നായ പണികൊടുത്തു, പള്ളിപ്പുലി അകത്തുമായി;  ഉഡുപ്പിയിൽ വളർത്തുനായയെ പിടിക്കാൻ വീട്ടിൽ കയറിയ പുള്ളിപ്പുലിയെ പൂട്ടി വീട്ടുകാർ…

ഉഡുപ്പി: വളർത്തുനായയെ പിടിക്കാൻ വീടിനകത്ത് കയറിയ പുള്ളിപ്പുലി കുടുങ്ങി. കർണാടകയിലെ ഉഡുപ്പി ബ്രഹ്‌മാവറിലാണു സംഭവം. ഒരു വീട്ടിലെ വളർത്തു നായയെ പിന്തുടർന്നെത്തിയതായിരുന്നു പുലി. നായ പ്രാണരക്ഷാർഥം വീടിനകത്തേക്കു കയറി. പിന്നാലെ പുലിയും. ഇതോടെ വീട്ടുകാർ മുറി പുറത്തു നിന്നു പൂട്ടി വനം വകുപ്പിൽ വിവരം അറിയിച്ചു.തുടർന്നു വനം വകുപ്പ് അധികൃതരെത്തി ഒന്നര മണിക്കൂർ പണിപ്പെട്ട് പുലിയെ കൂട്ടിൽ കയറ്റി. വൈദ്യ പരിശോധനയ്ക്കു ശേഷം പുലിയെ വനത്തിൽ വിട്ടു.

Read More

വര്‍ഗീയതയോടു വിട്ടുവീഴ്ചയില്ല! വിശ്വാസം സംരക്ഷിക്കും; ഇഡിയും സിബിഐയും ബിജെപി ഏജന്‍റുമാര്‍; സീതാറാം യെച്ചൂരി പറയുന്നു…

ജോര്‍ജ് കള്ളിവയലില്‍ ന്യൂഡൽഹി: വ്യക്തികളുടെ വിശ്വാസവും അതിനുള്ള അവകാശവും പൂര്‍ണമായി സംരക്ഷിക്കുന്നതില്‍ സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനകീയ പ്രശ്നങ്ങളില്‍നിന്നും കേരള സര്‍ക്കാരിന്‍റെ ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങളില്‍നിന്നും ശ്രദ്ധ തിരിച്ചു മുതലെടുപ്പു നടത്താനാണു കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നു ശബരിമലയുടെ പേരില്‍ അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് ദീപികയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ യെച്ചൂരി കുറ്റപ്പെടുത്തി. ബിജെപിയും കോണ്‍ഗ്രസും ഒരേ ഭാഷയാണു സംസാരിക്കുന്നതെന്നും എല്‍ഡിഎഫിനെ തകര്‍ക്കാനായി അവര്‍ ഒരുമിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി ആരോപിച്ചു. കോണ്‍ഗ്രസിന്‍റെ സഹായം കിട്ടിയെന്ന ഒ. രാജഗോപാലിന്‍റെ പ്രസ്താവനയോടെ സത്യം ജനം തിരിച്ചറിയും. മുമ്പും ബിജെപിയുമായി കോണ്‍ഗ്രസ് കച്ചവടം നടത്തിയിട്ടുണ്ട്. ബിജെപിക്കെതിരേയുള്ള സിപിഎമ്മിന്‍റെ നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. കേരളത്തില്‍ പുതുചരിത്രം കുറിച്ച് എല്‍ഡിഎഫ് ഭരണത്തില്‍ തുടരുമെന്നു തീര്‍ച്ചയാണ്. വര്‍ഗീയ ശക്തികളെ പ്രതിരോധിക്കാന്‍ ഇടതു ജനാധിപത്യ…

Read More

700 രൂപ മിനിമം കൂലി ! വെള്ളക്കാർഡ് ഉടമകൾക്ക് അഞ്ചു കിലോ അരി സൗജന്യം; യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ അറിയാം…

• വെള്ളക്കാർഡ് ഉടമകൾക്ക് അഞ്ചു കിലോ അരി സൗജന്യമായി നൽകും • അർഹരായവർക്കെല്ലാം പ്രയോറിറ്റി റേഷൻ കാർഡ് • ശബരിമലയിൽ നിയമനിർമാണം • പിഎസ്‌സിയുടെ സന്പൂർണ പരിഷ്കരണം നടപ്പിലാക്കാൻ നിയമം കൊണ്ടുവരും • ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കും, നിയമനത്തിന് കാലതാമസം വരുത്തുന്ന വകുപ്പുകൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ നിയമം നടപ്പിലാക്കും • കോവിഡിനെ തുടർന്ന് മരണമടഞ്ഞവർക്ക് ധനസഹായം നൽകും • കോവിഡ് ദുരന്ത നിവാരണ കമ്മീഷൻ രൂപീകരിക്കും • തൊഴിൽ രഹിതരായ ഒരു ലക്ഷം യൂവാക്കൾക്ക് 50 ശതമാനം ഇരുചക്ര വാഹന സബ്സിഡി • ഓട്ടോ, ടാക്സി തൊഴിലാളികൾക്ക് ഒറ്റത്തവണ 5000 രൂപ ലഭ്യമാക്കും • സൗജന്യ ചികിത്സ ലഭ്യമാക്കാൻ നോ ബിൽ ഹോസ്പിറ്റലുകൾ സ്ഥാപിക്കും • റബറിന് 250 രൂപയും നെല്ലിന് 30 രൂപയും നാളികേരത്തിന് 40 രൂപയും താങ്ങുവില നൽകും…

Read More

‘15 ലക്ഷം’ പോലെയല്ല എൽഡിഎഫിന്‍റെ പ്രകടനപത്രിക! വെറും വാഗ്ദാനമല്ല, നടപ്പാക്കാനുള്ളതാണ്‌; മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു…

സ്വന്തം ലേഖകൻ ചേലക്കര: പതിനഞ്ചു ലക്ഷം രൂപ എല്ലാവരുടെയും അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്നും പെട്രോൾ, ഡീസൽ വില കുറയ്ക്കുമെന്നുമെല്ലാം ചിലർ വാഗ്ദാനം നൽകിയതുപോലെയല്ല എൽഡിഎഫിന്‍റെ പ്രകടന പത്രികയെന്നു വെറും വാഗ്ദാനമല്ല, നടപ്പാക്കാനുള്ളതാണെന്നുംഎൽഡിഎഫിന്‍റെ പ്രകടന പത്രികയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.  എൽഡിഎഫ് പ്രകടന പത്രിക വെറും വാഗ്ദാനമല്ല, നടപ്പാക്കാനുള്ളതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോകമെങ്ങും കോവിഡ് മരണം അടക്കമുള്ള മരണങ്ങൾ വർധിച്ചുവരികയാണെങ്കിലും കേരളത്തിൽ മരണനിരക്ക് കുറഞ്ഞു. 2019ൽ കേരളത്തിൽ 2.65 ലക്ഷം പേരാണു മരിച്ചതെങ്കിൽ 2020 ൽ 2.34 ലക്ഷം പേരാണു മരിച്ചത്. 79,365 മരണം കുറഞ്ഞു. ആരോഗ്യ സംരക്ഷണ രംഗത്ത് അഭിമാനകരമായ നേട്ടമാണ്. അത്രയേറെ ജീവനുകൾ രക്ഷിക്കാനായി. കോവിഡിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി എല്ലാവർക്കും കഴിയുന്നത്ര വേഗത്തിൽ വാക്സിൻ ലഭ്യമാക്കും. കേരളത്തിൽ കോവിഡ് വ്യാപനം കുറയുകയാണെങ്കിലും അയൽസംസ്ഥാനങ്ങളിൽ കൂടുകയാണ്. അതിനാൽ കേരളത്തിലുള്ളവരും ജാഗ്രത പാലിക്കണം. സംസ്ഥാനങ്ങളുടെ അതിർത്തി അടയ്ക്കുന്നതു ശരിയല്ല.…

Read More

പ്രചാരണത്തിനിടയിൽ സ്ലാബ് തകർന്ന് സ്ഥാനാർഥി ഓടയിൽ വീണു; ഒപ്പം കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരും; ഒടുവില്‍…

തിരുവനന്തപുരം: പ്രചാരണത്തിനിടയിൽ സ്ലാബ് തകർന്ന് സ്ഥാനാർഥിക്കും പ്രവർത്തകർക്കും പരിക്ക്. ആറ്റിങ്ങൽ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഒ.എസ്.അബിക, കൂടെയുണ്ടായിരുന്ന പ്രവർത്തകരായ സുരേഷ്, ശിശുപാലൻ, ബാബു, വേലു, ശശി എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ പത്തോടെ കാരേറ്റ് ജംഗ്ഷനിലെ കടകളിൽ വോട്ട് അഭ്യർഥിക്കുന്നതിനിടയിൽ കടയിലേക്ക് കയറുന്ന ഓടയിലെ പഴക്കം ചെന്ന സ്ലാബ് തകർന്ന് സ്ഥാനാർഥി ഉൾപ്പെടെയുള്ളവർ ഓടയിൽ പതിക്കുയായിരുന്നു. ഉടൻ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Read More

അച്ഛന്റെ മകന്‍! അർഹമായ അഭിനന്ദനങ്ങൾ ലഭിക്കാതെ പോയ നേതാവ്; ചെന്നിത്തലയെക്കുറിച്ച് മകൻ രോഹിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഹരിപ്പാട്: അർഹമായ അഭിനന്ദനങ്ങൾ ലഭിക്കാതെ പോയ നേതാവാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് മകൻ രോഹിത്ത് ചെന്നിത്തല. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. ഇടത് പ്രൊഫൈലുകൾ നിരന്തരം ഉപയോഗിച്ച പരിഹാസങ്ങളും സൈബർ അക്രമങ്ങളും സംഘ ബ്രാന്‍റുമെല്ലാം ചെന്നിത്തലയുടെ അഭിനന്ദനങ്ങൾക്ക് കോട്ടം വരുത്താൻ കാരണമായി. പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തല ഇടപ്പെട്ട സമരങ്ങൾ, സർക്കാരിനെതിരായ ആരോപണങ്ങൾ, പ്രതിഷേധങ്ങൾ ഇവയെല്ലാം ഒരുപരിധിവരെ വിജയം കണ്ടവയാണെന്നും രോഹിത്ത് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം അര്‍ഹമായ അഭിനന്ദനങ്ങള്‍ ലഭിക്കാതെ പോയ നേതാവ് ഒരുപക്ഷെ ചെന്നിത്തല ആയിരിക്കും. ഇടത് പ്രൊഫൈലുകള്‍ അയാള്‍ക്ക് നേരെ നിരന്തരം ഉപയോഗിച്ച പരിഹാസങ്ങളും സൈബര്‍ അക്രമങ്ങളും സംഘ ബ്രാന്റുമെല്ലാം ഇതിന് കാരണമായെന്നിരിക്കാം. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തല ഇടപ്പെട്ട സമരങ്ങള്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ പ്രതിഷേധങ്ങള്‍ ഒരുപരിധിവരെ എല്ലാം വിജയം കണ്ടവയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സര്‍ക്കാര്‍ ദുരൂഹമായ നടത്തിയ ഓരോ…

Read More

യുഡിഎഫില്‍ സീറ്റ് തര്‍ക്കം! പ്രചാരണത്തിന് പോലീസ് ഇറങ്ങും; രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നു; സംരക്ഷണം ആവശ്യപ്പെട്ടാല്‍ നല്‍കുമെന്ന് പോലീസ്

സ്വന്തം ലേഖകന്‍ കോഴിക്കോട്: യുഡിഎഫില്‍ സീറ്റ് തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന എലത്തൂര്‍ മണ്ഡലത്തില്‍ പ്രചാരണരംഗത്ത് പോലീസ് ഇറങ്ങും. മണ്ഡലത്തില്‍ യുഡിഎഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും സ്ഥാനാര്‍ഥികളായി മൂന്നുപേര്‍ രംഗത്തെത്തിയതോടെയാണ് ക്രമസമാധനം തകരാതിരിക്കാന്‍ കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിക്കാന്‍ നീക്കം നടക്കുന്നത്. മണ്ഡലത്തിലെ യുഡിഎഫ് ഔദ്യോഗകി സ്ഥാനാര്‍ഥി എന്‍സികെയുടെ സുല്‍ഫിക്കര്‍ മയൂരിക്ക് പ്രചാരണത്തിനായി മണ്ഡലത്തില്‍ സജീവമാകാന്‍ ഇതുവരേയും സാധിച്ചിട്ടില്ല. പത്രികാ സമര്‍പ്പണത്തിനായി കളക്ടറേറ്റില്‍ എത്തി തിരിച്ചുപോവുന്നതിന് വരെ പോലീസ് സംരക്ഷണം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ഥി മണ്ഡലത്തില്‍ പ്രവേശിക്കുമ്പോള്‍ പ്രാദേശിക വികാരം എങ്ങനെയായിരിക്കുമെന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. മണ്ഡലത്തിലെ നിലവിലെ സ്ഥിതിഗതികള്‍ വിശദമായി നിരീക്ഷിക്കുകയും സ്ഥാനാര്‍ഥി എത്തിയാല്‍ ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധം ഉണ്ടാവാനുള്ള സാധ്യതയും സംസ്ഥാന-ജില്ലാ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയാണ്. അതേസമയം ഇതുവരേയും സ്ഥാനാര്‍ഥികളാരും സുരക്ഷ ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ക്രമസമാധാനം തകരാതിരിക്കാന്‍ കേന്ദ്രസേനകളേയും അനുവദിച്ചിട്ടുണ്ട്. എലത്തൂര്‍ മണ്ഡലത്തില്‍ പ്രശ്‌നസാധ്യത നിലനില്‍ക്കുന്നപക്ഷം…

Read More

കാലുമാറ്റക്കാർക്ക് വാരിക്കോരി സീറ്റു നൽകി ബിജെപി; പഴയകാല ബിജെപിക്കാർ വീട്ടിലിരുന്ന് പൊട്ടിക്കരയേണ്ട ഗതികേടില്‍;  പരിഹാസവുമായി മമത

കൊൽക്കത്ത: കാലുമാറി പാർട്ടിയിൽ ചേക്കേറിയവർക്ക് ബിജെപിയുടെ അന്തിമ സ്ഥാനാർഥിപ്പട്ടികയിലും മുന്തിയ പരിഗണന. കഴിഞ്ഞനാൾ പുറത്തുവിട്ട ലിസ്റ്റിൽ മറ്റു പാർട്ടികളിൽനിന്ന് എത്തിയ 20 പേർ ഇടംനേടി. സീറ്റിനായി കാത്തിരുന്ന പ്രവർത്തകരിൽ പലരും നിരാശ സഹിക്കാനാവാതെ പാർട്ടിവിട്ടു. പരസ്യ പ്രതിഷേധങ്ങൾ തുടരുകയുമാണ്. അതേസമയം, തൃണമൂൽ വിട്ടുപോയ വഞ്ചകർക്ക് തെരഞ്ഞെടുപ്പിൽ സീറ്റുകൾ കിട്ടുന്പോൾ പഴയകാല ബിജെപിക്കാർ വീട്ടിലിരുന്ന് പൊട്ടിക്കരയേണ്ട ഗതികേടിലാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പരിഹാസവുമായി രംഗത്തെത്തി. ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് മുകുൾ റോയ്, മകനും ഇക്കഴിഞ്ഞ നിയമസഭയിലെ തൃണമൂല പ്രതിനിധിയുമായ ശുഭ്രാംശു റോയ്, മഹിളാ മോർച്ച അധ്യക്ഷ അഗ്നിമത്ര പോൾ, സിനിമാ താരങ്ങളായ രുദ്രാനിൽ ഷോഘ്, ശ്രാബന്ധി ചതോപാധ്യായ, പാർണോ മിത്ര തുടങ്ങിയവർ ബിജെപിയുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മമതയുടെ തട്ടകമായ ഭവാനിപുരിലാണ് മുൻ തൃണൂലുകാരനായ ഷോഘ് മത്സരിക്കുന്നത്. വിദ്യാഭ്യാസമന്ത്രിയും മുതിർന്ന തൃണമൂൽ നേതാവുമായ പാർഥ ചാറ്റർജിക്ക് എതിരേ ശ്രാബന്ധി…

Read More

സത്യവാങ്മൂലം സാക്ഷി: കേസുകാര്യത്തില്‍ സുരേന്ദ്രന്‍ മുന്നില്‍; സ്വത്തുകാര്യത്തില്‍ പിന്നാക്കം; ലകങ്ങളുടെ സമ്പാദ്യവുമായി മറ്റ് സ്ഥാനാർഥികളുടെ വിവരങ്ങൾ ഇങ്ങനെ..

പത്തനംതിട്ട: സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ 248 കേസുകള്‍ നിലവിലുള്ളതായി സത്യവാങ്മൂലം. കോന്നി നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടു നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇവയിലേറെയും ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളുടേതാണ്. വിവിധ പോലീസ് സ്റ്റേഷനുകളിലെ എഫ്ഐആര്‍ നമ്പറുകളടക്കം സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്.നിയമവിരുദ്ധമായ സംഘംചേരല്‍, യാത്രാതടസം, പോലീസിനെ തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഏറെയും. കോവിഡ്കാലത്തു നടന്ന സമരങ്ങളുടെ പേരിലും കേസുകള്‍ ഉണ്ട്. കൈവശമുള്ള 7000 രൂപ ഉള്‍പ്പെടെ 3,73,00 രൂപയാണ് സുരേന്ദ്രന്റെ സമ്പാദ്യം. ഭാര്യയുടെ പേരില്‍ 1,47,798. 05 രൂപയുമുണ്ട്. കൈവശമുള്ള ഭൂമി, കൃഷിയിടം എന്നിവയുടെ എല്ലാം മൂല്യം സുരേന്ദ്രന്റേത് 2.85 ലക്ഷം രൂപയുടേതും ഭാര്യയുടേത് 32 ലക്ഷം രൂപയുടേതുമാണ്. സുരേന്ദ്രന്റെ പേരില്‍ 12 ലക്ഷം രൂപയുടെ ഭവന വായ്പാ ബാധ്യതയുമുണ്ട്. കേസുകളില്ല, വീണാ ജോര്‍ജിന് 20.95…

Read More

ചങ്ങനാശേരിയിൽ ട്രാക്‌ടറിൽ പിടിമുറുക്കി സ്ഥാനാർഥികൾ; ട്രാക്ടറിനായി നറുക്കെടുപ്പ്; ട്രാക്ടർ ഓടിക്കുന്ന കർഷകനിൽ പ്രതീക്ഷയുമായി ജോസഫ് വിഭാഗം

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന പത്ത് സീറ്റുകളിലും ഒരേ ചിഹ്നം ലഭിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി. ട്രാക്ടർ ഓടിക്കുന്ന കർഷകൻ, തെങ്ങിൻകൂട്ടം, ഫുട്ബോൾ എന്നി മൂന്നു ചിഹ്നങ്ങളാണു മുൻഗണനാ പ്രകാരം അപേക്ഷിച്ചിച്ചത്. ഇന്നലെ പി.ജെ. ജോസഫിന്‍റെ നേതൃത്വത്തിൽ നേതൃസമിതി ചേർന്നാണ് ട്രാക്ടർ ഓടിക്കുന്ന കർഷകൻ ഒന്നാമതായി കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീച്ചിരിക്കുന്നത്. അതേ സമയം ചങ്ങനാശേരിയിലെ ജോസഫ് വിഭാഗം സ്ഥാനാർഥി വി.ജെ. ലാലിക്ക് ട്രാക്്ടർ ചിഹ്നം ലഭിക്കണമെങ്കിൽ നറുക്കെടപ്പ് വേണ്ടി വരും ഇവിടുത്തെ ഐസിഎസ്പി സ്ഥാനാർഥി ബേബിച്ചൻ മുക്കാടൻ ട്രാക്്ടർ ചിഹ്നം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതാണ് നറുക്കെടുപ്പ് വേണ്ടിവന്നിരിക്കുന്നത്.ചങ്ങനാശേരി ഒഴികെ ബാക്കി മണ്ഡലങ്ങളിൽ ട്രാക്ടറിനായി ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല. ഇതിനാൽ മറ്റു സ്ഥലങ്ങളിൽ ട്രാക്്ടർ ചിഹ്നം ലഭിച്ചേക്കും.തദ്ദേശ തെരഞ്ഞെടുപ്പിൽ ചെണ്ടയായിരുന്നു ജോസഫിന് ലഭിച്ചത്. എന്നാൽ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ചെണ്ട ചിഹ്നം ഇല്ലാത്ത സാഹചര്യമുണ്ട്.…

Read More