പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലെത്തി ഉണ്ണി മുകുന്ദന്‍ ! നടനെതിരായ തുടര്‍നടപടി സ്റ്റേ ചെയ്ത് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ തുടര്‍ നടപടി സ്റ്റേ ചെയ്ത് കോടതി. കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കേസില്‍ പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സ്റ്റേ ലഭിച്ചത്. കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമയുടെ കഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. 2017 ഓഗസ്റ്റ് 23ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15ന് പരാതി നല്‍കിയിരുന്നു. യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നടന്‍ പരാതിയില്‍ പറയുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണിമുകുന്ദന്‍ മജിസ്ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍, രണ്ട് ഹര്‍ജികളും ബന്ധപ്പെട്ട കോടതികള്‍ തള്ളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട്…

Read More

സുന്ദരനായ വില്ലൻ; അടുത്തറിയുന്നവർക്ക് സാധുവായയാൾ; കസാൻ ഖാന്‍റെ ഓർമകൾ പങ്കുവച്ച്  ജോണി ആന്‍റണി

  അച്ചടക്കമുള്ള താരമായിരുന്നു കസാൻ ഖാൻ. പുറത്തുനിന്നു വരുന്ന താരമായതുകൊണ്ട് അദ്ദേഹത്തിന്‍റെ ലുക്ക് കണ്ടാൽ വളരെ പരുക്കനാണെന്നു തോന്നും. പക്ഷേ സാധുവാണെന്ന് അടുത്തറിഞ്ഞാൽ മാത്രമേ മനസിലാകൂ. ബോംബെയിൽ നിന്ന് വരുന്ന വില്ലൻ, ബോംബ് വയ്ക്കുന്ന വില്ലൻ അങ്ങനെയുള്ള വേഷങ്ങളിൽ അല്ലാതെ സാധാരണ വേഷങ്ങളിലും തന്നെ കാസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം പറയുമായിരുന്നു. നിങ്ങളുടെ ലുക്ക് ഇതല്ലേ. നിങ്ങളെ പിടിച്ച് ചായക്കടക്കാരനോ റബർ വെട്ടുകാരനോ തെങ്ങുകയറ്റക്കാരനോ ആക്കാൻ പറ്റില്ലല്ലോ എന്നായിരുന്നു അന്ന് ഞാൻ നൽകിയ മറുപടി. സുന്ദരനും ക്യൂട്ടുമായിരുന്നു കസാൻ. 20 വർഷം മുൻപാണ് ഞാൻ സിഐഡി മൂസ ചെയ്തത്. അത് കഴിഞ്ഞ് 2013 ൽ മാസ്റ്റേഴ്സ് എന്ന സിനിമയിൽ വന്നപ്പോഴും കുറച്ചു തടിച്ചു എന്നല്ലാതെ രൂപത്തിന് ഒരു മാറ്റവും വന്നിട്ടുണ്ടായിരുന്നില്ല. ജീവിതത്തിൽ നല്ല അച്ചടക്കം പാലിച്ചിരുന്നു. ദിലീപിനെ വിളിച്ച് അദ്ദേഹത്തിന്‍റെ കാര്യം പറഞ്ഞപ്പോൾ അയ്യോ ചേട്ടാ അദ്ദേഹം മരിച്ചുപോയല്ലോ, കഷ്ടമായിപ്പോയി…

Read More

അഭിനയത്തിൽ ഒരു കൈ നോക്കാൻ സാന്ദ്ര തോമസും; മനസ് തകര്‍ന്നിരിക്കുന്ന സമയത്ത്  താൻ ചെയ്യുന്നതെന്തെന്ന് പറഞ്ഞ് താരം

ഒരു വര്‍ക്ക് തീരാത്തതില്‍ ഞാൻ അസ്വസ്ഥയായി ഇരിക്കുകയാണ്. റിലീസ് മാറ്റിവയ്ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഫോണിലൂടെ ദേഷ്യപ്പെടുന്നുണ്ടായിരുന്നു. കളിച്ചോണ്ടിരിക്കുന്ന മക്കൾ ഇത് കേട്ടു, അമ്മ ദേഷ്യപ്പെട്ടാല്‍ പടം തീരുമോ എന്നാണ് രണ്ടാളും വന്ന് ചോദിച്ചത്. ചുറ്റും നടക്കുന്ന കാര്യങ്ങളൊക്കെ അവർ ഒബ്‌സര്‍വ് ചെയ്യാറുണ്ട്. ആരോടെങ്കിലും ഞാൻ വഴക്ക് ഉണ്ടാക്കിയാൽ അമ്മ വിട്ടുകൊടുക്കൂ എന്നാണ് അവര്‍ പറയുക. ടെന്‍ഷനിലാണെങ്കില്‍ അത് മനസിലാക്കി അവര്‍ വന്ന് ചോദിക്കും. നേരത്തെ ഈ കുഞ്ഞുപിള്ളേർക്ക് ഇങ്ങനെ ഓരോ കാര്യങ്ങളും പറഞ്ഞ് കൊടുത്തിട്ട് അവര്‍ക്കെന്ത് മനസിലാവാനാ എന്ന് എല്ലാവരും കളിയാക്കുമായിരുന്നു. അവര്‍ക്കൊന്നും മനസിലായില്ലെങ്കിലും എന്‍റെ വിഷമം കുട്ടികൾക്ക് മനസിലാവുന്നുണ്ടല്ലോ. ഞാൻ ഇറിറ്റേറ്റഡാവുമ്പോള്‍ അവരും അതേപോലെയാവും. ഇതാവുമ്പോള്‍ രണ്ടുകൂട്ടര്‍ക്കും പ്രശ്‌നങ്ങളില്ല. മനസ് തകര്‍ന്നിരിക്കുന്ന സമയത്ത് പിള്ളേരെ വിളിച്ച് ഹഗ് ചെയ്യിപ്പിക്കും. അപ്പോൾ ഭയങ്കരമായിട്ട് മാറ്റം വരും. നമ്മുടെ വിഷമങ്ങളൊന്നും ഒന്നുമല്ലെന്ന് മനസിലാവും. അമ്മ എന്താണ് അഭിനയിക്കാത്തത്, അമ്മ…

Read More

ദോ ലഫ്‌സോം കി കഹാനിയിലെ ലിപ് ലോക്ക്; കാജൽ അഗർവാൾ ആദ്യം മടിച്ചു, പിന്നെ ചെയ്യാൻ സമ്മതിച്ചതിന് പിന്നിലെ കഥയിങ്ങനെ

പ്രണയരംഗങ്ങളും ചുംബന രംഗങ്ങളുമൊക്കെ സിനിമയില്‍ സാധാരണയാണ്. ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് ഇപ്പോൾ ഇന്‍റിമസി ഡയറക്ടറുടെ സഹായം തേടാറുണ്ട്. ഒരു പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ താരങ്ങളെ എങ്ങനെ തയാറാക്കണം, അവരെ കംഫര്‍ട്ടബിള്‍ ആക്കേണ്ടത് എങ്ങനെ എന്നതിനൊക്കെയാണ് ഇന്‍റിമസി ഡയറ്കടറുടെ സഹായം തേടുന്നുത്. മുമ്പ് ഇങ്ങനെയായിരുന്നില്ല. സംവിധായകന്‍റെ മാത്രം നിയന്ത്രണത്തിലായിരുന്നു ഈ രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. ചിലപ്പോഴൊക്കെ താരങ്ങള്‍ പോലും അങ്ങനൊരു രംഗം ഉണ്ടെന്ന് അറിയുന്നതുതന്നെ അവസാന നിമിഷമായിരിക്കും. തങ്ങളോട് പറയാതെ ചുംബന രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് പല നടിമാരും തുറന്ന് പറഞ്ഞിട്ടുണ്ട്.തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളിനും സമാന അനുഭവമുണ്ടായിട്ടുണ്ട്. ബോളിവുഡില്‍ വച്ചാണ് കാജലിന് അത്തരത്തിലൊരു അനുഭവമുണ്ടാകുന്നത്. രണ്‍ദീപ് ഹുഡയും കാജലും പ്രധാന വേഷത്തിലെത്തിയ ദോ ലഫ്‌സോം കി കഹാനി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. തിരക്കഥയിലില്ലാതിരുന്ന ലിപ് ലോക്ക് രംഗമാണ് താരത്തിന് ചെയ്യേണ്ടി വന്നത്. ചിത്രത്തിലെ പ്രണയരംഗങ്ങളിലൊന്ന് ചിത്രീകരിക്കുന്നതിനിടെ രണ്‍ദീപ് പെട്ടെന്നു കാജലിനെ…

Read More

വിജയ് യേശുദാസിന്റെ വീട്ടിലെ മോഷണത്തില്‍ ദുരൂഹത ! മോഷണം വ്യാജമാണോയെന്ന സംശയത്തില്‍ പോലീസ്…

തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. 2000ല്‍ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് ചുവട് വെച്ച വിജയ് വളരെ പെട്ടെന്ന് തന്നെ സ്വന്തമായ മേല്‍വിലാസം സൃഷ്ടിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല പിന്നീട് തമിഴിലും, തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളില്‍ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ തന്നെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്. വിജയ്‌യുടെ മകള്‍ അമേയയും തനിയ്ക്ക് സംഗീതത്തില്‍ കഴിവുണ്ടെന്ന് തെളിയിച്ച താരമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ മോഷണം നടന്നിരുന്നു. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തില്‍ വിജയിയുടെ ഭാര്യ ദര്‍ശന പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. മോഷണം നല്‍കിയ പരാതി വ്യാജമാണോ എന്ന സംശയത്തിലാണ് പോലീസ് എന്ന് പ്രമുഖ ക്രൈം റിപ്പോര്‍ട്ടറായ സെല്‍വരാജ് പറയുന്നു. ഐശ്വര്യ…

Read More

കാൽപനിക കാലത്തെ ഒറ്റയാൻ; ഇന്ന് അനശ്വര നടൻ സത്യന്‍റെ 52-ാം ചരമവാർഷികം

എസ്. മഞ്ജുളാദോവിപ്രേംനസീറിനെപ്പോലെ പനിനീർപ്പൂവിന്‍റെ സൗന്ദര്യമുള്ള നടനായിരുന്നില്ല സത്യൻ. സിനിമയിൽ ആയാലും പുറത്തായാലും നായികമാരുടെ ഹൃദയം കവരുന്ന തരത്തിലെ ഒരു പുരുഷനുമായിരുന്നില്ല സത്യൻ. കാൽപനിക സൗന്ദര്യം സ്പർശിക്കാത്ത ഘനഗംഭീര രൂപം. ഇംഗ്ലീഷിൽ റഫ് ആൻഡ് ടഫ് എന്ന് പറയുന്ന രീതിയിലെ രൂപവും ഭാവവും. നായികമാരുടെ പിന്നാലെ ചുറ്റിപ്പാടുന്ന പ്രകൃതവും സത്യനില്ല. എങ്കിലും ഷീലയും ഷാരദയും ഒരുമിച്ച നിരവധി പ്രണയരംഗങ്ങളിൽ, ഗാനങ്ങളിൽ സത്യൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതൊരു പ്രത്യേകതരം പ്രണയഭാവമാണ്. നിത്യയൗവനനായ പ്രേംനസീറിന്‍റെ നൂറുകണക്കിന് പ്രണയഭംഗികളേക്കാൾ ചിലപ്പോൾ ചൂഴ്ന്നിറങ്ങും സത്യന്‍റെ ചില പ്രണയഭാവങ്ങൾ. കെ.എസ്. സേതുമാധവൻ അനശ്വരമാക്കിയ വാഴ്‌വേമായത്തിലെ നായകൻ സുധീന്ദ്രൻ നായരെ തന്നെ എടുക്കാം. ഭാര്യ  ഷീല അവതരിപ്പിച്ച സരള എന്ന കഥാപാത്രം)യോട് അടങ്ങാത്ത പ്രണയമാണ് സുധീന്ദ്രന്. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ അതീവ പൊസസീവ് ആയ കഥാപാത്രം. ഈ കരുതലും സ്നേഹവും തീരാത്ത സംശയമാറി മാറുന്നതും ഇവരുടെ ജീവിതം ദുരന്തമായി…

Read More

മുമ്പ് ഹോമോ സെക്ഷ്വല്‍ ആയിരുന്നു ! ലൈംഗികത്തൊഴിലാളികളെ തേടിപ്പോകുന്നത് പതിവ്; ട്രാന്‍സ് വുമണിനെ വിവാഹം കഴിച്ചു; അര്‍ണവിനെക്കുറിച്ച് ദിവ്യ പറയുന്നതിങ്ങനെ…

തമിഴ് സീരിയല്‍ താരങ്ങളായ അര്‍ണവിന്റെയും ദിവ്യയുടെയും വിവാഹജീവിതം കഴിഞ്ഞ കുറേനാളായി ചര്‍ച്ചയാണ്. ഇവരുടെ വിവാഹവും വേര്‍പിരിച്ചിലുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അര്‍ണവിന് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ദിവ്യ. ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ണവിന് എതിരെ തെളിവ് സഹിതം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ദിവ്യ. അര്‍ണാവ് ട്രാപ്പിലാക്കിയ ഒരുപാട് പേരെ അറിയാമെന്നാണ് ദിവ്യ പറയുന്നത്. അര്‍ണവിനൊപ്പം കുട്ടിക്കാലം തൊട്ട് പഠിച്ച നേസ കുമരന്‍ എന്നയാളാണ് അര്‍ണാവിനെ സംബന്ധിയ്ക്കുന്ന എല്ലാ കാര്യങ്ങളും പറഞ്ഞതെന്നാണ് ദിവ്യ പറയുന്നത്. ദിവ്യയുടെ വാക്കുകള്‍ ഇങ്ങനെ… ചെറുപ്പം മുതലേയുള്ള അര്‍ണവിന്റെ സ്വഭാവദൂഷ്യം കാരണം ഹോസ്റ്റലില്‍ ഇട്ടാണ് അവനെ പഠിപ്പിച്ചത്. ഹോസ്റ്റലില്‍ അവന്‍ ഹോമോ സെക്ഷ്വല്‍ ആയിരുന്നു. അശ്ലീല സൈറ്റുകളില്‍ നിന്ന് പതിവായി വീഡിയോ കണ്ടതിന് പിടിക്കപ്പെട്ടിരുന്നു. കോളേജിലെത്തിയപ്പോള്‍ ദില്‍ഷ എന്ന് പേരുള്ള പെണ്‍കുട്ടിയെ പ്രേമിച്ചു. ശാരീരികമായും അവര്‍ തമ്മില്‍ ബന്ധം…

Read More

അനിയന്‍ മിഥുന്‍ എന്റെ അനിയനല്ല ! വെളിപ്പെടുത്തലുമായി മിഥുന്‍ രമേശ്

ബിഗ്‌ബോസിലെ മത്സരാര്‍ത്ഥിയായ അനിയന്‍ മിഥുന്‍ ആണ് ഇപ്പോള്‍ മലയാളികളുടെ പ്രധാന സോഷ്യല്‍മീഡിയ ചര്‍ച്ചാവിഷയം. അനുഭവകഥ പറയുന്നതിനിടെ ഇന്ത്യന്‍ ആര്‍മിയെ ബന്ധപ്പെടുത്തി പ്രണയ കഥ പറഞ്ഞാണ് മിഥുന്‍ ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. മിഥുന് എതിരെ സോഷ്യല്‍മീഡിയയില്‍ വലിയ രോഷമാണ് ഉയരുന്നത്. ഈ അവസരത്തില്‍ പ്രമുഖ നടനും അവതാരകനുമായ മിഥുന്‍ രമേശ് പങ്കുവെച്ച പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പേര് വച്ച് മിഥുന്‍ രമേശിന്റെ അനിയനാണ് അനിയന്‍ മിഥുന്‍ എന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്തിക്കൊണ്ടായിരുന്നു മിഥുന്റെ പോസ്റ്റ്. അനിയന്‍ മിഥുന്‍ തന്റെ അനിയനല്ലെന്നും തന്റെ അനിയന്റെ പേര് നിഥിന്‍ രമേശന്‍ എന്നാണെന്നും മിഥുന്‍ പറയുന്നു. ഫേസ്ബുക്കില്‍ തന്റെ അനിയന്റെയും അമ്മയുടെയും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മിഥുന്‍ ഇങ്ങനെ കുറിച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ മിഥുനെ പരിഹസിച്ച് കമന്റ് ചെയ്തു. അനിയന്‍ മിഥുന്‍ എന്നാണ്…

Read More

തമന്നയുടെ ഹൃദയം കവര്‍ന്നത് വിജയ് വര്‍മ തന്നെ ! ഒടുവില്‍ പ്രണയം വെളിപ്പെടുത്തി താരസുന്ദരി…

നടന്‍ വിജയ് വര്‍മയുമായുള്ള പ്രണയം ആദ്യമായി തുറന്നു പറഞ്ഞ് താരസുന്ദരി തമന്ന ഭാട്ടിയ. നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രമായ ‘ലസ്റ്റ് സ്റ്റോറീസ് 2’ സെറ്റില്‍ വച്ചാണ് കൂടുതല്‍ അടുത്തെന്നും ജീവിതത്തില്‍ തന്നെ ഒരുപാട് മനസ്സിലാക്കിയ ആളാണ് അദ്ദേഹമെന്നും തമന്ന പറഞ്ഞു. അടുത്തിടെ ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് വര്‍മയുമായുള്ള ബന്ധത്തെ കുറിച്ച് തമന്ന മനസ്സു തുറന്നത്. തമന്നയുടെ വാക്കുകള്‍ ഇങ്ങനെ…ഒരാള്‍ നിങ്ങളുടെ സഹനടനായതുകൊണ്ട് മാത്രം നിങ്ങള്‍ അവരിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് ഒരുപാട് സഹതാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരാള്‍ക്ക് ആരോടെങ്കിലും ആകര്‍ഷണമോ മറ്റെന്തെങ്കിലുമോ തോന്നിയാല്‍ അത് തീര്‍ച്ചയായും കൂടുതല്‍ വ്യക്തിപരമാണ്, ഉപജീവനത്തിനായി അവര്‍ ചെയ്യുന്ന കാര്യങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല. ഞാന്‍ ശരിക്കും ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. എന്നോട് വളരെ സ്വാഭാവികമായി മനസ്സു തുറന്ന് അദ്ദേഹം ഇടപ്പെട്ടപ്പോള്‍ എനിക്കും കാര്യങ്ങള്‍ എളുപ്പമാക്കി. നിങ്ങള്‍ക്ക് ഒരു പങ്കാളിയെ കണ്ടെത്തണമെങ്കില്‍…

Read More

എനിക്ക് വളരെ ഇഷ്ടമാണ് പിണറായിയേ; നടൻ ഭീമൻ രഘു ബിജെപി വിടുന്നു

 തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയി. ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ല. രാഷ്‌ട്രീയപ്രവര്‍ത്തനം ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടുതന്നെയാണ് ഞാന്‍ ഈ മേഖലയിലേക്ക് വന്നതും. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതല്ല ബിജെപിയില്‍ അംഗത്വമെടുത്തതിനുശേഷം സംഭവിച്ചത്. എനിക്ക് വളരെ ഇഷ്ടമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ഞാന്‍ എല്ലായ്‌പ്പോഴും പ്രശംസിച്ചിട്ടുണ്ട്. കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്‍റെ ഭാഗമാകണമെന്ന് എനിക്കാഗ്രഹമുണ്ട്. മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പാര്‍ട്ടിപ്രവേശത്തെ സംബന്ധിച്ച് നേരില്‍ കണ്ടു സംസാരിക്കും. -ഭീമന്‍ രഘു

Read More