സിനിമയിൽ വില്ലൻ, ജീവിതത്തിൽ ഹീറോ; അങ്ങനെ അവസാന ആഗ്രഹവും സാധിച്ചു; ഡാനിയൽ ബാലാജിയുടെ കണ്ണുകൾ ദാനം ചെയ്തു

ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞദിവസം അന്തരിച്ച തമിഴ് നടൻ ഡാനിയൽ ബാലാജിയുടെ കണ്ണുകൾ ദാനം ചെയ്തു. മരണശേഷം തന്‍റെ കണ്ണുകൾ ദാനം ചെയ്യുന്നതിന് നടൻ നേരത്തെ സമ്മതം നൽകിയിരുന്നു. വെള്ളിയാഴ്ച രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഹൃദയാഘാതത്തേ തുടർന്ന് ഡാനിയൽ ബാലാജി അന്തരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഡാനിയൽ ബാലാജി നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിന് പുറമേ മലയാളം, കന്നഡ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കമൽ ഹാസന്‍റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഒരു തമിഴ് ടെലിവിഷൻ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു. വേട്ടയാട് വിളയാട്, വട ചെന്നൈ, മായവൻ, ഭൈരവ തുടങ്ങിയവയാണ് ഡാനിയൽ ബാലാജിയുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. ബ്ലാക്ക്, ഭഗവാൻ, ഡാഡി കൂൾ എന്നീ…

Read More

നൻപാ… വിടപറയാൻനേരം നിങ്ങളോട് പറയാൻ ചിയേഴ്സ് എന്നല്ലാതെ വേറൊരു വാക്കും തെളിയുന്നില്ലല്ലോ; ഡാനിയൽ ബാലാജിയോട് ബിപിൻ ചന്ദ്രൻ

അന്തരിച്ച തമിഴ് നടൻ ഡാനിയൽ ബാലാജിയെ അനുസ്മരിച്ച് ഫേസ്ബുക്ക് കുറിപ്പുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബിപിൻ ചന്ദ്രൻ. ആഷിഖ് അബു സംവിധാനം ചെയ്ത് ബിപിൻ ചന്ദ്രൻ തിരക്കഥയെഴുതിയ ഡാഡി കൂൾ എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ഡാനിയൽ ബാലാജിയായിരുന്നു. സിനിമയുടെ ചിത്രീകരണവേളയിലെ നടനുമായുളള അനുഭവങ്ങളാണ് ബിബിൻ ചന്ദ്രൻ ഓർത്തെടുക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ” കമലഹാസൻ എന്‍റെ നായകനല്ല “വർഷങ്ങൾക്കു മുൻപ് വൈറ്റില അലങ്കാർ ബാറിലിരുന്ന് എന്നോട് ഈ ഡയലോഗ് പറഞ്ഞ മനുഷ്യൻ ഇന്നില്ല. അന്ന് വേട്ടയാട് വിളയാടും പൊല്ലാതവനും ഒക്കെ ഇറങ്ങി ഹിറ്റായിക്കഴിഞ്ഞ സമയമാണ്.ഇത് പറഞ്ഞത് ആ സിനിമകളിലെ കൊടും വില്ലനായ ഡാനിയൽ ബാലാജി ആയിരുന്നു. ” ഞാൻ അഭിനയിക്കുന്ന സിനിമകളിലെ സൂപ്പർ ഹീറോസ് എന്‍റെ കഥാപാത്രത്തിന്‍റെ നായകന്മാരല്ല. ഞാൻ അഭിനയിക്കുന്ന സിനിമകളിൽ ഞാനാണ് നായകൻ. കമലഹാസനും ധനുഷും ഒക്കെ എന്‍റെ കഥയിലെ വില്ലന്മാരാണ്.…

Read More

‘ആടുജീവിത’ത്തിന്‍റെ വ്യാജപതിപ്പ് പുറത്ത്: സൈബര്‍ സെല്ലില്‍ പരാതി നല്‍കി സംവിധായകന്‍ ബ്ലസി

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പൃഥ്വിരാജ്- ബ്ലെസി ടീമിന്‍റെ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി സംവിധായകന്‍ ബ്ലെസി. സമൂഹമാധ്യമങ്ങളില്‍ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് അദ്ദേഹം എറണാകുളം സൈബര്‍ സെല്ലില്‍ പരാതി നല്‍കി. തിയറ്ററില്‍നിന്ന് ചിത്രം പകര്‍ത്തിയ ആളുടെ ഫോണ്‍ സംഭാഷണവും വ്യാജപ്പതിപ്പ് പ്രചരിപ്പിച്ചവരുടെ മൊബൈല്‍ സ്‌ക്രീന്‍ ഷോട്ടും ബ്ലെസി പോലീസിന് കൈമാറിയിരുന്നു. ചെങ്ങന്നൂര്‍ സ്വദേശി പിടിയിലായതായാണ് വിവരം. എറണാകുളം സൈബര്‍സെല്‍ തുടര്‍ അന്വേഷണത്തിനായി കേസ് ചെങ്ങന്നൂര്‍ പോലീസിന് കൈമാറി. സിനിമയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബെന്യാമിന്‍റെ ‘ആടുജീവിതം’ നോവല്‍ സിനിമയായി വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പ്രദര്‍ശനമുണ്ട്.

Read More

നവ്യയുടെ മധുര പ്രതികാരം; സാരി വിറ്റ പണവുമായി പത്തനാപുരത്തെ ഗാന്ധിഭവനിലേക്ക്; വിമർശിച്ചവരുടെ വാ അടപ്പിച്ച് താരം

മലയാള സിനിമയിലെ സൂപ്പർ നായികമാരിൽ ഒരാളാണ് നവ്യ നായർ. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും ഒരുത്തിയിലൂടെ ശക്തമായ ഒരു തിരിച്ചുവരവ് ആണ് താരം നടത്തിയത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിതെളിച്ച സംഭവമായിരുന്നു നവ്യയുടെ സാരി വിൽപന.  ഒരിക്കൽ മാത്രം താൻ ഉടുത്ത സാരിയും, വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതുമായ സാരികളുമാണ് വിൽപനയ്ക്കായി താരം വച്ചിരുന്നത്. കാഞ്ചീപുരം മുതൽ കോട്ടൻ സാരികൾ വരെ വിൽപനയ്ക്കെത്തിച്ചവയിൽ ഉണ്ടായിരുന്നു. ഇതിനായി പ്രീ-ലവ്ഡ് ബൈ നവ്യാ നായർ എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജും നടി ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരേ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ട്രോളുകൾക്ക് വഴിതെളിച്ചു. പലരും നവ്യയ്ക്കെതിരേ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാലിപ്പോൾ തന്നെ വിമർശിച്ചവരുടെയെല്ലാം വാ അടപ്പിക്കുകയാണ് താരം. ഇപ്പോഴിതാ സാരി വിറ്റ് ലഭിച്ച പൈസയുമായി ഗാന്ധി ഭവനിൽ കഴിയുന്ന അനാഥരായ അമ്മമാർക്ക്…

Read More

ആടുജീവിതം കണ്ട് കണ്ണുകൾ നിറഞ്ഞില്ലെങ്കിൽ ചങ്കൊന്ന് പിടഞ്ഞില്ലെങ്കിൽ ധൈര്യമായി ഉറപ്പിക്കാം ഹൃദയമില്ലെന്ന്; നാദിർഷാ

ആടുജീവിതത്തെ പ്രശംസിച്ച് നാദിർഷ. സിനിമ കണ്ടിറങ്ങി ഹൃദയാഹാരിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. ആടുജീവിതം കണ്ടു കഴിഞ്ഞ് നിങ്ങളുടെ കണ്ണുകൾ നിറഞ്ഞില്ലെങ്കിൽ ചങ്കൊന്ന് പിടഞ്ഞില്ലെങ്കിൽ ധൈര്യമായി ഉറപ്പിക്കാം ഹൃദയമില്ല എന്ന് നാദിർഷ പറഞ്ഞു. ഫേസ്ബുക്കിലാണ് താരത്തിന്‍റെ കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം… കണ്ട്,കണ്ണുകൾ നിറഞ്ഞില്ലെങ്കിൽ ചങ്കൊന്ന് പിടഞ്ഞില്ലെങ്കിൽ ധൈര്യമായി ഉറപ്പിക്കാം ഹൃദയമില്ലെന്ന് അഭിമാനം എന്നാണ് നാദിർഷ കുറിച്ചത്.  പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്‍റെ നോവലായ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാർച്ച് 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. സൗദി അറേബ്യയിലേക്ക് ജോലി തേടി പോകുന്ന നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനായി താരം ശാരീരികമായി വരുത്തിയ മാറ്റങ്ങൾ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ. ആർ. റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്നു. അമല പോൾ, ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ്…

Read More

തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമാ നടൻ ഡാനിയേൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 1975ൽ ജനിച്ച ടി. സി. ബാലാജി എന്ന ഡാനിയൽ ബാലാജി നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിന് പുറമേ മലയാളം, കന്നഡ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കമൽ ഹാസന്‍റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഒരു തമിഴ് ടെലിവിഷൻ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു. വേട്ടയാട് വിളയാട്, വട ചെന്നൈ, മായവൻ, ഭൈരവ തുടങ്ങിയവയാണ് ഡാനിയൽ ബാലാജിയുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. ബ്ലാക്ക്, ഭഗവാൻ, ഡാഡി കൂൾ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ഡാനിയൽ ബാലാജി ശ്രദ്ധനേടിയിരുന്നു. താരത്തിന്‍റെ മരണത്തിൽ സിനിമാലോകം അനുശോചനമറിയിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച അദ്ദേഹത്തിന്‍റെ വസതിയിൽ നടക്കും.

Read More

കെ. കെ. ശൈലജയെപ്പോലെയുള്ള നേതാക്കൾ പാർലമെന്‍റിനകത്തും പുറത്തും ഉണ്ടാവണം; വിജയാശംസകൾ നേർന്ന് കമല്‍ ഹാസന്‍

വടകര മണ്ഡലം ലോക്സഭ സ്ഥാനാർഥി കെ. കെ. ശൈലജയ്ക്ക് വിജയാശംസകൾ നേർന്ന് നടൻ കമല്‍ ഹാസന്‍. കോവിഡ് മഹാമാരിയിൽ ലോകം പകച്ചുനിന്നപ്പോൾ കരുത്തും നേതൃപാഠവും തെളിയിച്ച നേതാവാണ് കെ. കെ. ശൈലജ. 2018 ൽ കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോൾ ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങൾ നൽകിയ വ്യക്തിയാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ശൈലജ എന്ന് കമൽ ഹാസൻ പറഞ്ഞു. കോവിഡ് നിയന്ത്രണത്തിൽ കേരളം രാജ്യത്തിന് മാതൃകയായത് ശൈലജയുടെ നേതൃപാഠവും ഒന്നുകൊണ്ട് മാത്രമാണ്. ലോകാരോഗ്യ സംഘടനയും അവരുടെ പ്രവർത്തനത്തിനുള്ള അംഗീകാരം നൽകി. ഐക്യരാഷ്ട്ര സഭ പ്രത്യേക പ്രതിനിധിയായി അവരുടെ സമ്മേളനത്തിലേക്ക് കെ. കെ. ശൈലജയെ ക്ഷണിച്ച കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. കേരളവും തമിഴ്നാടും കേന്ദ്രത്തിൽ നിന്ന് കടുത്ത അവഗണന നേരിടുന്ന രണ്ട് സംസ്ഥാനങ്ങളാണ്. ഈ വ്യവസ്ഥിതിക്കെതിരേ  പാർലമെന്‍റിനകത്തും പുറത്തും ശബ്ദമുയർത്താൻ ശൈലജയെപ്പോലെയുള്ള നേതാക്കൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.   

Read More

വിധിയുടെയും പടച്ചോന്‍റേയും നടുവിലൂടെയുള്ള നജീബിന്‍റെ യാത്ര ആടുജീവിതം; രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ; ജയസൂര്യ

ആടുജീവിതത്തെ പ്രശംസിച്ച് നടൻ ജയസൂര്യ. വിധിയുടെയും പടച്ചോന്‍റേയും നടുവിലൂടെയുള്ള നജീബിന്‍റെ യാത്രയാണ് ആടുജീവിതമെന്ന് ജയസൂര്യ പറഞ്ഞു. ഫേസ്ബുക്കിലാണ് ചിത്രത്തേയും അണിയ പ്രവർത്തകരേയും പ്രശംസിച്ച് ജയസൂര്യ കുറിപ്പ് പങ്കുവച്ചത്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം… വിധിയുടെയും പടച്ചോന്‍റേയും നടുവിലൂടെയുള്ള നജീബിന്‍റെ യാത്ര ആടുജീവിതം. രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ. നജീബിന്‍റെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ ബ്ലസി ചേട്ടാ നിങ്ങൾക്കും, നിങ്ങളോടൊപ്പം കൂടെ കൂടിയ നജീബിന്‍റെ ഹൃദയ താളമറിഞ്ഞ എല്ലാവർക്കും എന്‍റെ കൂപ്പുകൈ. എന്നാണ് ജയസൂര്യ കുറിച്ചത്. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്‍റെ നോവലായ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാർച്ച് 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. സൗദി അറേബ്യയിലേക്ക് ജോലി തേടി പോകുന്ന നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനായി താരം ശാരീരികമായി വരുത്തിയ മാറ്റങ്ങൾ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ. ആർ. റഹ്‌മാൻ…

Read More

സത്യഭാമ ചെയ്തത് തെറ്റ്; വിദ്യാർഥികളോട് പ്രതികരിച്ച് ഫഹദ് ഫാസിൽ

നർത്തകൻ ആർഎൽവി രാമകൃഷ്ണനെ നിറത്തിന്‍റെ പേരിൽ സത്യഭാമ അധിക്ഷേപിച്ചത് തെറ്റാണെന്ന് പ്രതികരിച്ച് നടൻ ഫഹദ് ഫാസിൽ. ആലുവ യുസി കോളജിലെ വിദ്യാർഥികളോടാണ് ഫഹദ് നിലപാട് തുറന്നു പറഞ്ഞത്. തന്‍റെ ഏറ്റവും പുതിയ ചിത്രമായ ആവേശത്തിന്‍റെ പ്രമോഷനെത്തിയതായിരുന്നു നടൻ. ആവേശം സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടയിലാണ് ഒരു വിദ്യാർഥിനി ഫഹദിനോട് ഈ വിഷയത്തെക്കുറിച്ച് ചോദിച്ചത്. എന്‍റെ നിലപാട് ഞാൻ പറഞ്ഞേക്കാമെന്നും ഇനി ഇങ്ങനത്തെ ചോദ്യങ്ങൾ വേണ്ടെന്നും പറഞ്ഞാണ് ഫഹദ് സത്യഭാമ ചെയ്തതും പറഞ്ഞതും തെറ്റാണെന്ന് പ്രതികരിച്ചത്. 2023ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. രങ്കൻ എന്ന കഥാപാത്രമായാണ് സിനിമയിൽ ഫഹദ് എത്തുന്നത്.   

Read More

പൃഥ്വിരാജിനെ കണ്ടപ്പോൾ ഞാൻ കരഞ്ഞ് പോയി, എന്നെപ്പോലെ തന്നെയായിരുന്നു പൃഥ്വി; തന്‍റെ ‘ആടു ജീവിതം’ കാണാനെത്തിയ നജീബ് പറയുന്നു…

ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ കുറവായിരിക്കും. നജീബ് മരുഭൂമിയിൽ അകപ്പെട്ട് പോയപ്പോഴുള്ള അവസ്ഥ വായിക്കുമ്പോൾ ആ ദൃശ്യങ്ങളും മനസിലേക്ക് ഓടിയെത്തും. അത്രത്തോളം ആത്മാവുള്ള കഥ സിനിമയായെത്തുമ്പോൾ പ്രേക്ഷകർ വളരെ ഞെട്ടലോടെയാണ് കാത്തിരിക്കുന്നത്. ഒടുവിൽ പൃഥ്വിരാജിനെ നായകനാക്കി 16 വർഷത്തെ കാത്തിരിപ്പിന് ശേഷം ആടുജീവിതം ബിഗ് സ്ക്രീനിലേക്ക് എത്തി. ഈ സമയം താൻ അനുഭവിച്ച ജീവിതം സ്ക്രീനിൽ കാണാൻ എത്തിയ നജീബിന്‍റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. “സന്തോഷമുണ്ട്. സിനിമ കാണാൻ പോവുകയാണ്. ഞാൻ അനുഭവിച്ച കാര്യങ്ങളാണ് എല്ലാം. ഞാൻ കുറച്ചൊക്കെ കണ്ടിരുന്നു. അതെല്ലാം ഞാൻ അനുഭവിച്ചത് പോലെ തന്നെ ആണ് എടുത്തിരിക്കുന്നത്. ഇന്ന് മുഴുവനായി കാണാൻ പോകുന്നു. പൃഥ്വിരാജിനെ കണ്ടപ്പോൾ ഞാൻ കരഞ്ഞ് പോയി. എന്നെപ്പോലെ തന്നെയാരുന്നു പൃഥ്വി. അതാണ് കരഞ്ഞ് പോയത്. ഇന്നലെയും എന്നെ അദ്ദേഹം ഫോൺ വിളിച്ചിരുന്നു. ബ്ലെസി സാറും ബെന്യാമിനും എല്ലാവരും…

Read More