‘രണ്ടാംവരവായി ശങ്കരാഭരണം’; കമ്മട്ടിപ്പാടം ബാലന് ശേഷം ശങ്കരാഭരണത്തിലൂടെ മണികണ്ഠന്‍ ആചാരിയുടെ രണ്ടാംവരവ്

കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന്‍ മണികണ്ഠന്‍ ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2024ല്‍ ഒരു നടനെ മോഹിപ്പിക്കുന്ന വേഷങ്ങളിലൂടെയാണ് മണികണ്ഠന്‍റെ യാത്രകള്‍. വര്‍ഷാദ്യം മോഹന്‍ലാലിനൊപ്പം ലിജോ ജോസ് പെല്ലിശേരി സിനിമ മലൈക്കോട്ടൈ വാലിബന്‍. ഭ്രമയുഗത്തില്‍ സസ്പെൻസ് വേഷം. പെര്‍ഫോമന്‍സ് തിളക്കത്തില്‍ ശങ്കരാഭരണം. ‘ കമ്മട്ടിപ്പാടം കഴിഞ്ഞ് ഒരുപാടു നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ, ടോട്ടല്‍ സിനിമ കത്തിക്കയറിയാല്‍ മാത്രമേ അതിലെ നടനെക്കുറിച്ചും മറ്റും സംസാരിക്കപ്പെടുകയുള്ളൂ. എന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പു തന്നെയാണ് ശങ്കരാഭരണം. വാലിബന്‍ വേറെ ലെവലിലാണ് സ്വീകരിക്കപ്പെട്ടിരുന്നതെങ്കില്‍ ഈ ഹിറ്റ്, എനിക്കു നേരത്തേ കിട്ടിയേനെ’- മണികണ്ഠന്‍ ആചാരി രാഷ്്ട്രദീപികയോടു പറഞ്ഞു. അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടോ… കമ്മട്ടിപ്പാടവും ബാലനും സംഭവിച്ചത് എന്‍റെ കലാജീവിതത്തില്‍ 20 വര്‍ഷത്തിനു ശേഷമാണ്. നാടകാന്വേഷണം, സിനിമാന്വേഷണം, അതിനിടെയുള്ള ഒരുപാടു യാത്രകള്‍… എല്ലാംകഴിഞ്ഞ് ഞാന്‍ ആ വേഷത്തിനു പക്വതപ്പെട്ടപ്പോഴായിരുന്നു ബാലന്‍…

Read More

എല്ലാം സഹിച്ച് നില്‍ക്കാന്‍ എന്നെ കിട്ടില്ല; നോറ ഫത്തേഹി

സിനിമാ മേഖലകളില്‍നിന്ന് എനിക്ക് മോശം അനുഭവം നേരിട്ടു. അതും തന്നെ ഒരിക്കലും മാനിക്കാത്ത തരത്തിലുള്ള അനുഭവങ്ങള്‍ നേരിട്ടത് ബോളിവുഡിലെ സൂപ്പര്‍സ്റ്റാറുകളിൽ നിന്നാണ്. ചില സമയത്ത് ചിലരെ കാണുമ്പോള്‍ വളരെ മോശമായി തോന്നും.    അവരുടെ ഊര്‍ജവും അവരുടെ ഉദ്ദേശ്യവും ശരിയായിരിക്കില്ല. അവര്‍ സ്ത്രീകളെ താഴ്ത്തിക്കെട്ടുകയോ കളിയാക്കുകയോ ഉപദ്രവിക്കുകയോ ചെയ്യും. അത് അവര്‍ക്കു വിജയം നേടാന്‍ അതിനു കീഴില്‍ ഒരു സ്ത്രീ വേണമെന്നാണ് അവര്‍ കരുതുന്നത്.    അവര്‍ നിങ്ങളുടെ പിന്നില്‍ നിന്ന് ഓരോന്നു പറയും. നിങ്ങള്‍ക്കു മനസിലാകും എന്താണ് അവര്‍ പറഞ്ഞതെന്ന്. അവര്‍ക്ക് അത്തരത്തില്‍ നില്‍ക്കാന്‍ കഴിയും. അവരെ ആരും പുറത്തു കൊണ്ടുവരികയോ അങ്ങനെ പറയുകയോ ചെയ്യില്ല.    ഞാന്‍ പലപ്പോഴും ഇതില്‍നിന്ന് അതിജീവിച്ചത് ഭയപ്പെടുത്തി നില്‍ക്കാന്‍ കഴിയുന്നതു കൊണ്ടു മാത്രമാണ്. പക്ഷെ ചിലര്‍ക്ക് ഇതൊന്നും മനസിലാകില്ല. അവള്‍ക്കെങ്ങനെ പറ്റുന്നു എന്നാണ് ചിലര്‍ ചോദിക്കുക.   പലര്‍ക്കും…

Read More

ധ്യാൻ ശ്രീനിവാസൻ തിരക്കഥയെഴുതുന്നു…

സഹോദരൻ വിനീത് ശ്രീനിവാസന്‍റെ നിർബന്ധത്തിൽ അഭിനയ രംഗത്തെത്തിയയാളാണ് ധ്യാൻ ശ്രീനിവാസൻ. വളരെ പെട്ടെന്ന് തിരക്കുള്ള നടനായി താരം മാറി. കുഞ്ഞിരാമയണം, പ്രകാശൻ പറക്കട്ടെ എന്നീ സിനിമയുടെ കഥയെഴുതിയത് ധ്യാൻ ആയിരുന്നു. നിപ്പയ്ക്കു ശേഷം ബെന്നി ആശംസ സംവിധാനം ചെയ്യുന്ന പതിയ ചിത്രത്തിന്‍റ തിരക്കഥയും സംഭാഷണവും രചിക്കുന്നത് ധ്യാൻ ആണ്. ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ നായിക പുതുമുഖമായിരിക്കും ധ്യാനിനൊപ്പം ലുക്ക്മാൻ, അജു വർഗീസ് , ജോണി ആന്‍റണി, സലിം കുമാർ, എന്നിവരും വേഷമിടുന്നു. രണ്ടു രാഷ്‌ട്രീയ പാർട്ടികൾ തമ്മിലുള്ള കുടിപ്പക ഹ്യുമറിലൂടെയാണ് പറയുന്ന സിനിമയായിരിക്കും ഇത്. വിഷുവിനു തിയറ്ററുകളിലെത്തിയ, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമയിൽ പതിവു രീതിയിൽ നിന്നു വ്യത്യസ്തമായ അഭിനയമാണ് ധ്യാനും ഒപ്പം പ്രണവ് മോഹൻലാലും കാഴ്ചവച്ചിരിക്കുന്നത്.

Read More

ഭക്തിയുടെ ഇരുമുടിയേന്തിയ ‘ജയവിജയ’

ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്ക് ഗാനാര്‍ച്ചനയൊരുക്കിയാണ് സംഗീതജ്ഞരായ “ജയവിജയ’ന്മാരുടെ സംഗീതലോകത്തേക്കുള്ള തുടക്കം. അര്‍ധ സഹോദരനായ കെ.ജി. വിജയനൊപ്പം ബാല മുരളീകൃഷ്ണയുടെ ശിഷ്യരായി മദ്രാസില്‍ താമസിക്കുന്ന കാലത്തായിരുന്നു ഭക്തിയുടെ ഇരുമുടിയുമേന്തി അയ്യപ്പസന്നിധാനത്തിലേക്കുള്ള ഗാനാര്‍ച്ചനയുടെ മലചവിട്ടല്‍. എച്ച്എംവിയിലെ മാനേജരുടെ നിര്‍ദേശപ്രകാരം രണ്ട് അയ്യപ്പഭക്തി ഗാനങ്ങള്‍ക്ക് ജയവിജയന്മാര്‍ സംഗീതമേരൊക്കി. പാട്ടുകളെഴുതിയത് എം.പി. ശിവമായിരുന്നു. “ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ…’ എന്ന ആ ഗാനം ഗായിക പി. ലീലയെ വീട്ടില്‍ച്ചെന്ന് പാട്ടു പഠിപ്പിച്ച് പാടിച്ചു. ഒരു സ്ത്രീ ആദ്യമായി പാടുന്ന ഭക്തിഗാനമെന്ന ക്രെഡിറ്റ് ഈ ഗാനത്തിനുണ്ട്. “ഹരിഹരസുതനേ… ‘ എന്നു തുടങ്ങുന്നതായിരുന്നു അടുത്ത ഗാനം. തുടര്‍ന്ന് ഭക്തിയും സംഗീതവും ഇഴപിരിയാത്ത നിരവധി ഗാനങ്ങള്‍ ജയവിജയന്മാര്‍ ഒരുക്കി. യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പഗാനം പാടിച്ചതും ജയവിജയന്മാരാണ്. ജയനും വിജയനും ചേര്‍ന്നെഴുതി ഈണം പകര്‍ന്ന “ശ്രീശബരീശാ ദീനദയാലാ…’ എന്ന ഗാനം ജയചന്ദ്രനും “ദര്‍ശനം പുണ്യദര്‍ശനം…’ എന്ന പാട്ട് യേശുദാസും പാടി.…

Read More

വിജയ് ദേവരകൊണ്ടയുടെ നായിക മമിത‍?

തുടര്‍പരാജയങ്ങളില്‍ നിന്നു കരയാറുള്ള തീവ്ര ശ്രമത്തിലാണ് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. അവസാനം റിലീസായ ഫാമിലി സ്റ്റാറും പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയത് ആരാധകരെയും നിരാശപ്പെടുത്തി. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലെ വിജയ് ദേവ്‌രക്കൊണ്ട- രശ്മിക മന്ദാന താരജോഡി തീര്‍ത്ത കോമ്പിനേഷന്‍ സിനിമയുടെ വിജയത്തിനും കാരണമായി. പിന്നാലെ സമാന്തയും അനന്യ പാണ്ഡെയും മൃണാള്‍ ഠാക്കൂറുമൊക്കെ താരത്തിന് നായികമാരായെത്തിയെങ്കിലും സിനിമകളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. അനിമലിന്‍റെ വിജയത്തിന് ശേഷം താരമൂല്യം ഉയര്‍ന്ന രശ്മിക മന്ദാന പുതിയ പ്രൊജക്ടുകളുമായി മുന്നോട്ടുപോവുകയാണ്. അല്ലു അര്‍ജുന്‍റെ പുഷ്പ 2ലും രശ്മികയാണ് നായിക. സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു എന്ന ചീത്തപ്പേര് ഒഴിവാക്കാന്‍ ഒരു മികച്ച അവസരം വിജയ് ദേവരകൊണ്ടയെ തേടിയെത്തിയിട്ടുണ്ട്. നാനി നായകനായി തെലുങ്കിലടക്കം വലിയ വിജയം നേടിയ ജേഴ്സിയുടെ സംവിധായകന്‍ ഗൗതം ടിന്നനൂരിനൊപ്പം വിജയ് പുതിയ ചിത്രം ചെയ്യാനൊരുങ്ങുകയാണ്. വി ഡി…

Read More

ഗാനങ്ങളിലെ ഭക്തിയും, നൈർമ്മല്യവും ജീവിതത്തിലും സാംശീകരിച്ച്, സഹോദരസ്നേഹത്തിൽ ഏവർക്കും മാതൃകയായി മാറിയ മഹാകലാകാരൻ; കെ. ജി. ജയനെ അനുസ്മരിച്ച് മോഹൻലാൽ

പ്രശസ്ത സംഗീതജ്ഞൻ കെ. ജി. ജയനെ അനുസ്മരിച്ച് മോഹൻലാൽ. ശാസ്ത്രീയ സംഗീത രംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഭക്തിഗാന ശാഖയിൽ വേറിട്ട സംഭാവനകൾ നൽകുകയും ചെയ്ത മഹാനായ സംഗീതഞ്ജനായിരുന്നു അദ്ദേഹമെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ശാസ്ത്രീയ സംഗീത രംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഭക്തിഗാന ശാഖയിൽ വേറിട്ട സംഭാവനകൾ നൽകുകയും ചെയ്ത മഹാനായ സംഗീതഞ്ജനായിരുന്നു ശ്രീ കെ. ജി. ജയൻ. ഗാനങ്ങളിലെ ഭക്തിയും നൈർമ്മല്യവും, ജീവിതത്തിലും സാംശീകരിച്ച്, സഹോദര സ്നേഹത്തിൽ നമുക്ക് ഏവർക്കും മാതൃകയായി മാറിയ ആ മഹാകലാകാരന് ആദരാഞ്ജലികൾ.

Read More

സൽമാൻ ഖാന്‍റെ വീടിനു നേരെ വെടിവച്ച രണ്ടുപേർ പിടിയിൽ

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്‍റെ വീടിനു നേരെ വെടിവച്ച സംഭവത്തിൽ രണ്ടുപേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. വെടിവച്ച ശേഷം രക്ഷപ്പെട്ട രണ്ട് പ്രതികളെയും ഗുജറാത്തിലെ ഭുജിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി ഇവരെ മുംബൈയിൽ എത്തിക്കും. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സൽമാൻ ഖാന്‍റെ ബാന്ദ്രയിലെ വസതിക്ക് നേരെ ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർത്തത്. ബൈക്കിന്‍റെ ഉടമയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു.    എന്നാൽ താൻ ബൈക്ക് വിറ്റതാണെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സൽമാനുമായി ഫോണിൽ സംസാരിച്ചു. സൽമാൻ ഖാന്‍റെ സുരക്ഷ വർധിപ്പിക്കാൻ മുംബൈ പോലീസ് കമ്മീഷണർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ഗുണ്ടാസംഘങ്ങളായ ലോറൻസ് ബിഷ്‌ണോയിയുടെയും ഗോൾഡി ബ്രാറിന്‍റെയും ഭീഷണിയെത്തുടർന്ന് സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ ഒരുക്കിയിരുന്നു.

Read More

ബിഗ് ബോസ്: ചട്ടലംഘനമുണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ സംപ്രേഷണ ചട്ടങ്ങളുടെ ലംഘനമുണ്ടെങ്കില്‍ ഉടൻ പരിഹരിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവയ്പ്പിക്കാമെന്നും ജസ്റ്റീസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റീസ് എം.എ. അബ്ദുള്‍ ഹഖിം എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ എസ്. ആദര്‍ശ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് (റെഗുലേഷന്‍) ആക്ട്, സിനിമാറ്റോഗ്രാഫ് ആക്ട് എന്നിവ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളുടെ ലംഘനമാണ് റിയാലിറ്റി ഷോയെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.

Read More

കോമഡി അല്ല ജീവിതം! മായാ കൃഷ്ണ തുറന്ന് പറയുന്നു…

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കു സുപരിചിതയാണു മായാ കൃഷ്ണ. കോമഡി സ്കിറ്റുകളിലെ മിന്നും താരം. കോമഡി ഫെസ്റ്റിവൽ ഷോയിലൂടെയാണ് വരവ്. സ്റ്റാര്‍ സിംഗര്‍ പരിപാടിയില്‍ ബാക്ക്ഗ്രൗണ്ട് ഡാന്‍സ് കളിച്ചാണ് ആദ്യമായി കാമറയ്ക്കു മുന്നിലെത്തിയത്. ഇതിനകം പത്തോളം സിനിമകളുടെയും ഭാഗമായി. മായാ കൃഷ്ണ രാഷ്‌ട്ര ദീപികയോട്… തുടക്കം ഡാന്‍സ് ഞാനൊരു ക്ലാസിക്കല്‍ ഡാന്‍സര്‍ ആണ്. സരസ്വതി കലാക്ഷേത്രത്തിലായിരുന്നു പഠനം. കലാമണ്ഡലം സരസ്വതി ടീച്ചറു‌ടെ മകൾ പ്രസന്ന ഉണ്ണി ടീച്ചറുടെ കീഴില്‍ 15 വര്‍ഷത്തോളം നൃത്തം പഠിച്ചു. പിന്നീട് റിയാലിറ്റി ഷോയ്ക്കിടയിൽ ഡാൻസ് കളിക്കാൻ അവസരം കിട്ടി. സ്കിറ്റിലേക്ക് ഉര്‍വശി ചേച്ചി, പക്രു ചേട്ടന്‍, ഡയറക്ടര്‍ സിദ്ധിക്ക് സാര്‍ എന്നിവരായിരുന്നു കോമഡി ഫെസ്റ്റിവല്‍ ഷോയിലെ ജഡ്ജസ്. ഉല്ലാസ് പന്തളവും ശശാങ്കനും ഒക്കെയാണ് സ്കിറ്റ് കളിക്കുന്നത്. ഒരു ദിവസം അവര്‍ വിളിച്ച ആര്‍ട്ടിസ്റ്റ് വന്നില്ല. ഒരു സ്കിറ്റില്‍ കുറച്ച് ഉയരമൊക്കെയുള്ള ഒരു കുട്ടിയെ വേണ്ടിവന്നു.…

Read More

ആദ്യമായി പ്രണയിച്ച പുരുഷന്‍ വഞ്ചിച്ചു, വളരെ കുറച്ച് പുരുഷന്മാരെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ: വിദ്യ ബാലൻ

ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് വിദ്യ ബാലന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടി തന്‍റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്‍റെ ആദ്യ പ്രണയത്തിലെ കാമുകന്‍ ചതിച്ചുവെന്നും അത് തന്നെ തകര്‍ത്തു കളഞ്ഞുവെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് വിദ്യ ബാലൻ. ‘ഞാന്‍ ചതിക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി പ്രണയിച്ച പുരുഷന്‍ എന്നെ വഞ്ചിച്ചു. ഞങ്ങള്‍ വേര്‍പിരിഞ്ഞത് എനിക്ക് ഓര്‍മയുണ്ട്. കോളേജില്‍ വാലന്‍റൈൻസ് ഡേയ്ക്ക് അവനെ അപ്രതീക്ഷിതമായി കണ്ടു, അന്ന് അവന്‍ എന്നോട് പറഞ്ഞത് മുന്‍ കാമുകിയുമൊത്തൊരു ഡേറ്റിന് പോവുകയാണെന്നാണ്. ഞാന്‍ ഷോക്കായി പോയി. അക്ഷരാര്‍ഥത്തില്‍ ആ ദിവസം എന്നെ തകര്‍ത്തു കളഞ്ഞു. എന്നാല്‍ അതിലും നല്ല കാര്യങ്ങള്‍ ഈ ജീവിതത്തില്‍ എനിക്കായി ഞാന്‍ ചെയ്തിട്ടുണ്ട്. ഒരു സീരിയല്‍ പ്രണയിനിയായിരുന്നില്ല. വളരെ കുറച്ച് പുരുഷന്മാരെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ. എന്നാല്‍ ആദ്യമായി ഗൗരവത്തോടെ കണ്ട പ്രണയത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്തത്,’…

Read More