നിനക്കൊക്കെ ആണത്തമുണ്ടോ ? അവളെ നിലയ്ക്കു നിര്‍ത്താനാവാത്ത നീയൊക്കെ എന്ത് ഭര്‍ത്താവാണ്; മോശം കമന്റുകള്‍ക്ക് കിടിലന്‍ മറുപടി നല്‍കി ജീവ

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട ദമ്പതികളാണ് ജീവ ജോസഫും ഷിറ്റു എന്ന അപര്‍ണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്. സൂര്യ മ്യൂസിക്കില്‍ അവതാരകയായി എത്തിയപ്പോഴാണ് അപര്‍ണ ജീവയെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപര്‍ണയും അവതാരകരായി എത്തുന്ന മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയും സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്. ജീവയുടെ ഭാര്യയായ അപര്‍ണ മുമ്പ് എയര്‍ഹോസ്റ്റസായി ജോലി ചെയ്തിരുന്നു. അവതാരക എന്നതിനൊപ്പം അഭിനയത്തിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ. അപര്‍ണയും ജീവയും യൂട്യൂബിലും സജീവമായിരുന്നു. ഇടയ്ക്ക് അവര്‍ ചാനല്‍ നിര്‍ത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുതിയ ചാനല്‍ ആരംഭിച്ചിരിക്കുകയാണ് ഇരുവരും. ഇപ്പോഴിതാ സോഷ്യല്‍മീഡിയ ടോക്സിറ്റിയെ കുറിച്ച് സംസാരിക്കുകയാണ് ഇരുവരും. പലപ്പോഴും പല വിമര്‍ശനങ്ങളും നേരിടേണ്ടി…

Read More

അഭ്യൂഹങ്ങള്‍ക്ക് വിരാമം ! അമൃതയെ ചേര്‍ത്തു പിടിച്ചുള്ള ചിത്രം പങ്കുവെച്ച് ഗോപിസുന്ദര്‍; കണ്‍ഫ്യൂഷനിലായി ആരാധകര്‍

ഗായിക അമൃത സുരേഷും പങ്കാളിയായ സംഗീത സംവിധായകന്‍ ഗോപി സുന്ദറും തമ്മില്‍ വേര്‍പിരിയുന്നു എന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇരുവരും അണ്‍ഫോളോ ചെയ്തതോടെയാണ് പിരിഞ്ഞു എന്ന അഭ്യൂഹം പരന്നത്. പരസ്പരം ചിത്രങ്ങള്‍ നീക്കം ചെയ്യുക കൂടി ചെയ്തതോടെ ആരാധകര്‍ ആശയക്കുഴപ്പത്തിലായി. എന്നാല്‍ ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ചിത്രം വീണ്ടും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ്. അമൃതയെ ചേര്‍ത്തു പിടിച്ചു കൊണ്ട് ഗോപിസുന്ദര്‍ നില്‍ക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ‘എല്ലാവര്‍ക്കും നല്ലൊരു ദിനം ആശംസിച്ചു കൊള്ളുന്നു’ എന്ന കുറിപ്പോടെയാണ് ഗോപിസുന്ദര്‍ ചിത്രം പങ്കുവച്ചത്. ഒപ്പം ഇരുവരും പരസ്പരം ഫോളോ ചെയ്യാനും തുടങ്ങി. അമൃതയെ ടാഗ് ചെയ്തു കൊണ്ടാണ് ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകള്‍ രേഖപ്പെടുത്തുന്നത്. നിങ്ങള്‍ പിരിഞ്ഞില്ലേ, ഈ വാര്‍ത്ത അറിഞ്ഞതില്‍ സന്തോഷം എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Read More

ഞങ്ങള്‍ ഇപ്പോള്‍ വ്യത്യസ്ഥമായ ദിശകളിലേക്കാണ് സഞ്ചരിക്കുന്നത് ! വേര്‍പിരിയല്‍ കുറിപ്പ് പങ്കുവെച്ച് ലച്ചുവും കാമുകനും

മലയാളം ബിഗ്ബോസ് സീസണ്‍ അഞ്ചില്‍ ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന മത്സരാര്‍ഥികളിലൊരാളായിരുന്നു ലച്ചു. ഷോയില്‍ ആദ്യ സമയങ്ങളില്‍ ആരാധകര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലായിരുന്നു ലച്ചുവിന്റെ പെരുമാറ്റം. അധികം വൈകാതെ തന്നെ നിരവധി ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ താരത്തിന് സാധിച്ചു. ഷോയില്‍ താരത്തിന്റെ തുറന്ന് പറച്ചിലുകള്‍ ആരാധകരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. താന്‍ പതിമൂന്നാം വയസ്സു മുതല്‍ അനുഭവിച്ചിരുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ലച്ചു പറഞ്ഞത് ഒരു നടുക്കത്തോടെയാണ് മലയാളികള്‍ കേട്ടിരുന്നത്. അതേസമയം ലച്ചുവിന്റെ കാമുകനേയും മലയാളികള്‍ക്ക് അറിയാം. ബിഗ്ബോസ്സില്‍ വെച്ചും താരം തന്റെ കാമുകനെ കുറിച്ച് മനസ്സ് തുറന്നിരുന്നു. ഇപ്പോഴിതാ ലച്ചുവും, കാമുകനും പിരിയുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ലച്ചുവിന്റെ കാമുകന്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ശിവജിയാണ് ലച്ചുവിന്റെ കാമുകന്‍. അദ്ദേഹം ഫേസ്ബുക്കില്‍ പങ്ക് വെച്ച കുറിപ്പ് ഇങ്ങനെ; വളരെ വ്യക്തിപരമായ ഒരു കാര്യം ഇവിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കേണ്ടി വന്നതില്‍ എനിക്ക് വിഷമമുണ്ട്.…

Read More

സിനിമാ രംഗത്തു നിന്ന് വീണ്ടുമൊരു ഡിവോഴ്‌സ് ? ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളെല്ലാം നീക്കി സ്വാതി റെഡ്ഡി

സുബ്രഹ്മണ്യപുരം എന്ന സൂപ്പര്‍ഹിറ്റ് തമിഴ്ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മനംകവര്‍ന്ന സുന്ദരിയാണ് സ്വാതി റെഡ്ഡി. സുബ്രഹമണ്യപുരം എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് ഈ സിനിമയിലെ കണ്‍കള്‍ ഇരണ്ടാല്‍ എന്ന ഒറ്റഗാന രംഗത്തിലൂടെ തന്നെ ആരാധകരുടെ മനസ്സിലേക്ക് കുടിയേറുകയായിരുന്നു സ്വാതി. പിന്നീട് മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും സ്വാതിയ്ക്കായി.ആമേന്‍, നോര്‍ത്ത് 24 കാതം, ആട്, മോസയിലെ കുതിരമീനുകള്‍ എന്നീ സിനിമകളില്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ആമേന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലും താരം സുപരിചിതയായി മാറിയത്. ഫഹദ് നായകനായി വേഷമിട്ട ഈ ഹിറ്റ് ചിത്രത്തില്‍ ശോശന്ന എന്ന വേഷത്തിലൂടെ ആയിരുന്നു സ്വാതി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. പിന്നീട് നോര്‍ത്ത് 24 കാതത്തിലും മികച്ച വേഷത്തില്‍ സ്വാതി എത്തിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ സംവിധാനത്തിലുള്ള ഡബിള്‍ ബാരലിലും സ്വാതി ഒരു പ്രധാന വേഷത്തില്‍ എത്തി. ജയസൂര്യ നായകനായി വേഷമിട്ട…

Read More

നായകന്റെ ശരീരത്തില്‍ അങ്ങനെ ചെയ്യാന്‍ സംവിധായകന്‍ പറഞ്ഞു ! ആദ്യം മടിച്ചെങ്കിലും അത് ചെയ്യേണ്ടി വന്നെന്ന് നടി ഗീത

ഒരുകാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന നടിയായിരുന്നു ഗീത. എണ്‍പതുകളും തൊണ്ണൂറുകളുമായിരുന്നു ഗീതയുടെ സുവര്‍ണകാലം. അക്കാലത്ത് മലയാളത്തില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമാവാന്‍ താരത്തിനു കഴിഞ്ഞു. മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പവും അന്നത്തെ ഹാസ്യ നിരയ്ക്ക് ഒപ്പവും ഗീത അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് നടി ആയിരുന്നെങ്കിലും മലയാളികള്‍ സ്വന്തം നാട്ടുകാരിയെ പോലെയാണ് ഗീതയെ ഇഷ്ടപ്പെട്ടിരുന്നത്. പഞ്ചാഗ്‌നി, ലാല്‍സലാം തുടങ്ങി വാണിജ്യ പരമായ സിനിമകളിലും കലാമൂല്യമുള്ള ചിത്രങ്ങളിലും ഒരു പോലെ മികവ് തെളിയിച്ച നടി കൂടിയാണ് ഗീത. ഇപ്പോഴും അമ്മ വേഷങ്ങളില്‍ സജീവ സാന്നിധ്യമാണ് ഗീത. തമിഴില്‍ വിജയ് അടക്കമുള്ള യുവ സൂപ്പര്‍താരങ്ങളുടെ അമ്മ വേഷത്തില്‍ ഗീത എത്തിയിട്ടുണ്ട്. അതേ സമയം ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം നടി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. പുതു പുതു അര്‍ത്ഥങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തില്‍ റഹ്മാന്റെ നായികയായി എത്തിയതിനെ…

Read More

ഷൂട്ടിംഗിനിടെ എന്നോടു പോലും പറയാതെയാണ് നായകന്‍ മറ്റൊരു സിനിമയ്ക്കായി വണ്ടികയറിയത് ! അടുത്ത കൂട്ടുകാരന്റെ ചതി

നടന്‍ കുഞ്ചാക്കോ ബോബനെതിരേ പദ്മിനി സിനിമയുടെ നിര്‍മാതാവ് ഉന്നയിച്ച അരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ട് താരം പ്രൊമോഷന് പങ്കെടുത്തില്ലെന്നതായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ സ്വന്തം അനുഭവം വെളിപ്പെടുത്തുകയാണ് നിര്‍മാതാവ് ജോളി ജോസഫ്. താന്‍ നിര്‍മിച്ച സിനിമകളിലൊന്നിന്റെ തിരക്ക് പിടിച്ച ഷൂട്ടിങ്ങിനിടയില്‍, ഒരു വാക്കുപോലും പറയാതെ നായക നടന്‍ മറ്റൊരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ പോയെന്നും അതുമൂലം തനിക്കു നഷ്ടപ്പെട്ടത് പണം മാത്രമല്ല മറ്റുള്ളവര്‍ക്കു നല്‍കിയ വാക്ക് കൂടിയായിരുന്നുവെന്ന് ജോളി ജോസഫ് പറയുന്നു. പ്രതിഫലം നല്‍കുമ്പോള്‍ പ്രമോഷനുവേണ്ടിയെന്നതു കൂടി കൃത്യമായി കരാറുകളില്‍ ചേര്‍ത്താല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജോളി ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ… ”കുരിശിലേറ്റപ്പെട്ട കുഞ്ചാക്കോ ബോബന്‍ അഭിലാഷ് ജോര്‍ജ്, പ്രശോഭ് കൃഷ്ണ, സുവിന്‍ കെ. വര്‍ക്കി എന്നിവര്‍ നിര്‍മിച്ച് സെന്നെ ഹെഗ്ഡെ സംവിധാനം ചെയ്ത ‘പദ്മിനി’…

Read More

ദീർഘവീഷണവും ഇച്ഛാശക്തിയുമുള്ള കർമ്മധീരൻ; വിടവാങ്ങൽ വലിയ വേദനയെന്ന് മോഹൻലാൽ

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ മോഹൻലാൽ. സാധാരണക്കാരന്‍റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ. വ്യക്തിപര മായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീർഘവീഷണവും ഇച്ഛാശക്തിയുമുള്ള, കർമ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേർത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികൾ കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ മോഹൻലാൽ. സാധാരണക്കാ രന്‍റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മോഹൻലാൽ…

Read More

ഇപ്പോള്‍ വളരെ ഹാപ്പിയാണ് ! വിവാഹമോചനത്തെപ്പറ്റി തുറന്നു പറഞ്ഞ് സാധിക വേണുഗോപാല്‍

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സാധിക വേണുഗോപാല്‍. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി. വിവാഹം വീട്ടുകാര്‍ ആലോചിച്ചു തന്നെ നടത്തിയതായിരുന്നു. പക്വതയുള്ള പ്രായത്തില്‍ തന്നെയാണ് വിവാഹം നടത്തിയത്. പക്ഷേ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഇടയ്ക്കിടെ ഉണ്ടായെന്നും അത് പതിയെ വിവാഹമോചനത്തില്‍ കലാശിച്ചെന്നും സാധിക പറഞ്ഞു. വിവാഹമോചനം നേടിയെങ്കിലും മുന്‍ ഭര്‍ത്താവിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകളില്‍ നിന്നും നീക്കം ചെയ്തിട്ടില്ലെന്നും സാധിക വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സാധിക ഇക്കാര്യം പറഞ്ഞത്. സാധികയുടെ വാക്കുകള്‍ ഇങ്ങനെ…എന്റെ വിവാഹം കഴിഞ്ഞതാണ്, സന്തോഷത്തോടെ വിവാഹമോചനം നേടി ജീവിക്കുന്നു. ഞാന്‍ വളരെ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു കല്യാണം. പക്ഷേ അത് ശരിയായില്ല. ഞാന്‍ കല്യാണം കഴിച്ചതാണോ എന്നറിയാത്ത ആളുകളുണ്ടെങ്കില്‍ അവര്‍ അതിനെപ്പറ്റി അന്വേഷിച്ചിട്ടില്ലാത്തത് കൊണ്ടായിരിക്കും. എന്റെ പ്രൊഫൈലുകളില്‍ നിന്ന് പഴയ ഫോട്ടോകളൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല. ഗൂഗിളില്‍ തിരഞ്ഞാലും…

Read More

വിവാഹം സ്വാതന്ത്ര്യം നഷ്ടപ്പെടുത്തും ! താന്‍ വളരെ സന്തുഷ്ടയാണെന്ന് സദ

വിവാഹം കഴിക്കുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന് നടി സദ. തന്റെ ഇപ്പോഴത്തെ ജീവിതശൈലിയിലും താന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്ത് പോകുന്നതിലും വളരെ സന്തുഷ്ടയാണ്. വിവാഹശേഷം ആ സംതൃപ്തി നിലനിര്‍ത്താന്‍ കഴിയുമോ എന്നെനിക്ക് ഉറപ്പില്ല. നമ്മളെ മനസിലാക്കുന്ന ഒരാളെ കണ്ടെത്തിയിട്ടും കാര്യമില്ല. ഇനിയിപ്പോള്‍ മനസിലാക്കാത്ത ആളാണെങ്കിലോ ഇന്ന് പലരും വലിയ കാര്യമായി കണ്ട് വിവാഹത്തിലേക്ക് പ്രവേശിക്കുന്നത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വേര്‍പിരിയാനാണ്. അങ്ങനെ തന്നെ അവസാനിച്ചേക്കാവുന്ന ഒരു വിവാഹത്തിലേക്ക് എന്തിനാണ് പോയി ചാടുന്നത് അത്തരമൊരു ഹൃദയവേദനയിലൂടെ കടന്നുപോകുന്നതിനേക്കാള്‍ നല്ലത് വിവാഹം പൂര്‍ണമായും ഒഴിവാക്കുന്നതാണ്. നടി പറയുന്നു.

Read More

അവസാന അരമണിക്കൂറില്‍ എന്തോ അത്ഭുതം സംഭവിച്ചു ! ബാലയുടെ തുറന്നു പറച്ചില്‍

മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത ഒരത്ഭുതം എന്റെ കാര്യത്തില്‍ നടന്നുവെന്നാണ് വിശ്വസിക്കുന്നത്. പൂര്‍ണമായും പരാലിസിസ് അവസ്ഥയില്‍ ആയിരുന്നു. ഇനി രക്ഷയില്ലെന്ന അവസ്ഥയില്‍ അമ്മയെ കാര്യങ്ങള്‍ അറിയിച്ചു. എന്നാല്‍ അവസാന അരമണിക്കൂറില്‍ എന്തോ അത്ഭുതം നടന്ന് പെട്ടെന്ന് സുഖപ്പെടാന്‍ തുടങ്ങുകയായിരുന്നു. എല്ലാം ദൈവത്തിന്റെ അനുഗ്രഹം ആണ്. അസുഖത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. എന്നാല്‍ അക്കാര്യങ്ങള്‍ വീണ്ടും പറയാന്‍ ആഗ്രഹിക്കുന്നില്ല. പഴയ കാര്യങ്ങള്‍ പറഞ്ഞാല്‍ പലരുടേയും പേര് പറയേണ്ടി വരും. അത് നിയമ പ്രശ്‌നം ഉണ്ടാക്കും. അവനവന്‍ ചെയ്ത കാര്യത്തിന്റെ ഫലം അവനവന്‍ തന്നെ അനുഭവിക്കണം. അവന്‍ എന്നത് അവളും ആകാം. താന്‍ കര്‍മയില്‍ വിശ്വസിക്കുന്നുവെന്നും ബാല പറയുന്നു.

Read More