കാടിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റസി ത്രില്ലർ: സംഭവം അധ്യായം ഒന്ന് മാർച്ച് ആറിന്

പൂർണമായും കാടിന്‍റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന മിസ്റ്ററി ഫാന്‍റസി ത്രില്ലർ സിനിമയായ സംഭവം അധ്യായം ഒന്ന് എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. മാർച്ച് ആറിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. നല്ല സിനിമ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം ജിത്തു സതീശൻ മംഗലത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു ദുരൂഹതകളും മികച്ചു ആക്ഷൻ രംഗങ്ങളുമെല്ലാം കോർത്തിണക്കിയ ഒരു ത്രില്ലർ സിനിമയാണ് സംഭവം അധ്യായം ഒന്ന്. അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർഥ് ഭരതൻ സെന്തിൽ കൃഷ്ണാ. അസ്സിം ജമാൽ, എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ ശ്രദ്ധ നേടിയ സംഭവം എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തിന്‍റെ കോ – പ്രൊഡ്യൂസർ നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആഷ്‌ന റഷീദ്, ചായഗ്രഹണം നവീൻ നജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ് വിൻ…

Read More

കുട്ടിക്കഥയുമായി ത തവളയുടെ ത 27ന്

അനു മോൾ, സെന്തിൽ കൃഷ്ണ, അൻവിൻ ശ്രീനു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര രചനയും സംവിധാനവും നി‍ർവഹിക്കുന്ന കുട്ടികളുടെ ചിത്രം ത തവളയുടെ ത 27ന് തിയറ്ററുകളിലെത്തും. തൊണ്ണൂറുകളിലെ ബാലു എന്ന കുട്ടിയുടെ കഥ പറയുന്ന ത തവളയുടെ ത തികച്ചും ഒരു ഫാമിലി എന്‍റർടെയ്നർ ചിത്രമാണ്. ആനന്ദ് റോഷൻ, ഗൗതമി നായർ, ശ്രീ പദ്, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, സുനിൽ സുഖദ, ഹരികൃഷ്ണൻ, അജിത് കോശി, ജോജി ജോൺ, ജെൻസൺ ആലപ്പാട്ട്, സ്മിത അമ്പു, വാസുദേവ് പട്ടറോട്ടം, നെഹ്‌ല തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അണിനിരക്കുന്ന മറ്റു പ്രമുഖ താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സന്ദീപ് തോമസ് മഞ്ഞളി, വിമേഷ് വർഗീസ്, ഛായാഗ്രഹണം- ബിപിൻ ബാലകൃഷ്ണൻ. ബീയാർ പ്രസാദ് എഴുതിയ മനോഹരമായ വരികൾക്ക് നിഖിൽ രാജൻ സംഗീതം പകരുന്നു. ചിത്രസംയോജനം- ജിത്ത് ജോഷി,വിഷ്ണു…

Read More

വിജയ് ദേവ്‌രകൊണ്ട-രശ്മിക മന്ദാന വിവാഹം: ചടങ്ങുകളിൽ ഫോണുകൾക്കു നിരോധനം; വിവാഹത്തിന് താരങ്ങൾക്ക് ക്ഷണമില്ല, സത്കാരം അത്യാഡംബരങ്ങളോടെ മാർച്ചിൽ

തെലുങ്ക് സിനിമയിലെ പ്രിയ താരജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്പുരിലാണ് വിവാഹമെന്നാണു താരങ്ങളോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. തികച്ചും സ്വകാര്യമായ ചടങ്ങായിട്ടാണ് വിവാഹം ആസൂത്രണം ചെയ്തിരിക്കുന്നത്. വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും പുറത്തുപോകാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ഫോൺ ഉപയോഗിക്കുന്നതിനു നിരോധനമുണ്ടാകും. ഫെബ്രുവരി 24ന് വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങൾ ആരംഭിക്കും. 26നാണ് പ്രധാന ചടങ്ങ് നടക്കുക. വളരെ കുറച്ച് ആളുകളെ മാത്രമേ വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളൂ. വിവാഹത്തിന്‍റെ ചിത്രങ്ങൾ പകർത്തുന്ന സംഘത്തിനുപോലും നോൺ-ഡിസ്‌ക്ലോഷർ എഗ്രിമെന്‍റിൽ (എൻഡിഎ) ഒപ്പിടേണ്ടി വന്നിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെലിബ്രിറ്റി വിവാഹങ്ങളിൽ സാധാരണയായി കണ്ടുവരുന്ന താരപ്പകിട്ടൊന്നും ഈ ചടങ്ങിലുണ്ടാകില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അതിഥി പട്ടികയിലുള്ളത്. താരങ്ങളെയൊന്നും വിവാഹത്തിനു ക്ഷണിച്ചിട്ടില്ല എന്നാണു വിവരം. ഇവർക്കായി മാർച്ച് മൂന്നിന് ഹൈദരാബാദിൽ വിവാഹ സത്കാരം…

Read More

‘യാദവ് ജി കി ലൗ സ്റ്റോറി’ സിനിമയ്ക്കെതിരേ യാദവർ

സാംഭൽ: റിലീസ് ചെയ്യാനിരിക്കുന്ന ‘യാദവ് ജി കി ലൗ സ്റ്റോറി’ ഹിന്ദി സിനിമയ്ക്കെതിരേ പ്രതിഷേധവുമായി യാദവ വിഭാഗം. സമുദായസൗഹാർദം തകർക്കുന്നതാണ് സിനിമയെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇന്നലെ സാംഭലിൽ പ്രതിഷേധക്കാർ സിനിമയുടെ പോസ്റ്റർ കത്തിച്ചു. സിനിമയുടെ റിലീസ് തടയണമെന്ന് പ്രതിഷധക്കാർ ആവശ്യപ്പെട്ടു. ഈ മാസം 27നു സിനിമ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അങ്കിത് ഭദാന സംവിധാനം ചെയ്ത ചെറു ബജറ്റ് സിനിമ നിർമിച്ചത് സന്ദീപ് തോമർ ആണ്.

Read More

പ്രവീണ ദേശ്പാണ്ഡെ അന്തരിച്ചു

മുംബൈ: റെഡി, ഗബ്ബാർ ഈസ് ബാക്, ഡീ ഡേ എന്നീ ബോളിവുഡ് ചിത്രങ്ങളിൽ സഹനടിയായി തിളങ്ങിയ നടി പ്രവീണ ദേശ്പാണ്ഡെ (60)അന്തരിച്ചു. രക്താർബുദത്തെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്നു. പ്രവീണയുടെ കുടുംബാംഗങ്ങൾ നടിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. മറാഠി നാടകസമിതികളിലൂടെ വെള്ളിത്തിരയിലെത്തിയ പ്രവീണ, തസ്കരീ-ദ സ്മഗ്ളേഴ്സ് എന്ന നെറ്റ്ഫ്ലിക്സ് സീരീസിലാണ് അവസാനമായി അഭിനയിച്ചത്. മൃതദേഹം സബർബൻ അന്ധേരിയിലെ ചകാല പരിസ്‌വാഡ ശ്മശാനത്തിൽ സംസ്കരിച്ചു.

Read More

തമിഴ്‌നാട്ടിലെ ജനങ്ങളോടും സർക്കാരിനോടും നന്ദി പറഞ്ഞ് മഞ്ജു

സ്കൂളില്‍ ആദ്യമായി പോകുന്നൊരു കുട്ടിയുടെ മാനസികാവസ്ഥയാണ് എന്‍റേത്. ആദ്യ തമിഴ് സിനിമയ്ക്കുതന്നെ സര്‍ക്കാരിന്‍റെ പുരസ്‌കാരം കിട്ടുകയെന്നു പറഞ്ഞാല്‍ യൂ ഫീല്‍ മോര്‍ വെല്‍കം എന്നു പറയില്ലേ, അതുപോലെയാണ്. നമ്മള്‍ ചെയ്തുവച്ചത് നല്ലതാണെന്ന് നമുക്കുതന്നെ മനസിലായ നിമിഷമായിരുന്നു. റിലീസായ സമയത്തു തന്നെ മികച്ച വിജയമായിരുന്നു നേടിയത്. പുരസ്‌കാരം കൂടിയായപ്പോള്‍ ഒത്തിരി സന്തോഷം. തമിഴ്‌നാട്ടിലെ ജനങ്ങളോടും സര്‍ക്കാരിനോടും നന്ദി പറയുന്നു. ഈ ചിത്രത്തിലേക്ക് എന്നെ ആദ്യം വിളിച്ചത് ധനുഷ് സാറാണ്. അദ്ദേഹത്തിനോട് നന്ദി പറയുന്നു. വെട്രിമാരന്‍ സാറിന്‍റെ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം തോന്നാത്ത അഭിനേതാക്കൾ കാണില്ല. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ ഭാഗ്യം ലഭിച്ചതും ഈ ചിത്രത്തിലൂടെയാണ്. എന്നെ സ്‌നേഹത്തോടെ സപ്പോര്‍ട്ട് ചെയ്ത വലിയൊരു ക്രൂ ഉണ്ട്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇത് ഡെഡിക്കേറ്റ് ചെയ്യുന്നത്. ഞാന്‍ ചെയ്ത എല്ലാ തമിഴ് സിനിമകളുടെയും സംവിധായകന്‍മാര്‍ ഇന്നിവിടെ അവാര്‍ഡ് വാങ്ങാന്‍ ഇരിപ്പുണ്ട്. ഞാന്‍…

Read More

അച്യുത അവതാരം ഫസ്റ്റ് ലുക്ക് പോസ്റ്റർ

കനലിൽ ആടിത്തിമിർക്കുന്ന തീച്ചാമുണ്ഡി തെയ്യം പോലെ… എരിയുന്ന തീയിലേക്ക് ശാന്തമായി നൃത്തമാടുന്ന പോലെ… തുളുനാടൻ വിശ്വാസത്തിന്‍റെ തീച്ചൂളകളിൽനിനിന്നും കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ പുനീത് എന്ന നവാഗത സംവിധായകൻ ഊതിക്കാച്ചിയെടുത്ത മലയാളത്തിന്‍റെ ദൃശ്യവിസ്മയമാവും അച്യുത അവതാരം- നിർമാതാക്കൾ പറയുന്നു. റെയ്‌റ വെഞ്ചേഴ്‌സിന്‍റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ്. ആർ എന്നിവർ ചേർന്ന് നിർമിക്കുന്നചിത്രമാണ് അച്യുത അവതാരം.സൈബർ-ത്രില്ലർ ഗണത്തിൽ വരുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നവാഗത സംവിധായകനായ പുനീത് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. വർഷങ്ങളായി തെലുങ്ക്, തമിഴ് ചലച്ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന പുനീതിന്‍റെ ആദ്യ സംവിധാന സംരംഭമാണ് അച്യുത അവതാരം. പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, അവിനാശ് (കാന്താര ഫെയിം), സീമ ജി. നായർ എന്നിവർക്കൊപ്പം അന്യഭാഷ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ്…

Read More

മലയാളത്തിലെ ഒരു നടന്‍ എന്നെ ഡേറ്റിംഗിന് ക്ഷണിച്ചു!

മലയാളികളുടെ എല്ലാം പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് താരം. ഇപ്പോഴിതാ തന്‍റെ മുന്‍കാല റിലേഷന്‍ഷിപ്പുകളെക്കുറിച്ചു തുറന്നുപറയുകയാണ് നടി. മലയാളത്തിലെ പ്രശസ്തനായ ഒരു നടന്‍ തന്നെ ഡേറ്റിംഗിന് ക്ഷണിച്ചതിനെക്കുറിച്ചും എന്നാല്‍ പിന്നീടാണ് ആ നടന്‍റെ വിവാഹനിശ്ചയം കഴിഞ്ഞ കാര്യം താന്‍ അറിഞ്ഞതെന്നും മംമ്ത പറഞ്ഞു. രോഗം സ്ഥിരീകരിച്ചതിനുശേഷം ഒരു പെണ്‍കുട്ടി എന്ന നിലയിലുള്ള എന്‍റെ പ്രതീക്ഷകള്‍ എല്ലാം പൂര്‍ത്തിയാക്കേണ്ട തിരക്കിലായിരുന്നു ഞാന്‍. പക്ഷേ, റിലേഷന്‍ഷിപ്പിനെ കുറിച്ച് എനിക്കറിയില്ല, മുന്‍ പരിചയങ്ങളുമുണ്ടായിരുന്നില്ല. മലയാളത്തിലെ ഒരു നടന്‍ എന്നെ ഡേറ്റിംഗിന് ക്ഷണിച്ചു. ഞാന്‍ അമ്മയോട് അതിന് അനുവാദവും വാങ്ങി. അതിനു ശേഷമാണ് ഞാന്‍ അറിയുന്നത്, ആ നടന്‍റെ വിവാഹ നിശ്ചയം ഒരു മാസം മുന്‍പ് നടന്നതാണ് എന്ന്. എനിക്കത് വലിയ ഷോക്കിംഗ് ആയിരുന്നു. പിന്നീടൊരു റിലേഷന്‍ഷിപ്പ് ഉണ്ടായി. അതെന്‍റെ സമയം പാഴാക്കുന്ന ഒരു ബന്ധമാണെന്ന്…

Read More

കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള 20 മുതൽ: വെള്ളിത്തിരയില്‍ എത്തുന്നത് 35 സിനിമകള്‍

കോട്ടയം: അനശ്വര തിയറ്ററില്‍ 20 മുതല്‍ 26 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിലെ വെള്ളിത്തിരയില്‍ എത്തുന്നത് ദേശീയ അവാര്‍ഡ് നേടിയ മലയാളം അടക്കം വിവിധ ഭാഷകളിലുള്ള 35 സിനിമകള്‍. ഓസ്‌കറില്‍ മത്സരിക്കുന്ന ചിത്രങ്ങള്‍, ഐഎഫ്എഫ്‌കെയില്‍ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍, ഇന്ത്യന്‍ പനോരമ ചിത്രങ്ങള്‍ എന്നിവയൊക്കെ ഇതിൽപ്പെടും. മറാത്തി ചിത്രങ്ങളായ നാല്‍ട്ടു, ജിപ്സി, ശ്യാംജി ആയി, ആത്മപാംലെറ്റ്, തെലുങ്ക് ചിത്രങ്ങളായ ബെല്‍ഗാം, ഗാന്ധി താത്ത ചേട്ടു, ടായ്ഫാക്ക് ഭാഷയിലുള്ള പായിതാങ്, മലയാള ചിത്രം ഉള്ളൊഴുക്ക്, ഗാര ഭാഷയിലുള്ള രാപ്ചര്‍, ഹിന്ദി സിനിമ കത്താള്‍ എന്നിവ ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി എത്തുന്നത്. ഒപ്പം കോട്ടയം സിനിമ പൈതൃകം എന്ന വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.…

Read More

സൂപ്പറാണ് സഹീർ! ചെറുതും വലുതുമായ വേഷങ്ങളിലൂടെ വേറിട്ട സ്ക്രീൻ സാന്നിധ്യം അനുഭവിപ്പിക്കുന്ന നടൻ സഹീർ മുഹമ്മദിന്‍റെ വിശേഷങ്ങൾ…

സംവിധായകനാവുക എന്നതായിരുന്നു സഹീറിന്‍റെ സിനിമാമോഹം. പക്ഷേ, തുടക്കം ഛായാഗ്രഹണ സഹായിയായി “അനിയത്തിപ്രാവി’ൽ! ഒന്പതു വർഷത്തെ കാമറാജീവിതത്തിനുശേഷം സിനിമയിൽനിന്ന് 11 വർഷത്തെ ഇടവേള. പിന്നീട് അഭിനയിച്ച ഹ്രസ്വചിത്രങ്ങളിലെ വേറിട്ട വേഷങ്ങൾ സ്ക്രീൻ അഭിനയത്തിലേക്കു വഴിതുറന്നു. “പുഴു’വിൽ മമ്മൂട്ടിക്കൊപ്പം ഫാർമസിസ്റ്റ് കബീർ, “ഡീയെസ് ഈറെ’യിൽ പള്ളി വികാരി… കെട്ടിലും മട്ടിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങൾ. ഒടുവിൽ, തിയറ്ററുകളിലും ഓടിടിയിലും സൂപ്പർഹിറ്റായ മിസ്റ്ററി ത്രില്ലർ “എക്കോ’യിൽ പാപ്പച്ചൻ എന്ന ഗംഭീര കഥാപാത്രം. സഹീർ മുഹമ്മദിന്‍റെ അഭിനയയാത്രകൾക്ക് ഒരു സിനിമാക്കഥയെ വെല്ലുന്ന ത്രില്ലും ട്വിസ്റ്റും സസ്പെൻസും! ‘എക്കോയിലെ നിറസാന്നിധ്യം മറ്റൊരു സിനിമയിലും കിട്ടിയിരുന്നില്ല. മുന്പ് ലവ് അണ്ടർ കണ്‍സ്ട്രക്്ഷൻ എന്ന വെബ്സീരീസിൽ മാത്രമാണ് അതുണ്ടായത്. ഒരു സീനാണെങ്കിൽ കൂടി നന്നായി പെർഫോം ചെയ്യാൻ പറ്റിയ വേഷങ്ങളായിരുന്നു ഡീയസ് ഈറെയിലും പുഴുവിലും’-സഹീർ രാഷ്്ട്രദീപികയോടു പറഞ്ഞു. സിനിമാജീവിതത്തിന്‍റെ തുടക്കം..?സിനിമാ നോട്ടീസ് ശേഖരിക്കുന്ന ശീലത്തിൽനിന്നാണ് നാലാം ക്ലാസിൽ…

Read More