപ്പുകൾ അവഗണിക്കരുത്; സൂക്ഷിച്ചില്ലെങ്കിൽ പ്രമേഹം കാഴ്ചയെ കവരും…

  പ്രമേഹം, ബാധിച്ചിരിക്കുന്നു എന്ന് അറിയുന്നതു മുതൽ ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ട ആരോഗ്യ പ്രശ്നമാണിത്. രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നുനിൽക്കുന്നതിന്‍റെ ഭാഗമായി പ്രധാനമായി ഏറ്റവും കൂടുതൽ പേരിൽ കാണാൻ സാധ്യതയുള്ള അസ്വസ്ഥത വർധിച്ച ദാഹമായിരിക്കും. ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടി വരും. മൂത്രമൊഴിക്കാൻ പോകേണ്ടതായും വരും. കാഴ്ചയിൽ പ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങും.  ഇതൊടൊപ്പം ശരീരഭാരം കുറയാനും തുടങ്ങും. ധമനികൾക്കു നാശം സംഭവിക്കുന്നു  നിയന്ത്രണ വിധേയമല്ലാത്ത അവസ്ഥയിൽ രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നുനിൽക്കുന്നത് ധമനികളിൽ നാശം സംഭവിക്കുന്നതിനു കാരണമാകും. അതിന്‍റെ ഫലമായി മർമ പ്രധാനമായ അവയവങ്ങളിൽ ആവശ്യമായ അളവിൽ രക്തം എത്തുകയില്ല. ഈ പ്രക്രിയയുടെ ഫലമായി ഭാവിയിൽ ജീവനുതന്നെഭീഷണി ആകാവുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. പഞ്ചസാര നില പരിശോധിക്കണം   അതുകൊണ്ടുതന്നെ പ്രമേഹത്തിന്‍റെ അറിയിപ്പുകൾ ആയ അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ എത്രയും നേരത്തേ രക്തത്തിലെ പഞ്ചസാരയുടെ നില…

Read More

സ്ട്രോക്ക് പ്രയാസങ്ങൾ ഒഴിവാക്കം; ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി…

സ്‌ട്രോക്ക് കാരണം ആശയവിനിമയത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇതിനു നല്ല രീതിയിലുള്ള സ്പീച്ച് തെറാപ്പി ആവശ്യമാണ്. സ്ട്രോക്ക് പ്രയാസങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. * ആശയവിനിമയം നടത്താന്‍ നിരന്തരമായി അഭ്യസിക്കുക * ഉച്ചത്തില്‍ വായിക്കുക * പേരുകള്‍ ഗാനങ്ങള്‍ തുടങ്ങിയവ പലതവണ ആവര്‍ത്തിക്കുക * കാര്‍ഡുകള്‍ അല്ലെങ്കില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്. ഭക്ഷണം കഴിക്കുന്പോൾസ്‌ട്രോക്ക് രോഗികളില്‍ ഭക്ഷണം വിഴുങ്ങുന്നതിനു പ്രയാസം കാണാറുണ്ട്. ഇത് ആഹാരം ശ്വാസനാളത്തിലേക്ക് പോകാനും തന്മൂലം ആസ്പിരേഷന്‍ ന്യുമോണിയ വരുന്നതിനും സാധ്യതയുണ്ട്. ഇത് കുറയ്ക്കുന്നതിനായി ഭക്ഷണം ചെറിയ കഷണങ്ങളായി മുറിച്ചു കഴിക്കേണ്ടതും പാനീയങ്ങള്‍ കുറച്ചു കുറച്ചായി മൊത്തിക്കുടിക്കേണ്ടതുമാകുന്നു. സംസാരം ഒഴിവാക്കാം…* ഭക്ഷണം കഴിക്കുമ്പോള്‍ സംസാരം ഒഴിവാക്കുകയും മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതും ഒഴിവാക്കേണ്ടതാണ്. * കിടന്നു കൊണ്ട് ഭക്ഷണം കഴിക്കാന്‍പാടുള്ളതല്ല. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കുറവ്,ഓര്‍മക്കുറവ് സ്‌ട്രോക്ക് മൂലം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള…

Read More

സ്ട്രോക്ക് സാധ്യത കൂടുതലുള്ളവർ ആരൊക്കെ? സ്ട്രോക്ക് വന്നാൽ ഉടൻ എന്ത് ചെയ്യണം…

സ്‌ട്രോക്ക് ഒരു ജീവിതശൈലീരോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്‍റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. *അമിത രക്തസമ്മര്‍ദം ഉള്ളവരില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. * പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ അളവ് എന്നിവ ഉള്ളവരിലും സ്‌ട്രോക്ക് ഉണ്ടാകാം. * ഹാര്‍ട്ട് അറ്റാക്ക് വന്നവർ ‍, ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവർ‍, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്ട്രോക്ക് സാധ്യത വളരെ കൂടുതലാണ്. ചെറുപ്പക്കാരിലും… ഈയിടെയായി ചെറുപ്പക്കാരിലും സ്‌ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്. ഇതിന്‍റെ ഒരു പ്രധാന കാരണം ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്. * പുകവലിയാണ് ഇതില്‍ ഏറ്റവും പ്രധാന കാരണം.അമിതവണ്ണം, മാനസിക സമ്മർദം * അമിതവണ്ണം, രക്തസമ്മര്‍ദം, മാനസികസമ്മര്‍ദം എന്നിവയും ചെറുപ്പക്കാരില്‍ സ്‌ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്. * ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്ട്രോക്ക് സാധ്യത…

Read More

ഹൃദയാരോഗ്യവും ആഹാരവും; ഹൃദയാരോഗ്യം തകർക്കുന്ന ഇഷ്ടങ്ങൾ!

കഴിക്കുന്ന പല ആഹാര വിഭവങ്ങളും ഹൃദയത്തിന്‍റെ നല്ല ആരോഗ്യത്തിന് സഹായിക്കുന്നതാണോ അല്ലയോ എന്ന് കൂടുതൽ പേരും ആലോചിക്കാറില്ല.  പഞ്ചസാര, ഉപ്പ്,പൂരിത കൊഴുപ്പ്പൂരിത കൊഴുപ്പുകൾ, കൂടിയ അളവിലുള്ള പഞ്ചസാര, ഉപ്പ് എന്നിവ ഹൃദയത്തിന്‍റെ ആരോഗ്യം തകർക്കാൻ കാരണമായി മാറാവുന്നതാണ്. വറുത്തതും പൊരിച്ചതും ശീലമാക്കുന്നവരിൽ…വറുത്തതും പൊരിച്ചതും കൂടിയ അളവിൽ എണ്ണ ചേർത്ത വിഭവങ്ങളും മികച്ച ഹൃദയാരോഗ്യത്തിന് ഒട്ടും തന്നെ നല്ലതല്ല. കൂടിയ അളവിൽ പഞ്ചസാര കഴിക്കുന്നതും പ്രശ്നമാണ്. വറുത്തതും പൊരിച്ചതും കൂടുതൽ ഉപ്പ് ചേർത്തിട്ടുള്ളതുമായ ആഹാരം കഴിക്കുന്ന ശീലം ജനങ്ങളിൽ കൂടി വരികയാണ്. ഹൃദ്രോഗസാധ്യത വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളുമായി വളരെയടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നല്ല നിലയിലുള്ള ഹൃദയാരോഗ്യം സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അതു ശ്രദ്ധിക്കണം. ഉപ്പും രക്തസമ്മർദവുംതമ്മിൽകൂടിയ അളവിലുള്ള ഉപ്പ് ആഹാരത്തിലൂടെയോ അല്ലാതെയോ എത്തുന്നത് ശരീരത്തിൽ ജലാംശം കൂടുതൽ സമയം കെട്ടി നിൽക്കുന്നതിന് കാരണമാകും. അതായത്, ഉപ്പ് കൂടുതലായി ശരീരത്തിനകത്ത് ചെല്ലുമ്പോൾ…

Read More