കിടിലൻ വർക്കൗട്ടുമായി മോഹൻലാൽ

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. സിനിമയിൽ മാത്രമല്ല ശാരീരികമായ ഫിറ്റ്നസിന്‍റെ കാര്യത്തിലും മലയാളത്തിന്‍റെ സൂപ്പർ താരം മാസാണ്. ആരാധകരെ ഞെട്ടിച്ചുകൊണ്ട് മോഹൻലാലിന്‍റെ പുതിയ വർക്കൗട്ട് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. വ്യായാമത്തിനു വേണ്ടി മോഹൻലാൽ ജിമ്മിലേയ്ക്ക് എത്തുന്നതും തുടർന്ന് ഫിറ്റ്നസ് പരിശീലകനൊപ്പം വ്യായാമം ചെയ്യുന്നതുമാണ് വിഡിയോയിൽ കാണാനാകുക. മോട്ടിവേഷനാണ് എന്തും തുടങ്ങാൻ നിങ്ങളെ സഹായിക്കുന്നത്. ശീലം നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നു. ആരോഗ്യകരമായ ഒരു ശീലം പിന്തുടരുക’…വിഡിയോയ്ക്കൊപ്പം മോഹൻലാൽ കുറിച്ചു. നിമിഷ നേരംകൊണ്ടാണ് വീഡിയോ വൈറലായത്.

Read More

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്നു

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിത്തിൻ സെക്കൻഡ്സ്. സുധീർ കരമന, അലൻസിയർ, സെബിൻ സാബു,ബാജിയോ,സാന്‍റിനോ മോഹൻ, മാസ്റ്റർ അർജൂൻ സംഗീത്, സരയൂ മോഹൻ, അനു നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ബോൾ എന്‍റർടൈയ്മെന്‍റിന്‍റെ ബാനറിൽ ഡോക്ടർ സംഗീത് ധർമരാജൻ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം രജീഷ് രാമൻ നിർവഹിക്കുന്നു. ഡോക്ടർ സംഗീത് ധർമരാജൻ, വിനയൻ പി വിജയൻ എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. അനിൽ പനച്ചുരാന്‍റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. എഡിറ്റർ-അയൂബ് ഖാൻ. കൊല്ലം, കുളത്തുപ്പുഴ, ആര്യങ്കാവ്, തെന്മല എന്നിവിടങ്ങളിലായാണ് ചിത്രീകരണം. വാർത്ത പ്രചരണം-എ എസ് ദിനേശ്.

Read More

ചീപ്പ് ഉപയോഗിച്ചിട്ടില്ല, ബ്യൂട്ടി പാർലറിൽ പോകാറില്ല: ചുരുണ്ടമുടി നിലനിർ‌ത്താൻ ചെയ്തത്…

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവർന്ന താരമാണ് അനുപമ പരമേശ്വരൻ. മല‍യാളത്തിനു പുറമേ തെലുങ്കിലും നിറസാന്നിധ്യമാകാൻ നടിക്ക് കഴിഞ്ഞു. ഇപ്പോൾ തന്‍റെ പ്രിയപ്പെട്ട ചുരുണ്ടമുടി സംരക്ഷിക്കുന്നതിനായി എന്തൊക്കെയാണ് ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുപമ. ചുരുണ്ട മുടി സംരക്ഷിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അതിനുവേണ്ടി പ്രത്യേകം സമയം കണ്ടെത്താറുണ്ടെന്നും താരം പറയുന്നു. കഴിഞ്ഞ ഡിസംബറിന് ശേഷം മുടിയിൽ ചീപ്പുപയോഗിച്ചിട്ടില്ല. ചുരുണ്ടമുടി അങ്ങനെതന്നെ നിലനിർത്താനാണിത്. അതുപോലെതന്നെ പൊതുവേ ബ്യൂട്ടി പാർലറിൽ പോകാറില്ലെന്നും അനുപമ പറയുന്നു. വാക്സിംഗും ത്രെഡിങുമൊക്കെ ചെയ്യുന്നത് സ്വന്തമായാണ്. ചുരുക്കം അവസരങ്ങളിൽ മാത്രമാണ് പാർലറുകളിൽ പോകേണ്ടി വന്നിട്ടുള്ളത്. പുരികങ്ങൾ ത്രെഡ് ചെയ്യുന്നത് കുറവാണ്. അവയെ വളരാൻ അനുവദിക്കും. എക്സ്ട്രാ വരുന്നവ പ്ലക് ചെയ്യാറാണ് പതിവെന്നും നടി കൂട്ടിച്ചേർക്കുന്നു.

Read More

അന്തംവിട്ടു നിന്നു! അന്ന് എനിക്ക് അധികം ആരെയും അറിയില്ലായിരുന്നു..; നടി ജ്യൂവൽ മേരി പറയുന്നു…

പത്തേമാരിയുടെ പൂജയുടെ സമയത്താണ് മമ്മൂക്കയെ ആദ്യമായി സെറ്റിൽവച്ചു കാണുന്നത്. വിളക്ക് തെളിക്കുന്ന സമയത്ത് എല്ലാവരും ചേർന്നു പറഞ്ഞു മമ്മൂക്ക വന്നു എന്ന്. അന്ന് എനിക്ക് അധികം ആരെയും അറിയില്ലായിരുന്നു. ഞാനും മമ്മൂക്കയുടെ അടുത്തേക്കു പോയി. എന്താ പറയേണ്ടത് എന്നൊന്നും അറിയില്ല. ഞാൻ അവിടെ ചെന്ന് അന്തംവിട്ടു നിൽക്കുകയായിരുന്നു. അന്ന് ഒരു കുഞ്ഞു റെഡ് ബാഗ് ഞാൻ ഇട്ടിരുന്നു. അപ്പോൾ മമ്മൂക്ക ചോദിച്ചു, ഇതിന്‍റെ അകത്ത് എനിക്കുള്ളത് എന്തെങ്കിലും ആണോയെന്ന്. അപ്പോ എല്ലാവരും പെട്ടെന്നു ചിരിച്ചു. ആ സിറ്റുവേഷൻ ലൈറ്റായി. അപ്പോ ഞാൻ ഓടിച്ചെന്ന് അടുത്തുനിന്നു. അത് മമ്മൂക്ക എപ്പോഴും ചെയ്യുന്ന കാര്യമാണ്. ഇപ്പോൾ കൂട്ടത്തിൽ ഒരാൾ ടെൻഷനടിച്ചു നിൽക്കുകയാണെന്നു കണ്ടാൽ നമ്മുടെ എന്തെങ്കിലും ഒന്ന് നോക്കി അതിൽനിന്നും തമാശ കണ്ടെത്തും.

Read More

നയൻതാരയുടെ ആശങ്ക..! നയൻസിന്‍റെ രണ്ടാമത്തെ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു സംഭവം…

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നയൻതാര. സത്യൻ അന്തിക്കാട് ചിത്രമായ മനസിനക്കരെയിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി വളരെ പെട്ടെന്നുതന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ഇതരഭാഷാ ചിത്രങ്ങളിൽ സജീവമായിരുന്നപ്പോഴും നയൻതാര മലയാളത്തിലും വന്നുപോയി. ജയറാമിന്‍റെ നായികയായി അരങ്ങേറ്റം കുറിച്ച നയൻസിന്‍റെ രണ്ടാമത്തെ ചിത്രം വിസ്മയത്തുന്പത്ത് മോഹൻലാലിനോടൊപ്പമായിരുന്നു. നയൻസിന്‍റെ രണ്ടാമത്തെ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു സംഭവം സംവിധായകൻ സത്യൻ അന്തിക്കാട് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ചിത്രീകരണത്തിനിടെ നയൻതാര തന്നെ ഫോണ്‍ വിളിച്ച സംഭവമായിരുന്നു സംവിധായകൻ പങ്കുവച്ചത്. നാലഞ്ചു ദിവസത്തെ ഷൂട്ടിംഗിനു ശേഷം ഒരു ദിവസം നയൻതാര എന്നെ വിളിച്ചു. ഷൂട്ടിംഗ് സ്ഥലത്ത് പൊതുവെ നല്ല അന്തരീക്ഷമാണ്. എല്ലാവരും വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. എങ്കിലും എന്‍റെ അഭിനയത്തിൽ ഫാസിൽ സർ തൃപ്തനല്ല എന്നൊരു തോന്നൽ. ഫാസിൽ അങ്ങനെ പറഞ്ഞോ, എന്നു ഞാൻ ചോദിച്ചു. പറഞ്ഞില്ല, മട്ടും ഭാവവും കണ്ടിട്ട് അങ്ങനെയൊരു സംശയം.…

Read More

വലിയ സമ്പത്തില്ല! സമ്പാദിക്കാൻ വേണ്ടിയുള്ളതൊന്നും ഞാൻ ഉണ്ടാക്കിയിട്ടില്ല..; നിഷ സാരംഗ്

വലിയ സന്പാദ്യമൊന്നുമില്ല. സന്പാദിക്കാൻ വേണ്ടിയുള്ളതൊന്നും ഞാൻ ഉണ്ടാക്കിയിട്ടില്ല. എനിക്ക് രണ്ടു കുട്ടികളാണ്. രണ്ടാളെയും പഠിപ്പിച്ചു. നല്ല വിദ്യാഭ്യാസം കൊടുക്കാൻ പറ്റി. പിന്നെ ഒരാളുടെ കല്യാണം കഴിഞ്ഞു. ഇപ്പോൾ അവൾക്ക് കുട്ടിയായി. ഇനി ഇളയമകളുടെ പിജി പഠനം കഴിഞ്ഞ് അവളെ ക്കൂടി വിവാഹം കഴിപ്പിച്ച് അയയ്ക്കണം. അത്രയേ സന്പാദ്യമുള്ളു. ചെറുപ്പത്തിലെ സന്പാദിക്കാൻ ഇഷ്ടമാണ്. എന്നുകരുതി വലിയ സന്പത്തൊന്നും എന്‍റെ കൈയിൽ വന്നിട്ടില്ല. കിട്ടിയതെല്ലാം കൊണ്ട് എന്‍റെ കാര്യങ്ങളെല്ലാം നന്നായി നടത്താൻ പറ്റി. -നിഷ സാരംഗ്

Read More

മോഹന്‍ലാൽ ചിത്രം “മരക്കാര്‍’ മാര്‍ച്ച് 26ന്

കൊച്ചി: പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം “മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ ഈ വര്‍ഷം മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തും. നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരാണ് ഇക്കാര്യം അറിയിച്ചത്. മലയാള സിനിമയില്‍ ഇന്നോളമുള്ളതില്‍ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെ മരക്കാറിന്‍റെ റിലീസ് തീയതി ആശീര്‍വാദ് സിനിമാസ് പ്രഖ്യാപിച്ചത്. ദൃശ്യം രണ്ട് തീയറ്ററുകള്‍ക്ക് പകരം ഒടിടി റിലീസിന് നല്‍കിയത് സിനിമാ മേഖലയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കെയാണ് വമ്പന്‍ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാര്‍. പ്രിയദര്‍ശന്‍റെ സ്വപ്ന പ്രൊജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്.മരക്കാറിനെ കൂടാതെ മമ്മൂട്ടിയുടെ വണ്‍, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്‍റെ മാലിക്, ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പ് എന്നിവയെല്ലാം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന. അതേസമയം, ദൃശ്യം 2…

Read More

പാളിച്ചകൾ! അങ്ങനെ ഒരുപാട് ചെറിയ റോളുകൾ ചെയ്തിട്ടുണ്ട്; നടി ചിത്ര പറയുന്നു

നെഗറ്റീവ് ഷേഡുളള സിനിമകളിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ സിനിമകളിലെ തിരഞ്ഞെടുപ്പുകളിലെ പാളിച്ചകൾ കാരണമായി. മലയാള സിനിമയിൽ ചെറുതാണെങ്കിലും കരുത്തുറ്റ കഥാപാത്രമായിരിക്കും. ചില സിനിമകളിൽ തുടർച്ചയായി ഒരേപോലുളള കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഒന്നോ രണ്ടോ സീനുകളിൽ മാത്രമായും അഭിനയിച്ചിരുന്നു. ഒരു ചിത്രത്തിൽ അഭിനയിക്കുന്പോൾ നമ്മളും സംവിധായകരുമായി ഒരു സൗഹൃദം ഉണ്ടാകും. അദ്ദേഹത്തിന്‍റെ അടുത്ത സിനിമയിൽ ഗസ്റ്റ് റോൾ ചെയ്യാമോ എന്ന് ചോദിക്കുന്പോൾ പറ്റില്ലെന്ന് പറയാനാകില്ല. അങ്ങനെ ഒരുപാട് ചെറിയ റോളുകൾ ചെയ്തിട്ടുണ്ട്. -ചിത്ര

Read More

ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും  സംവിധായകരാവുന്നു, നിർമ്മാണം ബാദുഷ

സൂപ്പർഹിറ്റ് ചിത്രങ്ങളായ അമർ അക്ബർ ആന്‍റണി, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നിവയുടെ തിരക്കഥാകൃത്തുക്കളായി സിനിമാ രംഗത്തെത്തി, അഭിനയത്തിലൂടെ മലയാളികളുടെ മനസില്‍ പ്രിയപ്പെട്ടവരായി മാറിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും പുതിയൊരു ചുവടുവയ്പ്പിന് ഒരുങ്ങുകയാണ്. ബിബിൻ ജോർജ്- വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ആദ്യമായി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ഇരുവരും പുതിയ സംവിധാന ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം നിർമിക്കുന്നത് പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ്. സംവിധായകരായ ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷണണ്‍ എന്നിവര്‍ തന്നെയാണ് രചനയും നിർവഹിക്കുന്നത്. അടുത്ത വർഷം പകുതിയോടെയാവും ചിത്രീകരണം ആരംഭിക്കുക. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Read More

സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്‌! പ്രണവും കല്യാണിയും വീണ്ടും വരുന്നു…

സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഹൃദയം. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും നായികനായകൻമാരായെത്തുന്ന വിനീത് ശ്രീനിവാസൻ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ലോക്ക് ഡൗണായതോടെ സിനിമയുടെ ചിത്രീകരണവും നിർത്തിവയ്ക്കുകയായിരുന്നു. താരപുത്രൻമാരും താരപുത്രികളുമെല്ലാം ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. മോഹൻലാലും പ്രിയദർശനും ശ്രീനിവാസനും സിനിമയുമായെത്തിയപ്പോഴെല്ലാം ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. ഇവരുടെ മക്കൾ ഒരുമിക്കുന്പോഴും ആ പ്രതീക്ഷ നിലനിർത്തുമെന്നാണ് ആരാധകർ പറയുന്നത്. നാളുകൾക്ക് ശേഷമായി ഹൃദയത്തിന്‍റെ ചിത്രീകരണം പുനരാരംഭിക്കുകയാണെന്നുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ജനുവരി അഞ്ചിനു പുനരാരംഭിക്കും. 35 ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആദിയിലൂടെ തുടക്കം കുറിച്ച പ്രണവും ഹലോയിലൂടെ അരങ്ങേറിയ കല്യാണിയും ആദ്യമായി ഒരുമിക്കുകയാണെന്നുള്ള പ്രത്യേകതയും ഹൃദയത്തിനുണ്ട്. സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നേരത്തെ വൈറലായി മാറിയിരുന്നു. അടുത്ത സുഹൃത്തുക്കളാണ് പ്രണവും കല്യാണിയും. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചിരുന്നത്. പ്രണയവാർത്ത കണ്ടപ്പോൾ ചിരിയാണ് വന്നതെന്നും…

Read More