അത് വിജയിക്കാത്തതിനാൽ ബുദ്ധി മോശം കാണിച്ചു എന്ന് പറയാൻ കഴിയില്ല..! നവ്യ നായർ

വിവാഹ ശേഷം കേട്ട സ്ക്രിപ്റ്റിൽ എനിക്ക് ചെയ്യാൻ ആഗ്രഹം തോന്നിയ സിനിമ സീൻ ഒന്ന് നമ്മുടെ വീടാണ്. അത് വിജയിക്കാത്തതിനാൽ ബുദ്ധി മോശം കാണിച്ചു എന്ന് പറയാൻ കഴിയില്ല. നല്ല ചിത്രമായിരുന്നു പക്ഷെ എന്തോ ഭാഗ്യദോഷം കൊണ്ട് ഓടിയില്ല. ഫാമിലി പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന സിനിമ എന്ന നിലയിലാണ് ചെയ്തത്. കല്യാണം കഴിഞ്ഞു അത്തരത്തിലൊരു സിനിമ ചെയ്യണം എന്നത് ബോധപൂർവമായ തീരുമാനം തന്നെയായിരുന്നു. -നവ്യ നായർ

Read More

എടുത്ത് വച്ചതെല്ലാം എന്‍റെ സ്വകാര്യ കളക്‌ഷന്‍റെ ഭാഗമാണ്..! നമിത പ്രമോദ്

ഓരോ സിനിമയിലും അഭിനയിച്ച് കഴിയുന്പോൾ അതിലെ കഥാപാത്രം ഉപയോഗിച്ച എന്തെങ്കിലുമൊരു വസ്തു എടുത്ത് വയ്ക്കാറുണ്ട്. ചിലപ്പോൾ അത് മാലയോ കമ്മലോ കൊലുസോ ആയിരിക്കാം. എടുത്ത് വച്ചതെല്ലാം എന്‍റെ സ്വകാര്യ കളക്‌ഷന്‍റെ ഭാഗമാണ്. പുതിയ തീരങ്ങൾ എന്ന സിനിമയിലെ താമരയുടെ കൊലുസാണ് ഞാൻ എടുത്ത് വെച്ചിട്ടുള്ളത്. അതുപോലെ വിക്രമാദിത്യനിൽ ഗാനരംഗത്തുള്ള കറുത്ത ചുരിദാർ, പുള്ളിപ്പുലിയുടെ സമയത്തെ ടെറാക്കോട്ടയുടെ ഒരു കമ്മൽ, അങ്ങനെയാണ് എന്‍റെ കളക്ഷനുകൾ. എല്ലാം നല്ല ഓർമകളാണ്.പുതിയ തീരങ്ങൾ എന്ന സിനിമ അത്രയ്ക്ക് ഹിറ്റ് ആയിരുന്നില്ലെങ്കിലും എനിക്ക് പ്രിയപ്പെട്ട കഥാപാത്രമാണ് ആ സിനിമയിലേത്. കുറേ പരിശ്രമങ്ങൾ ആ കഥാപാത്രത്തിന് പിന്നിലുണ്ടായിരുന്നു. എന്‍റെ ആദ്യ നായികാ കഥാപാത്രമായിരുന്നു താമര എന്നതുകൊണ്ടും എനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് അത്. -നമിത പ്രമോദ്

Read More

എനിക്കൊപ്പം നിന്ന ജയറാം! ഭരതേട്ടന്‍റെ ചികിത്സയുമായി ബന്ധപ്പെട്ടു ജയറാം ഒത്തിരി സഹായിച്ചിട്ടുണ്ട്; കെപിഎസി ലളിത

ഭരതേട്ടന്‍റെ ചികിത്സയുമായി ബന്ധപ്പെട്ടു ജയറാം ഒത്തിരി സഹായിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു ശനിയാഴ്ചയാണ് പറയുന്നത് ബുധനാഴ്ചയാണ് സർജറി, ഉടൻ തന്നെ ഒന്നര ലക്ഷം രൂപ കെട്ടണമെന്ന്. അങ്ങനെ ഞാൻ മുത്തൂറ്റ് ജോർജിനെ വിളിച്ചു. എങ്ങനെ എങ്കിലും തരപ്പെടുത്തി നൽകാം എന്ന് അദ്ദേഹം അറിയിച്ചു. ഈ സംഭവം ജയറാം അറിഞ്ഞതോടെ എന്നോട് പറഞ്ഞു ചേച്ചി ഒാക്കെ പറഞ്ഞോളൂ, ചൊവ്വാഴ്ച ഞാൻ പണവുമായി വരും, ബുധനാഴ്ച ചേച്ചി ഓപ്പറേഷൻ ഫിക്സ് ചെയ്തോളാൻ പറഞ്ഞു. ജയറാം ആ സമയത്ത് പാരീസിലായിരുന്നു. അങ്ങനെ എല്ലാ കാര്യങ്ങൾക്കും എനിക്കൊപ്പം നിന്ന ഒരാളാണ് ജയറാം. -കെപിഎസി ലളിത

Read More

ഞാൻ എന്താണ് ചെയ്യുന്നത് എന്നോർത്ത് ആനകൾ അമ്പരന്നു..! പ്രീതി സിന്‍റ

ജിയാ ചലേ… എന്ന് തുടങ്ങുന്ന ദിൽസേയിലെ ഗാനത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഞാനും ഷാരുഖ് ഖാനും ഒന്നിച്ച ഈ ചിത്രത്തിൽ കേരളത്തെ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ഒരു ഗാനമാണിത്. മലയാളത്തിനൊപ്പം കായലും വഞ്ചിയും ആനയുമെല്ലാം കടന്നുവരുന്ന കേരളത്തനിമയുള്ള ഗാനരംഗം. ഞാൻ എന്താണ് ചെയ്യുന്നത് എന്നോർത്ത് ആനകൾ അന്പരന്നു നിൽക്കുകയാണ്. ഫറ ഖാൻ പറഞ്ഞകാര്യങ്ങൾ നല്ല കുട്ടിയായി ചെയ്യുകയായിരുന്നു ഞാൻ. ദിൽസെ ഷൂട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് ഇത്. – പ്രീതി സിന്‍റ

Read More

അതൊന്നും ഇനി ഈ നാട്ടിൽ നടക്കില്ല, അത്തരക്കാരോട് പോയി പണി നോക്കാൻ പറയണം..! നടി പ്രയാഗ മാർട്ടിൻ പറയുന്നു…

സമൂഹത്തിൽ തെറ്റ് കണ്ടാൽ അത് തെറ്റാണെന്ന് തുറന്നുപറയാനുള്ള ധൈര്യം കാണിക്കണമെന്ന് നടി പ്രയാഗ മാർട്ടിൻ. മറ്റൊരാൾ ചെയ്തത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ, അത് നമ്മളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടെങ്കിൽ അത് പറയാൻ ആരേയും പേടിക്കേണ്ടതില്ലെന്നും താരം കൂട്ടിച്ചേർക്കുന്നു. തുറന്നുപറയുന്നതിൽ നിന്ന് നമ്മളെ പേടിപ്പിച്ച് നിർത്തുന്നവരുണ്ടാകാം. അത്തരക്കാരോട് പോയി പണി നോക്കാൻ പറയണം. അതൊന്നും ഇനി ഈ നാട്ടിൽ നടക്കില്ലെന്നും പ്രയാഗ പറയുന്നു. “ഇപ്പോൾ എല്ലാവരും പ്രതികരിച്ചു വരുന്നുണ്ട്. എല്ലാവർക്കും ഒരു വോയ്സ് ഉണ്ട്. അതിന് ഇന്ന കുടുംബത്തിൽ നിന്ന് വരണമെന്നോ ഇന്ന ജാതിയിൽപ്പെടണമെന്നോ… ഇന്ന പ്രായം ആവണമെന്നോ… ഇന്ന ജോലി വേണമെന്നോ… ഇന്ന ജെൻഡർ ആകണമെന്നോ.. ഒന്നുമില്ല..’ – പ്രയാഗ പറഞ്ഞു

Read More

തപ്സി എന്നെ കോപ്പിയടിക്കുന്നുവെന്ന് കങ്കണ

തെന്നിന്ത്യൻ സിനിമകളിൽ സാന്നിധ്യമറിയിച്ച ശേഷം ബോളിവുഡിലും വിജയക്കൊടി പാറിച്ച മിന്നും താരമാണ് താപ്സി പന്നു. സിനിമയിൽ സ്വന്തമായൊരു ഇടം നേടിയെടുക്കാനും തന്‍റേതായ പ്രേക്ഷകരെ സന്പാദിക്കാനും കഴിഞ്ഞ നടിയാണ് തപ്സി. സോഷ്യൽ മീഡിയയിലും ധാരാളം സ്വാധീനമുണ്ട് തപ്സിക്ക്. കഴിഞ്ഞ ദിവസം തപ്സി പങ്കുവച്ച ഒരു ഫോട്ടോഷൂട്ട് വൈറലാവുകയും വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. താപ്സി തന്‍റെ ഫോട്ടോഷൂട്ട് പങ്കുവച്ച ഉടൻ കങ്കണ റണൗവത്തിന്‍റെ ആരാധകരാണ് കോപ്പിയടി ആരോപണവുമായി രംഗത്ത് എത്തിയത്. താപ്സി കങ്കണയെ കോപ്പിയടിക്കുകയാണെന്നായിരുന്നു ആരോപണം. നേരത്തെ ഇതേ ആരോപണം കങ്കണയുടെ സഹോദരിയും തപ്സിക്കെതിരേ ഉന്നയിച്ചിരുന്നു.ആരാധകരുടെ ട്വീറ്റുകൾ ശ്രദ്ധിച്ച കങ്കണയും പ്രതികരണവുമായെത്തി. താപ്സി തന്നെ കോപ്പിയടിക്കുക മാത്രമല്ല, തന്നെ അമിതാഭ് ബച്ചനുമായി താരതമ്യം ചെയ്യുകയും ചെയ്തു. ഹഹഹ… എനിക്ക് ഏറെ ഇഷ്ടമായി. അവൾ യഥാർഥ ആരാധികയാണ്. എന്‍റെ നിലനിൽപ്പ് തന്നെ എന്നെ പഠിക്കാനും അനുകരിക്കാനും അവൾ മാറ്റിവച്ചിരിക്കുകയാണ്. മറ്റൊരു ഫീമെയിൽ…

Read More

വിവാഹം കഴിഞ്ഞാൽ ഞാൻ അഭിനയിക്കില്ല

ഉടനെ വിവാഹം ഉണ്ടാകില്ല, ഒരു നാല് വർഷത്തിനുള്ളിൽ കല്യാണം ഉണ്ടാകുമെന്ന് നമിതാ പ്രമേോദ്.  അച്ഛനും അമ്മയും വിവാഹക്കാര്യം എന്നോടും അനിയത്തിയോടും പറയാറില്ല. വിവാഹം കഴിഞ്ഞാൽ ഞാൻ അഭിനയിക്കില്ല. വേറെ പദ്ധതികളുണ്ട്. അതെല്ലാം ചെയ്ത് സ്വസ്ഥമാകണം. ഏറെ സ്നേഹിക്കുന്ന സ്വപ്നം യാത്ര പോകണം എന്നതാണ്. ഒറ്റയ്ക്ക് യാത്ര പോകാറില്ല. വീട്ടുകാരോടൊപ്പം പോകണമെന്നാണ് ആഗ്രഹം. നടിയായതിന് ശേഷം സംഭവിച്ച മാറ്റങ്ങളിൽ ഒന്ന് തിരുവനന്തപുരത്ത് നിന്നു എറണാകുളത്തേക്ക് താമസം മാറി എന്നതാണ്. ആളുകളോട് സംസാരിക്കാനൊക്കെ പഠിച്ചു. ഒരുപാട് പേരെ പരിചയപ്പെട്ടു. ലൈഫ് സ്റ്റൈൽ തന്നെ മാറി. കുറേ പേരോട് ആശയവിനിമയം നടത്താറുണ്ട്. ചുറ്റുമുള്ളവരെ നിരീക്ഷിക്കും. അങ്ങനെ കുറേ വ്യത്യാസങ്ങൾ ജീവിതത്തിൽ വരുത്തിയെന്ന് നമിത.

Read More

തെലുങ്ക് ലൂസിഫറിൽ നായിക പ്രിയാമണി‍?

മോഹന്‍ ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ലുസിഫര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്പോള്‍, മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്കു സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ പ്രിയാമണി ഈ വേഷം ചെയ്യുമെന്നാണ് സൂചന. മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്യദേവ് സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തും. അതേസമയം, ധനുഷ് -മഞ്ജു ജോഡികളുടെ സൂപ്പര്‍ ഹിറ്റ് ചിത്രം അസുരന്‍റെ തെലുങ്ക് റീമേക്ക് നാരപ്പയില്‍ വെങ്കടേഷ് ദഗുബാടിയോടൊപ്പം പ്രിയാമണിയാണ് നായിക. വെട്രിമാരനായിരുന്നു തമിഴില്‍ അസുരന്‍ സംവിധാനം ചെയ്തത്.

Read More

വെള്ളിമൂങ്ങയില്‍ അനുകരിച്ചത് ആരെ..? നടന്‍ ടിനി ടോം പറയുന്നു…

കോമഡിക്ക് പ്രാധാന്യം നല്‍കി ജിബു ജേക്കബ് ഒരുക്കിയ രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രമായിരുന്നു വെള്ളിമൂങ്ങ. ഈ സിനിമയില്‍ ബിജു മേനോനായിരുന്നു നായകന്‍. വന്‍ ഹിറ്റായ വെള്ളിമൂങ്ങയില്‍ അനുകരിച്ചത് സിപിഎം നേതാവ് എം ബി രാജേഷിനെയായിരുന്നുവെന്ന് ടിനി ടോം തന്നെ ഒരിക്കല്‍ വെളിപ്പെടുത്തി. വെള്ളിമൂങ്ങയിലെ ഗെറ്റപ്പുകണ്ടാല്‍ തന്നെയറിയാം, എം.ബി. രാജേഷിനെയാണ് ഞാന്‍ അനുകരിച്ചതെന്ന്. കൂടാതെ ഇതു സംവിധായകന്‍ ജിബു ജേക്കബിനും ഇഷ്ടപ്പെടുകയായിരുന്നു. പിന്നീട് എം ബി രാജേഷിനോട് ഇതു പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ രൂപമാണ്, സ്വഭാവമല്ല അനുകരിച്ചിരിക്കുന്നത്, ദേഷ്യം തോന്നരുതെന്ന്. സ്വഭാവമല്ലല്ലോ രൂപമല്ലേ അനുകരിച്ചത് കുഴപ്പമില്ലെന്ന് എം ബി രാജേഷ് മറുപടി പറഞ്ഞുവെന്നും ടിനി ടോം വ്യക്തമാക്കി. -പിജി

Read More

രജനിയും വിജയ്‌യും; വെളിപ്പെടുത്തലുമായി മാളവിക

ദുൽഖർ സൽമാന്‍റെ “പട്ടംപോലെ ‘ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹൻ. വളരെ ചെറിയ സമയംകൊണ്ട് തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടിയായി മാളവിക മാറി. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും അവയെല്ലാം സൂപ്പർസ്റ്റാർ ചിത്രങ്ങളാണ്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ ചിത്രങ്ങളിൽ ഒരുപോലെ സജീവമായ മാളവികയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം “മാസ്റ്ററാ’ ണ്. വിജയ്‌യുടെ നായികയായിട്ടാണ് മാളവിക ചിത്രത്തിലെത്തുന്നത്. ജനുവരി 13 ന് ചിത്രം പ്രദർശനത്തിനെത്തും. രജനീകാന്ത് ചിത്രമായ “പേട്ട’യിലാണ് മാളവിക ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഇപ്പേഴിതാ രജനീകാന്തും വിജയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് തുറന്നുപറയുകയാണു മാളവിക. ഒരഭിമുഖത്തിലാണ് മാളവിക ഇക്കാര്യം വെളിപ്പെടുത്തിയത്. സെറ്റിലുള്ളവരോട് നല്ലതുപോലെ സംസാരിക്കുന്ന വ്യക്തിയാണ് രജനീകാന്ത്. എന്നാൽ വിജയ് അധികം സംസാരിക്കില്ല. എന്നാൽ അദ്ദേഹത്തോടു സംസാരിക്കുന്പോൾ വിജയ്‌യും അതുപോലെ സംസാരിക്കാറുണ്ട്. സെറ്റുകളിൽ അദ്ദേഹം വളരെ ശാന്തനാണ്. അടുത്ത ഷോട്ടിനെക്കുറിച്ചായിരിക്കും…

Read More