ആ മൂന്നു മരണം മുരളിയെ ഉലച്ചു; പിന്നീട് മുരളിയുടെ പോക്ക് മരിക്കാൻ തീരുമാനിച്ചതുപോലെയെന്ന് അലിയാർ

മുരളിയുടേത് മരിക്കാൻതന്നെ തീരുമാനിച്ച പോക്ക് പോലെയെന്ന് അവസാന ഘട്ടത്തിൽ എനിക്ക് തോന്നിയിരുന്നു. കാരണം അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമായിരുന്ന മൂന്ന് വ്യക്തികളുടെ മരണം ഭീകരമായി മുരളിയെ ഉലച്ച് കളഞ്ഞു. കടമ്മനിട്ട രാമകൃഷ്ണൻ, നരേന്ദ്രപ്രസാദ്, ലോഹിതദാസ് എന്നീ മൂന്നു പേരാണ് മുരളിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തിയത്. തൊട്ട് മുമ്പ് ലോഹിതദാസ് മരിക്കുമ്പോൾ മുരളി കാണാനേ പോയിട്ടില്ല. ഞാൻ കാണാൻ പോയാൽ അടുത്തൊരു ചിത കൂടി ഒരുക്കേണ്ടി വരുമെന്നാണ് പറഞ്ഞത്. ഇവരുടെ മരണശേഷം ജീവിതത്തിന് എന്ത് അർഥമെന്നൊക്കെ ആത്മഗതം പറയുമായിരുന്നു. മൂന്ന് പേരുടെ മരണത്തോടെ മുരളി തകർന്നുതരിപ്പണമായി.” -പ്രഫ. അലിയാർ

Read More

ഐ ലവ് യു ബേബി എന്ന് പറഞ്ഞ് അയാള്‍ ഉമ്മവച്ചു ! ആയാളുടെ വായ നിറയെ മുടി കയറി; വെളിപ്പെടുത്തലുമായി സ്വര ഭാസ്‌കര്‍

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും ശ്രദ്ധേയ സാന്നിദ്ധ്യമാണ് സ്വര ഭാസ്‌കര്‍. സാമൂഹിക വിഷയങ്ങളിലും അഭിപ്രായ പ്രകടനങ്ങളുമായി താരം സജീവമാണ്. പലപ്പോഴും സ്വര ഭാസ്‌കര്‍ തന്റെ പ്രസ്താവനകളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുമുണ്ട്. അതേ സമയം തനിക്ക് സിനിമയില്‍ നിന്നും നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് സ്വര ഭാസ്‌കര്‍ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. താന്‍ ഒരു പ്രമുഖ സംവിധായകന്‍ ആണെന്ന വ്യാജേന ബോളിവുഡിലെ ഒരു എക്‌സിക്യൂട്ടീവ് തന്നോട് മോശമായി പെരുമാറിയെന്നാണ് സ്വര വെളിപ്പെടുത്തിയത്. ഇയാള്‍ തന്റെ വീട്ടിലെ അഡ്രസ് ചോദിച്ചു കൊണ്ടിരുന്നു. തന്റെ പിന്നാലെ നടന്ന് ശല്യം ചെയ്തു എന്നും തന്നെ ചുംബിക്കാന്‍ ശ്രമിച്ചുവെന്നും സ്വര ഭാസ്‌കര്‍ പറയുന്നു. ഒരു പ്രമുഖ ദിന പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് സ്വര ഇക്കാര്യം വെളിപ്പെടുത്തിയത്. ഞാന്‍ പോകാനായി എഴുന്നേറ്റപ്പോള്‍ അയാള്‍ എന്റെ ചെവിയില്‍ ഉമ്മ വെച്ചു. ഐ ലവ് യു ബേബി…

Read More

80 ലക്ഷം അടിച്ചുമാറ്റിയ മാനേജരെ പുറത്താക്കി നടി രശ്മിക മന്ദണ്ണ !

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരിലൊരാളാണ് രശ്മിക മന്ദണ്ണ. ഇപ്പോള്‍ അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2ലാണ് താരം അഭിനയിച്ചുവരുന്നത്. രശ്മികയ്‌ക്കൊപ്പമുണ്ടായിരുന്ന മാനേജര്‍ 80 ലക്ഷം തട്ടിയെടുത്തുവെന്നും ഇത് മനസിലാക്കിയ താരം മാനേജരെ പറഞ്ഞുവിട്ടുവെന്നുമുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കരിയറിന്റെ തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്ന മാനേജരെയാണ് രശ്മിക പുറത്താക്കിയതെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് രശ്മികയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി യാതൊരുവിധ പ്രതികരണവും വന്നിട്ടില്ല. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന അനിമല്‍ എന്ന സിനിമയാണ് രശ്മികയുടേതായി ഇനി പുറത്തുവരാനുള്ളത്. രണ്‍ബീര്‍ കപൂറും അനില്‍ കപൂറും ബോബി ഡിയോളുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 11ന് അനിമല്‍ തിയേറ്ററുകളിലെത്തും. പുഷ്പ 2 ലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. പുഷ്പയുടെ ആദ്യ ഭാഗത്തില്‍ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിച്ചത്. അല്ലു…

Read More

ഇത്തരത്തില്‍ സെക്‌സ് ചെയ്യുന്നത് കൊണ്ട് സ്വകാര്യഭാഗത്ത് അലര്‍ജിയുണ്ടായി ! അഞ്ചു ദിവസം മോഷന്‍ പോകാതെ ഹോസ്പിറ്റലില്‍ പോകേണ്ടി വന്നെന്ന് സംയുക്ത

തമിഴ് മിനിസ്‌ക്രീന്‍ ജോഡികളായ വിഷ്ണുകാന്തിനും സംയുക്തയ്ക്കും നിരവധി ആരാധകരാണുള്ളത്. ഇരുവരുടേയും വിവാഹവും വേര്‍പിരിയലും വളരെ പെട്ടെന്നായിരുന്നു. സീരിയലില്‍ ഒരുമിച്ച് അഭിനയിച്ച് പ്രണയത്തില്‍ ആയ ഇരുവരും വിവാഹം കഴിച്ചെങ്കിലും ഒരു മാസം പിന്നിടും മുമ്പേ വേര്‍പിരിയുകയായിരുന്നു. ഇരുവരുടേയും വിവാഹ മോചനക്കേസ് ഇപ്പോള്‍ നടക്കുകയാണ്. കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും നവ മാധ്യമങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി മാറിയിരിക്കുയാണ് ഇവരുടെ വിഷയം. പിരിഞ്ഞതിന് ശേഷം സംയുക്തയും വിഷ്ണുവും പരസ്പരം ആരോപണങ്ങളുമായി രംഗത്ത് എത്തിയതാണ് സംഭവം ശ്രദ്ധിക്കപ്പെടാന്‍ കാരമായത്. വേറെയും ബന്ധങ്ങള്‍ സംയുക്തയ്ക്ക് ഉണ്ടെന്നും പരിധിവിട്ട ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നു എന്നും പ്രണയിക്കുമ്പോള്‍ ഉണ്ടായിരുന്ന സ്വഭാവമായിരുന്നില്ല വിവാഹശേഷം സംയുക്ത പുറത്തെടുത്തത് എന്നും വിഷ്ണുകാന്ത് ആരോപിച്ചു. സംയുക്തയുടേത് എന്ന തരത്തില്‍ ചില ഫോണ്‍ കോള്‍ ശബ്ദ രേഖകളും വിഷ്ണുകാന്ത് പുറത്തു വിട്ടിരുന്നു. തുടര്‍ന്ന് സംയുക്ത വിഷ്ണുകാന്തിന് എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്…

Read More

അഭിനയിക്കാൻ വന്നതാണെന്ന് അറിഞ്ഞില്ല; കൂടെ നിന്നപ്പോൾ പറഞ്ഞ്കൊടുത്തത് സംവിധാന പാഠങ്ങൾ; ശിഷ്യരെക്കുറിച്ച് ഓർത്ത് കമൽ

  എന്‍റെ ഏറ്റവും വലിയ അഭിമാനം കൂടെ സഞ്ചരിച്ചിരുന്നവരിൽ ചിലരൊക്കെ മലയാള സിനിമയുടെ വിധി നിർണയത്തിന്‍റെ ഭാഗമായി നിൽക്കുന്ന രീതിയിൽ മികച്ചവരായി മാറി എന്നതാണ്. ദിലീപായാലും ഷൈനായാലും എന്‍റെ അസിസ്റ്റന്‍റായി നിന്ന സമയത്ത് എനിക്ക് അറിയില്ലായിരുന്നു ഇവർ അഭിനയിക്കാനാണ് വന്നതെന്ന്. അത് മനസിലാക്കാതെ ഞാൻ സംവിaധാനത്തെക്കുറിച്ചാണ് ഇവരോട് ഏറെയും സംസാരിച്ചത്. ഭാവിയിൽ ഇവർ വലിയ സംവിധായകരാകുമെന്ന പ്രതീക്ഷയിലാണ് അന്ന് ഞാൻ സംവിധാനത്തെക്കുറിച്ച് പറഞ്ഞുകൊടുത്തത്. ഇവർ‌ അഭിനയമോഹം എന്‍റെ അസിസ്റ്റന്‍റ്സിനോട് പറഞ്ഞിരുന്നു. പക്ഷെ എന്നോട് മാത്രം പറഞ്ഞിരുന്നില്ല. ദിലീപും ഷൈനും സാധിക്കുമ്പോഴൊക്കെ പാസിംഗ് ഷോട്ടുകളിൽ അഭിനയിക്കുമായിരുന്നു. -കമൽ

Read More

ഒരിക്കലും ചെയ്യില്ലെന്ന് നിലപാടെടുത്ത തമന്ന എന്തുകൊണ്ട് നിലപാട് മാറ്റി; ആരാധകരുടെ ചോദ്യത്തിന് മറുപടിപറഞ്ഞ് തമന്ന

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളിൽ ഒരാളാണു തമന്ന ഭാട്ടിയ. മിൽക്കി ബ്യൂട്ടി എന്നാണ് തമന്ന അറിയപ്പെടുന്നത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകളുടേയും നായികയായി നടി അഭിനയിച്ചിട്ടുണ്ട്. മുൻനിര താരമായി നിറഞ്ഞുനിൽക്കുമ്പോഴും അതീവ ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കില്ലെന്ന തീരമാനത്തിലായിരുന്നു തമന്ന. സിനിമയ്ക്കായി കരാർ ഒപ്പു വയ്ക്കുന്നതിന് മുന്പ് തന്നെ സിനിമയിൽ ലിപ് ലോക്ക്, ബിക്കിനി സീനുകൾ ഇല്ലെന്നു തമന്ന ഉറപ്പുവരുത്തിയിരുന്നു. എന്നാൽ തമന്നയുടെതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ലസ്റ്റ്‌ സ്റ്റോറീസ് 2 എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിലും ജീ കാര്‍ദാ എന്ന പ്രൈം സീരീസിലും തമന്ന ഈ പതിവ് തെറ്റിച്ചിരിക്കുന്നു എന്നതാണ് പുതിയ വിശേഷം. രണ്ടിന്‍റെയും ട്രെയിലറുകൾ പുറത്തുവന്നതിന് പിന്നാലെ നടിക്കെതിരേ വിമർശനങ്ങൾ ഉയരുകയാണ്. ചുംബനരംഗങ്ങളും ബിക്കിനി രംഗങ്ങളും ഒരിക്കലും ചെയ്യില്ലെന്ന് നിലപാടെടുത്ത തമന്ന എന്തുകൊണ്ട് നിലപാട് മാറ്റിയെന്ന ചോദ്യമാണ് ആരാധകരിൽ നിന്ന് ഉയരുന്നത്. ലസ്റ്റ് സ്റ്റോറീസിലും ജീ കർദയിലും ലിപ് ലോക്കിനു…

Read More

സിനിമയിലും നാടക അരങ്ങുകളിലും ജീവിച്ച നടൻ; സിനിമയ്ക്കുള്ളിലെ അപ്രിയ സത്യങ്ങള്‍ ഉറക്കെ പറഞ്ഞ തന്‍റേടം കാട്ടിയ നടൻ

എസ്. മഞ്ജുളാദേവി തിരുവനന്തപുരം: നാലായിരത്തില്‍പ്പരം നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള പൂജപ്പുര രവി നാടക അരങ്ങിന്‍റേതായ അമിതാഭിനയം ഒഴിവാക്കി തികച്ചും നൈസര്‍ഗിക അഭിനയം കാഴ്ചവച്ചു എന്നതാണ് ഏറ്റവും വലിയ സവിശേഷത. അഭിനയത്തോടുള്ള താല്പര്യം തുടങ്ങുന്നത് അച്ഛന്‍റെ (മാധവന്‍പിള്ള) നാടകീയമായ രാമായണ വായന കേട്ടാണ്. അഭിനയിക്കുന്നത് പോലെയാണ് അച്ഛന്‍ രാമായണം, മഹാഭാരതമൊക്കെ വായിച്ചിരുന്നത് എന്ന് പൂജപ്പുര രവി തന്നെ പറയാറുണ്ടായിരുന്നു . ആകാശവാണിയിലെ ബാല ലോകത്തിലെ നാടകങ്ങളില്‍ അഭിനയിച്ച് കൊണ്ട് തുടക്കം. തിരുവനന്തപുരത്തെ തിരുമല ഹൈസ്‌കൂളില്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ആണ് ആദ്യമായി സ്റ്റേജില്‍ നാടകം അഭിനയിക്കുന്നത്. എസ്.എല്‍. പുരം സദാനന്ദന്‍റെ “രാള്‍ കൂടി കള്ളനായി’ എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ ബീരാന്‍ കുഞ്ഞിനെയാണ് അവതരിപ്പിച്ചത്. നാടകം കണ്ട അധ്യാപകരുടെ പ്രോത്സാഹനവും വലിയ ആവേശമായി. ഏതായാലും പഠനം പതിനൊന്നാം ക്ലാസില്‍ വച്ച് അവസാനിക്കുകയും രവീന്ദ്രന്‍ നായര്‍ നാടക അരങ്ങിന്‍റെ ഭാഗമാവുകയും…

Read More

അടുത്ത സുഹൃത്തുക്കളിൽ ഒരാൾ; ഇന്ന് പേളി ഒരുപാട് മാറിപ്പോയെന്ന് ഗോവിന്ദ് സൂര്യ

എനിക്ക് ഏറ്റവും കൂടുതൽ മനസിലാക്കാൻ പറ്റിയ സുഹൃത്തുക്കളിൽ ഒരാളാണ് പേളി മാണി. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ഞങ്ങൾ അങ്ങനെയൊരു പ്ലാറ്റ്ഫോമിലാണ് പരിചയപ്പെടുന്നത്. രണ്ടാമത് ഞങ്ങൾ രണ്ട് പേരുടെയും സോഡിയാക് സൈൻ ജെമിനിയാണ്. പക്ഷെ പേളിക്ക് എന്‍റയത്ര സെൻസ് ഉണ്ടെന്ന് തോന്നില്ല. അവളുടെ ചടുലത എനിക്കില്ല. ഞങ്ങൾക്കൊക്കെ മറ്റൊരു വശമുണ്ട്. കുറച്ച് കൂടി ആഴമുള്ള ഒരു സ്പേസുണ്ട്. ആ രീതിയിലേക്ക് പോവാനുള്ള സാധ്യതകൾ ഇടയ്ക്ക് വരും. അതുകൊണ്ടാണ് പേളി ഇടയ്ക്ക് സീരിയസായി, ജിപി ചേട്ടൻ സീരിയസാവുന്നു എന്നൊക്കെ ആളുകൾ പറയുന്നത്. പക്ഷെ പേളിക്ക് കോമാളിത്തരങ്ങൾ ഇത്തിരി കൂടുതലാണ്. അവൾക്കതില്ലെങ്കിൽ വളരെ അൺകംഫർട്ടബിൾ ആവും. പക്ഷെ ഞാൻ വളരെ സീരിയസായ ഒരു കാര്യം ഏൽപിച്ചാൽ വളരെ സീരിയസായി അതിനെ ഡീൽ ചെയ്യും. അടുത്തിടെ പേളിയുടെ കൂടെ സൈമ അവാർഡ് ആങ്കർ ചെയ്തപ്പോൾ ഞാൻ അദ്ഭുതപ്പെട്ട് പോയി. അവളിൽ ഭയങ്കരമായ…

Read More

ബാഹുബലികൊണ്ട്  ഒരു നേട്ടവും ഉണ്ടായില്ല! തമന്നയുടെ വാക്കുകൾ  ചൂടുപിടിച്ച ചർച്ചയാകുന്നു

ഇന്ത്യൻ സിനിമയിലെതന്നെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. രണ്ട് ഭാഗങ്ങളായി എത്തിയ സിനിമ ഇന്ത്യൻ സിനിമയിലെ അതുവരെയുള്ള ബോക്സ് ഓഫീസ് റിക്കാർഡുകളെല്ലാം തകർത്തെറിഞ്ഞു. ചിത്രത്തിന് ആഗോളതലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രഭാസ്, റാണ ദഗുബതി, രമ്യ കൃഷ്ണൻ, അനുഷ്ക ശർമ, തമന്ന ഭാട്ടിയ, സത്യരാജ് തുടങ്ങിയ താരങ്ങളാണ് സിനിമയിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. ഇവരുടെയെല്ലാം കരിയറിലെ വഴിത്തിരിവായിരുന്നു ബാഹുബലി. സിനിമ വമ്പൻ വിജയമായതോടെ പ്രഭാസിന്‍റെയും റാണ ദഗുബതിയുടെയും താരമൂല്യം വർധിച്ചു. ലോകമെമ്പാടും അറിയപ്പെടുന്ന താരങ്ങളായി ഇവർ മാറി. സിനിമയുടെ ആദ്യ ഭാഗത്തിൽ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു തമന്നയുടെ അവന്തിക. ഡാൻസും ഫൈറ്റും എല്ലാമായി തമന്ന തിളങ്ങുകയും ചെയ്തു. എന്നാൽ രണ്ടാം ഭാഗത്തിൽ മിനിറ്റുകൾ മാത്രമാണ് തമന്നയെ സ്ക്രീനിൽ കണ്ടത്. ഒരു ജൂണിയർ ആർട്ടിസ്റ്റിന് ലഭിക്കുന്ന സ്ക്രീൻ സ്പേസ്…

Read More

വെബ് സീരീസിനു വേണ്ടി ടോപ് ലെസായി പ്രത്യക്ഷപ്പെട്ടു ! നടി തമന്നയ്‌ക്കെതിരേ പ്രതിഷേധവുമായി ആരാധകര്‍…

തെന്നിന്ത്യന്‍ സിനിമയിലെ താരറാണിമാരിലൊരാളാണ് തമന്ന ഭാട്ടിയ. തമിഴ്, തെലുങ്ക് , ഹിന്ദി ചിത്രങ്ങളില്‍ സജീവമായി അഭിനയിക്കുമ്പോഴും വിവാദങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ താരം എപ്പോഴും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ പുസിത വെബ്സീരിസിലെ രംഗത്തിന്റെ പേരില്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് തമന്ന. ആമസോണ്‍ പ്രൈമില്‍ േേസപ്രക്ഷണം ആരംഭിച്ച ജീ കര്‍ദാ എന്ന വെബ് സീരീസിലെ ടോപ്പ്ലെസ് ബോള്‍ഡ് രംഗത്തില്‍ അഭിനയിച്ചതിന്റെ പേരിലാണ് തമന്ന ഇപ്പോള്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. അരുണിമ ശര്‍മ സംവിധാനം ചെയ്ത ജീ കര്‍ദാ തമന്നയുടെ ആദ്യ വെബ്സീരീസ് കൂടിയാണ്. സ്‌ക്രീനില്‍ ചുംബനരംഗത്തിലും മറ്റും അഭിനയിക്കില്ലെന്ന് താരം നേരത്തെ നിലപാടെടുത്തിരുന്നു. ഇതിന്റെ ലംഘനമാണിപ്പോള്‍ നടി നടത്തിയിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശകരുടെ ആരോപണം. ഇങ്ങനെയൊരു രംഗത്തിലഭിനയിച്ചത് തങ്ങളെ നിരാശരാക്കിയെന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍. പഴയനിലപാടില്‍ നിന്ന് പിന്നോട്ടുപോകാന്‍ എന്താണ് പ്രേരിപ്പിച്ചതെന്നും ചോദ്യമുയര്‍ത്തിയിട്ടുണ്ട്. തമന്നയില്‍ നിന്ന് ഇത്തരമൊരു രംഗം പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞവരുമുണ്ട്. ഏഴ് ബാല്യകാല…

Read More