എന്‍റെ ജീവിതത്തിൽ ‍ഞാനൊരു വേഷം മാറ്റിവച്ചിരുന്നു; തേപ്പിന്‍റെ കഥ പറഞ്ഞ് അിഭിലാഷ് പിള്ള

കോളേജിൽ പഠിച്ചിരുന്ന സമയത്ത് ഒരാളെ വളരെ സീരിയസായി ഇഷ്ടപ്പെട്ടിരുന്നു. അയാളും തിരിച്ച് അതേപോലെ തന്നെ ആ ഇഷ്ടം മുന്നോട്ട് കൊണ്ടുപോയിരുന്നുവെങ്കിൽ ഞാൻ ആ കുട്ടിയെ വിവാഹം കഴിച്ചേനെ. പക്ഷേ, ഒരു സമയത്ത്… തേപ്പെന്ന് ഒന്നും ഞാൻ പറയുന്നില്ല. ഓ‌രോരുത്തരുടെ മാനസികാവസ്ഥയാണ്. ചിലപ്പോൾ അവർക്കത് വർക്കാകാത്തതുകൊണ്ടാകും. പ്രണയം തകർന്നു. അതിന്‍റെ കോമഡി എന്താണെന്ന് വെച്ചാൽ ആ ദേഷ്യത്തിന് ആ പെൺകുട്ടിയുടെ റൂംമേറ്റിനെ തന്നെ പ്രണയിച്ച് ഞാൻ കല്യാണം കഴിച്ചു. ആറു വർഷത്തോളം പ്രണയിച്ച ശേഷമാണ് കല്യാണം കഴിച്ചത്. വേറൊരു രസകരമായ സംഭവവുമുണ്ടായി. മാളികപ്പുറം സിനിമ ഞാൻ ചെയ്ത് കഴിഞ്ഞപ്പോൾ ആ പെൺകുട്ടി എനിക്ക് മെസേജ് അയച്ചു. വേറൊരു സ്ഥലത്താണിപ്പോൾ ഇന്ത‍്യയിലില്ല. എന്‍റെ നമ്പർ ആ കുട്ടി വാങ്ങി വിളിച്ചു. മാളികപ്പുറം കണ്ടുവെന്നും വളരെ നന്നായിട്ടുണ്ടെന്നും ഭയങ്കര അടിപൊളി സിനിമാക്കാരനായല്ലേ എന്നുമൊക്കെ പറഞ്ഞു. ശേഷം അടുത്ത പടത്തിൽ‌ അഭിനയിക്കാൻ ഒരു…

Read More

ഓട്ടം തുള്ളൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഓട്ടം തുള്ളൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഒരു തനി നാടൻ തുള്ളൽ എന്ന ടാഗ് ലൈനുമായാണ് ചിത്രം ഒരുക്കുന്നത്. ജികെഎസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. ബിനു ശശിറാം രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവരാണ്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പക്കാ ഫാമിലി കോമഡി എന്‍റർടെയ്നർ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണു സൂചന. പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു, കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി എന്നിവരും ചിത്രത്തിന്‍റെ താരനിരയിലുണ്ട്. മമ്മൂട്ടി നായകനായ ദൈവത്തിന്‍റെ സ്വന്തം ക്‌ളീറ്റസ്, അച്ഛാ ദിൻ, പൃഥ്വിരാജ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം പാവാട,…

Read More

ആരാണീ പത്മിനി? ആ പേര് ഇവിടെ ആരും പറയാൻ ധൈര്യപ്പെടില്ല: ഭയം നിറച്ച് അരൂപി ടീസർ

ഹൊറർ പശ്ചാത്തലത്തിൽ അഭിലാഷ് വാരിയർ ഒരുക്കുന്ന പുതിയ ചിത്രം അരൂപിയുടെ ടീസർ പുറത്തിറങ്ങി. വളരെ നാളുകൾക്കു ശേഷം ഒരു ത്രൂ ഔട്ട് ഹൊറർ ചിത്രം എന്ന പ്രതീക്ഷകൾ നൽകുന്നതാണ് അരൂപിയുടെ ടീസർ. പുണർതം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, സിന്ധു വർമ്മ, സിജോയ് വർഗീസ്, അഭിലാഷ് വാര്യർ, കിരൺ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ, എ.കെ. വിജുബാൽ, നെബു എബ്രഹാം, വിനയ്, ആന്‍റണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആന്‍റണി, സുജ റോസ്, ആൻ മരിയ, അഞ്ജന മോഹൻ, രേഷ്മ, സംഗീത എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനായ അഭിലാഷ് വാര്യർ തന്നെയാണ് ചിത്രത്തിനുവേണ്ടി തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നിർമാണം പ്രദീപ് രാജ് നിർവഹിക്കുന്നു. ചിത്രത്തിനുവേണ്ടി അമൻ ഛായാഗ്രഹണവും വി. ടി. വിനീത്…

Read More

‘ശ്രുതി’ചേർന്ന് ദീപയും ജാനകിയും! സിനിമയിലെത്തി വ്യാഴവട്ടം പിന്നിടുമ്പോള്‍ ശ്രുതി രാമചന്ദ്രന്‍

സിനിമയിലെത്തി വ്യാഴവട്ടം പിന്നിടുമ്പോള്‍ അഭിനയത്തില്‍ സെലക്ടീവായി മുന്നേറുകയാണ് ശ്രുതി രാമചന്ദ്രന്‍. മമ്മൂട്ടിക്കമ്പനിയുടെ “കളങ്കാവലി’ല്‍ മുഖഭാവങ്ങളിലും വര്‍ത്തമാനങ്ങളിലുമൊക്കെ വേറിട്ട പ്രണയം അനുഭവിപ്പിച്ച ദീപ എന്ന നായിക കഥാപാത്രം. മരുന്നു മാഫിയയുടെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ ചുരുളഴിയുന്ന ഹോട്ട്‌സ്റ്റാര്‍ വെബ്‌സീരീസ് “ഫാര്‍മ’യില്‍ നിവിന്‍പോളിക്കൊപ്പം ഡോ. ജാനകിയെന്ന കരുത്താര്‍ന്ന കേന്ദ്രകഥാപാത്രം. ഭര്‍ത്താവും തിരക്കഥാകൃത്തുമായ ഫ്രാന്‍സിസ് തോമസിനൊപ്പം തിരക്കഥയെഴുത്തിലും സജീവം. ശ്രുതി രാമചന്ദ്രന്‍ രാഷ്ട്രദീപികയോടു സംസാരിക്കുന്നു. “കളങ്കാവലി’ലേക്ക് അടുപ്പിച്ചത് മമ്മൂട്ടി എന്ന പേരുതന്നെയല്ലേ..?തീര്‍ച്ചയായും അത് ഒരു ഘടകം തന്നെയായിരുന്നു. പക്ഷേ, എനിക്ക് എന്‍റെ കഥാപാത്രവും പ്രധാനമാണ്. എല്ലാ ഘടകങ്ങളും ആവേശം പകരുമ്പോഴാണല്ലോ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഒരു പ്രോജക്ട് കമിറ്റ് ചെയ്യുന്നത്. മമ്മൂക്കപ്പടമാണ്, മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്നു എന്നൊക്കെ കേട്ടപ്പോള്‍തന്നെ ആവേശംതോന്നി. ഒപ്പം, കഥാപാത്രം എങ്ങനെയുണ്ടാവും എന്നറിയാനുള്ള ആകാക്ഷയും. സംവിധായകന്‍ ജിതിനും കോ-റൈറ്റര്‍ ജിഷ്ണുവും കഥപറഞ്ഞപ്പോള്‍ എന്‍റേതു പടത്തിലെ ഒരു പ്രധാന കഥാപാത്രമാണെന്നു മനസിലായി.പ്രണയത്തിന്‍റെ…

Read More

ജനനായകന്‍: സെന്‍സര്‍ ബോര്‍ഡ് വിവാദത്തില്‍ വാദം പൂര്‍ത്തിയാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ് നടന്‍ വിജയ് നായകനാകുന്ന ‘ജനനായകന്‍’ എന്ന സിനിമയിലെ സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റലുകളുമായി ബന്ധപ്പെട്ട കേസില്‍ മദ്രാസ് ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി. കേസില്‍ വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമായ വിധി പ്രസ്താവം ഉണ്ടാകുമെന്നും കോടതി അറിയിച്ചു. സെന്‍സര്‍ ബോര്‍ഡിന്‍റെ അപ്പീലും സിനിമയുടെ നിര്‍മാതാക്കളുടെ വാദങ്ങളും വിശദമായി കേട്ട ശേഷമാണ് ജസ്റ്റിസ് എ.ഡി. ജഗദീഷ് ചന്ദ്ര ഉള്‍പ്പെട്ട ബെഞ്ച് കേസ് വിധി പറയാനായി മാറ്റിയത്. സിനിമയില്‍ നിലവിലെ തമിഴ്നാട് സര്‍ക്കാരിനെ ലക്ഷ്യം വെച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന സെന്‍സര്‍ ബോര്‍ഡിന്‍റെ വാദം കോടതി പരിശോധിച്ചു. എന്നാല്‍ രാഷ്ട്രീയ വിമര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്ന നിലപാടില്‍ നിര്‍മാതാക്കള്‍ ഉറച്ചുനിന്നു. സിനിമയുടെ ക്ലിപ്പുകള്‍ പരിശോധിച്ച കോടതി, സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട മാറ്റങ്ങള്‍ ന്യായമാണോ എന്ന് പരിശോധിച്ച ശേഷമാകും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. വിജയ് രാഷ്ട്രീയ പാര്‍ട്ടിയായ ‘തമിഴക വെട്രി കഴകം’ രൂപീകരിച്ച ശേഷം…

Read More

വർഷങ്ങൾക്ക് ശേഷം… ഗോസിപ്പുകൾ കാറ്റിൽ പറത്തിയൊരു കണ്ടുമുട്ടൽ; തൃഷ ഇല്ലാന നയൻതാരയെന്ന് ആരാധകർ; വൈറലായി ചിത്രങ്ങൾ

തെന്നിന്ത്യൻ താര സുന്ദരിമാരാണ് തൃഷയും നയൻതാരയും. ഇരുവരും തമ്മിൽ അത്ര വലിയ രസത്തിലല്ല എന്ന അഭ്യൂഹങ്ങൾ പണ്ടു മുതലേ പരന്നിരുന്നു. എന്നാൽ അഭ്യൂഹങ്ങളെല്ലാം കാറ്റിൽ അടിച്ചു പറത്തിവിട്ടിരിക്കുകയാണ് താര സുന്ദരിമാർ. തൃഷയും നയൻതാരയും ഒന്നിച്ചുള്ള ഫോട്ടോ ആണിപ്പോൾ വൈറലാകുന്നത്. ബോട്ടിൽ ഇരുന്ന് സൂര്യാസ്തമയം ആസ്വദിക്കുന്ന ചിത്രമാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. രണ്ടു പേരും കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റാണ് ധരിച്ചിരിക്കുന്നത്. ചിത്രം എഐ ആണെന്നാണ് ആദ്യം കരുതിയത്. എന്നാൽ രണ്ടാളും പരസ്പരം കണ്ടുമുട്ടി പഴയ സൗഹൃദം പുതുക്കിയത് ഇരുവരുടേയും സിനിമകളിൽ പോലും ഇല്ലാത്ത ട്വിസ്റ്റ് ആണെന്നാണ് ആരാധകർ പറയുന്നത്. ‘തൃഷ ഇല്ലെങ്കിൽ നയൻതാര ഇല്ല’ എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്‍റുകൾ.  

Read More

‘സംഗീതം എപ്പോഴും നമ്മുടെ സംസ്കാരം ബന്ധിപ്പിക്കാനും ആഘോഷിക്കാനും ബഹുമാനിക്കാനുമുള്ള മാർഗമാണ്’: എ. ആർ റഹ്മാൻ

സംഗീതം എപ്പോഴും നമ്മുടെ സംസ്കാരം ബന്ധിപ്പിക്കാനും ആഘോഷിക്കാനും ബഹുമാനിക്കാനുമുള്ള ഒരു മാർഗമാണെന്ന് എ. ആർ റഹ്മാൻ. ‘ഇന്ത്യ എന്‍റെ പ്രചോദനമാണ്, എന്‍റെ ഗുരുവും എന്‍റെ വീടുമാണ്. ചിലപ്പോൾ ഉദ്ദേശ്യങ്ങൾ തെറ്റിദ്ധരിക്കപ്പെടാമെന്ന് ഞാൻ മനസിലാക്കുന്നു. പക്ഷേ എന്‍റെ ലക്ഷ്യം എല്ലായ്പ്പോഴും സംഗീതത്തിലൂടെ രാജ്യത്തെ ഉയർത്തുക, ബഹുമാനിക്കുക, സേവിക്കുക എന്നതായിരുന്നു. ആരെയും വേദനിപ്പിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്‍റെ സത്യസന്ധത മനസിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഇന്ത്യക്കാരനായിരിക്കുന്നതിൽ ഞാൻ അനുഗ്രഹീതനാണ്. ഇത് എപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും ബഹുസ്വരതയുടെയും ആഘോഷത്തിന്‍റെയും ഇടം സൃഷ്ടിക്കാൻ എന്നെ അനുവദിക്കുന്നു’ എന്ന് എ.ആർ. റഹ്മാൻ പറഞ്ഞു.

Read More

അടിമുടി ദുരൂഹത, ത്രില്ലർ മൂഡ്… ‘ക്രിസ്റ്റീന’ 30ന് എത്തുന്നു

സൗഹൃദത്തിന്‍റെ പര്യായമായി മാറിയ ഗ്രാമത്തിലെ നാലു ചെറുപ്പക്കാർ കൂട്ടുകാർ. അവരുടെ ഇടയിലേക്കാണ് നിഗൂഢതകൾ ഒളിപ്പിച്ചു വച്ച് ആ സെയിൽസ് ഗേൾ കടന്നു വന്നത്. അതുവരെ ആരും കാണാത്ത പല സംഭവങ്ങൾക്കും ആ ഗ്രാമം സാക്ഷ്യം വഹിച്ചു. അവളുടെ വരവിന്‍റെ പിന്നിലെ യഥാർഥ ഉദ്ദേശ്യമെന്ത്? ആരെങ്കിലും അവളുടെ ടാർഗറ്റിലുണ്ടോ? പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ തുടർയാത്ര. സുധീർ കരമന, എം.ആർ. ഗോപകുമാർ, സീമ ജി. നായർ, ആര്യ, നസീർ സംക്രാന്തി, സുനീഷ് കെ ജാൻ, കലാഭവൻ നന്ദന, മുരളി മാനിഷാദ, കോബ്ര രാജേഷ്, ശിവമുരളി, മായാകൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, രാജീവ് റോബർട്ട്, അഭി, അനീഷ്, സുനിൽ പുന്നക്കാട്, രാജേഷ് വിശ്വരൂപം, ചിത്ര സുദർശനൻ, രാജീവ്, മാസ്റ്റർ അശ്വജിത്ത്, കുമാരി അവന്തിക പാർവതി, രാജേന്ദ്രൻ ഉമ്മണ്ണൂർ തുടങ്ങിയവരാണ് അഭിനേതാക്കൾ. ബാനർ- സി എസ് ഫിലിംസ്, രചന, സംവിധാനം…

Read More

സിനിമ സമൂഹത്തിന്‍റെ പ്രതിഫലനമല്ല, കാഴ്ചപ്പാടെന്ന് സംവിധായകന്‍ ഹരിഹരന്‍

ചങ്ങനാശേരി: സിനിമ സമൂഹത്തിന്‍റെ നേരിട്ടുള്ള പ്രതിഫലനമല്ലെന്നും ഒരു കാഴ്ചപ്പാട് മാത്രമാണെന്നും സംവിധായകനും നിരൂപകനുമായ കെ. ഹരിഹരന്‍. ചങ്ങനാശേരി സെന്‍റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ നടന്ന ശങ്കരമംഗലം പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഋതിക് ഘട്ടക്കിന്‍റെ സുബര്‍ണരേഖ വര്‍ത്തമാനകാലത്തും പ്രസക്തിയുള്ളതാണെന്ന് വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെ ഹരിഹരന്‍ വിശദീകരിച്ചു.റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ലിങ്കണ്‍ കടൂപ്പാറയില്‍, പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ സി.എസ്. വെങ്കിടേശ്വരന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. എല്‍.കെ. ലീനസ് മോഡറേറ്ററായിരുന്നു. മീഡിയ വില്ലജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. മാത്യു മുര്യങ്കരി, മീഡിയ സ്റ്റഡീസ് ഡീനും ഛായാഗ്രാഹകനുമായ സണ്ണി ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ തോമസ് ജോസഫ്, അക്കാദമിക് ഡയറക്ടര്‍ റവ.ഡോ. ജോജിന്‍ ഇലഞ്ഞിക്കല്‍, നിസ സൂസന്‍ മാത്യു, ആല്‍വിന്‍ ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്ജെസിസി മുന്‍ പ്രിന്‍സിപ്പലും പുനെ ഫിലിം…

Read More

‘പ്രിയപ്പെട്ട സഹോദരിമാരെ, നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവുമ്പോൾ വീഡിയോ എടുത്തോളൂ, പൊതുവിചാരണ ചെയ്ത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം നിറയ്ക്കാനുള്ള ടൂൾ ആയി അത് ഉപയോഗിക്കരുത്’: കിഷോർ സത്യ

സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ചതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് നടൻ കിഷോർ സത്യ. സഹോദരിമാരെ, നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവുമ്പോൾ വീഡിയോ എടുത്തോളൂ. കാരണം കോടതിയിൽ തെളിവ് വേണമല്ലോ. പക്ഷെ അതെടുത്തു ഇൻസ്റ്റയിലോ ഫേസ്ബുക്കിലെ യൂട്യൂബിലോ ഇടരുത്. തെളിവ് സഹിതം പോലീസിൽ പരാതി കൊടുക്കുക. നിങ്ങൾ പറഞ്ഞ കുറ്റവാളിക്കും ഒരു ഭാഗം പറയാൻ ഉണ്ടായിരിക്കും. നിയമം തീരുമാനിക്കട്ടെ എന്ന് കിഷോർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം സംബന്ധിച്ച് പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം… അവൾക്കൊപ്പമല്ല, അവനൊപ്പം. ഒരു സ്ത്രീ തന്‍റെ മാനത്തിന്‍റെ കാര്യത്തിൽ നുണ പറയില്ല എന്ന പൊതുബോധത്തിന്‍റെ അടിസ്ഥാനത്തിലാണ് പീഡന പരാതികളിൽ നിയമം സ്ത്രീയുടെ പക്ഷത്ത് നിൽക്കുന്നത്. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആയിരുന്ന ശ്രീമതി ഫാത്തിമ ബീവിയുടെ കാലത്താണ് ഇത്തരമൊരു സമീപനം സ്വീകരിച്ചു തുടങ്ങിയത് എന്നൊരു വക്കീൽ…

Read More