ഗുരുവായൂരിൽ വെണ്ണ കൊണ്ട് തുലാഭാരം നടത്തി വി.ഡി സതീശൻ

തൃശൂർ: മുഖ്യമന്ത്രി വി.ഡി.സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ വെണ്ണ കൊണ്ട് തുലാഭാരം നടത്തി. ഞായറാഴ്ച രാവിലെ ഏഴിന് എത്തിയ മുഖ്യമന്ത്രിയെ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് സതീശന്‍ ഗുരുവായൂരിലെത്തിയത്. സോപാനത്തിനു മുന്‍പില്‍ വെണ്ണയും കദളിപ്പഴവും സമര്‍പ്പിച്ചു. തുടർന്ന് റവന്യൂ മന്ത്രി എ.പി.അനില്‍കുമാറിന്‍റെ മകന്‍റെ വിവാഹ ചടങ്ങിലും പങ്കെടുത്തു. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും മുഖ്യമന്ത്രി ദര്‍ശനം നടത്തി. രാവിലെ എട്ടരയോടെയാണ് ക്ഷേത്രത്തിലെത്തിയത്. തുടര്‍ന്ന് മീനൂട്ട്, കദളികുല, 101 വെടിവഴിപാട്, വെള്ളിക്കുടത്തില്‍ നെയ്യ് സമര്‍പ്പണം തുടങ്ങിയ വഴിപാടുകളും നടത്തിയാണ് മടങ്ങിയത്. ചെന്ത്രാപ്പിന്നി കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ഷജില്‍ സതീശന് വേണ്ടി ശയനപ്രദക്ഷിണവും നടത്തി. മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷ പോലീസ് ഒരുക്കിയിരുന്നു.

Read More

സ്വര്‍ണം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും നിരന്തരം വഴക്കിട്ടു, ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി; ഭർത്താവ് അറസ്റ്റിൽ

കാസര്‍കോട്: ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. കാസര്‍കോട് പാണലത്താണ് സംഭവം. ചര്‍ലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. യുവതിയുടെ മരണത്തില്‍ ആരോപണവുമായി സുഫൈദയുടെ കുടുംബം രംഗത്തെത്തി. സുഫൈദയുടെ സ്വര്‍ണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഭർത്താവിന്‍റെ വീട്ടിൽ നിന്നും ഉണ്ടായിരുന്നെന്നും അതെത്തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നുമാണ് യുവതിയുടെ കുടുംബം പറയുന്നത്. കുടുംബം വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് ആദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

വരുന്നത് മുട്ടൻ പണി: നവകേരള യാത്രക്കിടെ ‘രക്ഷാപ്രവര്‍ത്തനം’: അഞ്ച് പോലീസുകാരെയും ഉടന്‍ സസ്‌പെന്‍ഡ് ചെയ്യും

ആലപ്പുഴ: കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻ അടക്കം മർദിച്ച സംഭവത്തിൽ ഉടൻ നടപടി. ഗൺമാൻ അടക്കം അഞ്ച് പോലീസുകാരെയും ഉടൻ സസ്പെൻഡ് ചെയ്യും. ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ എസ്. സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരനായ അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്യുക. ഇവര്‍ക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങളും ചുമത്തും. എഡിജിപി എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടാനും എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കാനാണ് നീക്കം.

Read More

അന്‍സിബയുടെ പരാതി ഗൗരവകരം, അംഗങ്ങൾ പരസ്പരം തമ്മിലടിച്ച് പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യരാകുന്നു: ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ച് പുറത്ത് പോകണം; മാലാ പാർവതി

കൊച്ചി: താരസംഘടനയായ ‘അമ്മ’ യുടെ ഭരണസമിതി പിരിച്ചുവിടണമെന്ന് മാലാ പാര്‍വതി. അംഗങ്ങൾ പരസ്പരം തമ്മിലടിച്ച് പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യരാകുകയാണ്. അന്‍സിബയുടെ പരാതി ഗൗരവകരമാണ്. സ്ത്രീകള്‍ക്ക് നീതി കിട്ടുന്ന രീതിയിലല്ല അമ്മയുടെ പ്രവര്‍ത്തനം. ഇതിനെതിരേ പരാതി ഇമെയില്‍ ആയി അയച്ചിട്ടുള്ളതാണ്. ഒരു മറുപടിയും ഇതിനൊന്നും ലഭിച്ചിട്ടില്ലെന്നും മാലാ പാർവതി പറഞ്ഞു. ശ്വേത മേനോനും കുക്കു പരമേശ്വരനും നിരാശപ്പെടുത്തി. ജനറല്‍ബോഡി വിളിച്ചുചേര്‍ത്ത് ഭരണ സാരഥ്യം ഒഴിയണം. പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയും രണ്ട് വഴിക്കാണ്. ഇരുവരും സ്വയം മാറി നില്‍ക്കണമെന്ന് മാല ആവശ്യപ്പെട്ടു.വനിതാ സാരഥ്യം വേണമെന്ന് നിലപാടെടുത്തതില്‍ ഇപ്പോൾ കുറ്റബോധം തോന്നുന്നു. പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയും അഡ്മിനിസ്‌ട്രേറ്റീവ് കപ്പാസിറ്റി കാണിച്ചില്ല. ഓണ്‍ലൈന്‍ മീഡിയയിലൂടെ കാര്യങ്ങള്‍ അറിയേണ്ട സാഹചര്യമാണിപ്പോൾ അമ്മയിലെ അംഗങ്ങള്‍ക്കുള്ളത്. ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെയില്ല. അമ്മയില്‍ കെട്ടഴിഞ്ഞ പ്രവര്‍ത്തനങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു.

Read More

ഇനി ഗ്രാമങ്ങളിലേക്കും ഫ്ലിപ്കാർട്ട് പാർസലുകൾ വേഗത്തിലെത്തും: തപാൽ വകുപ്പുമായി കൈകോർത്ത് ഫ്ലിപ്കാർട്ട്

പരവൂർ: രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയ്ക്കും ഓൺലൈൻ ഷോപ്പിംഗ് പ്രേമികൾക്കും വലിയ ആശ്വാസമേകുന്ന പുതിയ നീക്കവുമായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പും പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടും. ഇന്ത്യയിലുടനീളം ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഉപഭോക്താക്കളുടെ കൈകളിൽ കൃത്യമായി എത്തിക്കുന്നതിനായുള്ള ലാസ്റ്റ് മെയിൽ പാർസൽ സർവീസ് ഡെലിവറി കരാറിലാണ് ഇരുവിഭാഗവും ഒപ്പുവച്ചത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ തപാൽ വകുപ്പ് പാർസൽ ഡയറക്ടറേറ്റ് ജനറൽ മാനേജർ നീരജ് കുമാർ , ഫ്ലിപ്കാർട്ട് കൊമേഴ്‌സ്യൽ ഡയറക്ടർ ഹർവീന്ദർ കപൂർ എന്നിവർ കരാർ ഒപ്പിട്ടു. തപാൽ വകുപ്പ് ചീഫ് ജനറൽ മാനേജർ അദ്നാൻ അഹമ്മദ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ഗ്രാമങ്ങളിലേക്കും വിതരണം സുഗമമാകും രാജ്യത്തെ ഏറ്റവും വിശ്വസനീയവും വിപുലവുമായ തപാൽ ശൃംഖലയെ ഫ്ലിപ്കാർട്ടിന്‍റെ സാങ്കേതിക മികവുമായി കൂട്ടിയോജിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നഗരങ്ങളിലും അർധനഗരങ്ങളിലും മാത്രമല്ല, തപാൽ…

Read More

ആകാശ എയര്‍ കാര്‍ഗോയിലെ സ്വര്‍ണമോഷണം: എട്ടുപേര്‍ പിടിയില്‍

അഹമ്മദാബാദ്: ആകാശ എയര്‍ കാര്‍ഗോയില്‍നിന്ന് 2.58 കോടി രൂപ വിലമതിക്കുന്ന 2.1 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടിച്ച സംഭവത്തില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആകാശ എയറിലെ ജീവനക്കാര്‍ ഉള്‍പ്പെട്ട വലിയൊരു റാക്കറ്റാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ 18ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍നിന്ന് ‘സീക്വല്‍ ലോജിസ്റ്റിക്‌സ്’ കമ്പനി വഴി ആകാശ എയര്‍ വിമാനത്തില്‍ ബംഗളൂരുവിലേക്ക് സ്വര്‍ണാഭരണങ്ങളടങ്ങിയ ഏഴു പാഴ്‌സലുകള്‍ അയച്ചിരുന്നു. ഇതില്‍ 2.1 കിലോഗ്രാം സ്വര്‍ണമടങ്ങിയ ഒരു പാഴ്‌സലാണു പ്രതികള്‍ കടത്തിയത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്നു കാര്‍ഗോ കയറ്റുന്നതിനിടെയാണു സ്വര്‍ണം കടത്തിയത്. ആകാശ എയറിലെ ക്ലീനിംഗ് സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെട്ട സംഘമാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണു ജീവനക്കാര്‍ പിടിയിലായത്. മോഷ്ടിക്കപ്പെട്ട 2.58 കോടി രൂപയുടെ സ്വര്‍ണത്തില്‍ 1.72 കോടിയുടെ സ്വര്‍ണം കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

Read More

‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ”: അന്ന് വാഴ്ത്തിപ്പാടാൻ ആവേശം, ഇന്ന് രാജി വയ്ക്കണമെന്ന് ആക്രോശം: പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്ന് ‘കാരണഭൂതൻ’ മെഗാതിരുവാതിരയുടെ സംഘാടകൻ

തിരുവനന്തപുരം: പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് പാറശാല ഏരിയാ സെക്രട്ടറി എസ്.‌ അജയകുമാർ. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് അജയകുമാർ തന്‍റെ നിലപാട് അറിയിച്ചത്. സിപിഐഎമ്മിന്‍റെ കഴിഞ്ഞ സമ്മേളന കാലത്ത് പാറശാലയിൽ അവതരിപ്പിച്ച മെഗാ തിരുവാതിര എന്ന പരിപാടിയുടെ സംഘാടകൻ കൂടിയായിരുന്നു എസ്. അജയകുമാർ. ‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ എന്ന് തുടങ്ങുന്ന തിരുവാതിര ഗാനം വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു.

Read More

സംസ്ഥാനത്ത് പവർകട്ടില്ല പകരം പവർ ഫെയിലിയർ ഉണ്ട്, ജനങ്ങൾ സഹകരിക്കണം: സണ്ണി ജോസഫ്

കണ്ണൂർ: സംസ്ഥാനത്ത് പവർകട്ടില്ല പകരം പവർ ഫെയിലിയർ ഉണ്ടാകുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റ പണി നടക്കുന്നത് കൊണ്ടാണ്ട് പവർ ഫെയിലിയർ ഉണ്ടാകുന്നത്. ജനങ്ങൾ ഇതിനോട് സഹകരിക്കണം. കുറച്ചുദിവസം കൂടി പ്രയാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷന്‍റെ കാര്യം സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. കെപിസിസി അധ്യക്ഷൻ മാറുമോ എന്നതിൽ ഹൈക്കമാൻഡ് ആണ് തീരുമാനിക്കേണ്ടത്. തൽക്കാലം രണ്ടുംകൂടി കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ചുമതലകളും ഒരാൾ കൊണ്ടുപോകുന്നതിനേക്കാൾ നല്ലത് വേറൊരാൾ വരുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. രത്തൻ ഖേൽക്കറുടെ നിയമനത്തിൽ രാഷ്ട്രീയമില്ലെന്നും കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

Read More

സ്ത്രീകളുടെ സൗജന്യ യാത്ര; വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ല, സർക്കാർ അധിക സഹായം നല്കുമെന്ന് മന്ത്രി സി.പി.ജോൺ

തിരുവനന്തപുരം : കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര, കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. ഏതൊക്കെ സർവീസുകളിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന കാര്യത്തിൽ ചർച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 15 മുതൽ നടപ്പാക്കുന്ന ഈ പദ്ധതി തൊഴിലിടത്തേക്ക് പോകുന്ന വനിതകൾക്ക് കൈത്താങ്ങാകുമെന്നും അദ്ദേഹം പറഞ്ഞു. നഷ്ടമില്ലാത്ത സ്ഥിതിയിൽ കെഎസ്ആർടിസിയെ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സ്ത്രീകൾക്ക് വേണ്ടി രാഹുൽ ഗാന്ധി പ്രഖ്യാപിച്ച സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിക്ക് സമ്പത്തുണ്ട് അതിനെ പ്രയോജനപ്പെടുത്തും. വാഹന മോഡിഫിക്കേഷൻ കാര്യത്തിൽ യോഗം ചേർന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Read More

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. തെക്കുകിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. മധ്യ-കിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായും മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലുള്ള ചക്രവാതച്ചുഴിയിൽ നിന്ന് കേരളം, തെക്കൻ തമിഴ്‌നാട്…

Read More