സ്റ്റാർഡം കാണിക്കാത്ത മോഹൻലാൽ; പ്രഭാസ് അങ്ങനെയല്ലെന്ന് ഗണേഷ് കുമാർ

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മോഹൻലാലിനെക്കുറിച്ചും തെന്നിന്ത്യൻ നടൻ പ്രഭാസിനെക്കുറിച്ചും നടനും എംഎൽഎയുമായ ഗണേശ് കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. പ്രഭാസിനെ കാണാനുള്ള ആഗ്രഹം പ്രകടപ്പിച്ചപ്പോൾ ഉണ്ടായ അനുഭവവും മോഹൻലാലിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവവും പങ്കുവച്ചുകൊണ്ടാണ് സ്റ്റാർഡം നടന്മാരിൽ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നത് എന്ന് പറഞ്ഞിരിക്കുന്നത്.സിനിമയിൽ ഹിന്ദിയിലെയും തമിഴിലെയുമൊക്കെ നടന്മാരുണ്ടല്ലോ? സഹായികളൊക്കെയായിട്ട് വലിയൊരു സൈന്യവുമായാണ് അവർ വരുന്നത്. ഒരു സഹായിയുമില്ലാതെ മോഹൻലാൽ എന്ന മഹാനടൻ കുഞ്ഞാലി മരക്കാരുടെ വേഷമിട്ട്… ഷൂസ് ഊരിയിട്ട് ഹവായി ചപ്പലുമിട്ട് ഷൂട്ടിംഗ് സെറ്റിൽ പ്ലാസ്റ്റിക്ക് കസേരയിലാണ് ഇരുന്നത്. ഇതു കാണുന്ന അന്യഭാഷാ നടന്മാർക്ക് വലിയ അദ്ഭുതമാണ്. അദ്ദേഹത്തിന്‍റെ കാരവാൻ തൊട്ടപ്പുറത്ത് കിടക്കുമ്പോഴാണ് ഇന്നസെന്‍റ് ചേട്ടനടക്കം ഞങ്ങളുടെ അടുത്തേക്കു വന്നിരുന്ന് തമാശ പറഞ്ഞിരുന്നത്. അതിൽ വളരെ നന്നായി സഹകരിച്ച ആളാണ് സുനിൽ ഷെട്ടി. അദ്ദേഹം വളരെ സിമ്പിളായിട്ട് ഞങ്ങളോട് ഇടപെട്ടു- ഗണേശ് കുമാർ…

Read More

പുതിയ ചിത്രമായ മലയൻകുഞ്ഞിന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം! വീഴ്ചയിൽ മൂക്കിനു പരിക്ക്; ആ സംഭവം ഇങ്ങനെ…

ചിത്രീകരണത്തിനിടെ താത്കാലികമായി നിർമിച്ച വീടിനു മുകളിൽ നിന്ന് വീണാണ് നടൻ ഫഹദ് ഫാസിലിന് പരിക്കേറ്റത്. പുതിയ ചിത്രമായ മലയൻകുഞ്ഞിന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം ഉണ്ടായത്. മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. ഈ സമയത്താണ് താരത്തിന് വീണു പരിക്കേറ്റത്. പരിക്കേറ്റ ഫഹദ് ഫാസിലിനെ ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു മുകളിൽനിന്നുള്ള വീഴ്ചയിൽ ഫഹദിന്‍റെ മൂക്കിനാണ് പരിക്കേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഫഹദിന് വീഴ്ചയുടേതായ ചെറിയ വേദനകൾ ഉണ്ടായി എന്നതൊഴിച്ചാൽ മറ്റു കുഴപ്പങ്ങളൊന്നും സംഭവിച്ചില്ലായെന്നത് ഭാഗ്യമായി കാണാം. നവാഗതനായ സജിമോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More

ലാലേ… കുനി..! കിലുക്കം സിനിമയുടെ ഷൂട്ടിംഗിനിടയില്‍ വലിയൊരു അപകടത്തില്‍നിന്ന് മോഹന്‍ലാല്‍ രക്ഷപ്പെട്ടു; അതും തലനാരിഴയ്ക്ക്…

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കിലുക്കം. എത്ര കണ്ടാലും ഈ ചിത്രം മലയാളികൾ പിന്നെയും പിന്നെയും കാണും. അത്ര മനോഹരമായിട്ടാണ് കിലുക്കം എന്ന ചിത്രം സംവിധായകൻ പ്രിയദർശൻ മലയാളികൾക്ക് ഒരുക്കി നൽകിയിരിക്കുന്നത്. കിലുക്കത്തിലെ പാട്ടായാലും തമാശകളായാലും സംഭാഷണങ്ങളായാലും എല്ലാം മലയാളികളുടെ മനസിൽ ഇപ്പോഴും ഒളിമങ്ങാതെയുണ്ട്. ചിത്രം പുറത്തിറങ്ങിയിട്ട് 30 വർഷം പിന്നിട്ടിട്ടും കാലത്തെ അതിജീവിച്ച സിനിമയായി ഇന്നും മലയാളികൾക്കിടയിൽ കിലുക്കമുണ്ട്. മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ നായകനായ ചിത്രം. രേവതി നായികയായ ചിത്രം. ജഗതി ശ്രീകുമാർ, തിലകൻ, ഇന്നസെന്‍റ് തുടങ്ങിയവരൊക്കെ തകർത്ത് അഭിനയിച്ച ചിത്രം. എന്നാൽ ആ സിനിമയുടെ ഷൂട്ടിംഗിനിടയിൽ മോഹൻലാൽ വലിയൊരു അപകടത്തിൽനിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. അതും തലനാരിഴയ്ക്ക്. കിലുക്കത്തിലെ ഊട്ടിപ്പട്ടണം എന്നു തുടങ്ങുന്ന അടിപൊളി പാട്ട് ചിത്രീകരിക്കുന്ന സമയം. ഈ സീനിൽ തീവണ്ടിയുടെ മുകളിൽ മോഹൻലാലും രേവതിയും ജഗതി ശ്രീകുമാറും നിൽക്കുന്നു. ഏറ്റവും അപകടം പിടിച്ച ചിത്രീകരണമായിരുന്നു…

Read More

ഗ്ലാമറസും കുറച്ച് മണ്ടിയും

തുടക്കത്തില്‍ വലിയ സിനിമകളില്‍ അഭിനയിച്ചാല്‍ മാത്രമേ വലിയ താരം ആവുകയുള്ളൂവെന്നായിരുന്നു എന്നോട് പറഞ്ഞിരുന്നത്. വലിയ ഹീറോകളുടെ കൂടെ. അങ്ങനെ ചെയതാല്‍ മാത്രമേ ടോപ്പിലേക്ക് എത്തുകയുള്ളൂ. അതിനർഥം നമ്മളെ കാണാന്‍ അള്‍ട്രാ ഗ്ലാമറസ് ആയിരിക്കണം. കാഴ്ചയിലും പെരുമാറ്റത്തിലുമൊക്കെ ഒരു രീതിയുണ്ട്. പക്ഷേ, ഞാന്‍ അതിലൊന്നും ഫിറ്റ് ആകുന്ന ആളല്ലായിരുന്നു. അതിനാല്‍ തുടക്കത്തില്‍ ഞാന്‍ എന്നെ അങ്ങനെ മാറ്റാന്‍ ഒരുപാട് ശ്രമിച്ചിരുന്നു. കൂടുതല്‍ ഗ്ലാമറസും കുറച്ച് മണ്ടിയും ആണെന്ന് തോന്നിപ്പിക്കാന്‍ ശ്രമിച്ചു. കാരണം, കാണാന്‍ സുന്ദരിയെന്നാല്‍ മന്ദബുദ്ധിയെന്നായിരുന്നു ധാരണ.അതിനാല്‍ ഞാന്‍ ചില പ്രത്യേക റോളുകള്‍ തെരഞ്ഞെടുത്തു പോന്നു. അതായിരുന്നു അപ്പോഴത്തെ രീതി. എന്നാല്‍ ആ സിനിമകള്‍ എനിക്ക് വര്‍ക്ക് ആകുന്നില്ലെന്ന് ഞാന്‍ മനസിലാക്കി. അപ്പോഴാണ് ഞാന്‍ ഔട്ട് ഓഫ് ദ ബോക്‌സ് ആയി ചിന്തിക്കാന്‍ തുടങ്ങിയത്. -തപ്സി പന്നു

Read More

ജാക്വിലിൻ കുരുക്കിൽ

ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് വന്‍ കുരുക്കിലേക്ക്. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട 200 കോടിയുടെ തട്ടിപ്പ് കേസിലാണ് നടി കൂടുതൽ കുരുക്കിലേക്ക് വീഴുന്നത്. സുകേഷ് ചന്ദ്രശേഖറുമായി ജാക്വിലിന് പ്രണയ ബന്ധമുണ്ടായിരുന്നുവെന്നും കോടിക്കണക്കിന് രൂപയുടെ ഗിഫ്റ്റുകള്‍ നല്‍കിയിരുന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ വച്ചു നടിയെ താല്‍ക്കാലികമായി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തശേഷം യാത്രയ്ക്ക് അനുമതി നൽകുകയായിരുന്നു. ഇതോടെ ബോളിവുഡിലെ മറ്റൊരു വമ്പൻ കേസായി ഇത് മാറുമെന്നാണ് വ്യക്തമാകുന്നത്. എന്‍ഫോഴ്‌സ്‌മെന്‍റിന്‍റെ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ ജാക്വിലിനെക്കുറിച്ചു പറയുന്നത്. ജാക്വിലിന് കോടികളുടെ സമ്മാനങ്ങള്‍ സുകേഷ് നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മറ്റൊരു നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹിയും സുകേഷില്‍ നിന്ന് സമ്മാനങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്. നേരത്തെ ജാക്വിലിന്‍ സുകേഷിനെ ചുംബിക്കുന്നതിന്‍റെയും ഇരുവരും അടുത്തിടപഴകുന്നതിന്‍റെയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പത്ത് കോടിയിലധികം രൂപയുടെ ഗിഫ്റ്റുകളാണ് സുകേഷ് ജാക്വിലിന് നല്‍കിയതെന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് പറയുന്നത്. ഇതോടെ താനും സുകേഷുമായി…

Read More

എനിക്കുള്ളത് അവള്‍ക്കില്ല, കരീനയെക്കുറിച്ച് അമീഷ പട്ടേൽ

എനിക്കവളെ അറിയുകയേയില്ല. ഞങ്ങള്‍ക്കിടയിലെ വഴക്കിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ എഴുതപ്പെടുന്നുണ്ട്. സത്യത്തില്‍ ഞാന്‍ കരീനയെക്കുറിച്ച് കാര്യമായി ചിന്തിച്ചിട്ടേയില്ല. ജനങ്ങള്‍ തീരുമാനിക്കട്ടെ ആരെയാണ് അവര്‍ക്ക് ഇഷ്ടമെന്നും ആരെയാണ് ഇഷ്ടമല്ലാത്തതെന്നും. ഞങ്ങള്‍ ടോപ് നായികമാരുടെ ബ്രാക്കറ്റിനുള്ളില്‍ പെടുമെന്ന് പറയുന്നതുതന്നെ അബദ്ധമാണ്. ഞാന്‍ കരീനയുടെ കുറച്ച് വര്‍ക്ക് ഒക്കെ കണ്ടിട്ടുണ്ട്. എനിക്കുള്ളത് അവള്‍ക്കില്ല. തിരിച്ച് അവള്‍ക്കുള്ള ചില കഴിവുകള്‍ എനിക്കുമില്ല. എന്നാലും ഞങ്ങള്‍ രണ്ടാള്‍ക്കും ഇവിടെ ഒരുപാട് സ്‌പെയ്‌സുണ്ട്. പിന്നെ എന്തിനാണ് അടിയുണ്ടാക്കുന്നത്? എനിക്കെതിരേ ഇന്‍ഡസ്ട്രിയില്‍ ഒരു ലോബിയുണ്ടെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അവര്‍ എനിക്ക് ജോലിയില്ലാതെ നോക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ, നന്മയും കഠിനാധ്വാനവും എല്ലാത്തിനേയും തകര്‍ക്കുകയാണ്. എന്‍റെ കരിയൻ നശിപ്പാക്കാന്‍ ശ്രമിച്ചാലും അതില്‍ അവര്‍ വിജയിക്കില്ല.-അമീഷ പട്ടേൽ

Read More

എനിക്കും അച്ഛനും പേടിയായിരുന്നു!

പ്രിയദർശന്‍റെയും ലിസിയുടെയും മകളായ കല്യാണിക്ക് മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലാകെ ആരാധകരുണ്ട്. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിൽ എത്തുന്നത്. ആ ചിത്രം മലയാളത്തിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരപുത്രി മലയാളത്തിൽ എത്തുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കല്യണിയുടെ ഒരഭിമുഖമാണ്. അച്ഛന്‍റെയും അമ്മയുടെയും സിനിമകളെക്കുറിച്ചാണ് താരപുത്രി പറയുന്നത്. അച്ഛന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ കൃത്യമായി ഉത്തരം പറയാന്‍ എനിക്കു സാധിക്കില്ല. ഏറ്റവും ആവര്‍ത്തിച്ച് കണ്ട സിനിമ ഏതാണെന്ന് ചോദിച്ചാൽ കുറേയുണ്ട് എന്നു പറയാം. എന്നാലും പെട്ടന്ന് നാവില്‍ വരുന്ന ചിത്രം തേന്‍മാവിന്‍ കൊമ്പത്ത് ആണ്- കല്യാണി പറയുന്നു. അമ്മ ലിസി ലക്ഷ്മിയുടെ ഏറ്റവും ഇഷ്ടമുള്ള ചിത്രം ഏതാണെന്ന് ചോദിച്ചപ്പോള്‍ ആദ്യം ഞാന്‍ ഇഷ്ടമില്ലാത്ത സിനിമ ഏതാണെന്ന് പറയാം എന്നായിരുന്നു കല്യാണിയുടെ മറുപടി. അച്ഛന്‍…

Read More

മമ്മൂട്ടിയെപ്പോലെ തന്നെയാണ് സേതുരാമയ്യരും

മമ്മൂട്ടിയെപ്പോലെ തന്നെയാണ് സേതുരാമയ്യരും. കാലാതീതമാണ് ഈ രണ്ട് പ്രതിഭാസങ്ങളും. മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ. ട്രെൻഡുകൾക്കും അപ്പുറം നിൽക്കുന്ന ഈ കഥാപാത്രവുമൊത്ത് ഒന്നര പതിറ്റാണ്ടിനു ശേഷം വീണ്ടുമെത്തുമ്പോൾ നിറഞ്ഞ സന്തോഷം തോന്നുന്നു. ഒരു സിനിമയുടെ അഞ്ചു ഭാഗങ്ങളിലും സംവിധായകനും നായകനും തിരക്കഥാകൃത്തും ഒരേ ആളുകളായി തുടരുന്നതു സിനിമാ ചരിത്രത്തിൽത്തന്നെ അപൂർവമായി സംഭവിക്കുന്നതാണ്. ജയിംസ് ബോണ്ട് സിനിമകളിൽ പോലും നായകൻ ഒരാളാണെങ്കിലും സംവിധായകനോ തിരക്കഥാകൃത്തോ മാറിയിട്ടുണ്ടാകും. നായകനെന്നതിലുപരി മമ്മൂട്ടിയുമായി എനിക്കൊരു സഹോദരതുല്യബന്ധമുണ്ട്. ഇപ്പോൾത്തന്നെ ചിത്രത്തിന്‌റെ പൂജയുടെ കാര്യം വിളിച്ചുപറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്, ‘മധു അങ്ങ് തുടങ്ങിക്കോ, ഞാൻ എത്തുന്നു..’ എന്നാണ്. അതാണ് അദ്ദേഹത്തിന്‍റെ സ്പിരിറ്റ്. – കെ. മധു

Read More

മമ്മൂട്ടിയുടെ വാശികൾ വിജയവും ശുഭ പര്യവസാനവും ആകാറുണ്ടെന്ന് കെ.ടി. കുഞ്ഞുമോൻ

ലോക്ഡൗണിന് ശേഷം തിയറ്ററിൽ റിലീസ് ചെയ്ത കുറുപ്പ് വൻ വിജയം നേടി പ്രദർശനം തുടരുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഈ സിനിമാ പ്രേക്ഷകരെ തിയറ്ററുകലേക്ക് ആകർഷിച്ചതിലൂടെ മലയാള സിനിമാ വ്യവസായത്തിന് തന്നെ പുതിയ ഉന്മേഷവും ഉണർവുമാണ് ലഭിച്ചിരിക്കുന്നത്. നേരത്തേ ഈ സിനിമാ ഒടിടി റിലീസാണ് നിശ്ചയിച്ചിരുന്നത് എന്നും മമ്മൂട്ടിയുടെ നിർബന്ധ പ്രകാരമാണ് തിയറ്ററിൽ റിലീസ് ചെയ്തത് എന്നും കേട്ടിരുന്നു. പലപ്പോഴും മമ്മൂട്ടിയുടെ ഇത്തരം വാശികൾ വിജയവും ശുഭ പര്യവസാനവും ആകാറുണ്ട്. അങ്ങനെ തന്നെ സംഭവിച്ചു. കുറുപ്പിന്‍റെ തിയറ്റർ റിലീസിനായി അദ്ദേഹം നടത്തിയ ഇടപെടലുകളിലൂടെ മഹാമാരി കാലത്ത് സിനിമക്കു പുനർജന്മം ലഭിച്ചിരിക്കുകയാണ്. -കെ.ടി. കുഞ്ഞുമോൻ

Read More

എന്‍റെ മക്കള്‍ക്ക് അച്ഛനും അമ്മയും വേണം! ചെറുപ്പത്തിൽ ഞാൻ അനുഭവിച്ച ദുഖം അവർക്ക് ഉണ്ടാകരുത്

ബോളിവുഡിലെ സൂപ്പര്‍ നായികമാരിൽ ഒരാളാണ് കത്രീന കെയ്ഫ്. ആദ്യ സിനിമയുടെ വന്‍ പരാജയത്തെ അതിജീവിച്ച് മുന്നേറിയ കത്രീന സ്വന്തമാക്കിയത് സ്വപ്‌നതുല്യമായ വിജയമാണ്. ഒരുപാട് വെല്ലുവിളികളാണ് കത്രീനയ്ക്ക് തന്‍റെ കരിയറില്‍ നേരിടേണ്ടി വന്നത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഒരുപാടു മോശം അനുഭവങ്ങള്‍ താരത്തിനു നേരിടേണ്ടി വന്നിരുന്നു. അതിലൊന്നായിരുന്നു നന്നേ ചെറുപ്പത്തില്‍ അച്ഛനും അമ്മയും പിരിഞ്ഞത്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ തന്‍റെ കുട്ടിക്കാലത്തെക്കുറിച്ച് കത്രീന മനസ് തുറന്നിരുന്നു.വിവാഹമോചനത്തിനു ശേഷം താന്‍ അടക്കം എട്ടു മക്കളെ അമ്മ ഒറ്റയ്ക്കായിരുന്നു വളര്‍ത്തിയതെന്നാണ് കത്രീന പറഞ്ഞത്. മൂന്ന് ചേച്ചിമാരുണ്ട് കത്രീനയ്ക്ക്. സ്റ്റെഫനി, ക്രിസ്റ്റീന്‍, നതാഷ. മൂന്ന് അനിയത്തിമാരുമുണ്ട്. മെല്ലിസ, സോണിയ, ഇസബെല്‍. മൈക്കിള്‍ എന്നൊരു ചേട്ടനുമുണ്ട് താരസുന്ദരിയ്ക്ക്. അഭിമുഖത്തില്‍ അച്ഛനില്ലാത്ത കുട്ടിക്കാലത്തെക്കുറിച്ചും അമ്മ മക്കളെ വളര്‍ത്താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും പറഞ്ഞ കത്രീന തനിക്ക് മക്കളുണ്ടാകുമ്പോള്‍ അവര്‍ താന്‍ കടന്നു പോയ അവസ്ഥിലൂടെ കടന്നുപോകരുതെന്ന് ആഗ്രഹിക്കുന്നതായും…

Read More