യുവതാരങ്ങൾക്കൊപ്പം പ്രണയം ചെയ്യാൻ വളരെ കംഫർട്ടബിളാണെന്ന് റാണി മുഖർജി

പ്രായമായ അഭിനേതാക്കൾ ഓൺ-സ്‌ക്രീനിൽ തങ്ങളെക്കാൾ വളരെയധികം പ്രായം കുറഞ്ഞ നായികമാരെ പ്രണയിക്കുന്നത് നമ്മൾ കാണുന്നതാണ്. ഞാൻ യുവതാരങ്ങൾക്കൊപ്പം പ്രണയം ചെയ്യാൻ വളരെ കംഫർട്ടബിളായിരിക്കും. ഞാൻ ഒരു അഭിനേതാവാണ്. ആരെയും സിനിമയ്ക്കുവേണ്ടി പ്രണയിക്കാൻ എനിക്കു മടിയില്ല. ഒരുപാട് ആളുകളെ പ്രണയിച്ചിട്ടുണ്ട്. എനിക്ക് പ്രശ്‌നമില്ല. ഞാനൊരു നടിയാണ്. എന്നോടു പറയുന്നതോ നിർദേശിക്കുന്നതോ ആയ എന്തും ഞാൻ ചെയ്യും. ഞങ്ങൾ നിർദേശങ്ങൾ മാത്രമാണ് സ്വീകരിക്കുന്നത്. ഞങ്ങൾ നിർദേശങ്ങൾ നൽകുന്നില്ല. ആദിത്യ ചോപ്ര ഒരു നടിയായ എന്നെയാണ് വിവാഹം കഴിച്ചത്. അദ്ദേഹം എന്നെ കണ്ണടച്ചുകൊണ്ടല്ല വിവാഹം കഴിച്ചത്. അദ്ദേഹം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറേയില്ല. -റാണി മുഖർജി

Read More

ഒന്ന് അൽപം മാറിപ്പോയിരുന്നെങ്കിൽ ഞാനും അതുപോലെ പോയേനെയെന്ന് മോഹൻലാൽ

പ്രണവ് യാത്ര ചെയ്യുന്നതു കാണുമ്പോൾ വലിയ സന്തോഷമാണ്. എനിക്കും ഇതുപോലെ യാത്രകൾ ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ അന്ന് പറ്റിയില്ല. ഒന്ന് അൽപം മാറിപ്പോയിരുന്നെങ്കിൽ ഞാനും അതുപോലെ പോയേനെ. പ്രണവിനെ കാണുമ്പോൾ സന്തോഷമാണ്. നമ്മൾ ആഗ്രഹിച്ചതും ചെയ്യാൻ പറ്റാഞ്ഞതുമായ ഒരുപാടു കാര്യങ്ങൾ അയാൾ ചെയ്യുന്നു. ഒരുപാടു യാത്ര ചെയ്യുന്നുണ്ട്. സ്വതന്ത്രനായി നടക്കുന്നു. അതിൽ ഒരുപാട് സന്തോഷമുണ്ട്. അതുപോലെതന്നെ ഇടയ്ക്ക് സിനിമ ചെയ്യുന്നുണ്ട്. തുടക്കത്തിൽ പ്രണവിനും ഈ സിനിമയിൽ അഭിനയിക്കാൻ താത്പര്യം ഇല്ലായിരുന്നു. വളരെ നിർബന്ധിച്ചതിനു ശേഷമാണ് ഈ സിനിമയിൽ അഭിനയിച്ചത്. -മോഹൻലാൽ

Read More

ചെമ്പന്‍റെ വഴിയിൽ ചാക്കോച്ചന്‍റെ ഭീമൻ

ടി.ജി.ബൈജുനാഥ്അങ്കമാലി ഡയറീസിനു ശേഷം ചെന്പൻ വിനോദ് പേനയെടുക്കുന്നു. ‘തമാശ’യ്ക്കു ശേഷം അഷറഫ് ഹംസ സ്റ്റാർട്ട് ആക്്ഷൻ കട്ട് പറയുന്നു. ഒരു വഴിപ്രശ്നം തലയിലെടുത്ത് ചാക്കോച്ചൻ ഭീമനാകുന്നു! ‘കാമറയുമായി ഓടുന്ന’ ഗീരീഷ് ഗംഗാധരൻ ഭീമനൊപ്പം ആ വഴിപ്രശ്നത്തിന്‍റെ പിന്നാലെ കൂടുന്നു. തമാശ ഫെയിം ചിന്നു ചാന്ദ്നിയും വിൻസി അലോഷ്യസും മേഘയും ചാക്കോച്ചന്‍റെ നായികമാരാകുന്നു. ചെന്പനൊപ്പം ആഷിക് അബുവും റിമ കല്ലിങ്കലും കൈകോർക്കുന്പോൾ ‘ഭീമന്‍റെ വഴി’ തെളിയുകയാണ്. ‘ ഈ സിനിമയിലെ ഭീമനു മഹാഭാരതത്തിലെ ഭീമനുമായി യാതൊരു ബന്ധവുമില്ല. സ്വഭാവവും അങ്ങനെയല്ല. അത്തരം യാതൊരു ഷെയ്ഡ്സും ഈ കഥാപാത്രത്തിന് ഇല്ല. എന്‍റെ കഥാപാത്രം സഞ്ജു മറ്റുള്ളവരെ ഭീമനെന്നാണു വിളിക്കുന്നത്. മറ്റുള്ളവർ തിരിച്ച് അയാളെ വിളിക്കുന്നതും ഭീമൻ എന്നു തന്നെയാണ്. നമ്മൾ ചിലപ്പോൾ സഖാവെ എന്നു പരസ്പരം വിളിക്കുന്നതുപോലെ. ഒരു വഴിപ്രശ്നവുമായി ഭീമൻ നടക്കുന്നതുകൊണ്ടാണ് ഭീമന്‍റെ വഴി എന്നു ടൈറ്റിൽവരുന്നത്.’ –…

Read More

ആരാധകര്‍ക്കൊപ്പം ചിത്രം കണ്ട് മോഹന്‍ലാല്‍; കുടുംബത്തോടൊപ്പം വന്നതിനെക്കുറിച്ച് ലാൽ പറഞ്ഞതിങ്ങനെ

  കൊച്ചി: സിനിമാസ്വാദകര്‍ക്ക് കാഴ്ച വിരുന്നൊരുക്കി “മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ തീയറ്ററുകളില്‍ എത്തി. ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം കാണാന്‍ മോഹന്‍ലാലും എത്തിയിരുന്നു. കൊച്ചിയിലെ സരിത തീയേറ്ററിലാണ് മോഹന്‍ലാലും കുടുംബവും ചിത്രം കാണാന്‍ എത്തിയത്. ഒപ്പം ചിത്രത്തിന്‍റെ നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. ഏറെ പ്രത്യേകതയുള്ള സിനിമയായതുകൊണ്ടാണ് ചിത്രം കാണാന്‍ നേരിട്ട് തിയറ്ററിലെത്തിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സിദ്ദിഖ്, ഉണ്ണി മുകുന്ദന്‍, ഹണിറോസ്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി നിരവധി താരങ്ങളും സിനിമ കാണാന്‍ സരിത തിയറ്ററില്‍ എത്തി. റിക്കാര്‍ഡ് സൃഷ്ടിച്ചാണ് ചിത്രം ഇന്ന് ലോകവ്യാപകമായി റിലീസിനെത്തിയത്. റിലീസിനു മുമ്പേ 100 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി ക്ലബില്‍ എത്തിയത്. മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ പ്രീ ബുക്കിംഗ് തുടങ്ങിയിരുന്നു. കേരളത്തിലെ 631 സ്‌ക്രീനുകളില്‍ 626ലും മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകമാകമാനം 4100 സ്‌ക്രീനുകളിലാണ്…

Read More

പാല്‍ നല്‍കണമെന്ന് അത്ര ആഗ്രഹമുണ്ടെങ്കില്‍ അതു നിങ്ങള്‍ ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക..! ലളിതജീവിതം ഇഷ്ടപ്പെടുന്ന സല്‍മാന്‍ ഖാനെക്കുറിച്ച്… 

സല്‍മാന്‍ ഖാന്‍ നായകനായെത്തുന്ന പുതിയ ബോളിവുഡ് ചിത്രം അന്തിം ദ ഫൈനല്‍ ട്രൂത്ത് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സല്‍മാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തിത്. ലളിത ജീവിതം ഇഷ്ടപ്പെടുന്ന സല്‍മാന്‍ഖാന്‍ എന്ന വ്യക്തിയെക്കുറിച്ച് മഹേഷും ആയുഷും ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങാളാണ് ഇപ്പോള്‍ വൈറലാകുന്നത്. എസിയൊന്നുമില്ലാതെ ഫാന്‍ മാത്രമായി സോഫയില്‍ കിടക്കാന്‍ തയാറാകുന്ന ആളാണു സല്‍മാന്‍ എന്നാണ് മഹേഷ് അഭിമുഖത്തില്‍ പറഞ്ഞത്. ആയുഷ് ഇതിനെ ശരി വയ്ക്കുകയും ചെയ്യുന്നു. സല്‍മാന്‍ ഭായിയുടെ ജീവിതശൈലി വളരെ ലളിതമാണ്. പുതിയ മോഡല്‍ ഫോണുകളോടോ കാറുകളോടോ ഒന്നും അദ്ദേഹത്തിനു താല്‍പര്യമില്ല. ഏറ്റവും വേഗതയേറിയ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനൊന്നും ഭായ് ശ്രദ്ധിക്കാറില്ല. സിനിമകളോടു മാത്രമാണ് അദ്ദേഹത്തിനു താല്‍പ്പര്യം. കുറച്ചു നേരത്തേക്ക് അദ്ദേഹത്തെ തനിച്ചാക്കിയാല്‍ ആ സമയത്ത് ഭായ് ഇരുന്ന് സിനിമ കാണും. അത്യാവശ്യം വേണ്ട കുറച്ച്…

Read More

വടം വലിക്കുന്നത്  അഭിനയിച്ചാല്‍….

ആഹാ എന്ന ചിത്രം ഒരു ലേണിംഗ് പ്രോസസ് ആയിരുന്നു. വടംവലി മത്സരങ്ങളൊന്നും ഒരുപാടു കണ്ടിട്ടില്ല. ഈ സിനിമ മുതലാണ് തയാറെടുപ്പുകള്‍ തുടങ്ങിയത്. ഷൂട്ടിംഗിനു മുന്‍പുതന്നെ ഇതിന്‍റെ ആദ്യഘട്ട പരിശീലനം നടത്തിയിരുന്നു. സെറ്റില്‍ കാലങ്ങളായിട്ടുളള സ്റ്റേറ്റ് ചാമ്പ്യന്മാരും മറ്റും ഉണ്ടായിരുന്നു. വടംവലിക്കുമ്പോള്‍ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ ഇവര്‍ പറഞ്ഞു തരുമായിരുന്നു. കൂടാതെ അവരുടെ ജീവിതത്തിലെ കഥകളും പറഞ്ഞു തന്നിരുന്നു. ആഹായിലെ എന്‍റെ കഥാപാത്രത്തിന് നീലൂര്‍ ടീമിലെ റോയിച്ചനുമായി ചെറിയ സാമ്യമുണ്ട്. എന്നാല്‍ അവരുടെ കഥയല്ല ഈ ചിത്രം, എന്നാല്‍ അവരുടെ ജീവിത ചുറ്റുപാടുമായി ബന്ധപ്പെട്ടതാണ് ഈ ചിത്രം. ഒറിജിനലായിട്ടാണ് വടം വലിച്ചത്. വടംവലി ഒരിക്കലും അഭിനയിക്കാന്‍ പറ്റില്ല. വടം വലിച്ചാല്‍ മാത്രമേ നമുക്ക് ഷൂട്ട് ചെയ്യാന്‍ പറ്റുകയുള്ളൂ. വടം വലിക്കുന്നത് പോലെ അഭിനയിച്ചാല്‍ അത് ബോറ് ആകും. അതിനാല്‍ തന്നെ ഒറി‍ജിനലായിട്ടാണ് വലിച്ചത്. ആദ്യത്തെ കുറച്ചു സീനില്‍ മാത്രമേ…

Read More

നയന്‍സും പോയസ് ഗാര്‍ഡനും;പുതിയ ചർച്ചകൾ ഇങ്ങനെ…

കോടികള്‍ മുടക്കി തെന്നിന്ത്യന്‍ താരസുന്ദരിയും മലയാളിയുമായ നയന്‍ താര പോയസ് ഗാര്‍ഡനില്‍ വീട് സ്വന്തമാക്കിയെന്നു റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഒരു നടിയാണ് നയന്‍താര. ഇപ്പോഴിതാ ചെന്നൈയിലെ പോഷ് ഏരിയയായ പോയസ് ഗാര്‍ഡനില്‍ താരം വീട് വാങ്ങിയിരിക്കുന്നതാണ് വാര്‍ത്തകളില്‍ നിറയുന്നത്. അധികം താമസിയാതെ പ്രതിശ്രുത വരന്‍ വിഘ്‌നേഷ് ശിവനൊപ്പം നയന്‍സ് അവിടേക്കു മാറുമെന്നാണു കേള്‍ക്കുന്നത്. സംവിധായകന്‍ വിഘ്‌നേഷ് ശിവനൊപ്പമുള്ള താരത്തിന്‍റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. നയന്‍താരയുടെ സിനിമാവിശേഷങ്ങളും പ്രണയവിശേഷങ്ങളുമൊക്കെ വാര്‍ത്തകളില്‍ നിറയാറുണ്ടെങ്കിലും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത് വളരെ കുറവാണ്. ഇതിനിടെയാണ് ചെന്നൈയില്‍ താരം പുതിയ വീടു വാങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്. ചെന്നൈയിലെ പോഷ് ഏരിയ ആണ് പോയസ് ഗാര്‍ഡനിലാണ് താരം വീട് വാങ്ങിയിരിക്കുന്നത്.നാല് മുറികളുള്ള വീടാണ് താരം സ്വന്തമാക്കിയത്. പ്രതിശ്രുത വരന്‍ വിഘ്നേഷ് ശിവനൊപ്പം താരം വൈകാതെ…

Read More

ആകെ നാണക്കേടായി

സ്റ്റിയറിംഗ് ബാലൻസ് കൂടി കിട്ടാൻ ഒരു ഞായറാഴ്ച അടുത്ത വീട്ടിലെ ചേട്ടനൊപ്പം ഞാനും ചേച്ചിയും ഡ്രൈവിങ് പഠിക്കാന്‍ ഇറങ്ങി. ഒരു ഗ്രൗണ്ടിലേക്കാണ് പോയത്. അവിടെ വണ്ടി ഓടിക്കുന്നത് റിസ്‌ക് ആണെന്ന് കുറച്ച് പേര്‍ പറഞ്ഞിരുന്നു. ഒരുപാട് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ സൂചിപ്പിച്ചു. അതുകൊണ്ട് തിരക്കില്ലാത്ത ഇട റോഡിലായിരുന്നു ഓടിച്ചു നോക്കാന്‍ പോയത്. ആശാന്‍റെ കൂടെ വണ്ടി ഓടിച്ചിട്ടുള്ള അമിത ആവേശത്തില്‍ വാഹനം ഓടിക്കാന്‍ കൂളായി തന്നെ ഞാനിരുന്നു. വണ്ടിയില്‍ കയറി ഫസ്റ്റ് ഇട്ട് ആക്‌സിലേറ്ററില്‍ കാല് കൊടുത്തത് മാത്രമേ ഓര്‍മയുള്ളു. പിന്നീട് കാണുന്നത് അടുത്തുള്ള പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുന്നതാണ്. കാറിന്‍റെ ഒരു ഭാഗം മൊത്തം തകര്‍ന്ന് പോയി. ഹെഡ് ലൈറ്റും പൊട്ടി. അന്നത്തോടെ വാഹനം ഓടിക്കുന്നത് ഞാന്‍ നിര്‍ത്തി. പേടി കൊണ്ടല്ല, ആകെ നാണക്കേട് ആയി. -രസ്‌ന പവിത്രൻ

Read More

അഭിനയിക്കുകയല്ല

പുതിയ പരമ്പരയിലും അച്ഛനും അമ്മയും മക്കളുമൊക്കെ ആയി തന്നെയാണ് ഞങ്ങള്‍ എല്ലാവരും എത്തുന്നത്. പക്ഷേ, ഉപ്പും മുളകിലും കണ്ടതുപോലെയല്ല. മറ്റൊരു രീതിയിലാകും അവതരണം. പതിനൊന്നു മാസമായി ഉപ്പും മുളകും നിര്‍ത്തിയിട്ട്. ഒരു ഇടവേളയ്ക്കുശേഷം എല്ലാവരും പരസ്പരം കാണുകയാണെങ്കിലും പഴയ പോലെ തന്നെയാണ്. ഞങ്ങളെല്ലാവരും അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ഉണ്ടായിരുന്നതല്ലേ. കുട്ടികള്‍ക്കെല്ലാം ഞാന്‍ അമ്മയെ പോലെയാണ്. അവരെ കാണാതെ ഇത്രയും കാലമിരുന്നതിന്‍റെ വിഷമം ഇപ്പോഴാണ് തീര്‍ന്നത്. ഉപ്പും മുളകിലും അഭിനയിക്കുമ്പോള്‍ പാറുക്കുട്ടി തീരെ കുഞ്ഞായിരുന്നു. എന്നാല്‍ സംസാരിക്കാന്‍ തുടങ്ങിയതിനു ശേഷമാണു പുതിയ പരമ്പര വന്നത്. പാറുക്കുട്ടിക്കൊക്കെ ധാരാളം ഡയലോഗ് ഉണ്ട്. ഭയങ്കരമായി ഡയലോഗുകളൊക്കെ അവള്‍ പറയുന്നുണ്ട്. ശരിക്കും അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. -നിഷ സാരംഗ്

Read More

ഇഷ മലയാളത്തിലെത്തിയത്ഇങ്ങനെ…

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് തട്ടത്തിൻ മറയത്ത്. നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയത് ഇഷ തൽവാറായിരുന്നു. മലയാളി പ്രേക്ഷകർക്ക് അന്ന് അത്ര പരിചിത മുഖമായിരുന്നില്ല ഇഷ. ആ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ നടി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഇപ്പോഴിതാ താരം മലയാളത്തിൽ എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് അഭിനേതാവും കാസ്റ്റിംഗ് ഡയറക്ടറുമായ ദിനേഷ് പ്രഭാകർ. ഇഷ തല്‍വാറിനെ ആദ്യമായി മലയാളത്തിലേക്ക് കൊണ്ടുവന്നത് താനായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്.ഇഷ തല്‍വാറിനെ ആദ്യമായി മലയാളത്തിലേക്ക് കൊണ്ടുവന്നത് ഞാനായിരുന്നു. ധാത്രിയുടെ പരസ്യത്തില്‍ അഭിനയിക്കാനാണ് ബോംബെയില്‍ നിന്ന് ഇഷയെ കൊണ്ടുവന്നത്. ആ സമയത്താണ് വിനീത് പറയുന്നത് പുതിയ സിനിമയിലേക്ക് ഒരു നായികയെ വേണം, പരസ്യങ്ങളിലൊക്കെ അഭിനയിച്ച ഏതെങ്കിലും കുട്ടിയുണ്ടോ എന്നു ചോദിക്കുന്നത്. എന്‍റെ പരസ്യത്തിന്‍റെ…

Read More