അനന്യയും ആദിത്യയും പ്രണയത്തിൽ? ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ ചർച്ച

ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയരാണ് ആദിത്യ റോയ് കപൂറും അനന്യ പാണ്ഡെയും. സിനിമയിൽ അരങ്ങേറ്റം കുറിച്ച സമയം മുതൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കാറുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് അനന്യ. നടൻ ആദിത്യയുമായി അനന്യ ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അനന്യയുടെയും ആദിത്യയുടെയും പ്രണയം ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ ചർച്ചാവിഷയവുമാണ്. ഒരിക്കൽ ആദിത്യയും അനന്യയും ഒന്നിച്ച് റാമ്പിലെത്തിയതായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പരക്കാൻ കാരണമായത്. ഇപ്പോഴിതാ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ ഉറപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. ആദിത്യയും അനന്യയും ഇപ്പോൾ സ്പെയിനിൽ ഒന്നിച്ച് അവധിയാഘോഷങ്ങളിലാണ്. സ്പെയിനിൽ ഒരു സംഗീതമേളയിൽ പങ്കെടുത്തതിന്‍റെ വീഡിയോ ഇരുവരും പങ്കുവച്ചിരിക്കുകയാണ്. എന്നാൽ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയൊന്നും രണ്ടു പേരും പങ്കുവച്ചിട്ടില്ല. കഴിഞ്ഞ വർഷം കൃതി സനോൺ ഒരുക്കിയ ദീപാവലി ആഘോഷങ്ങളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് മുതൽ ആദിത്യയും അനന്യയും ഡേറ്റിംഗിലാണെന്ന കിംവദന്തികൾ പ്രചരിച്ചിരുന്നു. അതിനുശേഷം…

Read More

രാഷ്ട്രീയ പ്രവേശനത്തിനു മുന്‍പ് രാഷ്ട്രീയ ചിത്രവുമായി ദളപതി വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് രാഷ്ട്രീയ ചിത്രവുമായി ദളപതി വിജയ്‍ എത്തുമെന്നു സൂചന. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രമെരുക്കാൻ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഷങ്കറിനൊപ്പം വിജയ് ഒരുമിക്കാന്‍ പോകുന്നുവെന്നാണു റിപ്പോർട്ട്. ചിത്രത്തിന്‍റെ വണ്‍ലൈന്‍ ഷങ്കര്‍ വിജയ്‍യോട് പറഞ്ഞെന്നും അത് ഇഷ്ടമായ വിജയ് തിരക്കഥ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. വിജയ്‍യുടെ രാഷ്ട്രീയപ്രവേശനം തമിഴകത്ത് ചൂടുള്ള ചര്‍ച്ചയായി മാറിയ സാഹചര്യത്തിലാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ. തന്‍റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു കഴിഞ്ഞ ദിവസങ്ങളിൽ വിജയ് ചില സൂചനകള്‍ നല്‍കിയിരുന്നു. നിലവിലുള്ള പ്രോജക്ടുകൾ പൂർത്തിയാക്കിയശേഷമാവും ഷങ്കര്‍ വിജയ് ചിത്രത്തിന്‍റെ തിരക്കഥാ രചനയിലേക്ക് കടക്കുക. രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുള്ളത്. കമല്‍ ഹാസന്‍റെ ഇന്ത്യന്‍ 2, രാം ചരണ്‍ നായകനാവുന്ന ഗെയിം ചേഞ്ചറും.

Read More

വിനോദസഞ്ചാര വകുപ്പിന്‍റെ സിനിമാ ടൂറിസം പദ്ധതി; പിന്തുണയുമായി സംവിധായകൻ മണിരത്‌നം

കോഴിക്കോട്: കേരള വിനോദസഞ്ചാര വകുപ്പിന്‍റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി സിനിമാ സംവിധായകൻ മണിരത്നം. മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് പദ്ധതിക്ക് മണിരത്നം തന്‍റെ പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്. പ്രശസ്തമായ സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓർമകളിൽ നിലനിർത്തിക്കൊണ്ട് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയാണ് സിനിമാ ടൂറിസം. മണിരത്നം സംവിധാനം ചെയ്ത് അരവിന്ദ് സ്വാമിയും മനീഷാ കൊയ് രാളയും അഭിനയിച്ച ബോംബെ എന്ന സിനിമ ചിത്രീകരിച്ച കാസർഗോഡ് ജില്ലയിലെ ബേക്കൽ കോട്ടയെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബേക്കലിലെ പരിപാടിയിൽ പങ്കെടുക്കാമെന്നും മണിരത്നം സമ്മതിച്ചു. ചിത്രത്തിലെ താരങ്ങളെയും ചടങ്ങിൽ പങ്കെടുപ്പിക്കും. മണിരത്നത്തിനെപ്പോലെയുള്ള സംവിധായകന്‍റെ പ്രോത്സാഹനവും സാന്നിധ്യവും പദ്ധതിക്ക് വലിയ ഉൗർജമാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അഭിമാനത്തോടെയാണ് സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും ഈ നിമിഷത്തെ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

മണിച്ചേട്ടന്റെ കൈ കൊണ്ട് മുഖത്ത് കിട്ടിയത് നല്ലൊരു അടി ! തെറ്റ് തന്റെ ഭാഗത്തായിരുന്നുവെന്ന് നടി സിനി വര്‍ഗീസ്

മലയാള സീരിയല്‍ ആരാധകരുടെ ഇഷ്ടനടിയാണ് സിനി വര്‍ഗീസ്. നിരവധി സീരിയലുകളിലാണ് സിനി ഇതിനോടകം അഭിനയിച്ചത്. പലതിലെയും വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ നിരവധി ആരാധകരുണ്ട് താരത്തിന്. പ്രണയവിവാഹമായിരുന്നു താരത്തിന്റേത്. ആന്റണി എന്നാണ് ഭര്‍ത്താവിന്റെ പേര്. വിവാഹത്തിന് പിന്നാലെ സീരിയലില്‍ നിന്നും താരം ഇടവേള എടുത്തിരുന്നു. സീരിയലിനു പിന്നാലെ സിനിമയിലും താരം അഭിനയിച്ചിരുന്നു. ഹാപ്പി ജേര്‍ണിയാണ് താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് ഉത്സാഹക്കമ്മിറ്റി, അപ്പോത്തിക്കിരി, ആഴക്കടല്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം ഭാഗമായി. ഇപ്പോഴിതാ സിനിമയിലെ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. തന്റെ സിനിമാജീവിതത്തില്‍ എടുത്തുപറയാന്‍ പറ്റിയ ചിത്രം ആഴക്കടല്‍ ആണെന്ന് സിനി പറയുന്നു. അതില്‍ മണിച്ചേട്ടന്റെ സഹോദരിയുടെ വേഷമായിരുന്നുവെന്നും ആദ്യ ഷോട്ടില്‍ തന്നെ മണി ചേട്ടന്‍ തന്റെ അടിക്കുന്നതായിരുന്നുവെന്നും ശരിക്കും അടികൊണ്ടിരുന്നുവെന്നും സിനി പറയുന്നു. കൈ വരുമ്പോള്‍ മുഖം മാറ്റണം എന്ന് നേരത്തെ തന്നെ മണിച്ചേട്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍…

Read More

എയര്‍പോര്‍ട്ടിലെ ആദ്യ കാഴ്ച പിന്നീട് പ്രണയമായി മാറി ! വീട്ടുകാര്‍ വിവാഹത്തെ ശക്തമായി എതിര്‍ത്തുവെന്ന് ഷിജുവിന്റെ ഭാര്യ

രണ്ടരപ്പതിറ്റാണ്ടിലേറെയായി മലയാള സിനിമയിലും സീരിയലിലും സജീവസാന്നിദ്ധ്യമാണ് ഷിജു അബ്ദുള്‍ റഷീദ് എന്ന ഷിജു ഏ ആര്‍. ചെറുതും വലുതുമായ വേഷങ്ങളിലൂടെ ആളുകളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടന്‍ ഒരു കാലത്ത് നായകനായും മിന്നിത്തിളങ്ങിയിരുന്നു. തമിഴില്‍ നിന്നും മലയാളത്തിലേക്ക് എത്തിയ നടന് പക്ഷേ മലയാള സിനിമയില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അതോടെ സിനിമയില്‍ നിന്നും മാറി സീരിയലുകളില്‍ സജീവം ആവുകയായിരുന്നു താരം. എയര്‍ഹോസ്റ്റസും നര്‍ത്തകിയും ആയ പ്രീത പ്രേമാണ് ഷിജുവിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ദമ്പതികള്‍ക്ക് ഒരു മകളാണുള്ളത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ താരം തന്റെ കുടുംബ സമേതമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ബിഗ് ബോസ് സീസണ്‍ അഞ്ചിലെ ഫൈനല്‍ വരെ പോരാടിയ മത്സരാര്‍ഥിയായ ഷിജുവിന് ആരാധകരും ഏറെയാണ്. അതിനിടെ തങ്ങളുടെ വിവാഹത്തെ കുറിച്ച് ഷിജുവിന്റെ ഭാര്യ പ്രീതി ഒരു അഭിമുഖത്തിനിടെ സംസാരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.…

Read More

രാഷ്ട്രീയത്തില്‍ വന്നാല്‍ അഭിനയത്തോട് സലാം പറയും ! രാഷ്ട്രീയ പ്രവേശന സൂചന ശക്തമാക്കി ഇളയ ദളപതി

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്ക് ചൂട് പിടിപ്പിച്ച് നടന്‍ വിജയ്. ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം ജില്ലാ മണ്ഡലം ഭാരവാഹികളുമായി നടന്‍ കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ അഭിനയം പൂര്‍ണമായും ഉപേക്ഷിക്കുമെന്നു വിജയ് അറിയിച്ചെന്നു യോഗത്തില്‍ പങ്കെടുത്തവര്‍ വെളിപ്പെടുത്തി. വിജയിന്റെ ഏതു തീരുമാനത്തിനും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചാണു യോഗം പിരിഞ്ഞത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂന്നൂറോളം പേര്‍ പങ്കെടുത്തു. യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ എന്ത് ചെയ്യണമെന്നു ചര്‍ച്ച ചെയ്തതായും സൂചനയുണ്ട്.

Read More

വിശന്നപ്പോൾ പല ഡോറിലും മുട്ടി, എനിക്കുനേരേ എല്ലാവരും മുഖംതിരിച്ചെന്ന് വിദ്യാ ബാലൻ

  ഒബ്റോയ്-ദ പാംസിലെ കോഫി ഷോപ്പിൽ പോയി ഭക്ഷണം യാചിച്ച് വാതിലിൽ മുട്ടാനാണ് പന്തയം വച്ചവർ എന്നോട് പറഞ്ഞത്. ഞാൻ അവിടെ പോയി തുടർച്ചയായി മുട്ടി.   ഞാനൊരു നടിയാണെന്ന് അവർക്കറിയില്ലാരുന്നു. എനിക്ക് വിശക്കുന്നു, ഇന്നലെ മുതൽ ഒന്നും കഴിച്ചിട്ടില്ല, ഭക്ഷണം തരണമെന്ന് യാചിച്ച് ഞാൻ വാതിലിൽ മുട്ടിക്കൊണ്ടിരുന്നു.   എന്നാൽ അവർ എനിക്കുനേരേ മുഖം തിരിക്കുകയാണ് ചെയ്തത്. ഞാൻ ചെയ്യുന്നത് കണ്ട് അവസാനം കൂട്ടുകാർ വന്ന് എന്നെ തിരിച്ചുകൂട്ടികൊണ്ടുപോയി. അതോടെ ഞാൻ ആ പന്തയത്തിൽ വിജയിച്ചു.        -വിദ്യാ ബാലൻ 

Read More

ഇനി എന്നെ പിടിച്ചാ കിട്ടൂല്ല! മമ്മൂക്കയുടെ കൈയില്‍നിന്നാണ് അവാര്‍ഡ് കിട്ടിയത്: വൈറലായി ടൊവിനോയുടെ പോസ്റ്റ്

കൊച്ചി: അഭിനയ പ്രതിഭ മമ്മൂട്ടിയുടെ കൈയില്‍നിന്ന് അവാര്‍ഡ് വാങ്ങാനായതിന്‍റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള നടന്‍ ടൊവിനോ തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മമ്മുക്കയുടെ കൈയില്‍നിന്നാണ് അവാര്‍ഡും അനുഗ്രഹവും കിട്ടിയിരിക്കുന്നത്. ഇനി തന്നെ പിടിച്ചാ കിട്ടില്ലെന്നാണ് ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചത്. യുകെയിലെ മാഞ്ചസ്റ്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങിലാണ് ടൊവിനോയ്ക്ക് മമ്മൂട്ടി പുരസ്‌കാരം നല്‍കിയത്.”മമ്മൂക്കയില്‍ നിന്ന് ഒരു അവാര്‍ഡും അനുഗ്രഹവും നല്ല വാക്കുകളും സ്വീകരിക്കുന്നതിന്‍റെ അവിശ്വസനീയമായ നിമിഷം. ഒപ്പംനിന്ന് അദ്ദേഹം എന്നെ കുറിച്ച് സന്തോഷകരമായ കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കുന്നത് ശരിക്കും അതിശയിപ്പിക്കുന്നതായിരുന്നു. ജീവിതത്തില്‍ ഇത് അഭിമാനത്തോടെ മുന്നോട്ട് കൊണ്ടുപോകും. മമ്മൂക്കയുടെ കൈയില്‍നിന്നാണ് അവാര്‍ഡും അനുഗ്രഹവും കിട്ടിയേക്കുന്നെ, ഇനി എന്നെ പിടിച്ചാ കിട്ടൂല്ല’ – എന്നാണ് ടൊവിനോ അവാര്‍ഡ് വാങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Read More

അന്ന് ശാലിനിയുടെ മുമ്പില്‍ പ്രാങ്ക് ചെയ്ത് പാളിയപ്പോള്‍ കൊണ്ടത് ഒന്നാന്തരം അടി ! അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളിലൊരാളാണ് ദിലീസ്. മിമിക്രി രംഗത്തു നിന്ന് സിനിമയിലെത്തി താരമായ നടനാണ് അദ്ദേഹം. കമലിന്റെ സംവിധാന സഹായി ആയി എത്തിയ ദിലീപ് ചെറിയ വേഷങ്ങള്‍ ചെയ്ത് കൊണ്ടാണ് അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് നായകനായി മാറിയ താരം മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറുകയായിരുന്നു. ഇപ്പോഴിതാ പണ്ട് സിനിമയില്‍ അഭിനയിക്കുമ്പോള്‍ യൂണിറ്റ് അംഗങ്ങളുമായി പ്രാങ്ക് ചെയ്തതിന്റെ കഥ പറയുകയാണ് താരം. കളിയൂഞ്ഞാല്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് നടി ശാലിനിയുടെ മുന്നില്‍ വെച്ച് പ്രാങ്ക് ചെയ്തുവെന്നും എന്നാല്‍ അത് പൊളിഞ്ഞുപോയെന്നും പിന്നാലെ യൂണിറ്റ് അംഗമായ സതീഷ് ശരിക്കും അടികൊണ്ടുവെന്നും ദിലീപ് പറയുന്നു. സെറ്റില്‍ ആളുകളെത്തുമ്പോള്‍ തങ്ങള്‍ ഓരോന്നു പ്ലാന്‍ ചെയ്യും. എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ ഉടനെ അടിയായിരിക്കുമെന്നും സതീഷ് തന്റെ നേരെയായിരുന്നു നിന്നതെന്നും അവന്റെ കൈയ്യിലായിരിക്കും താന്‍ അടിക്കുന്നതെന്നും കൃത്യസമയത്ത് അവന്‍ തലതിരിക്കുകയും ആളുകള്‍ കാണുമ്പോള്‍ മുഖത്ത് അടി കിട്ടിയത്…

Read More

പെണ്‍കുട്ടികള്‍ എപ്പോള്‍ ഒകെ ആണെന്ന് തോന്നുന്നുവോ അപ്പോള്‍ മാത്രം വിവാഹം കഴിക്കൂ ! പ്രായം നോക്കേണ്ടെന്ന് മീര നന്ദന്‍

മിനിസ്‌ക്രീന്‍ അവതാരകയായി എത്തി പിന്നീട് സിനിമയില്‍ ചേക്കേറിയ താരമാണ് മീര നന്ദന്‍. പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് ദിലീപിനെ നായകനാക്കി ഒരുക്കിയ ‘മുല്ല’ ആയിരുന്നു മീരിയുടെ ആദ്യ ചിത്രം. അഭിനേത്രി എന്നതില്‍ ഉപരി ഒരു മികച്ച ഗായിക കൂടിയാണ് മീര നന്ദന്‍. മുല്ലയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ തമിഴത്തേക്കും തെലുങ്കിലേക്കും ചേക്കേറിയ നടി അവിടേയും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. പുതിയ മുഖം, കേരള കഫേ, എല്‍സമ്മ എന്ന ആണ്‍കുട്ടി, സീനിയേഴ്സ്, മല്ലൂസിംഗ്, വാല്മീകി, തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ നടി മലയാളത്തില്‍ അഭിനയിച്ചിരുന്നു. അതേ സമയം 2017ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍സ് എന്ന സിനിമയ്ക്ക് ശേഷം മീരാ നന്ദന്‍ അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുയാണ്. ഇപ്പോള്‍ ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി നോക്കുന്ന മീരാ നന്ദന്‍ മോഡലിംഗ് രംഗത്തും സജീവമാണ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ…

Read More