എന്റെ ലീക്ക്ഡ് വീഡിയോസ് പുറത്തു വന്നെന്നു പറഞ്ഞ് തുരുതുരാ ഫോണ്‍കോളുകള്‍ ! ഇതൊന്നും ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്ന് മാളവികാ മേനോന്‍

ബാലതാരമായി അഭിനയരംഗത്തെത്തി പിന്നീട് നായികയായി യുവാക്കളുടെ ഹൃദയം കവര്‍ന്ന നടിയാണ് മാളവികാ മേനോന്‍. ആല്‍ബങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. അനൂപ് മേനോന്‍ നായകനായ 916 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന മാളവിക മലയാളം തമിഴ് സിനിമകളില്‍ സജീവമാണ്. 2012ലാണ് മാളവികയുടെ ആദ്യ ചിത്രം 916 ചിത്രം പുറത്തിറങ്ങുന്നത്. അതേ വര്‍ഷം ഹീറോ,നിദ്ര എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചു. പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ നടി വേഷമിട്ടു. ഇവാന്‍ വോറെ മാതിരി, വിഴ, ബ്രഹ്മന്‍, വീതു വിട്ടു, നിജമാ നിഴലാ, അരുവാ സണ്‍ഡേ എന്നീ തമിഴ് ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായി മാറിയ തന്റെ ഫോട്ടോഷൂട്ടിനെ കുറിച്ച് സംസാരിക്കുകയാണ് മാളവിക. ഒരു ദിവസം തന്റെ ഫോണിലേക്ക് തുരുതുരാ കോളുകള്‍ വന്നുകൊണ്ടിരുന്നുവെന്നും തന്റെ ലീക്ക്ഡ് വീഡിയോസ്…

Read More

ലക്ഷ്മി എന്നു പറയുമ്പോള്‍ എന്റെ മനസ്സിലേക്ക് വരുന്ന കാര്യം പാന്റ്‌സിന്റെ ഇടയിലൂടെ കാണുന്ന നിന്റെ…അച്ഛനെ പോലെ ബഹുമാനിച്ചിരുന്ന ആളില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവെച്ച് ലക്ഷ്മിപ്രിയ

ജീവിതത്തില്‍ അനുഭവിച്ച ഒരു ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് നടി ലക്ഷ്മിപ്രിയ. സമൂഹ മാധ്യമം വഴിയാണ് ജീവിതത്തില്‍ നേരത്തെ നടന്ന ദുഃഖകരമായ ഒരു സംഭവത്തിനെ പറ്റി താരം പങ്കുവച്ചത്. അച്ഛനെപ്പോലെ കണ്ട അയല്‍പക്കത്തെ വയോധികന്‍ തന്നോട് മോശമായ രീതിയില്‍ സംസാരിച്ചെന്നും അതുകേട്ടപ്പോള്‍ അപമാനം കൊണ്ട തല കുനിഞ്ഞു പോയെന്നുമാണ് ലക്ഷ്മി പ്രിയ കുറിപ്പില്‍ പറഞ്ഞത്. ലക്ഷ്മി എന്നു പറയുമ്പോള്‍ എന്റെ മനസ്സിലേക്ക് വരുന്ന കാര്യം നീ ഗര്‍ഭിണി ആയിരുന്നപ്പോള്‍ പാന്റ്‌സ്‌ന്റെ ഇടയിലൂടെ കാണുന്ന നിന്റെ തുടകളാണ് മോളെ എന്ന് അയാള്‍ പറഞ്ഞുവെന്നും അച്ഛനെ പോലെ കണ്ട ഒരാള്‍ അങ്ങനെ പറഞ്ഞത് കേട്ട് കരഞ്ഞുപോയെന്നും ലക്ഷ്മിപ്രിയ കുറിപ്പില്‍ പറഞ്ഞു. ലക്ഷ്മിപ്രിയയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… അപമാനം കൊണ്ട് തല കുനിയല്‍ 2016 ഡിസംബര്‍ 31. സഹോദരി തുല്യയായി കരുതിയിരുന്ന അയല്‍പക്കക്കാരിയുടെ മറ്റൊരു സ്ഥലത്ത് താമസിക്കുന്ന 70ന് മുകളില്‍ വയസ്സുള്ള അച്ഛന്‍ ന്യൂ…

Read More

ഗർഭിണിയല്ല, അതിനാൽ വിവാഹം ഉടനില്ല: തപ്സി

സ്വന്തം പ്രയത്നം കൊണ്ടു ബോളിവുഡിൽ തന്‍റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് തപ്സി പന്നു. തെന്നിന്ത്യൻ സിനിമകളിൽ ഭാഗ്യമില്ലാത്ത നായികയെന്ന് പേര് ബോളിവുഡിൽ തപ്സി തിരുത്തിക്കുറിച്ചു. സിനിമാ പാരമ്പര്യമില്ലാത്ത തപ്സിക്ക് ബോളിവുഡിന്‍റെ ഗ്ലാമറസ് ലോകത്തേക്ക് കടക്കുക എളുപ്പമായിരുന്നില്ല. സ്വജനപക്ഷപാതം കാരണം തനിക്ക് അവസരങ്ങൾ ലഭിക്കാത്തതിനെക്കുറിച്ചും ലഭിച്ച അവസരങ്ങൾ താരപുത്രിമാർ കൈക്കലാക്കുന്നതിനെക്കുറിച്ചും തപ്സി മുമ്പ് തുറന്നു സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് തപ്സി നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാമിൽ വന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു താരം. ഞാൻ ഗർഭിണിയല്ല, അതുകൊണ്ട് ഉടനെയൊന്നും വിവാഹമില്ലെന്നാണ് തപ്സി തമാശയോടെ നൽകിയ മറുപടി. ബോളിവുഡിൽ ഇപ്പോൾ കണ്ടുവരുന്ന ട്രെൻഡിനെ പരിഹസിച്ചതാണോ നടി എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ആലിയ ഭട്ട്, സ്വര ഭാസ്കർ ഉൾപ്പെടെയുള്ള ചില നടിമാർ ഗർഭിണിയായശേഷമാണ് വിവാഹത്തിലേക്ക് കടന്നതെന്നാണ് ബി ടൗണിലെ സംസാരം. എന്നാൽ താരങ്ങൾ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ…

Read More

85ാമത്തെ വയസിൽ ആദ്യ അഭിനയത്തിന് അവാർഡുമായി ദേവി വർമ

തൃപ്പൂണിത്തുറ: 85-ാമത്തെ വയസിൽ ആദ്യമായി അഭിനയിച്ച സിനിമയിലെ വേഷത്തിന് 2022 ലെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്‍റെ അവാർഡ് ലഭിച്ച സന്തോഷത്തിലാണ് തൃപ്പൂണിത്തുറയിലെ ദേവി വർമ. തരുൺ മൂർത്തി സംവിധാനം നിർവഹിച്ച സൗദി വെള്ളക്ക എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദേവി വർമ്മയ്ക്ക് അവാർഡ് ലഭിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം തോന്നിയ ദിവസമെന്നാണ് അവാർഡിനെക്കുറിച്ചുള്ള ദേവി വർമ്മയുടെ പ്രതികരണം. തൃപ്പൂണിത്തുറ വടക്കേക്കോട്ട മുല്ലക്കൽ നഗറിൽ കളഭം അപ്പാർട്ട്മെന്‍റിലെ താമസ സ്ഥലത്തേക്ക് നേരിട്ടും ഫോണിലൂടെയുമായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന സന്തോഷത്തിലാണ് ദേവി വർമ. ദേവി വർമയുടെ മകൾ ശുഭ വർമയുടെ മകൻ സിദ്ധാർഥ് വർമ്മ തിയറ്റർ ആർട്ടിസ്റ്റാണ്. സിദ്ധാർഥിന്‍റെ ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്ന അമ്മൂമ്മയുടെ ചിത്രം കണ്ട സംവിധായകൻ തരുൺ മൂർത്തിയാണ് സിനിമയിൽ അഭിനയിക്കാൻ വിളിച്ചത്. 2002ൽ ഭർത്താവ് രവിവർമ തമ്പുരാന്‍റെ മരണശേഷം പിന്നീട് തിയേറ്ററിൽ പോയി…

Read More

ബോളിവുഡിലെ സ്വജനപക്ഷപാതവും ഗ്രൂപ്പിസവും; കരിയർ തകർക്കാൻ ശ്രമിച്ചവർ; വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. താരകുടുംബത്തിന്‍റെ ലേബലൊന്നുമില്ലാതെ സിനിമാ ലോകത്ത് സ്വന്തമായാരു ഇരിപ്പിടം കണ്ടെത്തിയ താരം. ബോളിവുഡിലെ സൂപ്പര്‍ നായികയായ ശേഷമാണ് പ്രിയങ്ക ഹോളിവുഡിലെത്തുന്നത്. പ്രിയങ്കയ്ക്ക് മുമ്പും പലരും ബോളിവുഡില്‍നിന്നും ഹോളിവുഡിലേക്ക് ചേക്കേറാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അവരെല്ലാം പരാജയപ്പെട്ട് തിരികെ വന്നു. എന്നാല്‍ പ്രിയങ്ക ഹോളിവുഡിലും തനിക്കായൊരു ഇരിപ്പിടം കണ്ടെത്തി. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡില്‍ തന്‍റെ സ്ഥാനം ഉറപ്പിച്ച ശേഷം, എന്തുകൊണ്ടാണ് താന്‍ ബോളിവുഡ് വിടാന്‍ തീരുമാനിച്ചതെന്ന് പ്രിയങ്ക തുറന്ന് പറഞ്ഞിരിക്കുന്നു. ബോളിവുഡിലെ സ്വജനപക്ഷപാതവും ഗ്രൂപ്പിസവുമൊക്കെയാണ് എന്‍റെ ചുവടുമാറ്റത്തിനുള്ള കാരണം. ബോളിവുഡില്‍ എന്നെ ഒരു കോര്‍ണറിലേക്ക് തള്ളി മാറ്റുകയായിരുന്നു. എന്നെ ആരും കാസ്റ്റ് ചെയ്യുന്നില്ല. ആളുകളുമായി ഭിന്നതകളുണ്ടായി. ഞാന്‍ ഗെയിമുകള്‍ കളിക്കുന്നതില്‍ മികവുള്ളവളല്ല. ആ പൊളിറ്റിക്‌സില്‍ ഞാന്‍ തളര്‍ന്നു പോയി. എനിക്കൊരു ഇടവേള വേണമായിരുന്നു. സംഗീതമാണ് എനിക്ക് ലോകത്തിന്‍റെ…

Read More

നാടകമെഴുതി അരങ്ങിൽ എത്തി; അരങ്ങ് വിട്ടു പ്രമോദ് വെളിയനാട് ചെന്നുകയറിയത് സിനിമയിൽ

പ്രദീപ് ഗോപിനടനുമായുള്ള അഭിമുഖത്തിനിടെ അദ്ദേഹം അഭിനയിച്ചു പൊലിപ്പിച്ച നാടകത്തിലെ ഒരു രംഗം അവതരിപ്പിക്കാൻ ചാനൽ അവതാരക പറഞ്ഞു. ചങ്ക് ഉലയ്ക്കുന്ന ഒരു രംഗമായിരുന്നു അത്. നടന്‍റെ അഭിനയം കണ്ട് അഭിമുഖം നടത്തിയയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സോഷ്യൽ മീഡിയയിൽ ഈ അഭിമുഖം വൈറലായിരുന്നു. പ്രമോദ് വെളിയനാട് ആണ് റിപ്പോർട്ടറെ കരയിപ്പിച്ച ആ നാടകനടൻ. ആ നാടകത്തിന്‍റെ അവസാനം വേദിയിൽനിന്നിറങ്ങി കഥാപാത്രം സദസിലേക്കു നടന്നകലുകയായിരുന്നു. ആ കഥാപാത്രത്തിനു ജീവൻ നൽകിയ പ്രമോദ് ചെന്നുകയറിയത് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക്. ടൊവിനോ തോമസ് നായകനായ “കള’ എന്ന സിനിമ പ്രമോദിന്‍റെ കരിയറിൽ വഴിത്തിരിവായി. പ്രമോദ് പണികഴിപ്പിച്ച പുതിയ വീടിന്‍റെ പേരും ആ സിനിമയുടെ പേരിനോടു ചേര്‍ന്നു നില്‍ക്കു ന്നു, കളപ്പുര. കള എന്ന സിനിമയാണ് എനി ക്കൊരു ജീവിതം തന്നത്. അതുകൊണ്ടു തന്നെ കള തന്ന പുരയാണ് എന്‍റെ വീട് കള പ്പുര എന്നു…

Read More

സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്

അമ്പത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു.നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയമികവിന് മമ്മൂട്ടിയെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ വിൻസി അലോഷ്യസ് മികച്ച നടിയായി. മികച്ച സംവിധായകനായി മഹേഷ് നാരായണൻ (അറിയിപ്പ്) തെരഞ്ഞെടുക്കപ്പെട്ടു. പിആർ ചേബംറിൽ നടന്ന വാർത്ത സമ്മേളനത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അലൻസിയർ (അപ്പൻ) എന്നിവർക്ക് മികച്ച അഭിനയത്തിനുള്ള ജൂറി പരാമർശം ലഭിച്ചു. സ്വഭാവനടി- ദേവി വർമ (സൗദി വെള്ളയ്ക്ക) സ്വഭാവ നടൻ – വി.പി.കുട്ടികൃഷ്ണൻ (ന്നാ താൻ കേസ് കൊട്) മികച്ച ചലച്ചിത്ര ഗ്രന്ഥം- സി.എസ്. വെങ്കിടേശ്വരൻ (സിനിമയുടെ ദേശഭാവനകൾ) മികച്ച ചലച്ചിത്ര ലേഖനം – സാബു പ്രവദാസ് (പുനസ്ഥാപനം എന്ന നവേന്ദ്രജാലം) സ്ത്രീ ട്രാൻസ്ജൻഡർ വിഭാഗം- ശ്രുതി ശരണ്യം (ബി. 32 മുതൽ…

Read More

തമിഴ് ചിത്രങ്ങളില്‍ ഇനി തമിഴ് അഭിനേതാക്കള്‍ മാത്രം മതി ! ‘ഫെഫ്‌സി’യുടെ നിര്‍ദ്ദേശം ബാധിക്കുക നിരവധി മലയാളി താരങ്ങളെ

തമിഴ് സിനിമയില്‍ ഇനി തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി). തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്‌നാട്ടില്‍ മാത്രം നടത്തണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഇതു കൂടാതെ വേറെയും നിര്‍ദ്ദേശങ്ങളുണ്ട്. ഇവ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിക്കുന്നു. തമിഴ് ചിത്രങ്ങളുടെ ചിത്രീകരണം തമിഴ്‌നാടിന് പുറത്ത് നടത്തരുതെന്നാണ് മറ്റൊരു നിര്‍ദേശം. ഷൂട്ടിംഗ് സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മ്മാതാക്കള്‍ക്ക് എഴുതി നല്‍കണം. സംവിധായകന്‍ കഥയുടെ രചയിതാവാണെങ്കില്‍, കഥയുടെ അവകാശത്തിന് പ്രശ്നമുണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം. രാജ്യത്ത് തന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായങ്ങളിലൊന്നായ കോളിവുഡില്‍ നിരവധി ഇതരഭാഷാ താരങ്ങളാണ് അഭിനയിക്കുന്നത്. നിരവധി മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴ് സൂപ്പര്‍താര ചിത്രങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്നതും…

Read More

ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും കാര്യം നോക്കി വീട്ടിലിരുന്നാല്‍ പോരെ ! കുഞ്ചാക്കോ ബോബന്റെ ഭാര്യയ്‌ക്കെതിരേ വിമര്‍ശനവുമായി ശാന്തിവിള ദിനേശ്

മലയാള സിനിമയിലെ ജനപ്രിയ താരങ്ങളിലൊരാളായ കുഞ്ചാക്കോ ബോബനെതിരേ ആരോപണവുമായി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ‘പദ്മിനി’ എന്ന സിനിമയുടെ നിര്‍മാതാവ് രംഗത്തു വന്നിരുന്നു. 25 വര്‍ഷമായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ചാക്കോച്ചനെതിരെ ആദ്യമായിട്ടായിരുന്നു ഒരു നിര്‍മ്മാതാവ് പരാതിയുമായി എത്തിയത്. പണം വാങ്ങിയിട്ട് സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയില്ലെന്നായിരുന്നു പരാതി. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ഈ സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യയ്ക്ക് എന്ത് സ്ഥാനം. നിങ്ങളുടെ ചിത്രത്തിന്റെ റോ ഫൂട്ടേജ് കണ്‍സള്‍ട്ടിങ് കമ്പനിക്ക് കാണാന്‍ കൊടുക്കാന്‍ അവര്‍ പറഞ്ഞാല്, നീ നിന്റെ പണി നോക്കിയാല്‍ മതിയെന്നും ഭര്‍ത്താവിനും കുട്ടിക്കും ഭക്ഷണം ഉണ്ടാക്കിയിരുന്നാല്‍ പോരെയെന്ന് ചോദിക്കാമായിരുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു. അവരോട് സിനിമയുടെ റോ ഫൂട്ടേജ് ആര്‍ക്ക് കൊടുക്കണമെന്ന കാര്യത്തില്‍ ഇടപെടേണ്ടെന്ന് കുഞ്ചാക്കോ ബോബന് പറയാമായിരുന്നുവെന്നും സംവിധായകനും നിര്‍മ്മാതാവിനും അത് പറയാന് ധൈര്യമുണ്ടായില്ലെന്നും ശാന്തിവിള ദിനേശ്…

Read More

ആരാകും മികച്ച നടനും നടിയും; കടുത്ത മത്സരവുമായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച നടനും നടിയും ആരെന്ന് ഇന്നറിയാം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം മൂന്നിന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ ആണ് ജേതാക്കളെ പ്രഖ്യാപിക്കുക.’ മികച്ച നടൻ, മികച്ച നടി, മികച്ച സിനിമ എന്നീ വിഭാഗങ്ങളിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. മികച്ച നടൻ എന്ന വിഭാഗത്തിൽ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ശക്തമായ മത്സരം കാഴ്ച വയ്ക്കുന്നുവെന്നാണ് റിപ്പോർട്ട്. ഫഹദ് ഫാസിൽ ടോവിനോ എന്നിവരും മാറ്റുരയ്ക്കുന്നുണ്ട്. നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക്, ഭീഷ്മപർവം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിക്ക് തുണയായതെങ്കിൽ ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിലെ അഭിനയമികവാണ് കുഞ്ചാക്കോ ബോബനെ അവസാന റൗണ്ടിലെത്തിച്ചത്. അപ്പനിലെ പ്രകടനത്തിന്‍റെ ബലം അലൻസിയറിന് തുണയാകുമോയെന്നും ഇന്നറിയാം.ദർശന രാജേന്ദ്രൻ, ദിവ്യപ്രഭ എന്നിവരാണ് മികച്ച നടിമാരുടെ വിഭാഗത്തിൽ…

Read More