ഇനി ഒരുത്തനും ഒരു മനുഷ്യന്‍റേയും ജീവിതം വച്ച് സാഹിത്യം കളിക്കരുത്, ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യന്‍ കോടികളുടെ പ്രതിഫലം അര്‍ഹിക്കുന്നുണ്ട്; ആടുജീവിതം വായിച്ച് സമയം കളഞ്ഞതിൽ ലജ്ജിക്കുന്നു; ഹരീഷ് പേരടി

ആടുജീവിതം നോവലിനെതിരേ നടൻ ഹരീഷ് പേരടി. നോവലിനും സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്‍റെ ജീവിതത്തെ കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുകയാണെന്നും നോവൽ വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ഷുക്കൂറിനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുകയാണെന്നും ഹരീഷ് പേരടി പറഞ്ഞു. ഫേസ്ബുക്കിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… നോവലിനും സിനിമക്കുവേണ്ടി ഒരു മനുഷ്യന്‍റെ ജീവിതത്തെ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുക. എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്‍റെ 30% മേയുള്ളു ബാക്കിയൊക്കെ കലാകാരന്റെ കോണോത്തിലെ ആവിഷ്ക്കാര സ്വാതന്ത്ര്യമാണെന്നും..ആ നോവലിന്‍റെ പിൻകുറിപ്പിൽ വ്യക്തമായി എഴുതിയ “കഥയുടെ പൊടിപ്പും തൊങ്ങലും” വളരെ കുറച്ച് മാത്രമേയുള്ളു(10%) എന്ന് വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക. ഈ സാഹിത്യ സർക്കസ്സ് കമ്പനി ഒരു മനുഷ്യന്‍റെ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വിൽപ്പനയുടെ…

Read More

നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരാകുന്നു; വിവാഹ തിയതി പുറത്ത് വിട്ട് താരങ്ങൾ

നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരാകുന്നു. ഈ മാസം 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. ഇരുവരുടേയും പ്രണയ വിവാഹമാണ്. മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെയാണ് അപർണ അഭിനയ രംഗത്ത് എത്തുന്നത്. ഈ ചിത്രത്തിൽ അപർണയ്ക്കൊപ്പം ദീപക് പറമ്പോലും അഭിനയിച്ചിരുന്നു. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി ടെക്ക്, കണ്ണൂർ സ്ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് ദീപക് അഭിനയിച്ച ചിത്രങ്ങൾ. ധ്യാൻ ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ തുടങ്ങിവർ അണിനിരക്കുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ആണ് താരത്തിന്‍റെ പുതിയ റിലീസ്.  

Read More

പ്രേതമായി തമന്ന വരുന്നു…

കേരളത്തിലടക്കം ഏറെ ശ്രദ്ധനേടിയ അരണ്‍മനൈ എന്ന തമിഴ് ചിത്രത്തിന്‍റെ നാലാം ഭാഗം വരുന്നു. മുന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നടന്‍ സുന്ദര്‍. സി തന്നെയാണ് അരണ്‍മനൈ നാലും ഒരുക്കുന്നത്. തമിഴ് ഹൊറര്‍ കോമഡി ചിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തിന്നത്. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സുന്ദര്‍ സി തന്നെയാണ് ആരണ്‍മനൈ നാലിന്‍റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഹിപ്ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇ. കൃഷ്ണമൂര്‍ത്തി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്‍റെ എഡിറ്റിംഗ് ഫെന്നി ഒലിവര്‍, കലാസംവിധാനം ഗുരുരാജ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റര്‍ എന്നിവരും നിര്‍വഹിക്കുന്നു. അരണ്‍മനൈ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍ പോലെ സുന്ദറിന്‍റെ ഭാര്യയും നടിയുമായ ഖുശ്ബുവാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രം ഈ 11ന് റിലീസ് ചെയ്യും. അരണ്‍മനൈ…

Read More

‘പൃഥ്വിരാജിനെ നായകനാക്കിയതില്‍ എതിര്‍പ്പുണ്ടായിരുന്നു’; ബ്ലെസി

ആടുജീവിതത്തില്‍ പൃഥ്വിരാജിനെ നായകനാക്കിയപ്പോള്‍ എതിര്‍പ്പ് പറഞ്ഞവരുണ്ട്. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണമെങ്കില്‍ ചെയ്യാവുന്ന ക്യാരക്ടറാണ്. വളരെ സുമുഖനും അത്തരം കഥാപാത്രങ്ങളും ചെയ്തിട്ടുള്ളയാള്‍ നജീബായി ഇണങ്ങുമോ, ബെന്യാമിന്‍റെ പുസ്തകത്തില്‍ കാണുന്ന സാധാരണക്കാരന്‍റെ മുഖമുണ്ടോ എന്നൊക്കെ പലരും വിമര്‍ശനത്തോടെ ചോദിച്ചു. പക്ഷെ ഒരു ക്യാരക്ടറിലേക്കെത്തുമ്പോള്‍ ശരീരം നല്‍കുന്ന കുറച്ച് കാര്യങ്ങളുണ്ട്. ബാക്കിയെല്ലാം അദ്ദേഹത്തിന്‍റെ അഭിനയ സാധ്യതകളാണ്. ശരീരത്തെ പല രീതിയിലും മാറ്റിയെടുക്കാന്‍ പറ്റും. ജോര്‍ദാനിലെ മരുഭൂമിയില്‍ രാജുവിന്‍റെ അവസാന ഷോട്ട് ബെഡില്‍ ചായ്ഞ്ഞതാണ്. അതിനുശേഷം അന്ന് തന്നെ ആശുപത്രിയിലായി. സോഡിയം ലെവലൊക്കെ കുറഞ്ഞു. തിരിച്ചു നാട്ടിലേക്ക് വീല്‍ചെയറിലാണു വന്നത്. രണ്ട് ദിവസം ആശുപത്രിയില്‍ കിടന്ന ശേഷമാണ് എനിക്കു വീട്ടിലേക്ക് എത്താനായത് -ബ്ലെസി

Read More

ഞാനും മഞ്ജുവും വേര്‍പിരിഞ്ഞു.. ഇനി ഞങ്ങൾ നല്ല സൗഹൃത്തുക്കൾ മാത്രം; വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് സുജിത് വാസുദേവ്

നടി മഞ്ജു പിള്ളയും ഛായാഗ്രാഹകൻ സുജിത് വാസുദേവും വിവാഹബന്ധം വേർപിരിഞ്ഞു. 2020 മുതൽ മഞ്ജുവുമായി അകന്നു കഴിയുകയാണെന്നും ഡിവോഴ്സ് നടപടികൾ പൂർത്തിയായി എന്നും അദ്ദേഹം പറഞ്ഞു. മഞ്ജു ഇപ്പോഴും വളരെ അടുത്ത സുഹൃത്താണെന്നും സുജിത് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുജിത് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘2020 മുതൽ ഞങ്ങൾ പിരിഞ്ഞു താമസിക്കുകയാണ്. കഴിഞ്ഞ മാസം ഞങ്ങൾ ഡിവോഴ്സ് ആയി. മഞ്ജുവിനെ സുഹൃത്ത് എന്ന് വിശേഷിപ്പിക്കാനാണ് ഇപ്പോൾ താൽപര്യം. വേർ പിരിഞ്ഞെങ്കിലും ഞങ്ങൾ തമ്മിൽ ഉള്ള സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മഞ്ജുവിന്‍റെ കരിയർ നല്ല രീതിയിൽ മുന്നോട്ട് പോവുകയാണ്. വളരെ അടുത്ത സുഹൃത്ത് വലിയ നിലയിലേക്ക് പോകുന്നത് കാണുമ്പോൾ വളരെ നല്ല സന്തോഷമാണ്. മഞ്ജുവിന്‍റെ കരിയറിന്‍റെ കാര്യങ്ങളൊക്കെ ഞങ്ങൾ ചർച്ച ചെയ്യാറുണ്ടെന്നും സുജിത് വാസുദേവ് കൂട്ടിച്ചേർത്തു.  

Read More

പ്രേമം പോലെയൊരു സിനിമ ചെയ്യാൻ തനിക്കാവും, തെരഞ്ഞെടുക്കാത്തത് ബോധപൂർവം; വിജയ് ദേവരകൊണ്ട

മലയാളം സിനിമകളെ പ്രശംസിച്ച് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. മലയാളം സിനിമകൾ സാങ്കേതികമായി മികച്ചതാണെന്നും സംഗീതം മുതൽ പോസ്റ്ററുകൾ വരെ മികച്ചു നിൽക്കുന്നുവെന്നും വിജയ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘മഞ്ഞുമ്മൽ ബോയ്‌സും, പ്രേമലുവും കാണാൻ കാത്തിരിക്കുകയാണ്. ഫഹദ് ഫാസിലിന്‍റെ പുതിയ സിനിമയുടെ ട്രെയ്ലർ അടുത്തിടെ കണ്ടു. എനിക്ക് അത് വളരെയേറെ ഇഷ്ടപ്പെട്ടു. വളരെ നന്നായിട്ടുണ്ട്. മലയാളം സിനിമ സാങ്കേതികമായി വളരെ മികച്ചതാണ്’. അത് സംഗീതമായാലും പോസ്റ്ററിന്‍റെ രൂപമായാലും, തുടക്കം മുതൽ ഒടുക്കം വരെ എല്ലാം മികച്ചതാണെന്നും വിജയ് പറഞ്ഞു. പ്രേമം പോലുള്ള സിനിമകൾ ചെയ്യാൻ തനിക്കാവുമെന്നും എന്നാല്‍ തന്‍റെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടാത്ത തിരക്കഥകളിൽ നിന്നും വേഷങ്ങളിൽ നിന്നും ബോധപൂർവം വിട്ടുനിൽക്കുന്നതാണെന്നും വിജയ് വ്യക്തമാക്കി. ‘ഒരു സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുമ്പോള്‍ അത് അത്രയധികം എന്നോട് ചേര്‍ന്നുനില്‍ക്കണമെന്നില്ല. സാധാരണയായി ഒരു വർഷം മുതൽ…

Read More

കാണാന്‍ മറ്റുള്ളവരെ പോലെ തന്നെ ഞങ്ങളും ഭംഗിയുള്ളവരാണ്…

അഭിനയത്തിലും മോഡലിംഗിലും നൃത്തത്തിലുമെല്ലാം തിളങ്ങി നില്‍ക്കുന്ന താരമാണ് പ്രിയാമണി. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്തിരുന്ന താരം അഭിനയ പ്രാധാന്യമുള്ള സിനിമകളും ചെയ്തിട്ടുണ്ട്. വിവാഹശേഷം ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കുന്നത് പ്രിയാമണി അവസാനിപ്പിച്ചിരുന്നു. നാഷണല്‍ അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡുകളും തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ താരത്തെ തേടി വന്നിട്ടുണ്ട്. ഹിന്ദി സിനിമകളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സൗത്ത് ഇന്ത്യന്‍ താരങ്ങളെന്ന പേരിൽ മാറ്റി നിര്‍ത്തുന്നതിനെക്കുറിച്ച് പ്രിയാമണി പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തമിഴ്, തെലുങ്ക് സിനിമകളിലാണ് അഭിനയിച്ചു തുടങ്ങിയതെങ്കിൽ, നോര്‍ത്ത് ഇന്ത്യക്കാരായ അഭിനേത്രിമാരെവരെ ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ വിളിക്കുന്നത് സൗത്ത് ഇന്ത്യന്‍ നടി എന്നാണ്. അതെന്തിനാണ് അങ്ങനെ ഒരു വേര്‍തിരിവ്. ഇനി അങ്ങനെ നോര്‍ത്ത് ഇന്ത്യക്കാരി അല്ലെങ്കിലും, ഹിന്ദി ഭാഷ നല്ല വൃത്തിക്ക്, വഴക്കത്തോടെ സംസാരിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം, കാണാന്‍ മറ്റുള്ളവരെ പോലെ തന്നെ ഞങ്ങളും ഭംഗിയുള്ളവരാണ്, ഞങ്ങളുടെ നിറം ഇവിടെയുള്ള…

Read More

‘മേക്ക് അപ്പ് ഇടാന്‍ ഒന്നര മണിക്കൂറാണ് എടുത്തതെങ്കില്‍ മേക്കപ്പ് ഊരാന്‍ രണ്ട് മണിക്കൂറാണ് എടുത്തത്’

ആടുജീവിതത്തിലെ എന്‍റെ നഖം ഞാന്‍ ശരിക്കും വളര്‍ത്തിയതല്ല. നഖം ഒറിജിനല്‍ വളര്‍ത്താം എന്ന് ഞാന്‍ പറഞ്ഞതാണ്. എന്നാല്‍ അങ്ങനെ വളര്‍ത്തുന്നതിന്‍റെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ നഖം വളര്‍ത്തി ഒരു സീന്‍ എടുത്തിട്ട് സീനിന്‍റെ ഇടയിലെങ്ങാനും അത് പൊട്ടിപ്പൊയാല്‍ കണ്ടിന്യൂവിറ്റി പോകും. പ്ലാസ്റ്റിക്ക് കൊണ്ടല്ല, ഒരു പ്രത്യേക മെറ്റീരിയല്‍ കൊണ്ടാണ് നഖം നിര്‍മിച്ചത്. സ്‌പെഷല്‍ ഗ്ലൂ കൊണ്ടാണ് ഇത് ഒട്ടിച്ചുവയ്ക്കുന്നത്. സ്‌കിന്നിലേക്ക് ഓവര്‍ലാപ്പ് ചെയ്തിട്ടാണ് നഖം വച്ചത്. ഷൂട്ട് കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ ഇളക്കല്‍ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. മേക്ക് അപ്പ് ഇടാന്‍ ഒന്നര മണിക്കൂറാണ് എടുത്തതെങ്കില്‍ മേക്കപ്പ് ഊരാന്‍ രണ്ട് മണിക്കൂറാണ് എടുത്തത്. -പൃഥ്വിരാജ്

Read More

‘ഇതിപ്പോള്‍ പറഞ്ഞുപറഞ്ഞു കല്യാണം ആകുന്നില്ല എന്നതാണ് എന്‍റെ വിഷമം’; അനുമോള്‍

സോഷ്യല്‍ മീഡിയ എന്നെ പലവട്ടം കല്യാണം കഴിപ്പിച്ചിട്ടുണ്ട്. എന്നെ കൊന്നിട്ടുമുണ്ട്. അതൊക്കെ കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. പ്രത്യേകിച്ചും എന്‍റെ വീട്ടുകാര്‍ക്ക്. ആര്‍ട്ടിസ്റ്റ് ആയാല്‍ പോസിറ്റീവും നെഗറ്റീവും വരും. അതിനാല്‍ ഇപ്പോള്‍ ഞാനതൊന്നും മൈൻഡ് ചെയ്യാറില്ല. കല്യാണം എന്നു പറഞ്ഞ് കല്യാണം കഴിഞ്ഞവര്‍ക്കൊപ്പമുള്ള ഫോട്ടോ, കല്യാണമായി ഇരിക്കുന്നവരുടെ കൂടെയുള്ള ഫോട്ടോ ഒക്കെയാണ് വരുന്നത്. എനിക്കതില്‍ പ്രശ്നമൊന്നുമില്ല. എന്‍റെ കൂടെ ഫോട്ടോയില്‍ നില്‍ക്കുന്ന ആളോടു ചോദിക്കും ഇങ്ങനൊരു വീഡിയോ ഇറങ്ങിയിട്ടുണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന്. ഒന്നുരണ്ടു പേര്‍ പറഞ്ഞത് അവരുടെ കല്യാണം ഏകദേശമായി ഇരിക്കുകയാണ്, വീട്ടില്‍ പ്രശ്നമുണ്ടായി എന്നൊക്കെയാണ്. ബാക്കിയുള്ളവരൊക്കെ തമാശയായിട്ടാണ് എടുത്തത്. എനിക്കു കല്യാണം ആയാല്‍ ഞാന്‍ തന്നെയാകും ആദ്യം പറയുക. എന്‍റെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ അറിയും. ഇതിപ്പോള്‍ പറഞ്ഞുപറഞ്ഞു കല്യാണം ആകുന്നില്ല എന്നതാണ് എന്‍റെ വിഷമം. -അനുമോള്‍

Read More

ശരീരഭാരം 64 കിലോയില്‍ നിന്ന് 44 കിലോയിലേക്ക്: ആടുജീവിതത്തിലെ ഹക്കീമായി മാറിയതിങ്ങനെ; കെ. ആർ. ഗോകുൽ പറയുന്നു…

ആടുജീവിതം വിജയകരമായി മുന്നേറുമ്പോൾ അതിലെ അഭിനേതാക്കളുടെ പ്രകടനങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പൃഥ്വിരാജിനെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്ന് പറഞ്ഞ് ആരാധകർ അഭിനന്ദിക്കുമ്പോൾ പ്രധാന കഥാപാത്രങ്ങളായെത്തിയ മറ്റ് രണ്ടുപേരും കൈയടി നേടുകയാണ്. ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജിമ്മി ജീൻ ലൂയിസും ഹക്കീം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ. ആർ. ഗോകുലുമാണ് അവർ. ഇപ്പോഴിതാ ഹക്കീം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് പിന്നിലുള്ള പ്രയത്നത്തെ കുറിച്ച് സംസാരിക്കുകയാണ് ഗോകുൽ. “ഞാനുമായി സാമ്യമുള്ള കഥാപാത്രമാണ് ഹക്കിം. ഫിസിക്കല്‍ ട്രാന്‍സ്ഫര്‍മേഷന്‍ വളരെ കഷ്ടപ്പാട് പിടിച്ച ഒരു പരിപാടി ആയിരുന്നു. 64 കിലോയില്‍ നിന്ന് 44 കിലോയിലേക്ക് ശരീരഭാരം എത്തിച്ചു. ഹക്കിം അനുഭവിച്ച കഷ്ടപ്പാടുകളുടെ ഒരു പത്ത് ശതമാനമെങ്കിലും ഞാന്‍ അനുഭവിച്ചിട്ടില്ലെങ്കില്‍ എനിക്ക് എങ്ങനെയാണ് അവനെ അവതരിപ്പിക്കാന്‍ പറ്റുക എന്ന തോന്നല്‍ എന്‍റെ മനസില്‍ ഉണ്ടായിരുന്നു”. “നൈറ്റ് ഷൂട്ടില്‍ കുത്തുന്ന തണുപ്പും…

Read More