പോസ്റ്റർ യുദ്ധം; സ്ഥാനാർഥി പട്ടിക അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇടതു-വലതു മുന്നണികളിൽ സ്ഥാനാർഥികളെച്ചൊല്ലിയുള്ള തർക്കം രൂക്ഷം

എം.ജെ. ശ്രീജിത്ത്തിരുവനന്തപുരം: സ്ഥാനാർഥി പട്ടിക അന്തിമ ഘട്ടത്തിലേക്ക് കടക്കുന്പോഴും ഇടതു-വലതു മുന്നണികളിൽ സ്ഥാനാർഥികളെച്ചൊല്ലിയുള്ള തർക്കം രൂക്ഷം. ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ നിർദേശിച്ച പല സ്ഥാനാർഥികൾക്കുമെതിരേ പ്രതിഷേധവും പോസ്റ്റർ യുദ്ധവും തുടരുന്നു. തർക്കം രൂക്ഷമായ പല മണ്ഡലങ്ങളിലും പ്രശ്നപരിഹാരത്തിന് നേതൃത്വം ഇടപെട്ടെങ്കിലും അണികൾ പിന്തിരിയാതെ പ്രതിഷേധവുമായി നിൽക്കുന്നത് മുന്നണികൾക്ക് വലിയ തലവേദനയായിരിക്കുകയാണ്. എൽഡിഎഫിൽ സിപിഎം മത്സരിക്കുന്ന കളമശേരിയ‌ിലും എൻസിപി മത്സരിക്കുന്ന എലത്തൂരിലും ഇന്ന് പുലർച്ചെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ യുഡിഎഫിന് തലവേദനയായി കഴക്കൂട്ടത്ത് കോൺഗ്രസ് പരിഗണിക്കുന്ന സ്ഥാനാർഥി എസ്.എസ് ലാലിനെതിരേയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അരുവിക്കരയിൽ സിപിഎം സംസ്ഥാന നേതൃത്വം നിർദേശിച്ച സ്ഥാനാർഥിക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം തുടരുകയാണ്. ചന്ദ്രൻപിള്ള മതിയെന്ന്സിഐടിയു നേതാവ് കെ. ചന്ദ്രൻപിള്ളയ്ക്ക് അനുകൂലമായാണ് കളമശേരി മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഏലൂരിലെ പാർട്ടി ഓഫീസിന് എതിർവശത്തും മുനിസിപ്പാലിറ്റി ഓഫീസിന് മുമ്പിലും കളമശേരി പാർട്ടി ഓഫീസിന് മുന്നിലുമാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.…

Read More

“പുതിയ കേരളം മോദിക്കൊപ്പം’; എൻഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ചു; നടൻ ദേവനും നടി രാധയും ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൻഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. “പുതിയ കേരളം മോദിക്കൊപ്പം’ എന്നതാണ് മുദ്രാവാക്യം. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ വച്ചാണ് മുദ്രാവാക്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.വിജയ് യാത്രയുടെ സമാപനവേദിയിൽ നടൻ ദേവൻ ബിജെപിയിൽ ചേർന്നു. കേരള പീപ്പിൾസ് എന്ന സ്വന്തം പാര്‍ട്ടിയെ ബിജെപിയിൽ ലയിപ്പിച്ചാണ് ദേവൻ സംഘടനയിലേക്ക് വരുന്നത്. പതിനേഴു വർഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന കേരള പീപ്പിൾസ് പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവൻ പറഞ്ഞു. ദേവനെ കൂടാതെ സംവിധായകൻ വിനു കിരിയത്ത്, യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷനുമായ പന്തളം പ്രഭാകരൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണൻ, നടി രാധ തുടങ്ങിയവരും ഞായറാഴ്ച…

Read More

സി.കെ.ജാനു വീണ്ടും എൻഡിഎയിൽ; ഇടത്-വലത് മുന്നണികള്‍ അവഗണിച്ചതിനാൽ വീണ്ടും എൻഡിഎയ്ക്കൊപ്പം ചേരുന്നുവെന്ന് ജാനു

തിരുവനന്തപുരം: ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവും ഗോത്ര മഹാസഭ ചെയർപേഴ്സണുമായ സി.കെ.ജാനു വീണ്ടും എൻഡിഎയ്ക്കൊപ്പം ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുന്ദ്രേൻ നയിച്ച വിജയ് യാത്രയുടെ സമാപന യോഗത്തിൽ ജാനുവും പങ്കെടുത്തു. ഇടത് വലത് മുന്നണികള്‍ അവഗണിച്ചതിനാലാണ് എൻഡിഎയിലേക്ക് മടങ്ങുന്നതെന്ന് അവർ പറഞ്ഞു. 2018 ഒക്ടോബറിലാണ് ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്ട്രീയസഭ എൻഡിഎ വിട്ടത്. ബിജെപിയുടെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ചാണു വിട്ടുപോക്കെന്നു ജാനു പറഞ്ഞിരുന്നു. എൻഡിഎ വിട്ട ജാനു ഇടതു മുന്നണിയുമായി അടുക്കാൻ ശ്രമിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തിയിരുന്നു.

Read More

സീറ്റില്ലാതൊരു മമതയുമില്ല; തൃണമൂൽ നേതാവ് സോണാലി ബിജെപിയിലേക്ക്; തന്‍റെ ജീവിതത്തിൽ ഇത്തരമൊരു ദിവസം വരുമെന്ന് കരുതിയില്ല

  കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളിൽ ഒരാൾ കൂടി ബിജെപിയിലേക്ക്. തൃണണൂൽ കോൺഗ്രസ് നേതാവും നാല് തവണ എംഎൽഎയായിരുന്ന സോണാലി ഗുഹയാണ് ബിജെപിയിൽ അംഗമാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതാണ് സോണാലി തൃണമൂലുമായി പിണങ്ങാൻ കാരണമായത്. ബിജെപിയിലേക്ക് പാർട്ടി ദേശീയ വൈസ് പ്രസിഡന്‍റ് മുകുൾ റോയി ക്ഷണിച്ചതായി സോണാലി പറഞ്ഞു. കോൽക്കത്ത ഹേസ്റ്റിംഗ്സിലെ ബിജെപി ആസ്ഥാനത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് പാർട്ടി അംഗത്വം സ്വീകരിക്കുമെന്നും സോണാലി അറിയിച്ചു. തന്‍റെ ജീവിതത്തിൽ ഇത്തരമൊരു ദിവസം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും എന്നാൽ തീരുമാനമെടുക്കാൻ നിർബന്ധിതയായെന്നും ബംഗാൾ നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കർ കൂടിയായ സോണാലി കൂട്ടിച്ചേർത്തു.

Read More

നാടൻ നേന്ത്രപ്പഴം കുറഞ്ഞവിലയിൽ ലണ്ടനിലിരുന്നും രുചിക്കാം! വിഷുവിന് കഴിക്കാൻ യൂറോപ്യൻ മലയാളികൾക്ക് പുതുക്കാടു നിന്നും നേന്ത്രപ്പഴം

പുതുക്കാട്: ഇന്ത്യയിൽ നിന്നും ആദ്യമായി യൂറോപ്പിലേക്ക് നേന്ത്രക്കായ കപ്പലിൽ കയറ്റി അയക്കുന്നു. ഇത്തവണ വിഷുവിന് നാടൻ നേന്ത്രപ്പഴം കുറഞ്ഞവിലയിൽ ലണ്ടനിലിരുന്നും രുചിക്കാമെന്ന പ്രതീക്ഷയിലാണ് യൂറോപ്യൻ മലയാളികൾ. പരീക്ഷണാടിസ്ഥാനത്തിൽ 10 ടണ്‍ നേന്ത്രക്കായയാണ് ലണ്ടൻ ഗേറ്റ് വേ തുറമുഖത്തിലേക്ക് കയറ്റി അയക്കുന്നത്. രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ നിർദേശപ്രകാരം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തിലാണ് കർഷകരെ കണ്ടെത്തിയതും നേന്ത്രവാഴ ഉൽപ്പാദനവും പരിപാലനവും വാഴക്കുളത്തെ പ്രോസസിംഗ് കന്പനിയിലേക്ക് കയറ്റി അയക്കുന്നതുംവരെയുള്ള പദ്ധതി പ്രാവർത്തികമാക്കിയത്. പുതുക്കാട് കാഞ്ഞൂപ്പാടം റോഡിൽ ജോബി ആലപ്പാട് എന്ന കർഷകനാണ് കേന്ദ്രസർക്കാർ സ്ഥാപനമായ ട്രിച്ചി എൻആർബിസി മാർഗനിർദേശപ്രകാരം നേന്ത്രവാഴ കൃഷി നടത്തിയത്. ആയിരത്തോളം വാഴകളാണ് ജൈവരീതിയിൽ കൃഷിചെയ്ത് ഇവിടെ വിളയിച്ചത്. 70 മുതൽ 80 ശതമാനം മൂപ്പെത്തിയ കായകളാണ് കയറ്റുമതിക്ക് ഉപയോഗിച്ചത്. വളരെ സൂഷ്മമായി പരിശോധിച്ചശേഷമാണ് ഇവ പ്രോസസിംഗ് യൂണിറ്റിലേക്ക് കയറ്റിവിടുന്നത്. പ്രോസസിംഗിനുശേഷം 13.5…

Read More

ജിയെ മാറ്റിയാൽ മണ്ഡലം തോൽക്കും, പാർട്ടിക്ക് തുടർഭരണം വേണ്ടേ..! ജി. സുധാകരനു സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പോസ്റ്റർ പ്രളയം

അന്പലപ്പുഴ: അന്പലപ്പുഴ മണ്ഡലത്തിൽ മന്ത്രി ജി. സുധാകരനു സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് വ്യാപക പോസ്റ്ററുകൾ. സ്ഥാനാർഥി പട്ടിക ചർച്ച ചെയ്യാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരാനിരിക്കെയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പുന്നപ്ര, പറവൂർ, കളർകോട് ഭാഗങ്ങളിലാണ് ജി. സുധാകരന് അനുകൂലമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇത്തരത്തിൽ പോസ്റ്ററുകൾ ഇറങ്ങിയത്. ജി. ഇല്ലാതെ എന്തുറപ്പ്, ജി. സുധാകരനു പകരം എസ്ഡിപിഐക്കാരൻ സലാമോ, ജിയെ മാറ്റിയാൽ മണ്ഡലം തോൽക്കും. പാർട്ടിക്ക് തുടർഭരണം വേണ്ടേ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തിന്‍റെ മതിലിലും പോസ്റ്റർ പതിച്ചിട്ടുണ്ട്. സുധാകരനു പകരം മണ്ഡലത്തിൽ സിപിഎം പരിഗണിക്കുന്ന സ്ഥാനാർഥിക്കെതിരെയും പോസ്റ്ററിൽ പരാമർശമുണ്ട്. ജി. സുധാകരനു പകരം എസ്ഡിപിഐക്കാരൻ സലാമോ എന്നാണ് പോസ്റ്ററിൽ ചോദിക്കുന്നത്. സംഭവം വിവാദമായതോടെ പോസ്റ്ററുകൾ നീക്കിയിട്ടുണ്ട്. അതേസമയം ആലപ്പുഴയിലെ പ്രധാന നേതാക്കളായ ജി. സുധാകരനും തോമസ് ഐസക്കിനും…

Read More

കുമ്മനവും സുരേന്ദ്രനും വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്! സുരേഷ് ഗോപിയെ തിരുവനന്തപുരത്തു മത്സരിപ്പിക്കണമെന്നു ജില്ലാ നേതൃത്വം

തിരുവനന്തപുരം : പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കുമ്മനം രാജശേഖരനും തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നു ബിജെപി കേന്ദ്ര നേതൃത്വം. കേന്ദ്ര നിർദേശത്തെ തുടർന്നു കുമ്മനത്തെ നേമത്തും സുരേന്ദ്രനെ കോന്നിയിലും വി.മുരളീധരനെ കഴക്കൂട്ടത്തും ഉൾപ്പെടുത്തി ജില്ലാ നേതൃത്വം കേരളത്തിലെ ചുമതല കൂടി വഹിക്കുന്ന കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷിയ്ക്കു പട്ടിക കൈമാറി. ഇന്നു തിരുവനന്തപുരത്തുള്ള കേന്ദ്ര മന്ത്രി അമിത്ഷായെ കൂടി ബോധ്യപ്പെടുത്തിയ ശേഷം പത്തിനു സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണു ഇന്നലെ ചേർന്ന ബിജെപി നേതാക്കളുടെ യോഗത്തിലെടുത്ത ധാരണ. കാട്ടാക്കടയിൽ പി.കെ.കൃഷ്ണദാസും വട്ടിയൂർക്കാവിൽ പാർട്ടി ജില്ലാ അധ്യക്ഷൻ വി.വി.രാജേഷും മത്സരിക്കും. സുരേഷ് ഗോപിയെ തിരുവനന്തപുരത്തു മത്സരിപ്പിക്കണമെന്നു ബിജെപി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തൃശൂർ പാർട്ടി കമ്മിറ്റി സുരേഷ് ഗോപിയെ തൃശൂരിൽ മത്സരിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒന്നാമനായി ഉൾപ്പെടുത്തിയാണു അവർ പട്ടിക നൽകിയിരിക്കുന്നത്. മെട്രോമാൻ ഇ. ശ്രീധരനെ തൃപ്പുണ്ണിത്തറയിലോ പാലക്കാട്ടോ മത്സരിപ്പിക്കാനാണ്…

Read More

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കും വനിതാ കമാൻഡോകൾ! വനിതാദിനത്തിൽ പോലീസ് സ്റ്റേഷനുകളുടെ ചുമതല വനിതാ ഓഫീസർക്ക്

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനമായ തിങ്കളാഴ്ച സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസർമാർ വഹിക്കും. ഈ ദിവസം കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം നിർവഹിക്കുന്നതും വനിതകളായ പോലീസ് ഉദ്യോഗസ്ഥരായിരിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശങ്ങൾ പുറപ്പെടുവിച്ചു.വനിതാ ഇൻസ്പെക്ടർമാരും സബ് ഇൻസ്പെക്ടർമാരും ഉള്ള സ്റ്റേഷനുകളിൽ അവർ ഈ ദിവസം സ്റ്റേഷന്‍റെ ചുമതല വഹിക്കും. സ്റ്റേഷനുകളിൽ ഒന്നിലധികം വനിതാ സബ് ഇൻസ്പെക്ടർമാർ ഉണ്ടെങ്കിൽ അവരുടെ സേവനം സമീപത്തെ മറ്റു സ്റ്റേഷനുകളിൽ ലഭ്യമാക്കും. വനിതാ ഓഫീസർമാർ ആവശ്യത്തിന് ഇല്ലാത്ത സ്ഥലങ്ങളിൽ വനിതകളായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരെയും സിവിൽ പോലീസ് ഓഫീസർമാരെയും നിയോഗിക്കാൻ ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കും. സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നിയന്ത്രണത്തിൽ അവർ പൊതുജനങ്ങളുമായി ഇടപഴകുകയും പരാതികളിൽ അന്വേഷണം നടത്തുകയും ചെയ്യും. കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളിൽ…

Read More

ജയരാജൻമാർക്ക് വിശ്രമം ? അതും മറ്റൊരു ചരിത്രം ! 30 വർഷം കണ്ണൂരിലെ ജയരാജത്രയങ്ങളിൽ ഒരാൾപോലുമില്ലാത്ത നിയമസഭ ഉണ്ടായിട്ടില്ല

സ്വന്തം ലേഖകൻ കണ്ണൂര്‍: 1991 മുതൽ 2021 വരെ 30 വർഷം കണ്ണൂരിലെ ജയരാജത്രയങ്ങളിൽ ഒരാൾപോലുമില്ലാത്ത നിയമസഭ ഉണ്ടായിട്ടില്ല. ഇ.പി. ജയരാജൻ, പി.ജയരാജൻ എന്നിവർ മൂന്നു തവണയും എം.വി.ജയരാജൻ രണ്ടു തവണയും നിയമസഭയിൽ എത്തിട്ടുണ്ട്. ജയരാജൻമാരിൽ മുതിർന്ന ഇ.പി. ജയരാജൻ കേന്ദ്രകമ്മിറ്റിയംഗവും പിണറായി മന്ത്രിസഭയിൽ രണ്ടാമനുമാണ്. പി.ജയരാജനാണെങ്കിൽ സംസ്ഥാന സമിതിയംഗവും കണ്ണൂർ ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു. എം.വി. ജയരാജൻ നിലവിൽ കണ്ണൂർ ജില്ലാസെക്രട്ടറിയാണ്. 1991 ലെ തെരഞ്ഞെടുപ്പിൽ അഴീക്കോടുനിന്ന് വിജയിച്ച് ഇ.പി. ജയരാജനാണ് ആദ്യമായി നിയമസഭയിൽ എത്തിയത്. 1996ൽ എം.വി. ജയരാജൻ എടക്കാടുനിന്ന് വിജയിച്ച് നിയമസഭയിലെത്തി. 2001 ൽ പി.ജയരാജനും എം.വി.ജയരാജനും ഒന്നിച്ച് നിയമസഭയിലെത്തി. പി.ജയരാജൻ കുത്തുപറന്പിൽനിന്നും എം.വി.ജയരാജൻ എടക്കാട് നിന്നുമാണ് മത്സരിച്ചത്. എന്നാൽ കോടതി വിധിയെ തുടർന്ന് എംഎൽഎ സ്ഥാനം നഷ്ടമായ പി.ജയരാജൻ 2005-ൽ നടന്ന ഉപതെരഞ്ഞെടുപ്പിലും 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കൂത്തുപറമ്പിൽനിന്ന് വിജയിച്ചു. 2011ലും…

Read More

ഇത് വിചിത്രമാണ്! സ്വപ്നയുടെ മൊഴി കസ്റ്റംസിന്‍റെ ഭീഷണിയുടെ ഭാഗമായി പുറത്തു വന്നത്; എം.എ. ബേബി പറയുന്നു…

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്പീക്കർക്കുമെതിരായ സ്വപ്ന സുരേഷിന്‍റെ മൊഴി പ്രലോഭനത്തിന്‍റെയും ഭീഷണിയുടെയും ഭാഗമായാണ് പുറത്തുവന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. മൊഴി കേന്ദ്ര അന്വേഷണ ഏജൻസികൾ ഭീഷണപ്പെടുത്തി പറയിച്ചതാണെന്ന് വ്യക്തമാണ്. 32 ദിവസം എൻഫോഴ്സ്മെന്‍റും കസ്റ്റംസും എൻഐഎയും സ്വപ്നയെ മാറിമാറി ചോദ്യം ചെയ്തിട്ടും പുറത്തു വരാത്തൊരു മൊഴി ഇപ്പോൾ പുറത്തു വന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കസ്റ്റംസ് മേഖല ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്‍റെ മൊഴി തെളിയിക്കാനുള്ള പൂർണമായ ഉത്തരവാദിത്തം സ്വപ്നയ്ക്ക് മാത്രമാണെന്നാണ് കസ്റ്റംസ് സത്യവാങ്മൂലത്തിൽ പറയുന്നത്. ഇത് വിചിത്രമാണ്. ഈ കെട്ടുകഥകൾക്കൊണ്ടൊന്നും പിണറായി വിജയനെയും എൽഡിഎഫിനെയും തകർക്കാനുകുമെന്ന് ആരും കരുതേണ്ട. ഭരണക്കാരുടെ രാഷ്ട്രീയ ഇഷ്ടങ്ങളല്ല ഭരണഘടന ഉറപ്പാക്കുന്ന ചുമതലകളാണ് കേന്ദ്ര ഏജൻസികൾ നിർവഹിക്കേണ്ടതെന്നും ബേബി പറഞ്ഞു.

Read More