വിഘ്നേഷിന്‍റെ പുതിയ പടത്തില്‍ ഭാര്യ ഔട്ട്..! കോളിവുഡിലേക്ക് അരങ്ങേറ്റ ചിത്രവുമായി എത്തുന്നത് പ്രമുഖ നടിയുടെ മകൾ…

ചെന്നൈ: സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍റെ പുതിയ ചിത്രത്തില്‍നിന്നു ഭാര്യയായ നയന്‍താരയെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. നായികയായി നയന്‍താരയെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ, പുതിയ റിപ്പോർട്ടുകൾ പ്രകാരം ജാന്‍വി കപൂര്‍ ആയിരിക്കും നായികയെന്നാണു സൂചന. ജാന്‍വി നായികയായാൽ അവരുടെ കോളിവുഡ് അരങ്ങേറ്റമായിരിക്കും വിഘ്നേഷ് ചിത്രം. അജിത്തിനെ നായകനാക്കി നിശ്ചയിച്ചിരുന്ന പടം മുടങ്ങിയതിന് പിന്നാലെയാണ് വിഘ്നേഷ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. കമല്‍ഹാസന്‍റെ രാജ്കമല്‍ ഫിലിംസ് ആണ് സിനിമയുടെ നിർമാണമെന്നും വിവരമുണ്ട്. നയന്‍താരയുടെ കൂടിയ പ്രതിഫലവും അടുത്തിടെ ഇറങ്ങിയ നയന്‍സ് ചിത്രങ്ങളുടെ പരാജയവും കണക്കിലെടുത്ത് നിർമാതാക്കളുടെ തീരുമാനപ്രകാരമാണ് നയൻതാരയെ ഒഴിവാക്കിയതെന്നു പറയുന്നു. ഔദ്യോഗികമായി ഇതിനോട് നയന്‍താരയോ വിഘ്നേഷോ പ്രതികരിച്ചിട്ടില്ല.നയന്‍താരയും വിജയ് സേതുപതിയും പ്രധാനവേഷത്തില്‍ എത്തിയ നാനും റൗഡി താന്‍ എന്ന ചിത്രമാണ് വിഘ്നേഷിന്‍റെ കരിയറിലെ ബ്രേക്ക് ത്രൂ. അതിനുശേഷം വിഘ്നേഷും നയന്‍സും പ്രണയത്തിലാകുകയും വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു.  

Read More

വിദ്യാഭ്യാസം കൊണ്ടേ മാറ്റം വരു; പക്ഷേ രാഷ്ട്രീയ നേതാക്കൾക്ക്  യാതൊരു വിദ്യാഭ്യാസ വുമില്ലെന്ന് കാജൽ

ഇന്ത്യ പോലെയൊരു രാജ്യത്ത് മാറ്റങ്ങൾ വളരെ പതുക്കെയാണ് നടക്കുന്നത്. നമ്മൾ നമ്മുടെ പാരമ്പര്യങ്ങളിൽ മുഴുകി ഇരിക്കുകയാണ്. വിദ്യാഭ്യാസം കൊണ്ടേ അതിന് മാറ്റം വരികയുള്ളൂ. യാതൊരുവിധ വിദ്യാഭ്യാസ യോഗ്യതയുമില്ലാത്ത രാഷ്‌ട്രീയ നേതാക്കളാണ് നമുക്കുള്ളത്. സോറി എനിക്ക് ഇത് പറയുന്നതിൽ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതിരിക്കാൻ വയ്യ! അത്തരത്തിൽ ഒരു കാഴ്ചപ്പാടുമില്ലാത്ത നേതാക്കളാണ് നമ്മളെ ഭരിക്കുന്നത്. -കജോൾ

Read More

ശാലിൻ സോയ കമ്മിറ്റഡ്; ആരാധകർക്കായി മനസ് തുറന്നു ശാലിന്‍

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശാലിന്‍ സോയ. അഭിനയം കൂടാതെ സംവിധായികയായും ശാലിന്‍ തന്‍റെ കഴിവ് തെളിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് ശാലിന്‍. ഇപ്പോഴിതാ തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ശാലിന്‍ സോയ കമ്മിറ്റഡ് ആണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിൽ പ്രചാരണങ്ങള്‍ വന്നിരുന്നു. ഈ വാര്‍ത്തയോടാണ് താരം പ്രതികരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അങ്ങിങ്ങായി ഞാന്‍ കമ്മിറ്റഡ് ആയി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടു. പലരും നേരിട്ടും ചോദിച്ചു തുടങ്ങി. എന്‍റെ പ്രിയ സുഹൃത്തുക്കളെ നിങ്ങളിത് വിശ്വസിക്കരുത്, ഞാന്‍ സിംഗിള്‍ പ്രൊ മാക്‌സ് ആണ്- ശാലിന്‍ ട്വിറ്ററില്‍ കുറിച്ചു. ടെലിവിഷൻ പരമ്പര ഓട്ടോഗ്രാഫിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശാലിന്‍ മല്ലു സിംഗ്, മാണിക്ക്യക്കല്ല്, എല്‍സമ്മ എന്ന ആണ്‍കുട്ടി, വിശുദ്ധന്‍, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഷോര്‍ട്ട് ഫിലിമുകളും ഫീച്ചര്‍ ഫിലിമും താരം സംവിധാനം…

Read More

സായ് പല്ലവി ആ ഭാഗത്ത് പ്ലാസ്റ്റിക് സര്‍ജറി നടത്തി ? പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ…

ശരീരസൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന് സിനിമയില്‍ മുഖ്യപങ്കുള്ളതിനാല്‍ അതിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് നടിമാര്‍. അതുകൊണ്ട് തന്നെ സൗന്ദര്യ സംരക്ഷണത്തിനായി പല മാര്‍ഗങ്ങളും നടിമാര്‍ സ്വീകരിക്കാറുണ്ട്. വിലകൂടിയ സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുന്നത് മുതല്‍ പ്ലാസ്റ്റിക് സര്‍ജറികള്‍ വരെ അതില്‍ പെടുന്നു. ഇത്തരത്തില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി പണികിട്ടിയവരും കുറവല്ല. എങ്കിലും ഇന്നും നിരവധി താരങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരാകാറുണ്ട്. ശ്രുതി ഹാസന്‍, നയന്‍താര, സാമന്ത, കാജല്‍ അഗര്‍വാള്‍, തൃഷ, ശ്രിയ ശരണ്‍ എന്നീ താരങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പലരും ഇത് വെളിപ്പെടുത്താനോ തുറന്നു പറയാനോ തയ്യാറായിട്ടില്ല. അതേസമയം തങ്ങളുടെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന നടിമാരുമുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് സായ് പല്ലവി. മേക്കപ്പ് ഇല്ലാതെ അഭിനയിക്കാന്‍ മടി കാണിക്കാത്ത നടിയാണ് സായ്. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യില്ലെന്ന് ഉറച്ച തീരുമാനമെടുത്തിട്ടുള്ള നായിക കൂടിയാണ്…

Read More

ഇന്റിമേറ്റ് സീനുകള്‍ അഭിനയിക്കാന്‍ അറിയില്ലായിരുന്നു ! തമിഴില്‍ വയറു കാണിക്കണം; ഗ്ലാമര്‍ വേറെ വള്‍ഗര്‍ വേറെയെന്ന് ഇനിയ

തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍താരങ്ങളിലൊരാളാണ് ഇനിയ. സൗന്ദര്യം ആസ്വദിക്കാനും കാണാനും പ്രദര്‍ശിപ്പിക്കാനും ഉള്ളതാണെന്ന് മുമ്പ് പറഞ്ഞിട്ടുള്ള ഇനിയയുടെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കുന്നതിന് കുറിച്ച് ഇനിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ അറിയില്ലായിരുന്നു എന്നാണ് ഇനിയ ഇപ്പോള്‍ പറയുന്നത്. ഇനിയയുടെ വാക്കുകള്‍ ഇങ്ങനെ…ഇന്റിമസി സീനുകളൊന്നും അഭിനയിക്കാന്‍ അറിയില്ല. സംവിധായകന്‍ പറയുന്നതിന് അനുസരിച്ച് ചെയ്യുന്നു എന്ന് മാത്രമേയുള്ളു. ചെയ്ത് കഴിഞ്ഞ് ഇത്രയും ബോള്‍ഡായി ചെയ്തല്ലോ എന്ന് പറഞ്ഞ് സെറ്റിലെ എല്ലാവരും കയ്യടിച്ചപ്പോഴാണ് എനിക്ക് കോണ്‍ഫിഡന്‍സ് ലഭിച്ചത്. ഗ്ലാമറസാവുക എന്നത് നമ്മുടെ കോണ്‍ഫിഡന്‍സിന് അനുസരിച്ചാണ്. ആരും ഒന്നിനും നിര്‍ബന്ധിക്കാന്‍ പോകുന്നില്ല. അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം. ഇങ്ങനെ ചെയ്തേ പറ്റൂ എന്നൊന്നും പറയില്ല. നമുക്ക് കംഫര്‍ട്ടബിള്‍ ആണെങ്കില്‍ നമ്മള്‍ ചെയ്യുക. അത്രയേ ഉള്ളു. ഗ്ലാമര്‍ വേറെ വള്‍ഗര്‍ വേറെ. ആദ്യമൊക്കെ തമിഴ് സിനിമയില്‍ വയറു…

Read More

സിനിമയിലെ ട്രാഫിക് നിയമ ലംഘനം; മുന്നറിയിപ്പു സബ് ടൈറ്റില്‍ പ്രദര്‍ശിപ്പിക്കണം; ഹര്‍ജി ഹൈക്കോടതിയിൽ

കൊച്ചി: സിനിമയിലെ ട്രാഫിക് നിയമ ലംഘനങ്ങളെക്കുറിച്ചുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് എസ്.വി. എന്‍ ഭട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സിനിമകളിലും മറ്റും മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്ന ദൃശ്യങ്ങളുണ്ടെങ്കില്‍ അക്കാര്യത്തില്‍ മുന്നറിയിപ്പു നല്‍കി സബ് ടൈറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കുറ്റിയാടി ആസ്ഥാനമായുള്ള അസോസിയേഷന്‍ ഓഫ് വെഹിക്കിള്‍ ഓണേഴ്‌സ് കേരളയാണ് ഹര്‍ജി നല്‍കിയത്. ‌‌അടുത്തിടെയിറങ്ങിയ 2018 എന്ന സിനിമയടക്കമുള്ളവയില്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്ന ദൃശ്യം ഉണ്ടെന്നും ഇത്തരം ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ നിയമലംഘനമാണിതെന്നു വ്യക്തമാക്കി സബ് ടൈറ്റില്‍ നല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

Read More

സാരി അഴിഞ്ഞു പോകുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ‘അതാണ് വേണ്ടത്’ എന്ന് സംവിധായകന്‍ പറഞ്ഞു ! ദുരനുഭവം പങ്കുവെച്ച് ഹേമമാലിനി

ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ സ്വപ്‌നസുന്ദരിയായിരുന്നു ഹേമമാലിനി. ഇന്ന് രാഷ്ട്രീയത്തില്‍ സജീവമായ 74കാരിയായ ഹേമ കഴിഞ്ഞ കുറേ നാളുകളായി സിനിമാലോകത്തു നിന്ന് വിട്ടു നില്‍ക്കുകയാണ്. എഴുപതുകളില്‍ സിനിമാ ലോകത്ത് ഹേമ മാലിനിയുണ്ടാക്കിയ തരംഗം ചില്ലറയല്ല. തമിഴ്‌നാട്ടുകാരിയായ ഹേമ ഹിന്ദി സിനിമാ രംഗത്തെ മുന്‍നിര നായികയായി അതിവേഗം വളര്‍ന്നു. 1963ല്‍ പുറത്തിറങ്ങിയ ഇതു സത്യം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഹേമമാലിനി അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. നായികയായി ആദ്യം അഭിനയിക്കുന്നത് 1968 ല്‍ സപ്‌നോ ക സൗദഗര്‍ എന്ന സിനിമയിലാണ്. പിന്നീട് ഇഷ്ടം പോലെ സിനിമകള്‍ ഹേമയെത്തെടിയെത്തി. 1970ല്‍ തും ഹസീന്‍ മേം ജവാന്‍ എന്ന സിനിമയില്‍ ധര്‍മ്മേന്ദ്രയ്‌ക്കൊപ്പം അഭിനയിച്ചു. തുടര്‍ന്ന് നിരവധി സിനിമകളില്‍ വീണ്ടുമൊന്നിച്ചതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. 1980ല്‍ ധര്‍മ്മേന്ദ്ര ഹേമയെ വിവാഹവും ചെയ്തു. വിവാഹ ശേഷവും ഹേമ മാലിനി സിനിമാ രംഗത്ത് സജീവമായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട…

Read More

ആദ്യ കാഴ്ചയിൽതന്നെ മോഹം തോന്നി;  പുരുഷൻമാരെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയതിനെക്കുറിച്ച് വിദ്യാ ബാലൻ

സിദ്ധാർഥിനെ കാണുന്നതിന് മുമ്പ് വിവാഹത്തെക്കുറിച്ച് താൻ ചിന്തിച്ചിരുന്നില്ല. വിവാഹം ചെയ്യണമെന്ന ആഗ്രഹം എനിക്കില്ലായിരുന്നു. ജീവിതത്തിൽ ഒപ്പം ഒരാൾ വേണമായിരുന്നു. പക്ഷെ വിവാഹിതയാകുമെന്ന് കരുതിയില്ല. മുപ്പത് വയസിനുള്ളിൽ എനിക്ക് ഒരുപാട് വിജയങ്ങൾ നേടാനായി. അതൊരാളുമായി പങ്കുവയ്ക്കണമെന്നു തോന്നി. ഞാൻ ചിലരെ ഡേറ്റ് ചെയ്തു. പക്ഷെ അതെല്ലാം പരാജയപ്പെട്ടു. ഒറ്റപ്പെട്ടതുപോലെ എനിക്ക് തോന്നി. ഞാൻ വഞ്ചിക്കപ്പെട്ടു. ഇനി ഒരു ബന്ധം വേണ്ടെന്ന് തീരുമാനിച്ചു. പക്ഷെ സിദ്ധാർഥിനെ കണ്ടശേഷം പുരുഷൻമാരെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറി. സിദ്ധാർഥിനോട് ആദ്യ കാഴ്ചയിൽ തന്നെ മോഹം തോന്നി. –വിദ്യാ ബാലൻ

Read More

പെർഫോം ചെയ്യാൻ ഡ്രഗ് വേണ്ട? ടിനി ടോം വെറുതെ സ്റ്റേജിൽ കയറി വായിൽ വന്നത് പറഞ്ഞതല്ലെന്ന് ദേവൻ

സിനിമ മേഖലയിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. ടിനി ടോം ഒക്കെ പറഞ്ഞില്ലേ, അതൊക്കെ അവന്‍റെ മനസിൽനിന്ന് വന്നതാണ്. അല്ലാതെ വെറുതെ സ്റ്റേജിൽ കയറി വായിൽ വന്ന് പറഞ്ഞതല്ല, അതാണ് ഇവിടുത്തെ ചിത്രം. സിനിമ മേഖലയെ സംരക്ഷിക്കാൻ വേണ്ടി ഇതൊന്നും ഇല്ലെന്ന് പറയാനാകില്ലല്ലോ. ഒരു നടനെന്ന നിലയിൽ എനിക്ക് തോന്നിയത് എന്‍റെ ഉള്ളിന്‍റെ ഉള്ളിൽനിന്ന് സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണ് അഭിനയം. എന്നാൽ കഥാപാത്രമായി മാറാൻ വേറെ എന്തെങ്കിലും സാധനം വായിലിടണമെന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാകും. ഡ്രഗ് ആണ് ഇപ്പോൾ അഭിനയിക്കുന്നത്. പണ്ടൊക്കെ അങ്ങനെ അല്ലല്ലോ. സ്റ്റാർട്, കാമറ, ആക്ഷൻ എന്ന് പറയുമ്പോൾ നമുക്ക് സംഭവിക്കുന്ന മാറ്റമുണ്ടല്ലോ. അഭിനയിക്കാൻ അറിയാത്തവരാണ് ഇത് കഴിക്കുന്നത്. അപ്പോൾ പലതും അവരിൽ സംഭവിക്കും. എന്തൊരു പെർഫോമെൻസ് ആണെന്ന് തോന്നും. പെർഫോം ചെയ്യുന്നത് ആർട്ടിസ്റ്റ് അല്ല, ഡ്രഗ് ആണ്. -ദേവൻ

Read More

രോഗം വീണ്ടും അലട്ടുന്നു‍? സാമന്ത സിനിമയിൽ ഇടവേളയെടുക്കുന്നു

കരാർ ഒപ്പിട്ട പ്രോജക്ടുകൾ പൂർത്തിയാകുന്ന മുറയ്ക്ക് സിനിമയിൽനിന്നു സാമന്ത ഒരു ബ്രേക്കെടുക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. പ്രൈം വീഡിയോസിന്‍റെ ആഗോള സ്പൈ സീരിസ് സിറ്റാഡല്‍ പൂര്‍ത്തിയായാല്‍ കരിയറില്‍ ഇടവേളയെടുക്കുമെന്നാണ്. സൂചനകൾ. സിറ്റാഡലിന് പുറമെ തെലുങ്ക് ചിത്രം ഖുശിയും താരത്തിനു പൂര്‍ത്തിയാക്കാനുണ്ട്. സിറ്റാഡലില്‍ വരുണ്‍ ധവാനും ഖുശിയില്‍ വിജയ് ദേവരകൊണ്ടയുമാണ് സഹതാരങ്ങള്‍. വരും ദിവസങ്ങളില്‍ ഇരു ചിത്രങ്ങളും പൂര്‍ത്തിയാകുമെന്നും ചികത്സാവശ്യങ്ങള്‍ക്കായി ഒരുവര്‍ഷം അവധിയെടുക്കുമെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷമാണ് തന്‍റെ രോഗവിവരം സാമന്ത ആരാധകരെ അറിയിച്ചത്. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്യൂണ്‍ രോഗമാണ് സാമന്തയെ ബാധിച്ചത്. ചികിത്സാര്‍ഥം അവധിയെടുക്കുമെന്നാണ് വിവരം. സാമന്തയുടെ ബോളിവുഡ് അരങ്ങേറ്റവും അടുത്ത കാലങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ പുതിയ പ്രോജക്റ്റുകള്‍ സ്വീകരിക്കുന്നില്ലെന്നും മുന്‍കൂര്‍ വാങ്ങിയ പണം തിരികെ നല്‍കുന്നതായും റിപ്പോര്‍ട്ടുണ്ട്. അഭിജ്ഞാന ശാകുന്തളം ആസ്പദമാക്കി ഒരുക്കിയ ശാകുന്തളമാണ്…

Read More