‘ഫുട്‌ബോള്‍ തട്ടുന്നത് പോലെ തട്ടി…എന്നേക്കാൾ കൂടുതല്‍ രാഷ്ട്രീയം പറയുന്ന നടന്‍മാര്‍ ഇവിടെ സുഖമായി ജീവിക്കുന്നുണ്ട്, എന്നെ ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നു’: ഉണ്ണി മുകുന്ദൻ

മലയാളികളുടെ പ്രിയപ്പെട്ട താരമായ ഉണ്ണിമുകുന്ദന് നിരവധി ആരാധകരാണ് ഉള്ളത്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമെത്തിയ ഉണ്ണിയെ പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. താരത്തിന്‍റെ പുതിയ സിനിമകള്‍ക്കായെല്ലാം ആരാധകര്‍ ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. തന്‍റെ പുതിയ ചിത്രമായ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേഷ് എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ. ഇതിനിടെയില്‍ തന്‍റെ രാഷ്ട്രീയത്തെ കുറിച്ചും, അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നടന്‍. വിഷു ദിനത്തില്‍ ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍… ‘ഞാന്‍ എന്‍റെ രാഷ്ട്രീയം എവിടെയും തുറന്ന് പറഞ്ഞിട്ടൊന്നുമില്ല. എന്നേക്കാളും കൂടുതല്‍ രാഷ്ട്രീയം പറയുന്ന നടന്‍മാര്‍ ഇവിടെ സുഖമായി ജീവിക്കുന്നുണ്ട്. എന്നാല്‍ എന്നെ ഒരുപാട് ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നു, മീഡിയാസ് ഉള്‍പ്പെടെ എന്നെ യൂസ് ചെയ്യുകയായിരുന്നു. ഞാന്‍ പലപ്പോഴും എന്നെ കുറിച്ച് മാത്രമാണ്…

Read More

വിഷുക്കൈനീട്ടം; വെള്ളിത്തൂവൽ മേഘം മേഞ്ഞേ മേലേ വെള്ളത്തൂവൽ നാടുണർന്നേ താഴേ; ‘കപ്പ്’ ലെ ആദ്യ ഗാനം റിലീസ് ചെയ്തു

അനന്യ ഫിലിംസിന്‍റെ ബാനറിൽ ആൽവിൻ ആന്‍റണിയും എയ്ഞ്ചലീന മേരിയും നിർമിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രമായ ‘ കപ്പ് ‘ ചിത്രത്തിന്‍റെ ആദ്യ ഗാനം റിലീസ് ചെയ്തു. നവാഗത സംവിധായകൻ സഞ്ജു . വി. സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാത്യു തോമസ്, റിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാൻ റഹ്മാന്‍റെ സംഗീത സംവിധാനത്തിൽ പിറന്ന ‘വെള്ളിത്തൂവൽ മേഘം മേഞ്ഞേ മേലേ വെള്ളത്തൂവൽ നാടുണർന്നേ താഴേ… എന്ന ഗാനമാണ് വിഷു ദിനത്തിൽ റിലീസ് ചെയ്തത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ സഞ്ജു ആണ്. ബാഡ്മിന്‍റൺ കളിയിൽ ഏറെ തത്പരനായ ഒരു ചെറുപ്പക്കാരന്‍റെ സ്വപ്ന സാക്ഷാത്കാരത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ‘കപ്പ്. ഇടുക്കി ജില്ലയിലെ മലയോര കുടിയേറ്റ പ്രദേശമായ വെള്ളത്തൂവൽ എന്ന ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. നമിതാ പ്രമോദ്, ബേസിൽ…

Read More

നിറ വയറിൽ അതീവ സുന്ദരിയായി അമല; ഗുജറാത്തി രീതിയിലുള്ള വളകാപ്പ് ചടങ്ങ്; വീഡിയോ പങ്കുവച്ച് ഭർത്താവ് ജഗത്

സമൂഹമാധ്യമങ്ങളിൽ വൈറലായി നടി അമല പോളിന്‍റെ വളകാപ്പ് വീഡിയോ. ഭർത്താവ് ജഗത്തിന്‍റെ സ്വദേശമായ ഗുജറാത്തിലായിരുന്നു ചടങ്ങുകൾ. പരന്പരാഗത രീതിയിൽ സാരിയുടത്ത് ഗുജറാത്തി പെൺകുട്ടിയായാണ് വളകാപ്പിനായി അമല എത്തിയത്. ബനാറസി സാരി പരന്പരാഗത രീതിയിലാണ് അമല ഉടുത്തിരിക്കുന്നത്. ഹെവി നെക്ലേസും സാരിക്കൊപ്പം പെയർ ചെയ്തിട്ടുണ്ട്. കുർത്തയാണ് ഭർത്താവ് ജഗതിന്‍റെ വേഷം. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. കൊച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ജനുവരി നാലിനാണ് താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത അമല പങ്കുവച്ചത്. ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയാണ് ജഗത്തിന്‍റെ തൊഴിലിടം. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ. യാത്രകൾ ഇഷ്‌ടപ്പെടുന്ന അമല അവധിക്കാലയാത്രകൾക്കിടെയാണ് ജഗത്തിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. നിലവിൽ ഗോവയിലാണ് ജഗത്തിന്‍റെ താമസം. ജോലിയുടെ ഭാഗമായി ഗുജറാത്തിൽ…

Read More

സുരേശന്‍റേയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ; ട്രെയ്‌ലർ പങ്കുവെച്ച് ലിജോ ജോസ് പെല്ലിശേരി

‘ന്നാ താൻ കേസ് കൊട്’ എന്ന് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളായി മാറിയ സുരേശന്‍റേയും സുമലതയുടെയും കഥ പറയുന്ന പുതിയ ചിത്രം ‘സുരേശന്‍റേയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ ട്രെയ്‌ലർ പങ്കുവെച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. മേയ് 16 ന് ചിത്രം റിലീസ് ചെയ്യും. സിൽവർ ബെ സ്റ്റുഡിയോസും സിൽവർ ബ്രൊമൈഡ് പിക്‌ചേഴ്‌സും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. ഇമ്മാനുവൻ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്നാണ് നിർമാണം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമാതാക്കളാണ്. ബിൻ ഉരാളുകണ്ടിയാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. ആകെ എട്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.’ന്നാ താൻ കേസ് കൊട്’ ചിത്രത്തിലെ കൊഴുമ്മൽ രാജീവൻ ആയി ചാക്കോച്ചൻ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

Read More

സ്ത്രീകേന്ദ്രീകൃത സിനിമകളിൽ നടന്മാർ അസ്വസ്ഥരാണ്; വിദ്യാ ബാലൻ

സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സിനിമകൾ വരുന്നതിലും അത്തരം സിനിമകൾ വിജയിക്കുന്നതിലും നടന്മാർ അസ്വസ്ഥരാണെന്ന് നടി വിദ്യാ ബാലൻ. താൻ അഭിനയിച്ച ഹിറ്റ് ചിത്രങ്ങളായ ദി ഡേർട്ടി പിക്ചർ, ഇഷ്‌കിയ തുടങ്ങിയവയിൽ സ്‌ക്രീൻ സ്പേസ് പങ്കിടുമ്പോൾ പോലും പുരുഷ താരങ്ങളിൽ നിന്ന് വിമുഖത നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിദ്യാ ബാലൻ പറഞ്ഞു. ‘ഒരു വിദ്യാ ബാലൻ സിനിമയിലോ സ്ത്രീകൾ നയിക്കുന്ന സിനിമയിലോ അഭിനയിക്കുമ്പോൾ അവർ സംതൃപ്തരാകുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം സ്ത്രീകൾ പുരുഷൻമാരേക്കാൾ മികച്ച സിനിമകൾ ചെയ്യുന്നതിനാലാണ്. സത്യസന്ധമായി ഇത് അവരുടെ നഷ്ടമാണ്. ഞാൻ അത് ആത്മാർഥമായി വിശ്വസിക്കുന്നു. ഫോർമുല അടിസ്ഥാനമാക്കിയുള്ള സിനിമകളാണ് അവർ ചെയ്യുന്നതെന്ന് വിദ്യാ ബാലന്‍ പറഞ്ഞു.

Read More

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമാ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവ്

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമാ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എറണാകുളം സബ് കോടതി ഉത്തരവിട്ടു. ചിത്രത്തിന്‍റെ നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്‍റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്‍റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി മരവിപ്പിച്ചത്. ചിത്രത്തിന്‍റെ നിര്‍മാണത്തിന് ഏഴുകോടി രൂപ മുതല്‍മുടക്കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തു നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയശേഷം ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചതെന്നാണു ഹര്‍ജി. ആഗോളതലത്തില്‍ ഇതുവരെ 220 കോടി രൂപ ചിത്രം കളക്‌ഷന്‍ നേടിയിട്ടുണ്ടെന്നും ഒടിടി പ്ലാറ്റ്ഫോമുകള്‍ മുഖേന ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. 22 കോടി രൂപ ചെലവ് വരുമെന്നു പറഞ്ഞാണ് ഏഴു കോടി രൂപ വാങ്ങിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ചിത്രത്തിന്‍റെ നിര്‍മാതാക്കളായ സൗബിന്‍…

Read More

തിളങ്ങി ശ്രീലീല; ഇൻസ്റ്റഗ്രാമിൽ വൈറലായി ചിത്രങ്ങൾ

കിസ് (2019) എന്ന കന്നടചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ശ്രീലീല. 2022ല്‍ പെല്ലി സാണ്ട എന്ന ചിത്രത്തിലൂടെ തെലുങ്കിലും തുടക്കം കുറിച്ചു. പിന്നാലെ രവിതേജ നായകനായ ധമാക്കയിലും ശ്രീലീല നായകയായി. കേവലം ഈ രണ്ടു സിനിമകളിലൂടെ മാത്രം തെലുങ്കിലെ താരമായി ശ്രീലീല മാറി. അല്ലു അര്‍ജുന്‍, വിജയ് ദേവ്രകൊണ്ട, പവന്‍ കല്യാണ്, മഹേഷ് ബാബു എന്നിവരുടെയെല്ലാം നായികയായി. നായകന്മാരും നിര്‍മാതാക്കളും ഇപ്പോള്‍ ശ്രീലീലയെ തങ്ങളുടെ സിനിമകളിലേക്ക് ശിപാര്‍ശ ചെയ്യുന്ന അവസ്ഥയാണിപ്പോള്‍. അമേരിക്കയിലേക്കു കുടിയേറിയ തെലുങ്ക് കുടുംബത്തിലെ അംഗമായ ശ്രീലീല എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരത്തിനു രണ്ടു മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്. നടിയുടെ പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Read More

ബേസിലിനെ നായകനാക്കി ടോവിനോ നിർമിക്കുന്ന ‘മരണമാസ്’; ടൈറ്റിൽ പോസ്റ്റർ പുറത്ത്

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് മരണമാസ്. യുവതാരം ടോവിനോ തോമസാണ് ചിത്രം നിർമിക്കുന്നത്. മരണമാസിന്‍റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്. ടോവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ നിർമാതാക്കൾ ടോവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം എന്നിവരാണ്. ഇമ്തീയാസ് ഖദീറാണ് കോ പ്രൊഡ്യൂസർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഗോകുൽനാഥ്‌. രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത്. സിജു സണ്ണിയാണ് കഥ, സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീരജ് രവി ഛായാഗ്രഹണവും, ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. ഏറെ കൗതുകമുണർത്തുന്ന ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. മ്യൂസിക്-ജയ് ഉണ്ണിത്താൻ,വരികൾ-മൂസിൻ പെരാരി, പ്രൊഡക്ഷൻ ഡിസൈനെർ-മാനവ് സുരേഷ്, കോസ്റ്റും-മാഷർ…

Read More

എന്‍റെ ജോലി സിനിമ ചെയ്യുക എന്നതാണ്: ഫഹദ് ഫാസിൽ

ഞാൻ നിലവിൽ ഹൈദരാബാദിലാണുള്ളത്. പുഷ്പയുടെ ഷൂട്ടിലാണ്. ഇതുവരെ കൈകാര്യം ചെയ്യാത്ത ഒരു വേഷമാണ് ഈ ചിത്രത്തിൽ. പടം ഭംഗിയായി തീർത്തു തിയറ്ററിൽ എത്തിക്കുന്നതിലായിരുന്നു ഫോക്കസ്. പുതുതായി ഒരു കാര്യം ചെയ്യുമ്പോൾ കൊടുക്കുന്ന പ്രാധാന്യം ഉണ്ടല്ലോ. ഞാൻ സ്ഥിരമായി ചെയ്യുന്ന പരിപാടിയാണെങ്കിൽ ഇങ്ങനെ വന്ന് പറയണ്ട കാര്യമൊന്നും ഇല്ല. ഞാന്‍ പ്രകാശന്‍ പോലുള്ള സിനിമയ്ക്ക് പ്രൊമോഷൻ ആവശ്യം ഇല്ല. ഞാനും സത്യേട്ടനും എന്താണ് ആളുകൾക്കു നൽകുക എന്ന കാര്യം ക്ലിയർ ആണ്. അത് ഞങ്ങൾ രണ്ടു പേർക്കും അറിയാം. ഈ ചിത്രത്തിൽ ജിത്തുവും ഒരു പുതിയ സാധനം ട്രൈ ചെയ്യുന്നു. ഞാനും ആദ്യമായാണ് ഇങ്ങനെ ഒരു വേഷം ചെയ്യുന്നത്. അതുകൊണ്ട് ഒരു ഇൻട്രോ നൽകേണ്ടത് ആവശ്യമെന്ന് തോന്നി. പിന്നെ ഇതിലൊന്നുമല്ല ഞാൻ വിശ്വസിക്കുന്നത്. എന്‍റെ ജോലി സിനിമ ചെയ്യുക എന്നതാണ്. നല്ല സിനിമയാണെങ്കിൽ അത് സിനിമ തന്നെ പ്രൂവ്…

Read More

പ്രണയത്തിലാണെന്നു സമ്മതിച്ച് ജാൻവി

ബോളിവു‌ഡിലെ യുവ നടിമാരിൽ പ്രമുഖ താരമാണ് ജാൻവി കപൂർ. നടി ശ്രീദേവിയുടെയും നിർമാതാവായ ബോണി കപൂറിന്‍റെയും മകൾ. ശ്രീദേവിയുടെ മരണശേഷമാണ് താരം കൂടുതലായും സിനിമാരംഗത്ത് സജീവമാകാൻ തുടങ്ങിയത്. ജാൻവിയെ ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ സിനിമാരംഗത്ത് നിലനിൽക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി സുശീൽ കുമാർ ഷിൻ‌ഡെയുടെ കൊച്ചുമകനായ ശിഖാർ പഹാരിയയും താരവുമായി ബന്ധപ്പെട്ട വാർത്തകൾ. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകളാണ് മുൻപ് പുറത്തുവന്നിരുന്നത്. എന്നാൽ ഇരുവരും ഡേറ്റിംഗിലാണെന്ന പുതിയ വാർത്തകളാണ് മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ബോണി കപൂറിന്‍റെ നിർമാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ മൈതാനിന്‍റെ സ്ക്രീനിംഗിന് മുംബൈയിൽ എത്തിയതായിരുന്നു ജാൻവി. ശിഖാറിന്‍റെ പേര് പതിപ്പിച്ച നെക്ലൈസ് ധരിച്ചാണ് ജാൻവി ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ശിഖു എന്നായിരുന്നു നെക്ലൈസിൽ ഉണ്ടായിരുന്ന പേര്. ഇതോടെ ആരാധകർ ജാൻവിയും ശിഖാറും തമ്മിലുളള പ്രണയം സ്ഥിരീകരിച്ചു. താരത്തിന്‍റെ വേഷവും ആരാധകർക്കിടയിൽ ഏറെ…

Read More