ലത മങ്കേഷ്കറിന്‍റെ നില ഗുരുതരം! വെന്‍റിലേറ്ററിൽ; മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഒരു മാസത്തിലേറെയായി ചികിത്സയിലാണ്

മുംബൈ: കോവിഡ് ബാധിതയായി ആശുപത്രിയിൽ ചികിത്സയിലുള്ള ഇതിഹാസ ഗായിക ലത മങ്കേഷ്കറിന്‍റെ ആരോഗ്യനില ഗുരുതരം. ലത മങ്കേഷ്കറിനെ വീണ്ടും വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഒരു മാസത്തിലേറെയായി ലത മങ്കേഷ്കർ ചികിത്സയിലാണ്. കോവിഡ് നെഗറ്റീവായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് ആരോഗ്യനില വീണ്ടും വഷളായത്. കോവിഡിനെ തുടർന്ന് ന്യൂമോണിയ ബാധിച്ചിരുന്നു. ജനുവരി അവസാനത്തോടെ ന്യൂമോണിയയും ഭേദപ്പെട്ടിരുന്നു. നിലവിൽ ഐസിയുവിലാണ്, നില വഷളായതിനാൽ വീണ്ടും വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഡോക്ടർ പ്രതിത് സമദാനി പറഞ്ഞു. നിരീക്ഷണത്തിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

വര്‍ഷങ്ങളായി നടക്കുന്ന ഒത്തുകളി! ടയർ കമ്പനികൾക്കു പിഴ ചുമത്തിയതിനു പിന്നിൽ മലയാളി ഉദ്യോഗസ്ഥന്‍റെ നിശ്ചയദാർഢ്യവും

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഒത്തു കളിച്ച് ടയർവില കൂട്ടിയ കന്പനികൾക്ക് 1788 കോടി രൂപ പിഴയിട്ട കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ കർശന നടപടിക്കു പിന്നിൽ മലയാളി ഉദ്യോഗസ്ഥന്‍റെ നിശ്ചയദാർഢ്യം. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിലെ മുതിർന്ന അംഗം എന്ന നിലയിൽ അഗസ്റ്റിൻ പീറ്റർ ഐഇഎസ് നടത്തിയ ഇടപെടലാണ് നിർണായക നടപടിക്കു വഴി തെളിച്ചത്. ഒത്തു കളിച്ചു വില കൂട്ടിയ അഞ്ചു ടയർ കന്പനികൾക്ക് കോടികൾ പിഴ ചുമത്താനുള്ള കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവ് സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു. 2006 മുതൽ 2009 വരെ അഗസ്റ്റിൻ പീറ്റർ കോംപറ്റീഷൻ കമ്മീഷൻ ഉപദേശകനായിരുന്നു. പിന്നീട് കമ്മീഷന്‍റെ ഡയറക്ടർ ജനറലായി. പിന്നീട് വാണിജ്യ മന്ത്രാലയത്തിലെ സാന്പത്തിക ഉപദേഷ്ടാവിന്‍റെ ചുമതല വഹിച്ചു. 2014 മുതൽ 2019വരെ വീണ്ടും കോംപറ്റീഷൻ കമ്മീഷന്‍റെ മുതിർന്ന അംഗമായിരുന്ന കാലത്താണ് ടയർ കന്പനികൾക്കെതിരേയുള്ള പരാതികൾ കേന്ദ്ര കോർപറേറ്റ്…

Read More

ദിലീപിന് തക്കംനോക്കി പക വീട്ടുന്ന സ്വഭാവം! കൂടുതല്‍ തെളിവുകള്‍ നിരത്തി;  ദിലീപിനെതിരേ ദൃക്സാക്ഷിയടക്കം തെളിവുണ്ടെന്നു പ്രോസിക്യൂഷന്‍

കൊച്ചി: അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരേ കൂടുതല്‍ തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ ഇന്നലെ വാദമുഖം തീര്‍ത്തത്. തക്കം നോക്കി പക വീട്ടുന്ന സ്വഭാവമാണ് ദിലീപിനുള്ളതെന്നും ദിലീപിന് ജാമ്യം അനുവദിക്കുന്നത് കേസിനെതന്നെ ഇല്ലാതാക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതുസംബന്ധിച്ച തെളിവുകള്‍ വ്യക്തമാക്കുന്ന സംഭവങ്ങള്‍ രേഖാമൂലമുള്ള വാദമായി സമര്‍പ്പിക്കുകയും ചെയ്തു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി പറഞ്ഞിട്ടുപോലും പ്രതികള്‍ അനുസരിച്ചില്ലെന്നും പ്രോസിക്യൂഷന്‍ വാദമുയര്‍ത്തി. ദിലീപിന്‍റെ സുഹൃത്തും ഹോട്ടലുടമയുമായ ശരത്തുമായി സാമ്പത്തിക തര്‍ക്കമുണ്ടായിരുന്ന ദോഹയില്‍ വ്യവസായിയായ ആലുവ സ്വദേശി സലിമിനെ നേരിട്ടെത്തി ദിലീപ് ഭീഷണിപ്പെടുത്തി. ദിലീപിന്‍റെ വീട്ടിലെ ഗേറ്റ്മാനായിരുന്ന ദാസന്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ഇയാളെ സ്വാധീനിക്കാന്‍ ദിലീപിന്‍റെ സംഘമെത്തിയെന്ന് ഡിജിപി ടി.എ ഷാജി ഇന്നലെ വാദത്തിനിടെ വെളിപ്പെടുത്തി. ബാലചന്ദ്രകുമാറിനോട് നീ സൂക്ഷിക്കണമെന്നും ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ നിന്നെക്കുറിച്ച്…

Read More

പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ ഒഴിവാക്കി! രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതി

തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും രാജ്യാന്തര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂ. രാജ്യാന്തര യാത്രികര്‍ യാത്ര കഴിഞ്ഞതിന്‍റെ എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദേശം യോഗം അംഗീകരിക്കുകയായിരുന്നു. വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമേ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിച്ചു.

Read More

നൂറു വര്‍ഷം പഴക്കം! അടൂര്‍ ഗോപാലകൃഷ്ണന്‍റെ കുടുംബവീട് പൊളിക്കാനുള്ള നീക്കം തടഞ്ഞു; പൊളിച്ച ഓട് നാട്ടുകാരുടെ നേതൃത്വത്തില്‍ തിരികെ ഇട്ടു

അടൂര്‍: ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ നൂറു വര്‍ഷം പഴക്കമുള്ള കുടുംബ വീട് പൊളിക്കാനുള്ള നീക്കം നാട്ടുകാരും ഇടതുപക്ഷ പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. ലൈഫ് പദ്ധതിയിലേക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ കുടുംബവിഹിതത്തിലെ 13.5 സെന്റു സ്ഥലം നല്‍കുമെന്ന പ്രഖ്യാപനം വന്ന ദിവസമാണ് കുടുംബവീട് പൊളിക്കാനുള്ള ശ്രമം വിവാദത്തിലായത്. അടൂര്‍ ഭവാനിയുടെ വീട് കഴിഞ്ഞദിവസം പൊളിച്ചതുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചകള്‍ നടന്നുവരുന്നതിനിടെയാണ് പുതിയ വിവാദമെന്നതും ശ്രദ്ധേയം. ഇന്നലെ രാവിലെയാണ് മണക്കാല തുവയൂര്‍ വടക്ക് മൗട്ടത്ത് കണിയാരേത്ത് എന്ന അടൂര്‍ ഗോപാലകൃഷ്ണന്‍റെ കുടുംബ വീട് പൊളിക്കാന്‍ ശ്രമം നടന്നത്. വീടിന്‍റെ ഒരു ഭാഗത്തെ ഓട് ഭാഗികമായി ഇളക്കിയിരുന്നു. ഇതറിഞ്ഞ് നാട്ടുകാരും സിപിഐ, സിപിഎം പ്രവര്‍ത്തകരും സംഘടിച്ച് സ്ഥലത്തെത്തി. പൊളിക്കുന്നവരുമായി വാക്കു തര്‍ക്കമുണ്ടായി. നൂറു വര്‍ഷം പഴക്കമുള്ളതാണ് വീട്. വിശ്വ വിഖ്യാത ചലചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അഞ്ചു വയസു മുതല്‍ കോളജ് തലം…

Read More

അനന്തരവൻ പാരയാകുമോ? തുടർഭരണം കിട്ടിയാൽ പഞ്ചാബിലെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന സസ്പെൻസിന് ഉടൻ വിരാമമാവും

നിയാസ് മുസ്തഫ തുടർഭരണം കിട്ടിയാൽ പഞ്ചാബിലെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന സസ്പെൻസിന് ഉടൻ വിരാമമാവും. രാഹുൽ ഗാന്ധി ഞായറാഴ്ച ലുധിയാനയിൽ എത്തുന്പോൾ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, സംസ്ഥാന അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു എന്നിവരിൽ ഒരാളാവും മുഖ്യമന്ത്രി പദത്തിലേക്ക് എത്തുക. കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത് ചരൺജിത് സിംഗ് ചന്നിക്കാണ്. എന്നാൽ അനന്തരവനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തോടെ ചന്നിയുടെ സാധ്യതക്ക് മങ്ങലേറ്റിട്ടുണ്ട്. അനധികൃത മണൽ ഖനന കേസിലാണ് ചന്നിയുടെ അനന്തരവൻ ഭൂപേന്ദ്ര സിംഗ് ഹണിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. ഹണിയെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഹണിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം ഹണിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ഇഡി നടത്തിയ റെയ്ഡിൽ എട്ട് കോടി രൂപ പിടിച്ചെടുത്തിരുന്നു. പഞ്ചാബിലെ…

Read More

സാമ്പത്തിക ഇടപാട് തര്‍ക്കം! കരാറുകാർ തൊഴിലാളിയെ അടിച്ചുകൊന്നു; കരാറുകാരനും സഹായിയും കസ്റ്റഡിയില്‍

മല്ലപ്പള്ളി: കല്ലൂപ്പാറ എന്‍ജിനിയറിംഗ് കോളജിനു സമീപം കെട്ടിടം പണിക്ക് വന്ന മാര്‍ത്താണ്ഡം തക്കല സ്വദേശി സ്റ്റീഫന്‍ (34) അടിയേറ്റു മരിച്ചു. കെട്ടിട നിര്‍മാണ കരാറുകാരന്‍ മാര്‍ത്താണ്ഡം സ്വദേശി സുരേഷ്, സഹായി ആല്‍ബിന്‍ ജോസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ രാത്രിയാണ് സംഭവം.പുലര്‍ച്ചെ 1.30ഓടെ സ്റ്റീഫനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സംഭവിച്ചിരുന്നു. സ്റ്റീഫന്‍ നേരത്തെ ജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ള പണം വാങ്ങാന്‍ പുതിയ കരാറുകാരന്‍ ഡേവിഡ്, സുനില്‍ എന്നിവര്‍ക്കൊപ്പം ഇന്നലെ രാത്രി 8.30നു പഴയ താമസ സ്ഥലമായ കല്ലൂപ്പാറ ചെറുമത പള്ളിക്ക് സമീപം എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. കമ്പിവടികൊണ്ട് അടിയേറ്റു സംഘര്‍ഷത്തിനിടെ കമ്പി വടികൊണ്ട് സ്റ്റീഫന് അടിയേറ്റതായി പറയുന്നു. സംഭവത്തേ തുടര്‍ന്ന് ഡേവിഡും സുനിലും സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിന്‍റെ മുമ്പിലെത്തി. ചോദ്യം ചെയ്തപ്പോള്‍ സംഘര്‍ഷത്തെ പറ്റി അറിഞ്ഞു. കീഴ് വായ്പൂര് പോലീസ് നടത്തിയ…

Read More

വിദ്യാർഥികൾ സ്കൂളുകളിലെത്തി ക്ലാസുകളിൽ പങ്കെടുക്കുന്നതിന് രക്ഷിതാക്കളുടെ അനുവാദം വാങ്ങണോ ? സ്കൂളുകൾ തുറക്കാൻ പുതിയ മാർഗനിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗത്തിനുശേഷം സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് പുതുക്കിയ മാർഗനിർദേശങ്ങളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പുതുക്കിയ മാർഗനിർദേശം അനുസരിച്ച് വിദ്യാർഥികൾ സ്കൂളുകളിൽ നേരിട്ടെത്തി ക്ലാസുകളിൽ പങ്കെടുക്കുന്നതിന് സ്കൂളുകൾ രക്ഷിതാക്കളുടെ അനുവാദം വാങ്ങണോ എന്ന് അതത് സംസ്ഥാന സർക്കാരുകൾക്കു തീരുമാനിക്കാം. മറ്റു രോഗാവസ്ഥകളുള്ള കുട്ടികളുടെ കാര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. കണ്ടെയ്മെന്‍റ് സോണുകളിൽ നിന്നു വരുന്ന ഡ്രൈവർമാർ, സഹായികൾ എന്നിവരെ സ്കൂൾ ബസിൽ അനുവദിക്കാൻ പാടില്ല. വീടുകളിൽനിന്നുള്ള പഠനത്തിൽനിന്ന് സ്കൂളുകളിൽ നേരിട്ടെത്തിയുള്ള പഠനത്തിലേക്ക് എത്തുന്നതിന് മുൻപായി ഓരോ വിദ്യാർഥിയുടെയും പഠനശേഷി മനസിലാക്കി ഓണ്‍ലൈൻ പഠനത്തിൽ കുട്ടികൾക്ക് പാഠഭാഗങ്ങൾ മനസിലാക്കാൻ കഴിയാതെ പോകുകയോ നഷ്ടപ്പെട്ടു പോകുകയോ ചെയ്തിട്ടുണ്ടെങ്കിൽ ബ്രിഡ്ജ് കോഴ്സുകൾ നൽകി പാഠഭാഗങ്ങൾ വീണ്ടും പഠിപ്പിക്കണം. കുട്ടികളുടെയും അധ്യാപകരുടെയും മാനസികാരോഗ്യത്തിനായി റെമഡിയൽ പദ്ധതികൾ ആരംഭിക്കണം. പതിനൊന്ന് സംസ്ഥാനങ്ങളിൽ സ്കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിക്കുന്നുണ്ട്. കേരളം ഉൾപ്പെടെയുള്ള 16 സംസ്ഥാനങ്ങളിലും…

Read More

അപ്പോളോ, എംആർഎഫ്, സിയറ്റ്, ജെകെ ടയർ, ബിർള ടയേഴ്സ്..! ഒത്തുകളിച്ചു വില കൂട്ടി; ആറ് ടയർ കന്പനികൾക്ക് 1788 കോടി പിഴ

ന്യൂഡൽഹി: ഒത്തുകളിയിലൂടെ ടയർവില ഉയർത്തി ലാഭം കൊയ്ത ആറു ടയർ കന്പനികൾക്ക് 1,788 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. അപ്പോളോ ടയേഴ്സ് ലിമിറ്റഡ് (425.53 കോടി), എംആർഎഫ് ലിമിറ്റഡ് (622.09 കോടി), സിയറ്റ് ലിമിറ്റഡ് (252.16 കോടി), ജെകെ ടയർ (309.95 കോടി), ബിർള ടയേഴ്സ് (178.33 കോടി) എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇതിനുപുറമേ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചേഴ്സ് അസോസിയേഷന് 8.4 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. ആരോപണവിധേയരായ ടയർ കന്പനികളിൽനിന്ന് വിലവിവരങ്ങൾ ശേഖരിക്കുന്നതിൽ വിമുഖത കാണിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് അസോസിയേഷനു പിഴ ചുമത്തിയത്. 2011-2012 കാലത്ത് കോംപറ്റീഷൻ നിയമത്തിന്‍റെ മൂന്നാം വകുപ്പ് ലംഘിച്ചു എന്നതിന്‍റെ പേരിലാണ് ടയർ കന്പനികൾക്കെതിരേ നടപടിയെടുത്തിരിക്കുന്നത്. കോംപറ്റീഷൻ കമ്മീഷന്‍റെ വിധിക്കെതിരേ ടയർ കന്പനികൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു എങ്കിലും ജനുവരി ആറിനു കോടതി ഹർജി തള്ളി.…

Read More

സിഐടിയു വിലക്ക് ഏര്‍പ്പെടുത്തിയ കടയില്‍ നിന്നു സാധനം വാങ്ങിയ യുവാവിന് മര്‍ദ്ദനം ! 10 സിഐടിയു തൊഴിലാളികള്‍ക്കെതിരേ കേസ്…

കണ്ണൂരില്‍ സിഐടിയു തൊഴിലാളികള്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പത്ത് സിഐടിയു തൊഴിലാളികള്‍ക്കെതിരേ കേസ്. മാതമംഗലം സിഐടിയു യൂണിറ്റ് സെക്രട്ടറി മബീഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. പയ്യന്നൂര്‍ മാതമംഗലത്ത് നോക്കുകൂലി തര്‍ക്കം നിലനില്‍ക്കുന്ന എസ്ആര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്‌വെയര്‍ ഷോപ്പില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയതിനാണ് അഫ്‌സല്‍ എന്നയാളെ സിഐടിയു തൊഴിലാളികള്‍ നടുറോഡില്‍ വളഞ്ഞിട്ട് തല്ലിയത്. ഈ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുന്നത് സിഐടിയുക്കാര്‍ വിലക്കിയിരുന്നുവെന്നാണ് പരിക്കേറ്റ അഫ്‌സല്‍ പറയുന്നത്. ആക്രമണത്തില്‍ അഫ്‌സലിന്റെ തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സിഐടിയുക്കാര്‍ വിലക്കിയ കടയില്‍ നിന്നും സാധനം വാങ്ങിയതിനാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് അഫ്‌സല്‍ പ്രതികരിച്ചതെങ്കിലും സമരം പൊളിക്കാനെത്തിയ ആളെയാണ് കൈകാര്യം ചെയ്തതെന്നാണ് സിഐടിയു യൂണിയന്‍ സെക്രട്ടറിയുടെ വിശദീകരണം.

Read More