60 ലക്ഷത്തിന്‍റെ സ്വർണവുമായി കണ്ണൂർ സ്വദേശി കസ്റ്റംസ് പിടിയിൽ;പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഗുളിക മാതൃകയിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു സ്വർണം പിടികൂടി. കണ്ണൂർ സ്വദേശി സുലൈമാനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ഞായറാഴ്ച രാത്രി റിയാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിലെത്തിയതായിരുന്നു സുലൈമാൻ. 59,66,040 രൂപ വരുന്ന 996 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. എയർ ഇന്‍റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളിക മാതൃകയിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടുമ്പോൾ 1069 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 996 ഗ്രാം സ്വർണമാണ് ലഭിച്ചത്. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണർ വി.ബി. സുബ്രമണ്യൻ സൂപ്രണ്ട് എസ്. ബാബു, ഇൻസ്പെക്ടർമാരായ ഷെമ്മി ജോസഫ്, ടി.കെ. രാധാകൃഷ്ണൻ, രാജശേഖർ റെഡ്ഡി, ഹെഡ് ഹവിൽദാർ വത്സല, ഹവിൽദാർ ബോബിൻ, സ്റ്റാഫ് പ്രീഷ, ലിനേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തി സ്വർണം…

Read More

20 സീറ്റിലും വിജയം ലക്ഷ്യമിട്ട് യുഡിഎഫ്; കലഹവും വിവാദവും പാടില്ല

എം. സുരേഷ്ബാബു തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരായ ജനവികാരം പരമാവധി പ്രയോജനപ്പെടുത്തി വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 20 സീറ്റിലും മികച്ച വിജയം നേടാൻ യുഡിഎഫ്. ഘടകക്ഷികളുടെയടക്കം എല്ലാ സീറ്റുകളിലും ശക്തരായ സ്ഥാനാർഥികളെ മത്സരിപ്പിക്കും. ഇതുസംബന്ധിച്ച് ഉന്നത കോണ്‍ഗ്രസ് നേതാക്കൾ വിവിധ തലങ്ങളിൽ അനൗപചാരിക ചർച്ചകൾ തുടങ്ങി. ഘടകകക്ഷികളുമായുള്ള സീറ്റ് ചർച്ചകൾ കലഹങ്ങളില്ലാതെ തീർക്കണമെന്നാണ് കോൺഗ്രസിന്‍റെ സംസ്ഥാന നേതാക്കൾക്കു ലഭിച്ചിരിക്കുന്ന നിർദേശം. സംസ്ഥാനത്തെ നേതാക്കൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാതെ നോക്കണമെന്നും നിർദേശമുണ്ട്. പ്രതിപക്ഷ നേതാവുമായും കെപിസിസി പ്രസിഡന്‍റുമായും ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ഭാരവാഹി താരിഖ് അൻവർ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളോടും മുതിർന്ന നേതാക്കൾ മനസ് തുറന്നു. സിറ്റിംഗ് സീറ്റുകളിൽ മത്സരിക്കാൻ വിമുഖത അറിയിക്കുന്നവർക്ക് പകരം മികച്ച സ്ഥാനാർഥികളെ കണ്ടെത്തി മുൻകൂട്ടി കളത്തിലിറക്കണമെന്നാണ് പൊതുവെയുള്ള അഭിപ്രായം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 19…

Read More

നവകേരള സദസ്സിലേക്ക് ആളുകളെ എത്തിക്കാൻ സ്വകാര്യ ബസുകൾ സൗജന്യ സർവീസ് നടത്തണം; പ്രതിഷേധിച്ച് ബസ് ഉടമകൾ

നവകേരളാ സദസ്സിന് ആളുകളെ പങ്കെടുപ്പിക്കുന്നതിനു സ്വകാര്യ ബസ്സുകൾ സൗജന്യ സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ടതായി ബസ് ഉടമകളുടെ അസോസിയേഷൻ. സംഘടനയുടെ മലപ്പുറം ജില്ല വൈസ് പ്രസിഡന്‍റ് മോട്ടോർ വാഹന വകുപ്പിനെതിരെ പരാതി നൽകി. നവകേരള സദസിലേക്ക് ആളുകളെ കൊണ്ടു വരുന്നതിനും തിരികെ കൊ പോകുന്നതിനും സ്വകാര്യ ബസുകൾ സൗജന്യമായി വിട്ടു നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മലപ്പുറത്ത് ഈ മാസം 27 മുതൽ 30 വരെയാണ് നവകേരള സദസ് നടക്കുന്നത്. നാല് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന നവകേരള സദസിന് ആളുകളെ കൊണ്ചു വരാൻ ബസ് വിട്ടു നൽകിയാൽ പതിനായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെ നഷ്ടം വരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊലീസിനായി ഓടിയ പണം ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് ബസുടമകള്‍ പറയുന്നു. എന്നാൽ ആരോപണം മോട്ടോർ വാഹനവകുപ്പ് തള്ളി. ഇത്തരത്തിലുള്ള ആവശ്യവുമായി ബസുടമകളെ സമീപിച്ചിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.…

Read More

സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചു; 12-ാം ക്ലാസുകാരന്‍റെ വിരൽ മുറിച്ച് മാറ്റി

12-ാം ക്ലാസുകാരനെ പൂർവ വിദ്യാർത്ഥി അതിക്രൂരമായി മർദിച്ചു. പിന്നാലെ കുട്ടിയുടെ വിരൽ അറുത്തുമാറ്റി. കൂടെ പഠിക്കുന്ന പെൺകുട്ടിയോട് സംസാരിച്ചതിനാണ് പൂർവ വിദ്യാർഥിയുടെ ക്രൂരത. ഡൽഹിയിലെ ദ്വാരക സൗത്തിലാണ് സംഭവം. സംഭവത്തൽ പരിക്കേറ്റ വിദ്യാർഥി ആരോടും ഇതിനെ കുറിച്ച് പറഞ്ഞില്ല. ചെയിൻ നന്നാക്കുന്നതിനിടെ സൈക്കിളിന്‍റെ വീലിൽ കുടുങ്ങി വിരൽ നഷ്ടപ്പെട്ടെന്നാണ് മാതാപിതാക്കളോടും മറ്റുള്ളവരോടും കുട്ടി പറഞ്ഞത്. എന്നാൽ പിറ്റേ ദിവസം കുട്ടി മാതാപിതാക്കളോട് നടന്ന കാര്യം പറഞ്ഞു. പിന്നീട് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പ്രതിയായ പൂർവ വിദ്യാർഥി സ്കൂളിന് പുറത്തെത്തുകയും 12-ാം ക്ലാസുകാരനെ സൗഹൃദം നടിച്ച് ഒരു പാർക്കിലേക്ക് കൂട്ടികൊണ്ട് പോവുകയും ചെയ്തു. ഇരുവരും നേരത്തെ പരിചയമുള്ളതിനാൽ വിദ്യാർഥിക്ക് സംശയമൊന്നും തോന്നിയില്ല. പാർക്കിൽ വെച്ച് ട്യൂഷൻ സെന്‍ററിൽ കൂടെ പഠിക്കുന്ന പെൺകുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. കല്ലുകൊണ്ട് കുട്ടിയെ അതി ക്രൂരമായി…

Read More

ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകള്‍ക്ക് വെടിയേറ്റു;നില അതീവ ഗുരുതരം

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഖേര ഖുർദ് ഗ്രാമത്തിൽ രണ്ട് സ്ത്രീകൾക്ക് വെടിയേറ്റു. ഇരുവർക്കും ഗുരുതരമായി പരുക്കേൽക്കേറ്റു. പരിക്കേറ്റ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില അതീവ ഗുരുതരമാണ്. ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകൾക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. സ്ത്രീകളുടെ കുടുംബവുമായി ബന്ധപ്പെട്ട് ചില സ്വത്ത് തര്‍ക്കങ്ങള്‍ നില നിന്നിരുന്നു അതാകാം ആക്രമണ കാരണമെന്ന് പോലീസ് സംശയിക്കുന്നു. അന്വേഷണം പുരോഗമിക്കുന്നു. എന്നാൽ സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Read More

അനന്തപുരം പദ്‌മനാഭസ്വാമി ക്ഷേത്രക്കുളത്തിൽ മുതലയെ കണ്ടെത്തി; വാർത്ത പങ്കുവെച്ച് കെ.സുരേന്ദ്രൻ

അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ കുളത്തിൽ മുതലയെ കണ്ടെത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മുതലയെ കണ്ട വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചു.വീഡിയോ ഉൾപ്പെടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചത്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം. മഞ്ചേശ്വരം മണ്ഡലത്തിലെ അനന്തപുരം മഹാവിഷ്ണു ക്ഷേത്രം പലനിലയ്ക്കും ചരിത്രത്തിൽ ഇടം പിടിച്ച മഹാക്ഷേത്രമാണ്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായുള്ള അതിന്‍റെ ബന്ധം അനാദികാലം മുതൽ പറഞ്ഞുകേൾക്കുന്നതാണ്. ക്ഷേത്രക്കുളത്തിലെ നിത്യസാന്നിധ്യമായിരുന്ന ബബിയ എന്നുവിളിക്കുന്ന മുതല ഭക്തർക്കെന്നുമൊരു വിസ്മയമായിരുന്നു. ബബിയ മരണപ്പെട്ടപ്പോഴും അത് വലിയ വാർത്തയായിരുന്നു. ഇന്നിപ്പോൾ പുതിയൊരു മുതല ക്ഷേത്രക്കുളത്തിൽ പൊടുന്നനെ കാണാനായതും മറ്റൊരുവിസ്മയം …. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

കുസാറ്റിൽ വീണ്ടും സംഘർഷം; നാല് കെഎസ്‌യു പ്രവർത്തകർക്ക് പരിക്ക്

കളമശേരി: കുസാറ്റിലെ സഹാറ ഹോസ്റ്റലിലുണ്ടായ സംഘർഷത്തിൽ നാല് കെഎസ് യു പ്രവർത്തകർക്ക് പരുക്കേറ്റു. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് സംഘർഷമുണ്ടായത്. യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ ആഹ്ലാദ പ്രകടനമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. തെരഞ്ഞെടുപ്പിൽ സഹാറ ഹോസ്റ്റലിൽനിന്നുള്ള രണ്ട് കെഎസ്‌യുക്കാർ വിജയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തിയത് എസ്എഫ്ഐ പ്രവർത്തകർ ചോദ്യംചെയ്യുകയും ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഒരു വിദ്യാർഥിയുടെ കണ്ണിന് സാരമായ പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ 14 പേർക്കെതിരേ പോലീസ് വധശ്രമം, മാരകായുധങ്ങൾക്കൊണ്ട് പരുക്കേൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞുവെന്നും വൈകാതെ കസ്റ്റഡിയിലെടുക്കുമെന്നും കളമശേരി പോലീസ് അറിയിച്ചു. യൂണിയൻ തെരഞ്ഞെടുപ്പിൽ 15 സീറ്റിൽ 13 സീറ്റ് എസ്എഫ്ഐ നേടി. അതേസമയം കെഎസ്‌യു – എസ്എഫ്ഐ സംഘർഷത്തിന് മുൻപ് രാത്രി പത്തോടെ എംഎസ്എഫ് പ്രവർത്തകരുമായും കെഎസ്‌യു പ്രവർത്തകർ വാക്കേറ്റം…

Read More

11കാരിയെ ക്രൂരമായി ബലാത്സംഗംചെയ്തു; പ്രധാനാധ്യാപകനുൾപ്പെടെ അറസ്റ്റിൽ

ഭുവനേശ്വർ: ഒഡീഷയിലെ സർക്കാർ സ്കൂളിൽ ആദിവാസി വിദ്യാർഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ പ്രധാന അധ്യാപകൻ ഉൾപ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നബരംഗ്പുർ ജില്ലയിലാണ് സംഭവം. 11കാരിയായ കുട്ടിയാണ് പീഡനത്തിന് ഇരയായത്. ആറാം ക്ലാസ് വിദ്യാർഥിനിയായ കുട്ടി ശുചിമുറിയിൽ പോയ സമയം പിന്നാലെയെത്തിയ അധ്യാപകർ ശുചിമുറിയുടെ വാതിൽ ബലമായി തുറന്ന് അകത്തു പ്രവേശിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി മാതാപിതാക്കളോട് നടന്ന കാര്യങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ പീഡനം നടന്നതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Read More

ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . “എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു! ഈ പ്രത്യേക ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ആരോഗ്യവും നൽകട്ടെ.” എന്ന് എക്സിൽ അദ്ദേഹം കുറിച്ചു.  देश के अपने सभी परिवारजनों को दीपावली की ढेरों शुभकामनाएं। Wishing everyone a Happy Diwali! May this special festival bring joy, prosperity and wonderful health to everyone’s lives. — Narendra Modi (@narendramodi) November 12, 2023 ദീപാവലി വിളക്കുകളുടെ ഉത്സവം  എന്നും അറിയപ്പെടുന്നു. ഇത് ഇരുട്ടിന്‍റെ മേൽ വെളിച്ചത്തിന്‍റെയും തിന്മയുടെ മേൽ നന്മയുടെയും വിജയത്തിന്‍റെയും പ്രതീകമാണ്.  ‘ദീപോത്സവ് 2023’ൽ 22.23 ലക്ഷത്തിലധികം വിളക്കുകൾ കത്തിച്ച് അയോധ്യ പുതിയ ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ചു. കഴിഞ്ഞ വർഷം ദീപാവലി…

Read More

തൊഴിലുറപ്പ് സോഷ്യല്‍ ഓഡിറ്റ്; കേരളം ഒന്നാം സ്ഥാനത്ത്; എം ബി രാജേഷ്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ രാജ്യത്ത് വീണ്ടും കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന് മന്ത്രി എംബി രാജേഷ്. ബാക്കി എല്ലാ സംസ്ഥാനങ്ങളെയും പിന്നിലാക്കിയാണ് ഈ നേട്ടം കേരളം സ്വന്തമാക്കിയതെന്ന് എംബി രാജേഷ് പറഞ്ഞു. സമ്പൂർണ സോഷ്യൽ ഓഡിറ്റ് സംസ്ഥാനമായി കേരളം ഉടനെ മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം… ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിൽ രാജ്യത്ത് വീണ്ടും കേരളം ഒന്നാം സ്ഥാനത്തിയ വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. മറ്റ് എല്ലാ സംസ്ഥാനങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം കേരളം സ്വന്തമാക്കിയത്. 2023-24 സാമ്പത്തിക വർഷത്തെ ആദ്യ ആറു മാസത്തെ സോഷ്യൽ ഓഡിറ്റ് സംബന്ധിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്ക് അനുസരിച്ച്, കേരളം 99.5 % പഞ്ചായത്തുകളുടെയും സോഷ്യൽ ഓഡിറ്റ് ഗ്രാമസഭകളും പബ്ലിക് ഹിയറിംഗുകളും…

Read More