കാമുകിയ്‌ക്കൊപ്പം ലഡാക്കിലേക്ക് ട്രിപ്പ് പോകാന്‍ പണം നല്‍കിയില്ല ! അമ്മായിയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന് യുവാവ്…

കാമുകിയുമൊത്ത് ലഡാക്കിലേക്ക് ട്രിപ്പ് പോകുന്നതിന് പണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ അമ്മായിയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് യുവാവ്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. സത്വിരി എന്ന സ്ത്രീയാണ് മരിച്ചത്. അമ്മായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മരുമകന്‍ സാഗറി(22)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീടിനു പുറത്തു പോയി തിരികെയെത്തിയ ഭര്‍ത്താവ് കണ്ടത് രക്തത്തില്‍ കുളിച്ച നിലയിലുള്ള സത്‌വിരിയുടെ മൃതദേഹമായിരുന്നു. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നായയുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. മണം പിടിച്ച് സംഭവം നടന്ന വീടിന്റെ മുകളിലേക്ക് കയറിയ പോലീസ് നായ, അവിടെ മുറിയില്‍ ഉണ്ടായിരുന്ന സാഗറിനെ നോക്കി കുരയ്ക്കാന്‍ തുടങ്ങി. ഈസമയത്ത് കൂട്ടുകാര്‍ക്കൊപ്പമായിരുന്നു സാഗര്‍. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ സാഗര്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നു. ചുറ്റിക കൊണ്ട് അടിച്ചാണ് അമ്മായിയെ സാഗര്‍ കൊന്നത്. കാമുകിക്കൊപ്പം ലഡാക്കിലേക്ക് ട്രിപ്പ് പോകാന്‍ പണം നല്‍കാതിരുന്നതും…

Read More

സിപിഎമ്മുകാര്‍ മൊഴിമാറ്റിപ്പറഞ്ഞ് ബിജെപിക്കാരെ രക്ഷിച്ചു ! ഗുരുതര ആരോപണവുമായി കെ. പ്രകാശ് ബാബു…

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരനെ ബിജെപിക്കാര്‍ ആക്രമിച്ച കേസിലെ കൂറുമാറ്റത്തിനെതിരേ തുറന്നടിച്ച് സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ. പ്രകാശ് ബാബു. കൂറുമാറിയ സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റിക്കെതിരേയാണ് പ്രകാശ്ബാബു രൂക്ഷമായി പ്രതികരിച്ചത്. ബിജെപിക്കാരെ എങ്ങനെയും രക്ഷിക്കണമെന്നായിരുന്നോ ഇവരുടെ നിലപാട് എന്നും പ്രകാശ് ബാബു ചോദിക്കുന്നു. സിപിഎം നിലപാട് അപലപനീയവും പരിഹാസ്യവുമാണ്. സിപിഎം സംസ്ഥാനനേതൃത്വം വിഷയം ഗൗരവത്തിലെടുക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു. പ്രകാശ് ബാബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: 2016 ല്‍ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഈ.ചന്ദ്രശേഖരന്‍ കൈയില്‍ ബാന്‍ഡേജിട്ട് ബഹു.ഗവര്‍ണ്ണറോടും ബഹു.മുഖൃമന്ത്രിയോടുമൊപ്പം നില്ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ.ചിത്രം എല്ലാവരുടെയും മനസ്സില്‍ തെളിയുന്നുണ്ടാവും. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പില്‍ ഉണ്ടായിരുന്ന സിപിഎം നേതാവിനും പരുക്ക് പറ്റിയിരുന്നു. പൊലീസ് കേസെടുത്തു. ചാര്‍ജ്ജ് കൊടുത്തു. ആക്രമണം നടത്തിയ 12 ബിജെപി, ആര്‍എസ്എസ്.…

Read More

നിത്യയൗവനത്തിന് 45കാരൻ പ്രതിവർഷം ചെലവിടുന്നത് 16 കോടി! 5.1 വയസ് കുറഞ്ഞെന്ന് അവകാശവാദം

നിത്യ യൗവനം ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ..? വാർധക്യം ബാധിക്കാത്ത ജീവിതം സമ്മാനമായി ലഭിച്ച ഭാഗ്യവാൻമാരെ കുറിച്ചുള്ള മുത്തശ്ശി കഥകൾ അത്ഭുതത്തോടെ കേട്ടിരുന്നിട്ടില്ലേ. എന്നാൽ, അമേരിക്കയിലെ ഒരു സോഫ്റ്റ്‌വെയർ സംരംഭകൻ നിത്യ യൗവനമെന്ന സ്വപ്നത്തിന് പിറകേയാണ്. അതും വർഷങ്ങളായി. അതിൽ താൻ ഭാഗികമായി വിജയിച്ചുവരികയാണെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.  കാലിഫോർണിയ ആസ്ഥാനമായുള്ള കേർണൽകോ എന്ന ബയോടെക് കമ്പനിയുടെ സി.ഇ.ഒ ബ്രയാൻ ജോൺസണാണ് 18 വയസുകാരന്റെ ശരീരം ലഭിക്കാൻ ഓരോ വർഷവും 2 മില്യൺ ഡോളർ (16 കോടി രൂപ) ചെലവഴിക്കുന്നത്. നിത്യയൗവനത്തിലേക്ക് എത്താനായുള്ള തന്റെ ശ്രമത്തിനെ പ്രൊജക്ട് ബ്ലൂപ്രിന്റ് (Project Blueprint) എന്നാണ് അദ്ദേഹം വിളിക്കുന്നത്. ‘പ്രോജക്റ്റ് ബ്ലൂപ്രിന്റ്’ വഴി ഇതുവരെ തന്റെ എപ്പിജെനെറ്റിക് പ്രായം 5.1 വർഷം കുറച്ചതായും ബ്രയാൻ അവകാശപ്പെടുന്നുണ്ട്. തന്റെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി 45 കാരനായ ജോൺസൺ 30 ഡോക്ടർമാരുടെയും മെഡിക്കൽ വിദഗ്ധരുടെയും ഒരു ടീമിനെ…

Read More

സ്വീഡിഷ് യുവതി ഇന്ത്യയിലെത്തി, ഫേസ്ബുക്ക് ഫ്രണ്ടിനെ വിവാഹം ചെയ്യാൻ

ഏതഹ്: പ്രണയത്തിന് അതിരുകളില്ലെന്നത് യു.പിയിലെ ഏതാഹ് ജില്ലയിലെ ജനങ്ങൾ ഇന്നലെ തിരിച്ചറിഞ്ഞിരിക്കും. നാട്ടുകാരനായ പവൻ കുമാറിനെ വിവാഹം ചെയ്യാനായി വധു എത്തിയത് സ്വീഡനിൽ നിന്നാണ്. രാജ്യാതിർത്തികളൊന്നും ഇവരുടെ പ്രണയത്തിന് തടസമായില്ല. ക്രിസ്റ്റ്യൻ ലീബർട് എന്ന സ്വീഡിഷ് യുവതിയാണ് തന്റെ പ്രണയം സ്വന്തമാക്കാൻ രാജ്യാതിർത്തികൾ താണ്ടി ഇന്ത്യയിലെ യു.പിയിൽ എത്തിയത്. ANI_HindiNews on Twitter: “उत्तर प्रदेश: स्वीडन की युवती को फेसबुक पर भारतीय युवक से प्यार हुआ, भारत पहुंचकर युवती ने युवक से विवाह किया। क्रिस्टन लिबर्ट ने कहा, “मैं भारत इससे पहले भी आई हूं, मुझे भारत बेहद पसंद है और मैं इस शादी से बेहद खुश हूं।” (28.01) https://t.co/eaw8UWnO1s” / Twitter

Read More

ഭാരത് ജോഡോ യാത്ര വീണ്ടും തുടങ്ങി; കനത്ത സുരക്ഷയൊരുക്കി പോലീസ്;  ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ യോഗം

ശ്രീനഗർ: സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഇന്നലെ താൽകാലികമായി നിർത്തിവച്ച ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽനിന്നാണ് ഇന്നു രാവിലെ യാത്ര തുടങ്ങിയത്. 20 കിലോമീറ്റർ സഞ്ചരിച്ച് പന്താര ചൗക്കിൽ ഉച്ചയോടെ യാത്ര അവസാനിപ്പിക്കും. ഇന്ന് ഉച്ചയ്ക്കുശേഷം യാത്രയുണ്ടാകില്ല. പിഡിപി നേതാവും മുൻ ജമ്മു കാഷ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ഇന്നത്തെ യാത്രയുടെ ഭാഗമാകും. ഇന്നലത്തെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ ഇന്നത്തെ യാത്രയ്ക്കു വലിയ തോതിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. യാത്ര കടന്നുപോകുന്ന റോഡിന് ഇരുവശത്തും ജമ്മു കാഷ്മീർ പോലീസിന്‍റെ വിന്യാസം ഉണ്ടാകും. രാഹുൽ ഗാന്ധിക്കു ചുറ്റും ‘ഡി’ ആകൃതിയിൽ വടംകൊണ്ട് വലയം സൃഷ്ടിക്കും. പോലീസാകും വടം നിയന്ത്രിക്കുക. ഇതിനായി കൂടുതൽ പോലീസിനെ നിയോഗിച്ചു. വടത്തിനുള്ളിലാകും സിആർപിഎഫിന്റെ സുരക്ഷയുണ്ടാകുക. കൂടുതൽ സിആർപിഎഫ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ജമ്മുവില്‍ പര്യടനം തുടരുന്നതിനിടെ ബനിഹാലില്‍ ആള്‍ക്കൂട്ടം യാത്രയില്‍ ഇരച്ചുകയറിയതോടെയാണ് ഇന്നലെ…

Read More

എറണാകുളത്തെ കിഡ്നാപിംഗ് കേസ്; ഗുണ്ടാസംഘത്തിന് അടൂർ റസ്റ്റ് ഹൗസിൽ മുറി ഏർപ്പാടാക്കിയത് സിപിഎം നേതാവെന്ന് വെളിപ്പെടുത്തൽ

അടൂര്‍: ഗുണ്ടാസംഘം അടൂര്‍ റസ്റ്റ് ഹൗസ് താവളമാക്കിയതിനു പിന്നില്‍ നിഗൂഢത. എറണാകുളത്തുനിന്നു തട്ടിക്കൊണ്ടുവന്ന യുവാവിനെ റസ്റ്റ് ഹൗസില്‍ താമസിപ്പിച്ച് രണ്ടുദിവസത്തോളം ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഘത്തെയാണ് കഴിഞ്ഞദിവസം പോലീസ് റസ്റ്റ് ഹൗസില്‍നിന്നു പിടികൂടിയത്. പഴകുളം സ്വദേശിയായ സിപിഎം പ്രാദേശിക നേതാവിന്‍റെ സഹായത്തിലാണ് തങ്ങള്‍ റസ്റ്റ് ഹൗസിലെത്തിയതെന്ന് പിടികൂടിയവര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് തുടര്‍ അന്വേഷണമുണ്ടായിട്ടില്ല. ചെങ്ങന്നൂര്‍ സ്വദേശിയായ ലിബിന്‍ വര്‍ഗീസിനെ തട്ടിക്കൊണ്ടുവന്ന് റസ്റ്റ് ഹൗസിലെ മുറിക്കുള്ളില്‍ കെട്ടിയിട്ട ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. രണ്ട് ദിവസത്തോളം റസ്റ്റ് ഹൗസിനുള്ളില്‍ ഗുണ്ടാസംഘത്തിന്‍റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി. മര്‍ദ്ദനമേറ്റ് പല്ല് അടര്‍ന്നുമാറിയ നിലയിലാണ് അടൂര്‍ പോലീസ് കണ്ടെത്തിയത്. അഞ്ചംഗ ഗുണ്ടാസംഘത്തിനാണ് റസ്റ്റ് ഹൗസിലെ റൂം മാനദണ്ഡങ്ങളില്ലാതെ നല്‍കിയത്. റസ്റ്റ് ഹൗസിലെ കൗണ്ടര്‍ ബുക്കിലോ സന്ദര്‍ശന രജിസ്റ്ററിലോ സംഘത്തിലെ ഒരാളുടെ പേരുപോലും രേഖപ്പെടുത്താതു ദുരൂഹത വര്‍ധിപ്പിക്കുന്നു. പിഡബ്ല്യുഡി റസ്റ്റ്…

Read More

ബിബിസി ഡോക്യുമെന്‍ററി ഗുജറാത്ത്  കലാപത്തിന്‍റെ നേർക്കാഴ്ചയെന്ന് കേരള കലാമണ്ഡലം ചാൻസലർ മല്ലികാ സാരാഭായ്

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്‍ററി ഗുജറാത്ത് കലാപത്തിന്‍റെ നേര്‍ക്കാഴ്ചയാണെന്ന് പ്രമുഖ നർത്തകിയും കേരള കലാമണ്ഡലം ചാൻസലറുമായ മല്ലിക സാരാഭായ്. കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമര്‍ത്തലാണ്,ജനാധിപത്യ നിഷേധമാണ്. 1969 ലെ കലാപവും നടുക്കുന്ന ഓര്‍മ്മയാണ്. പക്ഷേ അതൊരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല. തെഹല്‍കയുടേതടക്കം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തെഹല്‍ക്ക റിപ്പോര്‍ട്ടിന് പിന്നാലെയല്ലേ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അത് ഒരു ചലനമുണ്ടാക്കിയില്ല. ജനങ്ങൾ ആർക്ക് വോട്ട് നൽകുമെന്നത് പ്രവചിക്കാനാവില്ലെന്നും മല്ലിക സാരാഭായ് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കേരള കലാമണ്ഡലം ചാന്‍സലര്‍ പദവിയിൽ ഗവര്‍ണറല്ല വരേണ്ടതെന്ന് വിഷയ വിദഗ്ധരാണ് സര്‍വകലാശാലയുടെ തലപ്പത്ത് വരേണ്ടതെന്നും മല്ലിക അഭിപ്രായപ്പെട്ടു. കലാമണ്ഡലത്തിന്‍റെ വികസനത്തിന് കൂടുതല്‍ ഫണ്ട് കണ്ടെത്തും. ചാന്‍സലര്‍ പദവി എന്ന വെല്ലുവിളി തനിക്ക് സന്തോഷം തരുന്നതാണെന്നും മല്ലിക സാരാഭായ് പറഞ്ഞു. മോദി വിരോധി ആയതുകൊണ്ട് മാത്രം തെലങ്കാനയിലെ സർക്കാർ പരിപാടിയിൽ തനിക്ക് നൃത്തം…

Read More

നാലുമാസത്തേക്ക്  വൈദ്യുതി നിരക്ക് കൂടും; വർധന യൂണിറ്റിന് 9 പൈസ നിരക്കിൽ; ചാർജ് വർധനയ്ക്ക് പിന്നിലെ കാരണം പറഞ്ഞ് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് മാസം വൈദ്യുതി നിരക്ക് കൂടും. യൂണിറ്റിന് ഒന്‍പത് പൈസ നിരക്കിലാണ് വര്‍ധന. ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെയാണ് വൈദ്യുതി നിരക്ക് വർധിക്കുക. സർച്ചാർജ് പിരിച്ചെടുക്കാനായാണ് നിരക്ക് വർധിപ്പിക്കുന്നത്. നാല് മാസത്തേക്ക് ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ തുകയാണ് നാല് മാസം കൊണ്ട് സർച്ചാർജായി ഉപയോക്താക്കളിൽനിന്ന് ഈടാക്കുന്നത്. അതേസമയം പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല. സര്‍ചാര്‍ജ് തുക ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തും. 2022 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയാണ് പുറത്തുനിന്നു വൈദ്യുതി വാങ്ങിയത്. ഇതിന് ചിലവായ 87.07 കോടി രൂപ പിരിച്ചെടുക്കുന്നതിനായി യൂണിറ്റിന് 14 പൈസ സര്‍ചാര്‍ജ് ചുമത്തണമെന്നായിരുന്നു ബോര്‍ഡിന്‍റെ ആവശ്യം. എന്നാലിതിന് പകരം യൂണിറ്റിന് 9…

Read More

കുടുംബശ്രീയുടെ പരിപാടിയ്ക്ക് വാങ്ങിച്ച ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ! എട്ടുപേര്‍ ആശുപത്രിയില്‍…

കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് എട്ടുപേര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് പൊറോട്ടയും വെജിറ്റബിള്‍ കറിയും പാഴ്‌സലായി നല്‍കിയിരുന്നു. ഇത് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചാത്തന്നൂര്‍ ഗണേഷ് ഫാസ്റ്റ്ഫുഡില്‍ നിന്നാണ് പരിപാടിക്ക് പൊറോട്ടയും കറിയും വാങ്ങിയത് . കടയില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി പരിശോധന നടത്തി. ഒമ്പത് വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.

Read More

ഭാര്യയെ ഭഷണിപ്പെടുത്തി കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി; അഞ്ചംഗ സംഘം പിടിയില്‍; യുവാക്കളെ കുടുക്കാൻ സഹായകമായത് ആ അബദ്ധം

കൊച്ചി/കാക്കനാട്: വാഹന ഇടപാടുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച കേസില്‍ അഞ്ചുപേരെ ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മണക്കാല സ്വദേശി ചെറുവിള പുത്തന്‍വീട്ടില്‍ വിഷ്ണു ജയന്‍, കൊല്ലം ഏഴിപ്രം ആസിഫ് മന്‍സിലില്‍ അക്ബര്‍ ഷാ, കൊല്ലം മുളവന ലോപ്പേറഡെയില്‍ വീട്ടില്‍ പ്രതീഷ്, പനമ്പിള്ളിനഗര്‍ പെരുമ്പിള്ളിത്തറ സുബീഷ്, തേവര പെരുമാനൂര്‍ കുരിശുപറമ്പില്‍ ലിജോ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചെങ്ങന്നൂര്‍ സ്വദേശിയായ ലെവിന്‍ വര്‍ഗീസിനെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. മൂന്ന് പേരെ അടൂര്‍ പോലീസും രണ്ട് പേരെ എറണാകുളം പോലീസുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ; ലെവിന്‍ വര്‍ഗീസ് പ്രതികളിലൊരാളായ വിഷ്ണുവിന്‍റെ സുഹൃത്തിന്‍റെ പക്കല്‍നിന്ന് ഒരു കാര്‍ വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കം ഏറെ നാളായി തുടരുകയായിരുന്നു. ഇതിനിടയില്‍ പണം നല്‍കിയില്ലെങ്കില്‍ കാര്‍…

Read More