കൈകൂപ്പി നിൽക്കുന്ന ഈ കുട്ടി ഇന്ന് മലയാള സിനിമയിലെ മിന്നുംതാരം…

സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളുടെ ബാല്യകാല ചിത്രങ്ങൾ വൈറലാകാറുണ്ട്. ഇത്തരത്തിലുള്ള ഒരു യുവനടിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചില താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുമ്പോൾ തന്നെ നമുക്ക് ആരാണെന്ന് മനസിലാവുന്നതാണ്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ചിത്രം കണ്ടാൽ ആരാണെന്ന് മനസിലാക്കാൻ കുറച്ച് പാടുപെടും.  മലയാളത്തിലെ ഒരു ശ്രദ്ധേയയായ യുവനടിയുടെ കുട്ടിക്കാല ചിത്രമാണിത്. അതെ പറഞ്ഞുവരുന്നത് മലയാളികളുടെ സ്വന്തം പ്രയാഗ മാർട്ടിനെ കുറിച്ചാണ്. കൈകൂപ്പി നിൽക്കുന്ന കുട്ടിയെ കണ്ടാൽ ഇത് പ്രയാഗയാണെന്ന് തിരിച്ചറിയാൻ അല്പം ബുദ്ധിമുട്ടും. ഈ ചിത്രം പ്രയാഗയുടെ ഫാന്‍ പേജിലൂടെയാണ് ഇപ്പോള്‍ വൈറലാവുന്നത്. 2009 ല്‍ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രയാഗ സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്. പിന്നീട് ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ബാലതാരമായും പ്രയാഗ എത്തിയിരുന്നു. എന്നാൽ നായികയായി താരം വെള്ളിത്തിരയിലെത്തുന്നത് തമിഴകത്തു നിന്നാണ്. പിസാസ് എന്ന ആദ്യ…

Read More

തൊപ്പിക്കും ഷൈനിനും ഗേൾ ഫ്രണ്ടായി, വൈറലായിട്ടും തനിക്ക് കാമുകിയില്ല; സുന്ദരിയായ പെൺകുട്ടിയെ കാത്ത് ആറാട്ടണ്ണൻ

ആറാട്ട് എന്ന പേര് കേൾക്കുമ്പോ‍ൾ തന്നെ മലയാളികളുടെ മനസിൽ ഒരു പക്ഷേ ആദ്യം എത്തുക സന്തോഷ് വർക്കിയുടെ മുഖമായിരിക്കും. ആറാട്ട് എന്ന മോഹൻ ലാൽ ചിത്രത്തിന്‍റെ റിവ്യൂ പറഞ്ഞ സന്തോഷ് വർക്കി പിന്നീട് ട്രോളുകൾ വഴി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുമായിരുന്നു. ഇതിന് പിന്നാലെ പല ചിത്രങ്ങളുടെയും റിവ്യൂവിനായി തീയേറ്ററുകളിലെത്തുന്ന സന്തോഷ് വർക്കിയെ തിരഞ്ഞ് പിടിച്ച് ഓൺലൈൻ മാധ്യമങ്ങൾ റിവ്യൂ  ചോദിക്കുമായിരുന്നു.  ഇതിനിടെ നടി നിത്യ മോനനെ പ്രണയിക്കുന്നുവെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും പറഞ്ഞ് ഇയാൾ എത്തിയിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. എന്നാൽ ഈ സംഭവത്തിന് ശേഷം നിഖില വിമൽ, മഞ്ജു വാര്യർ എന്നീ നടിമാരെയും ഇഷ്ടമാണെന്നു പറഞ്ഞ് സന്തോഷെത്തി. എന്നാലിതാ സന്തോഷ് വർക്കിയുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.  താൻ ഇത്രയും വൈറലായിട്ടും ഇത് വരെ ഗേൾ ഫ്രണ്ട് ആയിട്ടില്ല. തൊപ്പിക്ക്…

Read More

പുരുഷന്മാരെക്കാള്‍ കഴിവും ബുദ്ധിയും കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകാനുമുള്ള പ്രാപ്തി സ്ത്രീകള്‍ക്കാണ്; വിജയ രാഘവൻ

ആണുങ്ങള്‍ ചെയ്യുന്നത് പോലെ എല്ലാം എനിക്ക് ചെയ്യാം, അവന്‍ കള്ള് കുടിക്കുന്നുണ്ടെങ്കില്‍ എനിക്കും കള്ളു കുടിക്കണം, അവന് സിഗരറ്റ് വലിക്കാമെങ്കില്‍ എനിക്കും സിഗരറ്റ് വലിക്കാം എന്ന രീതിയിലല്ല തുല്യത കൊണ്ടു വരേണ്ടതെന്ന് വിജയ രാഘവൻ. അടിസ്ഥാനപരമായി പുരുഷന്മാരെക്കാള്‍ കഴിവും ബുദ്ധിയും കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകാനുമുള്ള പ്രാപ്തി സ്ത്രീകള്‍ക്കാണ് കൂടുതല്‍. അത് മനസിലാക്കി അത്തരം പ്രവൃത്തികളിലും, ഇമോഷണലിലും ജോലിയിലും എല്ലാം തുല്യത കൊണ്ടുവരണം. അല്ലാതെ തെറ്റായി അതിനെ വളച്ചൊടിക്കരുത്. എന്‍റെ മൂത്ത മകന്‍റെ ഭാര്യ ഡന്‍റി‌സ്റ്റാണ്. വളരെ ഇന്‍റലിജന്‍റ് ആയിട്ടുള്ള, പഠിക്കാന്‍ മിടുക്കിയായിട്ടുള്ള പെണ്‍കുട്ടിയാണ്. അത് എനിക്ക് ബോധ്യം വന്നപ്പോള്‍ കുറച്ചുകൂടെ നന്നായി പഠിച്ച് ഉയര്‍ച്ചയില്‍ എത്തണം എന്ന് പറഞ്ഞ് അവളെ നിര്‍ബന്ധിച്ച് യുകെയിലേക്ക് വിട്ടത് ഞാനാണ്. അതിനുശേഷം മകനും മക്കളും അങ്ങോട്ടു പോയി. മൂത്ത മകന്‍ പോകുമ്പോള്‍ അവന് ഇവിടെയുള്ള ബിസിനസ് അനിയനെ ഏല്‍പിച്ചു. എന്‍റെ രണ്ടാമത്തെ…

Read More

കഴിവിന് അനുസരിച്ചുള്ള വേഷങ്ങള്‍ ചെയ്യാന്‍ പറ്റിയില്ല; പ്രയാഗ മാർട്ടിൻ

ഏവർക്കും പ്രിയങ്കരിയായ നടിയാണ് പ്രയാഗ മാർട്ടിൻ. കഴിവിന് അനുസരിച്ചുള്ള വേഷങ്ങള്‍ ചെയ്യാന്‍ പറ്റിയില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. താരത്തിന്‍റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സിനിമ എന്നത് മാത്രമായിരുന്നു ജീവിതം. അതിനിടയില്‍ സുഹൃത്തുക്കളെയും കുടുംബത്തെയും കണ്ടാലായി. പല കഥാപാത്രങ്ങളും പൂര്‍ണ സംതൃപ്തി തരുന്നവയുമായിരുന്നില്ല. എനിക്ക് കിട്ടിയ എല്ലാ അവസരങ്ങളെയും നന്ദിയോടെയാണ് കാണുന്നത്. പക്ഷെ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എന്‍റെ യാത്ര അത്ര ആസ്വാദ്യകരമായിരുന്നില്ല. കഴിവിന് അനുസരിച്ചുള്ള വേഷങ്ങള്‍ ചെയ്യാന്‍ പറ്റിയില്ല. അതുകൊണ്ട് മിണ്ടാതിരുന്നു. നന്നായി ചിന്തിക്കാനുള്ള സമയം വേണമെന്നും അതിന് ബ്രേക്ക് ആവശ്യമാണെന്നും മനസിലായി. സിനിമ ഒരു വലിയ കമ്മിറ്റ്‌മെന്‍റാണ്. ഒരു സിനിമയിലേക്ക് കയറിക്കഴിഞ്ഞാല്‍ പിന്നെ അതു മാത്രമായിരിക്കണം മനസില്‍. കഥാപാത്രത്തിന് വേണ്ടിയുള്ള തയാറെടുപ്പുകള്‍ക്കിടയില്‍ സ്വന്തം കാര്യങ്ങള്‍ മാറ്റിവയ്ക്കേണ്ടി വരും. തുടര്‍ച്ചയായി സിനിമകള്‍ ഏറ്റെടുക്കുമ്പോല്‍ ആ ലോകത്തേക്ക് മാത്രമായിട്ട് ചുരുങ്ങും. നാലോ അഞ്ചോ പടം ചെയ്തു കഴിഞ്ഞ്…

Read More

‌ഞങ്ങളോട് ഇത് വേണമായിരുന്നോ; അനുപമയുടെ പോസ്റ്റർ കണ്ട് ആരാധകർ ഞെട്ടി

പ്രേമം എന്ന ഒരേയൊരു സിനിമകൊണ്ട് തലവര മാറിയ നടിയാണ് അനുപമ പരമേശ്വൻ. സംവിധായകൻ അൽഫോൺസ് പുത്രൻ കണ്ടെത്തിയ താരം. പ്രേമത്തിന്‍റെ റിലീസിന് മുമ്പ് പ്രമോഷനിൽ നിറഞ്ഞുനിന്നത് അനുപമയായിരുന്നു. വിടർന്നു നിന്ന അനുപമയുടെ ചുരുളൻ മുടിയും ചിരിയും സിനിമാപ്രേമികളെ അതിവേഗത്തിൽ കീഴടക്കി. മേരി എന്ന കഥാപാത്രത്തെയായിരുന്നു അനുപമ പ്രേമത്തിൽ അവതരിപ്പിച്ചത്.പ്രേമത്തിന് ബോളിവുഡിൽ വരെ ആരാധകരുണ്ട്. പ്രേമത്തിനു ശേഷം ഇരുപത്തിയേഴുകാരിയായ അനുപമ അന്യഭാഷകളിലേക്കും ചേക്കേറി. അനുപമയുടെ രണ്ട് തെലുങ്ക് ചിത്രങ്ങൾ ബ്ലോക് ബസ്റ്ററുകളായതോടെ തെന്നിന്ത്യയിലെ പ്രമുഖ നടിയായി അനുപമ മാറി. തെലുങ്കിൽ തുടരെ തുടരെ നിരവധി സിനിമകൾ അനുപമയുടേതായി റിലീസ് ചെയ്യുന്നുണ്ട്. സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് അനുപമ. വസ്ത്ര ധാരണത്തിൽ അടക്കം പുതുമ പരീക്ഷിക്കാറുള്ള അനുപമ പങ്കുവച്ച ഏറ്റവും പുതിയ സിനിമാ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. സിദ്ധു ജൊന്നലഗഡ്ഡയും അനുപമ പരമേശ്വരനും അഭിനയിക്കുന്ന തില്ലു സ്ക്വയർ സിനിമയുടെ ഏറ്റവും…

Read More

‘മറ്റൊരാളുടെ കാശിന് തിന്നിട്ട് നോട്ടീസ് വരുമ്പോള്‍ കൊടുക്കുന്നതില്‍ ന്യായമില്ല’; നടൻ പെപ്പെയ്‌ക്കെതിരേ വീണ്ടും സംവിധായകൻ ജൂഡ് ആന്തണി ജോസഫ്

കൊച്ചി: നടൻ ആന്‍റണി വര്‍ഗീസിനെതിരേ(പെപ്പെ) താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നില്ലെന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. തന്‍റെ വാക്കുകള്‍ അദേഹത്തിന്‍റെ കുടുംബത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വിഷമമുണ്ട്. എന്നാല്‍ പ്രഫഷണലിസം കാണിക്കാത്തതിന് ആന്‍റണിക്കെതിരേ പറഞ്ഞതില്‍ തന്‍റെ ഭാഗത്ത് തെറ്റൊന്നും ഇല്ലെന്നാണ് ചാനല്‍ സംവാദത്തില്‍ ജൂഡ് പറയുന്നത്. ആന്‍റണി വര്‍ഗീസിന്‍റെ കാര്യത്തില്‍ സംഭവിച്ചതില്‍ പൂര്‍ണമായും എന്‍റെ ഭാഗത്ത് തെറ്റില്ല. അദ്ദേഹം പ്രഫഷണലില്ലായ്മ കാണിച്ചപ്പോള്‍ അതാണ് ഞാന്‍ ചൂണ്ടികാട്ടിയത്. ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ അദ്ദേഹത്തിന്‍റെ കുടുംബത്തെ വേദനിപ്പിച്ചു. എന്നാലും ഞാന്‍ പറഞ്ഞതിലാണ് സത്യം എന്നാണ് വിശ്വസിക്കുന്നതെന്ന് ജൂഡ് ആന്തണി പറഞ്ഞു. ഒരു സിനിമ തുടങ്ങുന്നതിന് 18 ദിവസം മുന്‍പ് അതിലെ നായകന്‍ പിന്‍മാറി. അതിലെ ടെക്‌നീഷ്യന്മാരും നിര്‍മാതാവും എല്ലാം വഴിയാധാരമായി. നിര്‍മാതാവിന് വീട്ടില്‍ കയറാന്‍ പറ്റാത്ത അവസ്ഥയായി. അന്ന് ഞാന്‍ പറഞ്ഞു ഈ കാര്യം ഞാന്‍ ഇപ്പോള്‍ പുറത്തു പറഞ്ഞാല്‍ സംവിധായകന്‍റെ…

Read More

മോഹൻലാലിന്‍റെ വാലിബന്‍ കഥപറയുന്നത് രണ്ടു മണിക്കൂര്‍ ഏഴു മിനിറ്റില്‍; ഹിന്ദി പതിപ്പിന്‍റെ സെൻസർഷിപ്പ് പൂർത്തിയായി

കോഴിക്കോട്: മോഹൻലാൽ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് തിയറ്ററുകളിലെത്തുന്ന സിനിമയുടെ കഥയെയോ കഥാപശ്ചാത്തലങ്ങളെയോക്കുറിച്ച് അധികം വിവരങ്ങൾ ഒന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ റിലീസിന് ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍റെ ദൈർഘ്യം സംബന്ധിച്ചുളള അപ്‌ഡേറ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സിനിമയുടെ ദൈർഘ്യം 2 മണിക്കൂറും 7 മിനിറ്റുമാണ് എന്നാണ് സൂചന. ലിജോ-മോഹൻലാൽ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ഹിന്ദി പതിപ്പിന്‍റെ സെൻസർഷിപ്പ് മുംബൈയിൽ പൂർത്തിയായി. സിനിമയുടെ ഹിന്ദി പതിപ്പിന്‍റെ റൺടൈം 127 മിനിറ്റാണ്.ബിഗ് സ്ക്രീനിൽ വിസ്മയങ്ങൾ തീർത്തിട്ടുള്ള ലിജോ ജോസ് പെല്ലിശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് വാലിബൻ. രാജസ്ഥാൻ ആയിരുന്നു പ്രധാന ലൊക്കേഷൻ.

Read More

ഷൈന്‍ ടോം ചാക്കോയുടെ വിവാഹ നിശ്ചയം; കണ്ണു നിറഞ്ഞ് ആരാധികമാർ

ഏവർക്കും പ്രിയങ്കരനായ നടനാണ് ഷൈൻ ടോം ചാക്കോ. ഇപ്പോഴിതാ താരത്തിന്‍റെ എൻഗേജ്മെന്‍റ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മോഡൽ തനൂജയെയാണ് താരം വിവാഹം കഴിക്കാൻ പോകുന്നത്. വളരെ നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങുന്നതായിരുന്നു എൻഗേജ്മെൻ്റ് ചടങ്ങ്. വിവാഹം ഈ വർഷം തന്നെയുണ്ടാകും. ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനാണ് ആദ്യമായി ഇരുവരും കാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. എല്ലാ ചടങ്ങുകൾക്ക് പോകുമ്പോഴും കുടുംബത്തോടൊപ്പം തനൂജയേയും ഷൈൻ ഒപ്പം കൂട്ടാറുണ്ട്. എൻഗേജ്മെന്‍റ് ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയിൽ പങ്കുവച്ചിട്ടുണ്ട്. പിങ്കും വെളളയുമ കലർന്ന വസ്ത്രമാണ് ഇരുവരും ധരിച്ചത്. വിവാഹനിശ്ചത്തിന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനേയും തനൂജയേയും അഭിനന്ദിച്ച് എത്തുന്നത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

കുഞ്ഞിക്കൂനനിലെ വാസുവായി ആദ്യം വിളിച്ചത് എന്നെ

നമ്മൾ പ്ലാൻ ചെയ്ത് മാറിപ്പോയ സിനിമകളുണ്ട്. കുഞ്ഞിക്കൂനൻ സിനിമയിൽ സായിച്ചേട്ടൻ ചെയ്ത വാസു എന്ന കഥാപാത്രം ആദ്യം വന്നത് എനിക്കാണ്. ഞാൻ ചെന്ന് മേക്കപ്പ് ടെസ്റ്റ് വരെ കഴിഞ്ഞതാണ്. പട്ടണം റഷീദിക്കയായിരുന്നു മേക്കപ്പ്. ദിലീപേട്ടൻ പറഞ്ഞിട്ടാണ് സംവിധായകനെ ചെന്ന് കാണുന്നത്. ബെന്നി ചേട്ടനാണ് തിരക്കഥ. ശശിശങ്കർ സാറായിരുന്നു സംവിധാനം. ആദ്യം പേരു പറഞ്ഞപ്പോൾ ശശി സാറിനെന്നെ മനസിലായില്ലായിരുന്നു. നേരിട്ട് കണ്ടപ്പോൾ, എന്നെ അറിയാം ഇയാൾ ഓക്കെയാണ് എന്ന് പറഞ്ഞു. ഞാൻ ദിലീപേട്ടനെയും വിളിച്ച് കാര്യം പറഞ്ഞു. അതിനുശേഷം റഷീദിക്ക വന്ന് മേക്കപ്പ് ഇട്ടു നോക്കി. കോസ്റ്റ്യൂമർ ഡ്രസിന്‍റെ അളവൊക്കെ എടുത്തു. ഞാൻ ഭയങ്കര സന്തോഷത്തോടെയാണ് അന്ന് വീട്ടിൽ പോയത് പക്ഷേ അതിനുശേഷം വിളിയൊന്നും വന്നില്ല. പിന്നീടു ഞാൻ ദിലീപേട്ടനെ വിളിച്ചു ചോദിച്ചപ്പോഴാണ് ഒരു ചെയ്ഞ്ച് വന്നെന്ന് അദ്ദേഹം പറയുന്നത്. കുഴപ്പമില്ലടാ, നമുക്ക് അടുത്ത തവണ പിടിക്കാമെന്നും ദിലീപേട്ടൻ…

Read More

സിനിമയോട് ഇഷ്ടംകൂടി

ഡാര്‍വിന്‍റെ പരിണാമത്തിലൂടെ സിനിമയിലെത്തുമ്പോള്‍ ഹന്ന ഡെന്‍റിസ്റ്റും മോഡലുമായിരുന്നു. രക്ഷാധികാരി ബൈജുവില്‍ ബിജുമേനോന്‍റെ നായികയായി ആദ്യ ഹിറ്റ്. മുരളിഗോപി-രതീഷ് അമ്പാട്ട് സിനിമ തീര്‍പ്പ്, ജീത്തുജോസഫിന്‍റെ കൂമന്‍, പ്രിയദര്‍ശന്‍ ചിത്രം കൊറോണ പേപ്പഴ്‌സ്, എ രഞ്ജിത്ത് സിനിമ എന്നിവയിൽ ഹന്നയ്ക്കു വേറിട്ട വേഷങ്ങള്‍. ഡിഎന്‍എയും ഒരു റൊണാള്‍ഡോ ചിത്രവുമാണ് അടുത്ത റിലീസുകള്‍. സിനിമയോട് ഇഷ്ടംകൂടിയ കഥ, ഹന്ന രാഷ്ട്രപികയോടു പറയുന്നു. തീര്‍പ്പിലെ പ്രഭ തുടക്കകാലത്തു വര്‍ഷം രണ്ടോ മൂന്നോ ഓഫറുകൾ. പെര്‍ഫോം ചെയ്യാന്‍ ഒന്നുമില്ലാത്ത സിനിമകള്‍ ഒഴിവാക്കി. മെഴുതിരി അത്താഴങ്ങളിലെ താരയ്ക്കു സ്‌ക്രീന്‍ സ്‌പേസ് കുറവായിരുന്നു. എങ്കിലും കഥയോടുള്ള ഇഷ്ടത്തിൽ ആ സിനിമയുടെ ഭാഗമായി. തീര്‍പ്പില്‍ പൃഥ്വിരാജ്, വിജയ്ബാബു, സൈജു കുറുപ്പ്, ഇന്ദ്രജിത്ത്, ഇഷ തല്‍വാര്‍ എന്നിവര്‍ക്കൊപ്പം ആദ്യമായി സ്‌ക്രീനില്‍. അതിൽ, ഭര്‍ത്താവിനെ പറ്റിച്ചും പണമുണ്ടാക്കണമെന്നു ചിന്തിക്കുന്ന ബിസിനസ് വുമൺ പ്രഭ. മേക്കോവറുള്ള കഥാപാത്രം. കൊറോണ പേപ്പേഴ്‌സ് ഓഡിഷനിലൂടെയാണ് കൂമനിലെത്തിയത്.…

Read More