ഉടുമ്പൻചോല വിഷൻ ചിത്രീകരണം തുടങ്ങി

മാത്യു തോമസ്, ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ് ജോസ്, ഹസലി, ശ്രിന്ദ, ചൈതന്യ പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലാം ബുഖാരി സംവിധാനം ചെയ്യുന്ന ഉടുമ്പൻചോല വിഷൻ എന്ന സിനിമയുടെ ചിത്രീകരണം കട്ടപ്പനയിൽ ആരംഭിച്ചു. ദിലീഷ് പോത്തൻ,സിദ്ദിഖ്, അശോകൻ, സുദേവ് നായർ, സുധി കോപ്പ, ഷഹീൻ സിദ്ദിഖ്, അഭിരാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ജിനു ജോസ്, മനു ജോസ്,അർജുൻ ഗണേഷ്, നീന കുറുപ്പ്, ശ്രീയ, ജിജിന, അഞ്ജന, അപർണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. എ ആൻഡ് ആർ ലാബ്സ് ഇൻ അസോസിയേഷൻ വിത്ത് യൂബി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അഷർ അമീർ, റിയാസ് കെ. മുഹമ്മദ്, സലാം ബുഖാരി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വിഷ്ണു തണ്ടാശേരി നിർവഹിക്കുന്നു. എഡിറ്റർ-വിവേക് ഹർഷൻ. നവാഗതനായ അലൻ റോഡ്ണി കഥ തിരക്കഥ സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്‍റെ വരികൾക്ക് ഗോപി സുന്ദർ…

Read More

പച്ചയിൽ തിളങ്ങി പ്രിയാമണി; ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് പ്രിയാമണി. അഭിനയിക്കുന്ന സിനിമകളിലെല്ലാംതന്നെ താരത്തിന് ശ്രദ്ധേയമായ വേഷമാണ് ലഭിക്കാറുള്ളത്. കുറച്ച് കാലത്തെ ഇടവേളയ്ക്കുശേഷം നേര് എന്ന സിനിമയിലൂടെ താരം വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും സജീവമായ പ്രിയ തന്‍റെ ചിത്രങ്ങൾ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കരിംപച്ച നിറത്തിലുളള ഫ്രോക്ക് അണിഞ്ഞാണ് താരം ഏറ്റവുമൊടുവിൽ എത്തിയിരിക്കുന്നത്. ഷോള്‍ഡര്‍ സ്ട്രാപ്പ് സ്ലീവ്‌ലെസ് ഡ്രസാണിത്. സിംപിള്‍ ലുക്കിലും താരം അതിസുന്ദരിയാണ്. ഈ പച്ച ഡ്രസില്‍ ലോകം തന്നെ കീഴടക്കിയേക്കാം എന്നാണ് പ്രിയാമണി ഫോട്ടോക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. നിരവധി സെലിബ്രിറ്റികളും ആരാധകരും ഫോട്ടോക്ക് കമന്‍റുകളുമായെത്തിയിട്ടുണ്ട്.  

Read More

മോശം കമന്‍റുകള്‍ നേരത്തെ ഡിലീറ്റ് ചെയ്യുമായിരുന്നു, പിന്നെ തൊലിക്ക് കട്ടി വച്ചു; ഇപ്പോൾ ബാധിക്കാതായി

അന്യഭാഷയില്‍ നിന്നെത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ നായികയാണ് കനിഹ. ഭാഗ്യദേവത, പഴശിരാജ, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. തമിഴ്‌നാട്ടുകാരിയാണെങ്കിലും കനിഹയ്ക്ക് ഏറ്റവും മികച്ച അവസരങ്ങള്‍ ലഭിച്ചത് മലയാളത്തിലാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം ഉള്‍പ്പെടെയുള്ള താരങ്ങളുടെ നായികയാവാന്‍ കനിഹയ്ക്ക് കഴിഞ്ഞു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും സാന്നിധ്യമറിയിക്കാന്‍ കനിഹയ്ക്കായി. സോഷ്യല്‍ മീഡിയയിലും സജീവമാണ് കനിഹ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണവും ബോഡി ഷെയ്മിംഗും കനിഹയ്ക്ക് നിരന്തരം നേരിടേണ്ടി വരാറുണ്ട്. മോശം കമന്‍റുകള്‍ക്ക് അടുത്തയിടെ കനിഹ ഒരഭിമുഖത്തിൽ മറുപടി നല്‍കിയിരുന്നു. മോശം കമന്‍റുകള്‍ നമ്മെ ബാധിക്കും. ആത്മവിശ്വാസത്തെ തകര്‍ക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരീരം ഒരുപാട് മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഹോര്‍മോണും പ്രെഗ്നന്‍സിയുമൊക്കെയായി. ആര്‍ത്തവത്തിന് മുമ്പ് ശരീരത്തില്‍ ഒരുപാട്…

Read More

നടിയും ഗായികയുമായ മല്ലിക രാജ്പുത് ജീവനൊടുക്കി

ലക്നോ: ബോളിവുഡ് നടിയും ഗായികയുമായ മല്ലിക രജ്പുതിനെ (വിജയലക്ഷ്മി-35) വീടിനുള്ളിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ കോട്‌വാലി പോലീസ് സ്‌റ്റേഷൻ പരിധിയിലെ സീതാകുണ്ഡ് പ്രദേശത്തുള്ള സ്വന്തം വസതിയില്‍ ഫാനിൽ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണു പോലീസിന്‍റെ പ്രാഥമിക നിഗമനം. യഥാർഥ മരണകാരണം എന്താണെന്നു മനസിലാക്കാൻ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് വരണമെന്നും പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ പോയശേഷം മകളെ കണ്ടിട്ടില്ലെന്നും ആത്മഹത്യയിലേക്കു നയിച്ച കാരണം എന്താണെന്നറിയില്ലെന്നും മല്ലികയുടെ അമ്മ പ്രതികരിച്ചു. 2014ൽ കങ്കണ റണൗട്ട് പ്രധാന വേഷത്തിലെത്തിയ ‘റിവോള്‍വർ റാണി’ എന്ന ചിത്രത്തിൽ സഹനടിയായി അഭിനയിച്ചിട്ടുണ്ട്. ഷാൻ റഹ്മാന്‍റെ ‘യാരാ തുജെ’ എന്ന മ്യൂസിക് വിഡിയോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2016ൽ ബിജെപിയിൽ ചേര്‍ന്ന മല്ലിക രണ്ടുവർഷത്തിനു ശേഷം പാർട്ടി വിട്ടു.

Read More

ഉണ്ണി മുകുന്ദൻ ചിത്രം ‘ജയ് ഗണേഷ്’ ടീസർ പുറത്ത്; ഏപ്രിലിൽ റിലീസ്

ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ജയ് ഗണേഷിന്‍റെ ടീസർ പുറത്ത്. രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിയിൽ 11 മുതൽ തിയറ്ററുകളിലെത്തും. ചിത്രം ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് നിർമിക്കുന്നത്. ക്രിമിനൽ അഭിഭാഷകയായി ജോമോൾ എത്തുന്ന ചിത്രത്തിൽ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മാളികപ്പുറത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് ‘ജയ് ഗണേഷ്’. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാമിലി എന്‍റർടൈനറായാണ് ചിത്രം ഒരുങ്ങുന്നത്.    

Read More

ഇത് എന്ത് ഭാവിച്ചാ മമ്മൂക്കാ… വയസ് 72 ആയി, അറിയോ? പുത്തൻ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ സോഷ്യൽ മീഡിയ മമ്മൂട്ടിയോട് ചോദിക്കുന്നൂ

സോഷ്യൽ മീഡിയയിൽ സിനിമാ താരങ്ങളുടെ ഔട്ട്ഫിറ്റുകൾ എപ്പോഴും വൈറൽ ആയി മാറാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരാളാണ് മമ്മൂട്ടി. ഏത് പരിപാടിയിലായാലും മമ്മൂട്ടി ആ വ്യത്യസ്തത കൊണ്ടുവരാറുണ്ട്. താരത്തിന്‍റെ അത്തരത്തിലൊരു ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭ്രമയുഗം എന്ന പുതിയ ചിത്രത്തിന്‍റെ പ്രസ് മീറ്റിൽ എത്തിയ മമ്മൂട്ടിയുടെ ലുക്കാണിത്. ബ്ലാക് ആൻഡ് വൈറ്റ് കോമ്പോയിൽ ആണ് ഭ്രമയുഗം തിയറ്ററിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ഈ കോമ്പോയിൽ ആയിരുന്നു അണിയറ പ്രവർത്തകർ പ്രസ്മീറ്റിൽ എത്തിയതും. സ്റ്റൈലിഷ് ലുക്കിൽ വെള്ള ഷർട്ടും കറുത്ത പാന്‍റ്സും ധരിച്ച് മാസായി എത്തിയ മമ്മൂട്ടിയെയാണ് ഫോട്ടോകളിലും വീഡിയോകളിലും കാണാൻ സാധിക്കുന്നത്. ടർബോ എന്ന പുതിയ ചിത്രത്തിന്‍റെ ഹെയർ സ്റ്റൈലാണ് മമ്മൂട്ടിയുടേത്. സോഷ്യൽ മീഡിയയിൽ ഭ്രമയുഗം പ്രസ് മീറ്റ് എന്ന് കുറിച്ച് മമ്മൂട്ടിയും ചില സ്റ്റില്ലുകൾ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് കമന്‍റുമായി രംഗത്ത്…

Read More

വീണ്ടും നായകനായി കൈലാഷ്

എ.ആർ. കാസിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അർജുൻ ബോധി (ദി ആൽക്കമിസ്റ്റ്). ഡി.കെ.സ്റ്റാർ ക്രിയേഷൻസിന്‍റെ ബാനറിൽ ദിവാകരൻ കോമല്ലൂർ, തിരക്കഥയും ഗാനങ്ങളും രചിച്ച് നിർമിക്കുന്നു.‌ മനുഷ്യരാശിക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു പുതിയ കണ്ടുപിടിത്തം നടത്തുന്നു ശാസ്ത്രജ്ഞനായ അർജുൻ ബോധി. ഇതിനെ വാണിജ്യവത്കരിക്കാൻ ശ്രമിക്കുന്ന ഒരു വൻമാഫിയാ സംഘത്തിന്‍റെ വരവോടെ സംഘർഷത്തിന്‍റെ നാളുകൾ തുടങ്ങുന്നു. ശാസ്ത്രമായാലും മതമായാലും അതു മനുഷ്യനന്മയ്ക്കായിരിക്കണം. എന്ന സന്ദേശമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. നീലത്താമരയ്ക്കുശേഷം കൈലാഷ് നായകനാകുന്ന ചിത്രം കൂടിയാണിത്. സായ്കുമാർ, പ്രമോദ് വെളിയനാട്, മധുപാൽ, ചെമ്പിൽ അശോകൻ, അരിസ്റ്റോ സുരേഷ്, ഷോബി തിലകൻ, എസ്. സലിം എന്നിവരും റിനിൽ ഗൗതം എന്ന പുതുമുഖവും പ്രധാന വേഷങ്ങളിലെത്തുന്നു.നായികയും പുതുമുഖമാണ്.

Read More

വാനമ്പാടിയിൽ നിന്ന് വാലിബനിലേക്ക്

നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്രിയെ മലയാളി പ്രേക്ഷകര്‍ ഓർത്തിരിക്കാന്‍. ആ പരമ്പരയും സുചിത്രയുടെ കഥാപാത്രവും പ്രേക്ഷകമനസ് കീഴടക്കിയിരുന്നു. മൂന്നര വര്‍ഷത്തോളം വാനമ്പാടിയിലൂടെ സീരിയൽ രംഗത്തുനിറഞ്ഞുനിന്നു. മോഹന്‍ലാലിന്‍റെ മലൈക്കോട്ടൈ വാലിബനിലൂടെ സിനിമയിലേക്കു സ്വപ്‌നതുല്യമായ അരങ്ങേറ്റം. സുചിത്ര രാഷ്‌ട്രദീപികയോട്… മലൈക്കോട്ടൈ വാലിബനിലേക്ക് ബിഗ്‌ബോസില്‍ എന്നെ കണ്ടിട്ടുള്ളതിനാല്‍ ഞാന്‍ ആദ്യം കരുതിയത് ഈ കഥാപാത്രം ചെയ്യാന്‍ ലാലേട്ടനാവും എന്നെ വിളിക്കാന്‍ സംവിധായകന്‍ ലിജോ സാറിനോടു പറഞ്ഞതെന്നാണ്. എന്നാല്‍, സെറ്റില്‍ ചെന്നപ്പോഴാണ് ലിജോ സാര്‍ ബിഗ് ബോസ് കാണുമായിരുന്നെന്നും അദ്ദേഹമാണ് ഈ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്നെ തീരുമാനിച്ചതെന്നും അറിയുന്നത്. അദ്ദേഹം നിര്‍മാതാവിനോടും അസിസ്റ്റന്‍റ് ഡയറക്ടര്‍ ടിനു പാപ്പച്ചനോടുമൊക്കെ ചര്‍ച്ച ചെയ്ത ശേഷമാണ് എന്നെ ആ സിനിമയിലേക്കു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍…

Read More

ദേവതയെപ്പോലെ… പുത്തൻ ലുക്കിൽ ആരാധകരുടെ മനം കവർന്ന് ഹണിറോസ്

മലയാളികളുടെ മനസിൽ ഉദ്ഘാടനങ്ങളിലൂടെ ഇടംനേടിയ താരമാണ് ഹണിറോസ്. വ്യത്യസ്തമായ ലുക്കിലാണ് താരം ഉദ്ഘാടന വേദികളിലെത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ ഹണിറോസിന്‍റെ ചിത്രങ്ങൾ ഞൊടിയിടകൊണ്ടാണ് വൈറലാകുന്നതും. ഇപ്പോഴിതാ താരം ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തിൽ ഗ്ലാമറസ് ലുക്കിലാണ് എത്തിയിരിക്കുന്നത്. ബ്രാലെറ്റും പാവാടയുമാണ് താരം അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതിന് പിന്നാലെ ദേവതയെപോലെയുണ്ടെന്നും അപ്സരസാണെന്നുമൊക്കെയാണ് ആരാധകർ കമന്‍റ് ചെയ്തിരിക്കുത്. ഹണിറോസിന്‍റെ പുത്തൻ മേക്കോവർ ലുക്കും സോഷ്യൽ മീഡിയയിലെ സംസാര വിഷയമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്‍റെ ചിത്രങ്ങളൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.  

Read More

അനുശ്രീയെ ചേർത്ത് വ്യാജ വാർത്ത; പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

നടി അനുശ്രീയുടെ പേര് ചേർത്ത് തന്‍റെ പേരിൽ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റ് പങ്കുവച്ചായിരുന്നു നടന്‍റെ പ്രതികരണം. ഉണ്ണി മുകുന്ദൻ അനുശ്രീയുമായി ഒന്നിച്ചിരുന്ന് സംസാരിക്കുന്ന ഫോട്ടോയ്ക്ക് ഒപ്പം ‘മലയാളികൾ കാത്തിരിക്കുന്നത് ഇവരുടെ കല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്’ എന്നാണ് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. ‘ഈ ടൈപ്പ് വാർത്തകൾ നിർത്താൻ ഞാൻ എത്ര പേമെന്‍റ് ചെയ്യണം?’ എന്നാണ് ഈ വ്യാജ പോസ്റ്റ് പങ്കുവച്ച് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിലൂടെ ചോദിച്ചിരിക്കുന്നത്. നിരവധിപേരാണ് ഈ പോസ്റ്റിന് കമന്‍റുമായെത്തിയിരിക്കുന്നത്. അഭിനേതാക്കളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തി നോക്കുന്ന പ്രവണതയെയും ആ‍ളുകൾ വിമർശിച്ചു.

Read More