അമ്മയാണോ ഞാനാണോ ഫേവറൈറ്റ് എന്ന് ജോഷി സാറിനോട് ചോദിക്കണമെന്നുണ്ട് പക്ഷേ ചോദിക്കില്ല; കാരണം തുറന്നു പറഞ്ഞ് കല്യാണി പ്രിയദർശൻ

അച്ഛനെയും അമ്മയെയും എന്നെയും വച്ച് സംവിധാനം ചെയ്തിട്ടുള്ള ഏക സംവിധായകനാണ് ജോഷി സാർ. അമ്മയ്ക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് അദ്ദേഹം. കഥ കേൾക്കുന്നതുവരെ ഞാൻ അവരോട് ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഞാൻ പറഞ്ഞപ്പോൾ അവർ വളരെ ത്രിൽഡ് ആയിരുന്നു. അമ്മയ്ക്ക് സാറിനെ വർഷങ്ങളായിട്ട് അറിയുന്നതാണ്, അച്ഛനും. അതുകൊണ്ട് എന്നേക്കാൾ സന്തോഷം അവർക്കായിരുന്നു. എന്നേക്കാൾ ചെറുപ്പത്തിൽ അമ്മ അദ്ദേഹത്തിന്‍റെ സിനിമയിൽ അഭിനയിച്ചിട്ടുള്ളതാണ്. അതുകൊണ്ട് അത്തരത്തിലുള്ള ഒരു ബോണ്ട് ഉണ്ട് അവർക്ക്. നമ്പർ 20 മദ്രാസ് മെയിലിൽ ചെറിയൊരു വേഷത്തിൽ അച്ഛൻ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് സാറിനോട് ഞങ്ങളിൽ ആരാണ് ഫേവറൈറ്റെന്ന് ചോദിക്കണമെന്നുണ്ട്. പക്ഷേ ഞാൻ ചോദിക്കില്ല. അതിനുള്ള ഗട്ട്സ് ഇല്ല. പേടി അല്ല. ഒരു ബഹുമാനമുണ്ട്, അതിനെ ക്രോസ് ചെയ്യേണ്ടെന്ന് കരുതിയിട്ടാണ്. -കല്യാണി പ്രിയദർശൻ

Read More

സുരേഷ് ഗോപി മന്ത്രിയാകണം; തൃശൂരില്‍ ഉറപ്പായും അദ്ദേഹം ജയിക്കും; കൊല്ലം തുളസി

സുരേഷ് ഗോപി കേരളത്തില്‍ മന്ത്രി ആകേണ്ട സമയം കഴിഞ്ഞു. അദ്ദേഹത്തിന് നല്ലൊരു വില കൊ‌ടുക്കാൻ പലരും താല്പര്യപ്പെടുന്നില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അദ്ദേഹത്തിന് ജയ സാധ്യത ഉണ്ടെന്നാണ് എന്‍റെ വിശ്വാസമെന്ന് കൊല്ലം തുളസി. അദ്ദേഹം തൃശൂരില്‍ നില്‍ക്കുകയാണെങ്കില്‍ ഞാൻ ഇലക്ഷൻ പ്രചാരണത്തിനും പോകും. അവിടെ രാഷ്‌ട്രീയം നോക്കിയല്ല പോകുന്നത്. വ്യക്തി ബന്ധങ്ങള്‍ക്കാണ് പ്രാധാന്യം. കാരണം ഒരാളെങ്കിലും മന്ത്രിയായാല്‍ കേരളത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യും, ഒരുപാട് നന്മ വരും. ഒ. രാജഗോപാല്‍ വന്നപ്പോള്‍ റെയില്‍വേയ്‌ക്ക് കിട്ടിയ കാര്യങ്ങള്‍ വളരെ വ്യക്തമാണല്ലോ. അതുപോലെ സുരേഷ്ഗോപി മന്ത്രിയാകുകയാണെങ്കില്‍ അത് കേരളത്തിന് ഒരുപാട് ഗുണം ചെയ്യും. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ ഒക്കെ പ്രശംസിക്കേണ്ടതാണ്. എല്ലാം ശുദ്ധമനസോടെ പറയുന്നതാണ്. അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങൾ മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്ന് കൊല്ലം തുളസി വ്യക്തമാക്കി. കേരളത്തിൽ സുരേഷ് ഗോപിയെ ഒതുക്കാൻ നല്ല രീതിയിൽ ശ്രമം നടക്കുന്നുണ്ട്. ബിജെപി…

Read More

വിവാദപ്രസ്താവന നടത്തിയ മന്‍സൂര്‍ അലിഖാനോട് വിശാലഹൃദയയായ തൃഷ ക്ഷമിച്ചിരിക്കുന്നു

തൃഷയെക്കുറിച്ച് നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ വിവാദ പരാമർശം അടുത്തയിടെ തെന്നിന്ത്യയിലെ ചൂടേറിയ വാര്‍ത്തയായിരുന്നു. ഒടുവില്‍ വിവാദം കനത്തപ്പോള്‍ തൃഷയോട് മൻസൂർ അലി ഖാൻ മാപ്പ് പറയുകയായിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നു. മന്‍സൂര്‍ അലി ഖാനെതിരേ പോലീസ് നടപടി വേണ്ടെന്ന് തൃഷ പറഞ്ഞിരിക്കുകയാണ്. മൻസൂർ അലി ഖാന്‍ മാപ്പ് പറഞ്ഞ സാഹചര്യം പരിഗണിക്കണം എന്ന് നടി തമിഴ്നാട് പോലീസിനെ അറിയിച്ചുവെന്നാണ് വിവരം. നേരത്തെ തൃഷയ്ക്ക് പോ ലീസ് കത്ത് നല്‍കിയിരുന്നു. അതിന് മറുപടിയായാണ് തൃഷയുടെ പ്രതികരണം. തൃഷയോട് മാപ്പ് പറഞ്ഞ് ദിവസങ്ങൾക്കുശേഷം തൃഷയ്‌ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നു. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തൃഷയ്‌ക്കെതിരേ അധികം വൈകാതെ കേസ് ഫയൽ ചെയ്യുമെന്ന് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. ഈ സാപചര്യത്തിൽ കൂടുതല്‍ സമയം കളയേണ്ടതില്ലെന്ന നിലപാടാണ്…

Read More

ക്രഷ്മിക ക്ലബ്ബിലേക്ക് ചേരുന്നു; അനിമലിലെ പ്രകടനത്തിന് രശ്മികയെ അഭിനന്ദിച്ച് ആലിയ

രൺബീർ കപൂറിന്‍റെ ഏറ്റവും പുതിയ ചിത്രമായ അനിമൽ കണ്ടതിന് ശേഷം ചിത്രത്തിന്‍റെ മുഴുവൻ ടീമിനെയും പ്രശംസിച്ച് ആലിയ ഭട്ട്.  ഇൻസ്റ്റാഗ്രാമിൽ അനിമലിന്‍റെ സംവിധായകനെയും, നായിക രശ്മിക മന്ദാനയെയും പ്രശംസിച്ചുകൊണ്ട് ആലിയ ഒരു നീണ്ട കുറിപ്പ് എഴുതി. തന്‍റെ പോസ്റ്റിൽ ബോബി ഡിയോളിനെയും അനിൽ കപൂറിനെയും കുറിച്ചും താരം പരാമർശിച്ചിട്ടുണ്ട്. അനിമലിന്‍റെ മുഴുവൻ ടീമിനെയും അഭിനന്ദിച്ചുകൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ടി-സീരീസ്, ഭദ്രകാളി പിക്‌ചേഴ്‌സ്, സിനി1 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന അനിമലിൽ അനിൽ കപൂർ, ബോബി ഡിയോൾ, തൃപ്‌തി ദിമ്രി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഏറ്റവും ദൈർഘ്യമേറിയ ഇന്ത്യൻ സിനിമകളിൽ ഒന്നാണിതെന്ന് പറയപ്പെടുന്നു. അച്ഛൻ ബൽബീർ സിങ്ങുമായി സങ്കീർണ്ണമായ ബന്ധമുള്ള വിജയുടെ ജീവിതമാണ് ചിത്രം പറയുന്നത്.   

Read More

കറ് കറ് കറുപ്പായി…നീ വെളുത്തത് എൻ കറുപ്പായി; കറുപ്പിൽ തിളങ്ങി അനുശ്രീ

ധാരാളം കഴിവുള്ള നായികമാരെ കണ്ടെത്തി മലയാള സിനിമക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. അദ്ദേഹം സിനിമാ ലോകത്തിനു സമ്മാനിച്ച ഡയമണ്ടാണ് മലയാളികളുടെ പ്രിയപ്പെട്ട നായിക അനുശ്രീ. റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ സിനിമയിലേക്കെത്തിയത്. ഡയമണ്ട് നെക്ലേസ് എന്ന ആദ്യ സിനിമയിലൂടെതന്നെ താരം ശ്രദ്ധേയയായി. ഇപ്പോഴിതാ താരത്തിന്‍റെ പുതിയ ലുക്ക് ആണ് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കറുപ്പ് സാരിയില്‍ കലക്കന്‍ സ്‌റ്റൈലിലെത്തിയ താരത്തിന്‍റെ പുത്തന്‍ ലുക്ക് വൈറലാവുകയാണ്. സ്ലീവ്‌ലെസ് ബ്ലൗസാണ് സാരിയോടൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ബ്ലാക്ക് മെറ്റൽ കമ്മലാണ് ഇതിനോടൊപ്പം അനുശ്രീ അണിഞ്ഞിരിക്കുന്നത്. നിരധി ആരാധകരാണ് അനുശ്രീക്കുള്ളത്. ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്‍റെ പ്രതികാരം എന്നീ ചിത്രങ്ങളില്‍ അനുശ്രീ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ചന്ദ്രേട്ടന്‍ എവിടെയാ, മധുരരാജ, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങളിലെ അനുശ്രീയുടെ അഭിനയം ഏറെ കൈയ്യടി ഏറ്റുവാങ്ങിയതാണ്. സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ്…

Read More

ഫൈറ്റ് സീക്വൻസ് ചിത്രീകരണത്തിനിടെ അല്ലു അർജുന് പരിക്ക്; പുഷ്പ 2 ഷൂട്ടിംഗ് മാറ്റിവച്ചു

2024-ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അല്ലു അർജുന്‍റെ പുഷ്പ 2. രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എന്നാൽ സെറ്റിൽ നിന്ന് ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.  പുഷ്പ 2 സിനിമയുടെ ചിത്രീകരണം തൽക്കാലം മാറ്റിവെച്ചെന്നാണ് സൂചന. ചിത്രത്തിന്‍റെ ഒരു സുപ്രധാന സീക്വൻസ് ചിത്രീകരിക്കുന്നതിനിടെയാണ് അല്ലു അർജുന് പരിക്കേറ്റു. ഇക്കാരണത്താൽ ഷൂട്ടിംഗ് കുറച്ച് ദിവസത്തേക്ക് മാറ്റിവെക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. അല്ലു അർജുന്‍റെ ടീമാണ് ഇക്കാര്യം അറിയിച്ചത്. ഒരു ഫൈറ്റ് സീക്വൻസ് ചിത്രീകരണത്തിനിടെ അല്ലു അർജുന് നട്ടെല്ലിന് സാരമായ പരിക്ക് പറ്റിയെന്നാണ് റിപ്പോർട്ടുകൾ. ഇക്കാരണത്താൽ, തൽക്കാലം വിശ്രമിക്കാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബർ രണ്ടാം വാരം പുനരാരംഭിക്കും.  പുഷ്പ 2-ദ റൂൾ എന്ന ചിത്രം അടുത്ത വർഷം ഓഗസ്റ്റ് 15 ന് തിയേറ്ററുകളിലെത്തും. ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ വൻ ചർച്ചകളായിരുന്നു. ചിത്രത്തിനായി ആകാംക്ഷയോടെയാണ്…

Read More

ബോക്സ് ഓഫീസിൽ റിക്കാർഡ് കളക്ഷനുമായി ‘അനിമൽ’: 100 കോടി കടന്ന് രൺബീർ ചിത്രം 

സന്ദീപ് റെഡ്ഡി വംഗയുടെ അനിമൽ 100 കോടി ക്ലബ്ബിൽ പ്രവേശിച്ചു. ഡിസംബർ 1 ന് റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം 66 കോടി രൂപ കളക്ഷൻ നേടിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 63.8 കോടി രൂപയായ ആദ്യ ദിന ബോക്‌സ് ഓഫീസ് കണക്കിനെയാണ് രണ്ടാം ദിവസത്തെ കളക്ഷൻ മറികടന്നത്. രൺബീർ കപൂറും രശ്മിക മന്ദാനയും ഒന്നിച്ച ചിത്രം 129.8 കോടിയാണ് നേടിയത്. രൺബീറിനും രശ്മികയ്ക്കും പുറമെ അനിൽ കപൂർ, ബോബി ഡിയോൾ, ത്രിപ്തി ദിമ്രി, ശക്തി കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു താര നിരയാണ് അനിമലിന് ഉള്ളത്. ഡേ 1 ആഭ്യന്തര കളക്ഷനുകളുടെ തകർച്ചയെക്കുറിച്ച് സംസാരിക്കുമ്പോൾ, ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് എക്‌സിൽ  ഒരു പോസ്റ്റ് പങ്കിട്ടു. ഹിന്ദി പതിപ്പിന് 54.75 കോടി രൂപയും ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്ന് 9.05…

Read More

ഇതാണ് നമ്മള്‍ വിവാഹിതരാകാന്‍ കാരണം; ഈ ലോകത്തെ എല്ലാ സന്തോഷവും നല്‍കി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ; ഷിയാസിന് ജന്മദിനാശംസകൾ നേർന്ന് ജീവിതസഖി

ഏവർക്കും പ്രിയങ്കരനായ താരമാണ് ഷിയാസ് കരീം. അടുത്ത കാലത്താണ് ഷിയാസ് കരീമിന്‍റെ നിക്കാഹ് കഴിഞ്ഞത്. കുറച്ച് കാലങ്ങൾക്ക് മുൻപ് താരത്തെ സംബന്ധിച്ച് വിവാദങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ വിവാദങ്ങളിൽ ഒന്നും ഷിയാസ് തളർന്നില്ല. ഇപ്പോഴിതാ ഷിയാസിന്‍റെ ഭാവിവധു പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായി മാറുകയാണ്. ദന്തിസ്റ്റായ രഹനയാണ് ഷിയാസിന്‍റെ ജീവിതസഖി. താരത്തിനു ജന്മദിനാശംസകൾ നേർന്നു കൊണ്ടാണ് രഹ‌ന പോസ്റ്റ് ഇട്ടിരിക്കുന്നത്. ഷിയാസും രഹനയും ആദ്യമായിട്ട് എടുത്ത സെല്‍ഫിയാണ് രഹ‌ന പങ്കുവച്ചിരിക്കുന്നത്. വിവാദങ്ങളിൽ അകപ്പെട്ടപ്പോഴും തന്‍റെ പ്രിയതമനെ ചേർത്തു പിടിച്ച വ്യക്തിയാണ് രഹന. എന്‍റെ ക്യൂട്ടിക്ക് ഒരുപാട് സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ. എന്‍റെ ഏറ്റവും പ്രിയപ്പെട്ട, നമ്മുടെ ഏറ്റവും ആദ്യത്തെ ചിത്രം. ഈ ചിത്രമാണ് നമ്മൾ വിവാഹിതരാകാൻ കാരണം. ടണ്‍ കണക്കിന് സ്‌നേഹവും കെട്ടിപ്പിടുത്തവും ചുംബനങ്ങളും. ഈ ലോകത്തെ എല്ലാ സന്തോഷവും നല്‍കി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.…

Read More

ഗ്രേഡ് കുറഞ്ഞു പോയതിലായിരുന്നു വിഷമം; നവ്യ നായര്‍

കരയുന്ന വീഡിയോ ഡിലീറ്റാക്കാൻ പല രീതിയില്‍ ശ്രമിച്ചു നോക്കി, ഡിലീറ്റ് ചെയ്യാൻ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന്, പക്ഷെ ഒരു നിവൃത്തിയില്ല. സമ്മാനം കിട്ടാതിരുന്നതിലല്ല, ഗ്രേഡ് കുറഞ്ഞു പോയതിലായിരുന്നു വിഷമം. ബി ഗ്രേഡ് കിട്ടിയതിന്‍റെ വിഷമത്തില്‍ പതിനഞ്ച് വയസുള്ള ഞാൻ പൊട്ടിക്കരഞ്ഞു പോയി, അതോടൊപ്പംതന്നെ അറിയാതെ ചില കുറ്റപ്പെടുത്തലുകള്‍ എന്‍റെ ഭാഗത്തുനിന്നുണ്ടായി. എന്‍റെ അറിവുകേടോ അല്ലെങ്കില്‍ ആ നേരത്തെ മനസിന്‍റെ സങ്കടമോ കൊണ്ട് മറ്റേ കുട്ടി ഒന്നും ചെയ്തില്ല എന്ന് പറഞ്ഞു. സത്യത്തില്‍ മറ്റേ കുട്ടി എന്താ ചെയ്തതെന്നുപോലും ഞാൻ അറിയുന്നുണ്ടായിരുന്നില്ല. ഞാൻ അവരുടെ പെര്‍ഫോമൻസ് പോലും കണ്ടിട്ടില്ല. ഒരു ദിവസത്തെ കലാപ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വിജയത്തെയോ മാര്‍ക്കിനെയോ ആശ്രയിച്ചല്ല കലയെ ഇഷ്ടപ്പെടുന്നവരുടെ ജീവിതം നിര്‍ണയിക്കപ്പെടുന്നത്. -നവ്യ നായര്‍

Read More

വിവാഹം വൈകുമെന്ന് വെളിപ്പെടുത്തി തമന്ന

കഴിഞ്ഞ കുറച്ചു കാലമായി ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് നടി തമന്ന ഭാട്ടിയയും നടൻ വിജയ് വർമയും തമ്മിലുള്ള പ്രണയം. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിട്ട് മാസങ്ങളായെങ്കിലും ഈയടുത്താണ് തമന്നയും വിജയ്‌യും ഇക്കാര്യം തുറന്നു പറയാൻ തയാറായത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ലസ്റ്റ്‌ സ്റ്റോറീസിന്‍റെ പ്രമോഷന്‍റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിലായിരുന്നു ഇവരുടെ തുറന്നു പറച്ചിൽ. ആദ്യം തമന്നയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. പിന്നാലെ വിജയും അത്‌ ശരിവയ്ക്കുകയായിരുന്നു. ഇരുവരും പ്രണയം തുറന്നു പറഞ്ഞതിന് പിന്നാലെ ഇനി എപ്പോഴാണ് വിവാഹം എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ആരാധകരിൽ നിന്നുയരുന്നത്. തമന്നയും വിജയ് വർമയും നൽകുന്ന അഭിമുഖങ്ങളിലെല്ലാം ഈ ചോദ്യങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ആജ് തക് ചാനൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴും വിജയ് ഈ ചോദ്യം നേരിടേണ്ടി വന്നിരുന്നു. തന്‍റെ കാരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം സംസാരിക്കുന്നതിനിടയിലാണ് തമന്നയുമായുള്ള…

Read More