പാനി പൂരി കഴിച്ച് ഭക്ഷ്യവിഷബാധ; സ്ത്രീകളും കുട്ടികളുമടക്കം 50 പേർക്ക് ഛർദിലും വയറിളക്കവും

 വഴിയോരത്ത് നിന്ന് പാനി പൂരി കഴിച്ചതിനെ തുടർന്ന് കുട്ടികൾക്കും സ്ത്രീകൾക്കും ഭക്ഷ്യവിഷബാധ. ജാർഖണ്ഡിലെ കോഡെർമ ജില്ലയിലാണ് സംഭവം.  ഇന്നലെ വൈകുന്നേരം ലോകായ് പഞ്ചായത്തിന് കീഴിലുള്ള ഗോസൈൻ തോലയിലെ ഒരു തെരുവ് കച്ചവടക്കാരന്‍റെ പക്കൽ നിന്ന് പാനിപൂരി കഴിച്ച് 40 ഓളം കുട്ടികളും 10 സ്ത്രീകളും ഭക്ഷ്യവിഷബാധയേറ്റതായി അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.  പാനി പൂരി കഴിച്ചതിന് ശേഷം കുട്ടികൾക്കും സ്ത്രീകൾക്കും ഛർദ്ദി, വയറിളക്കം തുടങ്ങിയവ ഉണ്ടായിരുന്നു. കൂടാതെ ബാക്ടീരിയ അണുബാധ ഉണ്ടെന്ന് കണ്ടെത്തി അവരെ കോഡെർമയിലെ സദർ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ കഴിഞ്ഞ 24 മണിക്കൂർ ഇവർ നിരീക്ഷണത്തിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.  ആശുപത്രിയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിൽപ്പനക്കാരന്‍റെ ബാക്കിയുള്ള ഭക്ഷണ സാധനങ്ങൾ കണ്ടുകെട്ടിയിട്ടുണ്ടെന്നും സാമ്പിളുകൾ പരിശോധനയ്ക്കായി റാഞ്ചിയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.        

Read More

മലദ്വാരത്തിലൂടെയുള്ള ഗോൾഡ് കടത്ത് കൂടുന്നു; കണ്ണൂർ വിമാനത്താവളത്തിൽ ഹംസയിൽനിന്ന് പിടിച്ചെടുത്തത് 46 ലക്ഷത്തിന്‍റെ സ്വർണം

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. 46 ലക്ഷം രൂപ വരുന്ന 753 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇന്നു പുലർച്ചെ ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശി ഹംസ ആഷിഖിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഗുളിക മാതൃകയിലാക്കി മല ദ്വാരത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു. ഗുളിക മാതൃകയിലാക്കിയ സ്വർണം 862 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വേർതിരിച്ചെടുത്തു.  

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡി വീണ്ടും ട്രാക്കിലേക്ക്; എംഎൽഎ എ.സി. മൊയ്തീനു വീണ്ടും നോട്ടീസ് നൽകും

തൃശൂർ: കുന്നംകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേള കഴിഞ്ഞ് താരങ്ങൾ ട്രാക്ക് വിട്ടതോടെ കരുവന്നൂർ കേസിന്‍റെ അന്വേഷണവുമായി ഇഡി വീണ്ടും ട്രാക്കിലേക്ക്. കരുവന്നൂർ ബാങ്ക് തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് കുന്നംകുളം എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ എ.സി. മൊയ്തീന് ഇഡി വീണ്ടും നോട്ടീസ് നൽകും. സംസ്ഥാന സ്കൂൾ കായികമേള നടന്ന കുന്നംകുളത്തെ എംഎൽഎ ആയതിനാൽ കരുവന്നൂർ കേസിന്‍റെ അന്വേഷണത്തിൽനിന്ന് മേള കഴിയുംവരെ മൊയ്തീനെ ഇഡി ഒഴിവാക്കിയിരിക്കുകയായിരുന്നു. സംസ്ഥാന സ്കൂൾ കായികയുടെ മുഖ്യ സംഘാടകനായിരുന്നു മൊയ്തീൻ. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് മൊയ്തീനെ ഇഡി നേരത്തെ കൊച്ചി ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. മൊയ്തീൻ നൽകിയ പല മറുപടികളും തൃപ്തികരമല്ലാത്തതിനാലും കൂടുതൽ വിശദീകരണം ആവശ്യമുള്ളതിനാലും കൂടുതൽ രേഖകൾ ഹാജരാക്കേണ്ടതിനാലും മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ഇഡി സൂചന നൽകിയിരുന്നു. പി.ആർ. അരവിന്ദാക്ഷൻ…

Read More

കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചുകയറിയ സംഭവം; ഡ്രൈവറുടെ പിഴവെന്ന് അന്വേഷണ റിപ്പോർട്ട്

കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിയന്ത്രണംവിട്ട പോലീസ് ജീപ്പ് പെട്രോൾ പന്പിലേക്ക് ഇടിച്ചു കയറി ഇന്ധനം നിറച്ചുകൊണ്ടിരുന്ന കാറിലിടിച്ചത് ഡ്രൈവറു‌ടെ പിഴവെന്ന് അന്വേഷണ റിപ്പോർട്ട്. ജീപ്പിന് മെക്കാനിക്കൽ തകരാറുകൾ ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹനവകുപ്പിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിനുശേഷമാണ് ജീപ്പിന്‍റെ ജോയിന്‍റ് പൊട്ടിയതെന്ന് എംവിഐ റിപ്പോർട്ട് നൽകി. രണ്ടു ദിവസത്തെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് സാങ്കേതിക തകരാറൊന്നും ഇല്ലെന്ന് കണ്ടെത്തിയത്. അപകടം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത്കുമാർ ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മോട്ടോർവാഹന വകുപ്പ് അന്വേഷണം നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച 6.45നായിരുന്നു അപകടം നടന്നത്. കണ്ണൂർ എആർ ക്യാന്പിലെ മെസിൽ സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്ന ജീപ്പായിരുന്നു അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന കന്പിൽ സ്വദേശി കരുണാകരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന മെഷീനും തകർന്നിരുന്നു. സംഭവസമയത്ത് പന്പിൽ കൂടുതൽ വാഹനങ്ങളില്ലാത്തതും ഇ‌ടിയുടെ…

Read More

ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം വിജയകരം; ക്രൂ മൊഡ്യൂള്‍ സുരക്ഷിതമായി കടലില്‍ ഇറക്കി

ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്‍റെ ഭാഗമായ ക്രൂ എസ്കേപ് സിസ്റ്റത്തിന്‍റെ പരീക്ഷണ വിക്ഷേപണം വിജയകരം. ക്രൂ മൊഡ്യൂള്‍ സുരക്ഷിതമായി കടലില്‍ ഇറക്കി. ഒമ്പത് മിനിറ്റ് 51 സെക്കന്‍റ് കൊണ്ടാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. രാവിലെ പത്തിനാണ് ശ്രീഹരിക്കോട്ടയില്‍ ടെസ്റ്റ് വെഹിക്കിള്‍ കുതിച്ചുയര്‍ന്നത്. വിക്ഷേപണത്തിന് ശേഷം 60-ാം സെക്കൻഡില്‍ ക്രൂ മൊഡ്യൂള്‍ റോക്കറ്റില്‍നിന്നു വേര്‍പെട്ടു. പിന്നീട് ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്‍റെ ആദ്യ പാരച്യൂട്ടുകള്‍ വിടര്‍ന്നു. കടലില്‍നിന്ന് രണ്ടര കിലോമീറ്റര്‍ ഉയരത്തില്‍ വച്ചു പ്രധാന പാരച്യൂട്ടുകള്‍ തുറന്നു. ഇതിനു പിന്നാലെ ശ്രീഹരിക്കോട്ടയില്‍നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ കടലില്‍ പേടകം സുരക്ഷിതമായി ഇറങ്ങി. ഇനി നാവികസേനയുടെ സഹായത്തോടെ പേടകത്തെ കരയിലെത്തിക്കും. 2024 അവസാനം മൂന്നു പേരെ ബഹിരാകാശത്ത് അയയ്ക്കുകയാണ് ഗഗന്‍യാന്‍ ദൗത്യത്തിന്‍റെ ലക്ഷ്യം. ദൗത്യം റദ്ദാക്കേണ്ടിവന്നാല്‍, യാത്രികരെ തിരികെയെത്തിക്കാനുള്ള പരീക്ഷണദൗത്യമാണ് ഇന്നു നടന്നത്. പ്രത്യേക വിക്ഷേപണവാഹനത്തില്‍ 17 കിലോമീറ്റര്‍ ഉയരെ…

Read More

കറങ്ങുന്നതിനിടെ ജയന്‍റ് വീലിന്‍റെ പ്രവർത്തനം നിലച്ചു; കുടുങ്ങിയത് 50 പേർ

സാങ്കേതിക തകരാർ കാരണം ഒരു ജയന്‍റ് വീൽ റൈഡ് പ്രവർത്തനം നിന്നു. ഡൽഹിയിലെ നരേല ഏരിയയിൽ നടന്ന നവരാത്രി മേളയിൽ 50 പേർ ഇരുന്ന ജയന്‍റ് വീലാണ് പ്രവർത്തനം മുടക്കിയത്. രാത്രി 10.30 ഓടെ ചക്രം കറങ്ങുന്നത് നിർത്തി. തുടർന്ന് മുകളിലെ കൂടുകളിലുള്ളവർ അരമണിക്കൂറോളം അവിടെ കുടുങ്ങിയിരുന്നു.  ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയും സാങ്കേതിക ജീവനക്കാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റൈഡിൽ ഉണ്ടായിരുന്ന 20പേരെയും രക്ഷപ്പെടുത്തിയതായ് പോലീസ് അറിയിച്ചു. ഇതിൽ നാല് പുരുഷന്മാരും പന്ത്രണ്ട് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടുന്നു. തുടർന്ന് സംഘാടകനെതിരെ നിയമനടപടി എടുത്തതായും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞയിടയ്ക്ക് ഗുജറാത്തിലെ ഒരു പ്രാദേശിക മേളയിൽ പെൺകുട്ടിയുടെ മുടി ഫെറിസ് ചക്രത്തിൽ കുടുങ്ങിയിരുന്നു.  ഇൻസ്റ്റാഗ്രാമിൽ സംഭവത്തിന്‍റെ വീഡിയോ വൈറലായിരുന്നു.  ദേവഭൂമി ദ്വാരക…

Read More

ദേവഗൗഡയുടെ പ്രസ്താവന: കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീം; കെ. മുരളീധരൻ

കോഴിക്കോട്: കോഴിക്കോട്: ജെഡിഎസ് ദേശീയതലത്തില്‍ എന്‍ഡിഎക്കൊപ്പം ചേര്‍ന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സമ്മതത്തോടെയാണെന്ന ദേവഗൗഡയുടെ പ്രസ്താവനയില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് കെ. മുരളീധരന്‍ എംപി. കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീമാണെന്നും ജെഡിഎസിന്‍റെ അഖിലേന്ത്യ ഘടകം ബിജെപിക്ക് ഒപ്പം ചേർന്നപ്പോൾതന്നെ അവരെ എൽഡിഎഫ് ഒഴിവാക്കണമായിരുന്നെന്നും എന്നാൽ കൃഷ്ണൻ കുട്ടിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ സിപിഎം തയാറായില്ലെന്നും മുരളീധരൻ പറഞ്ഞു. ബിജെപിയെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിചേർത്തു. കേരളത്തിന് പുറത്ത് സിപിഎം സ്വീകരിക്കുന്ന നയമല്ല ഇവിടെ സ്വീകരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. കർണാടകത്തിൽ ജെഡിഎസ് എൻഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചിരുന്നെന്ന് എച്ച്ഡി ദേവഗൗഡ വെളിപ്പെടുത്തിയതാണ് വിവാദമായത്.

Read More

‘വയനാട് വിടരുത്’ ; രാഹുല്‍ ഗാന്ധി മണ്ഡലം മാറരുതെന്നു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിതന്നെ മല്‍സരിക്കണമെന്ന ശക്തമായ നിര്‍ദേശവുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കേരളത്തില്‍ മല്‍സരിക്കണമെന്ന വികാരം കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ എഐസിസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ പങ്കുവച്ചതായാണ് സൂചന. കേരളത്തില്‍ ഇരുപത് സീറ്റിലും വിജയിക്കുക എന്ന ലക്ഷ്യത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ അപ്രതീക്ഷിത നീക്കത്തിലൂടെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചത് വലിയ നേട്ടമാണ് കേരളത്തിലുണ്ടാക്കിയത്. 20ല്‍ 19 സീറ്റും നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. ഇതേ സാഹചര്യംതന്നെയാണ് ഇപ്പോഴും കോണ്‍ഗ്രസ് നേതൃത്വം മുന്നില്‍ കാണുന്നത്. നിലവിലെ സാഹചര്യത്തില്‍ ദേശീയതലത്തില്‍ ഇന്ത്യ മുന്നണി രൂപീകരിക്കുകയും അതിന് സിപിഎം ഉള്‍പ്പെടെയുള്ള വിവിധ പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമോ എന്ന ചോദ്യം ശക്തമായി ഉയര്‍ന്നത്. രാഹുല്‍…

Read More

മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍; ദൗത്യം തുടരും, ജാഗ്രതയോടെ

മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ തുടരുമെങ്കിലും ദൗത്യ സംഘത്തിന്‍റെ മുന്നോട്ടുള്ള നടപടികള്‍ ജാഗ്രതയോടെയായിരിക്കും എന്ന് സൂചന. ഇന്നലെ മുതല്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ദൗത്യസംഘം ആരംഭിച്ചെങ്കിലും ഇന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ ഇല്ല. പൂജാ അവധിക്കു ശേഷം നടപടികള്‍ തുടരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. ഇതിനിടെ ആനവിരട്ടി വില്ലേജില്‍ അനധികൃതമായി കൈവശം വച്ചിരുന്ന 224.21 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതിനെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആനവിരട്ടി വില്ലേജിലെ 224.21 ഏക്കര്‍ സ്ഥലവും അതിലെ കെട്ടിടവും ഇന്നലെ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഏറ്റെടുത്തിരുന്നു. ഇതിനു പുറമെ ഉടുമ്പന്‍ചോല താലൂക്കിലെ ചിന്നക്കനാല്‍ വില്ലേജില്‍ താവളം ഭാഗത്ത് 5.55 ഏക്കര്‍ സ്ഥലവും ദൗത്യ സംഘം ഏറ്റെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന കേസില്‍ സര്‍ക്കാരിന് അനുകൂലമായ വിധി ഉണ്ടായതിനെത്തുടര്‍ന്നാണ് നടപടി . ആനവിരട്ടി വില്ലേജിലെ റീസര്‍വേ ബ്ലോക്ക് 12…

Read More

ചോദ്യം ചോദിക്കാൻ കോഴ; വിലകൂടിയ സമ്മാനങ്ങൾ മഹുവയ്ക്ക് നൽകി; ദർശൻ ഹിരാ നന്ദാനി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെയും അദാനി ഗ്രൂപ്പിനെയും സംശയത്തിന്‍റെ നിഴലിൽ നിർത്തി പാർലമെന്‍റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയ്ക്കെതിരായ ആരോപണങ്ങൾ ശരിവച്ച് വ്യവസായി ദർശൻ ഹിരാ നന്ദാനി. മഹുവയുടെ പാർലമെന്‍റ് അക്കൗണ്ട് താൻ ഉപയോഗിച്ചിരുന്നതായി ഹിരാനന്ദാനി സമ്മതിച്ചു. ഹിരാ നന്ദാനിയുടെ പ്രസ്താവന ഉദ്ദരിച്ച് വാർത്താ എജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മോദിയെ അപകീർത്തിപ്പെടുത്താൻ അദാനിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചെന്നും വില കൂടിയ സമ്മാനങ്ങൾ തന്നിൽനിന്നു മഹുവ മൊയിത്ര കൈപ്പറ്റിയെന്നും വ്യവസായി പറഞ്ഞതായും റിപ്പോ‌ർട്ടിലുണ്ട്. എന്നാൽ ഹിരാ നന്ദാനിയുടെ എല്ലാ വ്യവസായവും പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി പറയിച്ചതാണിതെന്നാണ് മഹുവ മൊയിത്ര എംപിയുടെ പ്രതികരണം. അതേസമയം, ചോദ്യത്തിന് കോഴ ആരോപണത്തില്‍ എംപിക്കെതിരേ നല്‍കിയ പരാതിയില്‍ പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റി മൊഴിയെടുക്കും. പരാതിക്കാരനായ നിഷികാന്ത് ദുബൈ എംപിയോട് 26 ന് ഹാജരാകാന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു. മഹുവയക്കെതിരായ തെളിവുകള്‍…

Read More