കണ്ണൂരിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തെ നിഷ്‌ക്രിയരായി നോക്കിനിന്നു; പോലീസുകാര്‍ക്കെതിരെ കേസ്

  കണ്ണൂര്‍: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ നിഷ്‌ക്രിയരായി നോക്കി നിന്നെന്നാരോപിച്ച് പോലീസുകാര്‍ക്കെതിരെ കേസ്. കണ്ണൂരില്‍ ഒരു എസ്‌ഐ ഉള്‍പ്പെടെ ഏഴ് പോലീസുകാര്‍ക്കെതിരെ എസിപി നോട്ടീസയച്ചു.കഴിഞ്ഞ ജൂണ്‍ 25 ന് കണ്ണൂര്‍ ടൗണ്‍ പോലീസ് പരിധിയില്‍ വച്ച് യുത്ത് കോണ്‍ഗ്രസ് – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് സമരം നടത്തിയിരുന്നു. പ്രതിഷേധസമയത്ത് സേനയിലെ 11 അംഗങ്ങള്‍ നിഷ്‌ക്രിയരായി നോക്കി നിന്നെന്ന് സിസിടിവിയില്‍ തെളിഞ്ഞെന്ന് നോട്ടീസില്‍ പറയുന്നു. ഇന്ന് വൈകുന്നേരം നാലിന് തന്‍റെ മുമ്പില്‍ ഓര്‍ഡര്‍ലി മാര്‍ച്ച് നടത്തണമെന്നും കണ്ണൂര്‍ എസിപി ടി.കെ.രത്‌നകുമാര്‍ അറിയിച്ചിട്ടുണ്ട്.

Read More

കാളിയാർതോട്ടം! നിരോധിത പുകയില ഉത്പന്നങ്ങളുടെ ഹോൾസെയിൽ കേന്ദ്രം; ദിവസവും ഇവിടെ നിന്നും കയറിപ്പോകുന്നത്‌ ലോഡുകണക്കിനു സാധനങ്ങൾ

കുറവിലങ്ങാട്: കാളിയാർതോട്ടത്തു നിന്നു നിരോധിത പുകയില ഉത്പന്നങ്ങൾ പോയത് അന്യ ജില്ലകളിലേക്ക്. ലക്ഷങ്ങളുടെ ഇടപാടുകളാണ് ഓരോ ദിവസവും ഇവിടെ നടന്നിരുന്നത്. ചെറുതും വലുതുമായ വാഹനങ്ങളിൽ ദിവസവും ഇവിടെ നിന്നും ലോഡുകണക്കിനു സാധനങ്ങൾ കയറിപ്പോകുന്നുണ്ടായിരുന്നു. പായ്ക്കിംഗിനും മറ്റുമായി അത്യാധുനിക ഉപകരണങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കാളിയാർ തോട്ടത്തിലെ പശുഫാമിന്‍റെ മറവിൽ നിരോധിത പുകയിലെ ഉല്പന്നങ്ങളുടെ നിർമാണ കേന്ദ്രത്തിൽ ഇന്നലെയായിരുന്നു റെയ്ഡ്. ജില്ലാ പോലീസ് ചീഫിനു ലഭിച്ച രഹസ്യസന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് നിരോധിത പുകയില ഉല്പന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തിയത്. ഒരുവർഷം മുൻപാണ് സ്വകാര്യ വ്യക്തിയിൽനിന്ന് സ്ഥലം വാടകയ്ക്കെടുത്ത് പശുഫാം നടത്താൻ ആരംഭിച്ചത്. അതിരന്പുഴ പടിഞ്ഞാറ്റുംഭാഗം സ്വദേശികളായ ചുക്കനായിൽ ജഗൻ ജോസ് (30) കുമ്മനത്ത് ബിബിൻ വർഗീസ് (36) എന്നിവർ ചേർന്നാണ് ഫാം വാടകയ്ക്ക് എടുത്തിരുന്നതെന്ന് പറയുന്നു. വിൽപനയ്ക്കു തയ്യാറാക്കി വച്ചിരുന്ന 2250 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളും 100 കിലോയോളം…

Read More

ട്രെയിനിൽ പതിനാറു വയസുകാരിക്കുനേരേ അതിക്രമം! പ്രതികൾ അന്പതു വയസ് പിന്നിട്ടവർ; സംഭവിച്ചത് ഇങ്ങനെ…

കൊച്ചി: ട്രെയിനിൽ പതിനാറു വയസുകാരിക്കു നേരേ അതിക്രമം കാട്ടിയത് ചോദ്യംചെയ്ത ദളിത് കോണ്‍ഗ്രസ് നേതാവായ പിതാവിനെയും സഹയാത്രികനെയും മർദിച്ച സംഭവത്തിൽ പ്രതികൾകളെന്നു കരുതുന്ന മൂന്നു പേർക്കായി എറണാകുളം സൗത്ത് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. സൗത്ത് സിഐ ക്രിസ്പിൻ സാമിന്‍റെ നേതൃത്വത്തിൽ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഇവർ ഒളിവിലാണ്. ഇവരുടെ പേരു വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.എറണാകുളത്ത് ജോലി ചെയ്യുന്ന തൃശൂർ സ്വദേശികളായ ഇവർ സീസണ്‍ ടിക്കറ്റുകാരാണെന്നു മാത്രമാണ് പോലീസ് നൽകുന്ന വിവരം. ഇവർ അന്പതു വയസ് പിന്നിട്ടവരാണ്. പ്രതികളിലൊരാളുടെ സീസണ്‍ ടിക്കറ്റ് പാസിന്‍റെ ചിത്രം പോലീസിന് ലഭിച്ചിട്ടുണ്ട്. പോക്സോ, ട്രെയിനിൽ അടിപിടി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സംഭവിച്ചത് ഇങ്ങനെ… ശനിയാഴ്ച രാത്രി 7.50ന് എറണാകുളം-ഗുരുവായൂർ സ്പെഷൽ ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം. ട്രെയിൻ നോർത്ത് സ്റ്റേഷൻ പിന്നിട്ടതോടെ അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും…

Read More

കൊച്ചി മെട്രോ സ്റ്റേഷനിലെത്തുന്നവരെ സ്വാഗതം ചെയ്യാനും സംശയംദുരീകരിക്കാനും  റോബോട്ടുകൾ; കുട്ടികൾക്കൊപ്പം പാട്ടുപാടാനും നൃത്തം ചെയ്യാനും തയാർ…

അങ്കമാലി: അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളജ് കൊച്ചി മെട്രോയ്ക്കായി റോബോട്ടുകൾ നിർമിക്കുന്നു. ആദ്യഘട്ടത്തിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഷനിലാണ് സ്വതന്ത്ര റോബോട്ട് സ്ഥാപിക്കുക. ഇതു സംബന്ധിച്ച് കെഎംആർഎലും അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളജും ധാരണയായി. മെട്രോ സ്റ്റേഷനിൽ എത്തുന്നവരെ റോബോട്ട് സ്വാഗതം ചെയ്യും. തുടർന്ന് യാത്രക്കാർക്ക് അവരുടെ ഏതു സംശയങ്ങളും ദുരീകരിക്കാനുള്ള അവസരമൊരുക്കും. കുട്ടികൾക്ക് വേണമെങ്കിൽ പാട്ടുപാടി കൊടുക്കും. അവരോടൊപ്പം നൃത്തം ചെയ്യാനും റോബോട്ട് തയാറാണ്. യാത്രക്കാരുടെ സംശങ്ങൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും മറുപടി നൽകും. യാത്രക്കാർ പറയുന്ന പരാതികൾ ഒരു പരിധി വരെ പരിഹരിക്കാനും ഇല്ലെങ്കിൽ വേണ്ടപ്പെട്ട അധികാരികളെ അറിയിക്കാനും റോബോട്ടുകൾക്ക് കഴിയും. എല്ലാ മെട്രോ സ്റ്റേഷനുകളിലും റോബോട്ടുകൾ സ്ഥാപിക്കുക്കാൻ ധാരണയായിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഈ റോബോട്ടുകൾ വഴി നടത്താനാകും. അതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റോബോട്ടുകളുടെ ചാർജ് തീർന്നു കഴിഞ്ഞാൽ ഇതു തനിയെ…

Read More

മൂത്തതാരെന്ന മാങ്ങാണ്ടിക്കഥപോലെ..!  ഉദ്ഘാടനവേദിയിൽ  അവകാശത്തർക്കം; എൻജിഒ അസോസിയേഷന്‍റെ സമരവേദിയിൽ പിടിവലി; ഒടുവിൽ….

കാക്കനാട്: എൻജിഒ അസോസിയേഷൻ സമരത്തിന്‍റെ ഉദ്ഘാടനം സംബന്ധിച്ച് തർക്കം. അസോസിയേഷൻ ജില്ലാ പ്രസിഡന്‍റും സെക്രട്ടറിയും തമ്മിലുള്ള തർക്കം പിടിവലിയിലാണു കലാശിച്ചത്. ഉദ്ഘാടകനാവേണ്ടത് ആരെന്നതായിരുന്നു പ്രസിഡന്‍റും സെക്രട്ടറിയും തമ്മിലുള്ള തർക്കത്തിനിടയാക്കിയത്. ഒടുവിൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. ഇതിനിടെ ചിലർ മൈക്ക് ഓഫ് ചെയ്തതു തർക്കം രൂക്ഷമാക്കി. പരിപാടിക്കുശേഷം മൈക്ക് കൊണ്ടുപോകുന്നതു സംബന്ധിച്ച തർക്കം ഇരു വിഭാഗങ്ങൾ തമ്മിലുള്ള പിടിവലിയിലേക്കെത്തി. മെഡിസെപ് പദ്ധതിയിൽ സർക്കാർ വിഹിതം ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് എൻ ജി ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കളക്ടറേറ്റ് പ്രവേശന കവാടത്തിൽ സമരം നടത്തിയത്.

Read More

ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ; മാർഗരേഖ വരുന്നു; അമ്മയ്ക്കു മാത്രമായി ഇനി ഐസിസി ഇല്ല

കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കായി രൂപീകരിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന്‍റെ (ഐസിസി- ഇന്‍റേണൽ കംപ്ലെയിന്‍റ് കമ്മിറ്റി) മാർഗരേഖ തയാറാക്കാനുള്ള യോഗം ഇന്ന് കൊച്ചിയിൽ നടക്കും. ഫിലിം ചേംന്പറിന്‍റെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് മൂന്നിനാണ് യോഗം ചേരുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളും വനിതാ കമ്മിഷൻ പ്രതിനിധിയും യോഗത്തിൽ പങ്കെടുക്കും. ഡബ്ല്യുസിസി നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി വിധി വന്നത്. ഇതേത്തുടർന്ന് വനിതാ കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിൽ സെൽ രൂപീകരിക്കുമെന്ന് വിവിധ സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം വന്നതിനു പിന്നാലെ അമ്മ സംഘടനയും അവരുടെ പരാതി പരിഹാര സെൽ പിരിച്ച് വിട്ടിരുന്നു. ഇന്നത്തെ യോഗത്തിലെടുക്കുന്ന തീരുമാനം അനുസരിച്ചാകും സെൽ രൂപീകരിക്കാനുള്ള മാനദണ്ഡങ്ങൾ…

Read More

പുതുമുഖ നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബു പോലീസ്  കസ്റ്റഡിയിൽ; വൈകുന്നേരം ആറുവരെ ചോദ്യം ചെയ്യും; ഒപ്പം തെളിവെടുപ്പും

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ ഒന്പതിന് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിനായി ഇയാൾ ഹാജരായത്. സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിജയ്ബാബുവിന് ചോദ്യം ചെയ്യുന്നത്. പ്രതിയുമായി തെളിവെടുപ്പും നടത്തും. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടും. മുൻകൂർ ജാമ്യം കിട്ടിയ സാഹചര്യത്തിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടികൾ. ഇന്ന് മുതൽ ജൂലൈ മൂന്നു വരെ രാവിലെ ഒന്പതു മുതൽ വൈകിട്ട് ആറു വരെയാണ് ചോദ്യം ചെയ്യാൻ അനുമതി. കഴിഞ്ഞ മാർച്ച് മാസത്തിൽ വിജയ്ബാബു തന്നെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചാണ് പുതുമുഖ നടി സൗത്ത് പോലീസിൽ പരാതി നൽകിയത്. പോലീസ് കേസെടുത്തതിനു പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നു. അവിടെ വച്ച് ഫേസ്ബുക്ക് ലൈവിലൂടെ…

Read More

പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി നിയമസഭ; ചോദ്യോത്തര വേളയും അടിയന്തര പ്രമേയവും ഒഴിവാക്കി സഭ പിരിഞ്ഞെന്ന് സ്പീക്കർ; കറുത്ത ഷർട്ട് ധരിച്ച് പ്രതിപക്ഷത്തെ യുവ എംഎല്‍എമാര്‍

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേളയും അടിയന്തര പ്രമേയവും ഒഴിവാക്കിയ സ്പീക്കര്‍ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. ശൂന്യവേള ആരംഭിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. അടി‌യന്തരപ്രമേയം ഒഴിവാക്കി. സ്പീക്കറുടെ ഡയസിനുമുന്നില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായെത്തി. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു. രാവിലെ നിയമസഭാ സമ്മേളനം തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചു തകര്‍ത്തതാണ് പ്രതിപക്ഷം കൂടുതലായും ചൂണ്ടിക്കാട്ടിയത്. പ്രതിഷേധ സൂചകമായി കറുത്ത ഷര്‍ട്ടും മാസ്‌കും ധരിച്ചാണ് യുവ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയിലെത്തിയത്. അതിനിടെ, നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കിയ സംഭവത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ രംഗത്തെത്തി. മാധ്യമവിലക്ക് വാച്ച് ആന്‍ഡ് വാര്‍ഡിന് പറ്റിയ പിശകാണെന്ന് സ്പീക്കര്‍ പ്രതികരിച്ചു. നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏർപ്പെടുത്തിയത്.…

Read More

ഭീതിയുടെയും വെപ്രാളത്തിന്‍റെയും അന്തിമഘട്ടമായ കിളി പോയ അവസ്ഥയിലാണ് സിപിഎം എന്ന് വിഡി  സതീശന്‍

കൊച്ചി: സിപിഎമ്മിനു കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നും ഭീതിയുടെയും വെപ്രാളത്തിന്‍റെയും അന്തിമഘട്ടമായ കിളി പറക്കുന്ന അവസ്ഥയില്‍ ആ പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പരിഹാസം. ആകാശത്തേക്കു നോക്കിയാണോ മാര്‍ച്ച്? കറന്‍സി കടത്തിയെന്നും ബിരിയാണിച്ചെമ്പ് കൊണ്ടുവന്നെന്നും പ്രതിപക്ഷ നേതാവിനെതിരേ ആരോപണമില്ല. എന്നിട്ടും പ്രതിപക്ഷ നേതാവിന്‍റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. അതുപോലെയാണ് വയനാട്ടിലെ പ്രതിഷേധവും. മൊത്തത്തില്‍ നോക്കുമ്പോള്‍ സിപിഎമ്മിന് കിളി പോയോയെന്നു സംശയമുണ്ട്. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഒന്നും ചെയ്യുന്നില്ലെന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ഒന്നും ചെയ്യാത്താതു കൊണ്ടാണോ സിപിഎം ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐക്കാര്‍ ചികിത്സാസഹായത്തിന്‍റെ വിവരങ്ങള്‍ അടങ്ങിയ ഫയലുകളെല്ലാം മോഷ്ടിച്ചു കൊണ്ടുപോയത്? വയനാട് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ രാഹുല്‍ ഗാന്ധി കൃത്യമായി ഏകോപിപ്പിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍നിന്ന് തുരത്തണമെന്ന സ്മൃതി ഇറാനിയുടെ ആഹ്വാനം നടപ്പാക്കാനുള്ള ശേഷി…

Read More

ഐസ്‌ക്രീം നല്‍കാമെന്നു പറഞ്ഞ് പ്രലോഭനം ! ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 60കാരന്‍ പിടിയില്‍…

ഐസ്‌ക്രീം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് മാനസികവെല്ലുവിളി നേരിടുന്ന 17കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപതുകാരന്‍ അറസ്റ്റില്‍. വര്‍ക്കല കോട്ടുമൂല വയലില്‍വീട്ടില്‍ ഷുക്കൂര്‍ ആണ് പിടിയിലായത്. വര്‍ക്കല വള്ളക്കടവ് ഭാഗത്തുനിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അമ്മയോടൊപ്പം പെണ്‍കുട്ടി സ്ഥിരമായി പ്രതിയുടെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്താറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവദിവസം കുട്ടി തനിയെ കടയില്‍ വന്നപ്പോഴാണ് ഇയാള്‍ ഐസ്‌ക്രീം നല്‍കാമെന്ന് പറഞ്ഞ് കടയ്ക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.

Read More