ഐശ്വര്യ രാജേഷിന് തിരക്കോട് തിരക്ക്

ഒട്ടനവധി നല്ല കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ തെന്നിന്ത്യൻ നടി ഐശ്വര്യ രാജേഷിന് ഇപ്പോൾ തിരക്കോടു തിരക്കാണ്. ചെയ്തതെല്ലാം ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു എന്ന ഈ നടിയുടെ മുന്നോട്ടുള്ള യാത്രയും സുഗമമാക്കുന്നു. ഇപ്പോൾ നിന്നു തിരിയാൻ ഐശ്വര്യക്ക് നേരമില്ല. ലൊക്കേഷനുകളിൽ നിന്ന് ലൊക്കേഷനിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ് ഈ നടി. കോളിവുഡിൽ ഇപ്പോൾ ഏറ്റവും തിരക്കേറിയ നായികമാരിൽ ഒരാളാണ് ഐശ്വര്യ എന്നു തന്നെ പറയാം. എല്ലാത്തിലും പ്രാധാന്യമുള്ള വേഷം തന്നെ. കാ പേ രണസിംഗം എന്നത് ചിത്രത്തിന്‍റെ ആദ്യ ഘട്ട ഷൂട്ടിംഗ് പൂർത്തിയാക്കിയതായി കഴിഞ്ഞ ദിവസം ഐശ്വര്യ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ അടുത്ത ഘട്ടഷൂട്ടിംഗ് തുടങ്ങുന്നതിനിടയിലുള്ള ഇടവേളയിൽ ശിവകാർത്തികേയന്‍റെ ചിത്രത്തിന്‍റെ ലൊക്കേഷനിലെത്തിയിരിക്കുകയാണ് ഐശ്വര്യ. എസ്കെ 16 എന്ന് താത്കാലികമായി പേര് നൽകിയിരിയ്ക്കുന്ന ചിത്രം പാണ്ഡിരാജാണ് സംവിധാനം ചെയ്യുന്നത്. ശിവകാർത്തികേയന്‍റെ സഹോദരിയുടെ വേഷമാണ് ചിത്രത്തിൽ ഐശ്വര്യക്ക്. ഐശ്വര്യയുടെ ലക്കി നായകനായ വിജയ് സേതുപതി…

Read More

രജനിക്കൊപ്പം അഭിനയിക്കാൻ ട്രാൻസ്ജെൻഡർ നടിയും

1992- ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന ചിത്രത്തിനുശേഷം സൂപ്പർതാരം രജനികാന്ത് വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ദർബാർ എന്ന ചിത്രത്തിൽ ട്രാന്‍സ്ജെന്‍ഡര്‍ നടി ജീവയും അഭിനയിക്കുന്നു. വിജയ് സേതുപതി നായകനായ ധര്‍മദുരൈ എന്ന ചിത്രത്തിൽ ജീവ അഭിനയിച്ചിരുന്നു. എ.ആര്‍. മുരുഗദോസും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദർബാർ. നയൻതാരയാണ് ചിത്രത്തിൽ രജനീകാന്തിന്‍റെ നായികയാകുന്നത്. ദർബാറിൽ എസ്.ജെ. സൂര്യയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

Read More

വിജയ് സേതുപതിയുടെ നായികയാകാൻ മേഘാ ആകാശ്

മേഘ ആകാശ് വിജയ് സേതുപതിയുടെ നായികയാകുന്നു. നേരത്തെ വിജയ് സേതുപതിയുടെ നായികയായി അമല പോളിനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഡേറ്റ് പ്രശ്നം ഉണ്ടായതോടെ അമല ചിത്രത്തിൽനിന്നും പിൻമാറിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് മേഘ ആകാശിന് നറുക്ക് വീഴുന്നത്. വിഎസ്പി 33 എന്നാണ് ചിത്രത്തിന്‍റെ താത്കാലിക പേര്. ചന്ദ്ര ആർട്സിന്‍റെ ബാനറിൽ ഇസക്കി ദുരൈയാണ് നിർമാണം. സംഗീതത്തിന് പ്രാധാന്യം നൽകുന്ന ഒരു റൊമാന്‍റിക് ചിത്രമാണ് വിഎസ്പി 33. അതേ സമയം നല്ലൊരു സന്ദേശവും ചിത്രത്തിലുണ്ടെന്ന് സിനിമയുടെ സംവിധായകൻ വെങ്കട കൃഷ്ണ റൂഗത് അറിയിച്ചു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു.

Read More

കീർത്തി സുരേഷ് നാഗ ചൈതന്യയുടെ നായികയാകുന്നു?

കീർത്തി സുരേഷ് നാഗ ചൈതന്യയുടെ നായികയാകുന്നു. ബംഗാർ രാജു എന്ന തെലുങ്ക് സിനിമയിൽ കീർത്തി നാഗ ചൈതന്യയുടെ നായികയാകുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൊഗ്ഗഡേ ചിന്നി നയന എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. കല്യാണ്‍ കൃഷ്ണയാണ് സിനിമ സംവിധാനം ചെയ്യുന്നത്. എന്നാൽ ഇതിനെക്കുറിച്ച് ഒൗദ്യോഗീകമായി സ്ഥിരീകരണമുണ്ടായിട്ടില്ല. അന്നപൂർണ സ്റ്റുഡിയോസിന്‍റെ ബാനറിൽ നാഗാർജുനയാണ് സിനിമ നിർമിക്കുന്നത്.

Read More

സ്വപ്നങ്ങൾ ബാക്കിവെച്ച് ബാബു യാത്രയായി

ഋഷി നല്ല സിനിമകൾ മലയാളത്തിന് സമ്മാനിച്ച കുടുംബ ചിത്രസംവിധായകൻ എന്ന് അറിയപ്പെട്ട ബാബുപിഷാരടി എന്ന ബാബു നാരായണന് നല്ലൊരു തിരിച്ചുവരവ് വേണമെന്നുണ്ടായിരുന്നു.നൂറാ വിത്ത് ലൗ എന്ന സിനിമ ബാബുവിന്‍റെ പതിവ് സിനിമകൾ പോലെ പ്രേക്ഷകർ സ്വീകരിക്കാതിരുന്നത് ബാബുവിന് നിരാശയുണ്ടാക്കിയിരുന്നുവെങ്കിലും മികച്ച ഒരു കുടുംബചിത്രം ഒരുക്കണമെന്ന ആഗ്രഹം ബാക്കിവച്ചാണ് സിനിമയെ ഒരുപാട് സ്നേഹിച്ച തൃശൂരിന്‍റെ പ്രിയപ്പെട്ട ബാബു യാത്രയാകുന്നത്. സ്വതന്ത്ര സംവിധായകനായിക്കഴിഞ്ഞാൽ പിന്നീട് സംവിധാന സഹായിയായി വർക്ക് ചെയ്യാൻ ഭൂരിഭാഗം സംവിധായകർക്കും മടിയാണ്. എന്നാൽ തന്‍റെ ഗുരുകൂടിയായ ഹരിഹരൻ കേരളവർമ പഴശിരാജ സംവിധാനം ചെയ്യുന്പോൾ സംവിധാന സഹായിയായി പഴയശിഷ്യൻ ബാബുവിനെയാണ് വിളിച്ചത്. പഴശിരാജയ്ക്ക് എടച്ചേനി കുങ്കൻ തുണയായ് നിന്നപോലെ ഹരിഹരന് പഴശിരാജ അതിന്‍റെ പൂർണതയിലെത്തിക്കാൻ കൈയും മെയ്യും മറന്ന് ബാബു കൂടെ നിന്നു. പഴശിരാജയുടെ വർക്കുകൾ കഴിഞ്ഞ് ഒരു ദിവസം തൃശൂരിലെത്തിയ ബാബുവിനോട് സംവിധായകന്‍റെ റോളിൽ നിന്ന് സംവിധാനസഹായി…

Read More

ഷൂട്ടിംഗിനിടെ അപകടം; അനുഷ്ക ഷെട്ടി വിശ്രമത്തിലേക്ക്

ചെയ്യുന്ന കഥാപാത്രത്തോടു നീതി പുലർത്താനും അത് എത്രത്തോളം നന്നാക്കാമോ അത്രത്തോളം നന്നാക്കാനായി എവിടം വരെ പോകാനും തയാറാകുന്ന അഭിനേത്രിയാണ് അനുഷ്ക ഷെട്ടി. അതിനായി സാഹസത്തിനും നടി പലപ്പോഴും തയാറാവാറുമുണ്ട്. അത്തരത്തിലെന്തോ സാഹസം നടത്തിയതാവാം അനുഷ്ക ഷെട്ടിക്ക് ഷൂട്ടിംഗിനിടെ പരിക്കിനു കാരണമായത്. തെലുങ്ക് ബിഗ് ബജറ്റ് ചിത്രമായ സേ റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് സംഭവം. സാരമായ അപകടമാണെന്നാണ് റിപ്പോർട്ടുകൾ. കാലിനാണ് പരിക്ക്. കാലിന് ഒടിവുണ്ടായി എന്നു പോലും റിപ്പോർട്ടുകൾ വന്നിരുന്നു. എന്തായാലും രണ്ടുമൂന്ന് ആഴ്ച തീർച്ചയായും ബെഡ് റെസ്റ്റ് വേണം എന്ന് അനുഷ്കയോട് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ചിരഞ്ജീവിയും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സേ റാ നരസിംഹ റെഡ്ഡിയിൽ അതിഥി വേഷത്തിലാണ് അനുഷ്ക എത്തുന്നത്. അമിതാഭ് ബച്ചൻ, വിജയ് സേതുപതി, തമന്ന, സുദീപ് തുടങ്ങിയ വലിയ വലിയ താരങ്ങളാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ കൈകാര്യം…

Read More

പ്രിയ ഇനി തെലുങ്കിലേക്കും

പ്രിയാ വാര്യർ തന്‍റെ രണ്ടാമത്തെ ഹിന്ദി ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നതിനു പിന്നാലെ പ്രിയ തെലുങ്കിലേക്കും ചേക്കേറുന്നുവെന്ന് വാർത്തകൾ. ചന്ദ്രശേഖര്‍ യെലെട്ടിയാണ് പ്രിയയുടെ തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത്. നിതിൻ ആണ് ചിത്രത്തില്‍ പ്രിയയുടെ നായകനായി എത്തുന്നത്. രാകുല്‍ പ്രീത് സിംഗ് ആണ് ചിത്രത്തിലെ മറ്റൊരു നായിക. ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ കണ്ണിറുക്കൽ രംഗത്തിലൂടെ സിനിമ റിലീസ് ആകുന്നതിനു മുന്പേ ആഗോള പ്രശസ്തി നേടിയ താരമാണ് പ്രിയ വാര്യർ‌. ഒരു അഡാർ ലൗവിന് ശേഷം ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി ചിത്രത്തിലാണ് പ്രിയ അഭിനയിച്ചത് മായങ്ക് പ്രകാശ് ശ്രീവാസ്‍തവ സംവിധാനം ചെയ്യുന്ന ലൗവ് ഹാക്കേഴ്‍സ് എന്ന ഹിന്ദി സിനിമയിലും പ്രിയ അഭിനയിക്കാൻ പോകുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

Read More

മാനനഷ്ടക്കേസ്! ബോളിവുഡ് നടി കങ്കണ റണൗത്തിനും സഹോദരിക്കും സമൻസ്

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്തിനും സഹോദരിക്കും കോടതി സമൻസ് അയച്ചു. നടൻ ആദിത്യ പാഞ്ചോളിയും ഭാര്യയും സമർപ്പിച്ച മാനനഷ്ടക്കേസിലാണ് നേരിട്ടു ഹാജരാകാൻ നിർദേശിച്ച് കങ്കണയ്ക്കും സഹോദരി രംഗോളിക്കും കോടതി സമൻസ് അയച്ചത്. ആദിത്യ പാഞ്ചോളിയും ഭാര്യ സെറീന വഹാബും കങ്കണയ്ക്കും സഹോദരിക്കുമെതിരേ നാലു കേസുകളാണ് ഫയൽ ചെയ്തിരിക്കുന്നത്. അഭിമുഖങ്ങളിലും പ്രസ്താവനകളിലും കങ്കണ നടത്തിയ പരാമർശങ്ങളിലും സഹോദരി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങളിലുമാണ് കേസ്. പതിനാറാം വയസിൽ ആദിത്യ പാഞ്ചോളി തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയെന്ന് കങ്കണ ആരോപിച്ചിരുന്നു. പിന്നാലെ ആദിത്യ തന്നെ ബലാത്സംഘം ചെയ്തെന്ന് ആരോപിച്ച് കങ്കണ മുംബൈ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിനുപിന്നാലെ ആദിത്യ പാഞ്ചോളി കങ്കണയ്ക്കെതിരെയും പരാതി നൽകി.

Read More

വ്യാപാരിയെ മർദ്ദിച്ച കേസ്; വിദ്യുത് ജംവാലിനെ കോടതി വെറുതെ വിട്ടു

വ്യാപാരിയെ മർദ്ദിച്ച കേസിൽ തെളിവില്ലാത്തതിനെ തുടർന്ന് നടൻ വിദ്യൂത് ജംവാലിനെ കോടതി വെറുതെ വിട്ടു. 2007ലാണ് സംഭവം നടന്നത്. മുംബൈയിലെ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലിൽ വച്ച് വിദ്യുതിന്‍റെ സുഹൃത്തുമായി വ്യാപാരി രാഹുൽ സുരി കൂട്ടിയിടിച്ചു. തുടർന്ന് നടന്ന തർക്കത്തിനൊടുവിൽ വിദ്യുത് രാഹുലിന്‍റെ തലയിൽ കുപ്പി കൊണ്ട് അടിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. വിദ്യുതിന്‍റെ സുഹൃത്തും മോഡലുമായ ഹൃശാന്ത് ഗോസ്വാമിയുടെയും പേരിൽ കേസുണ്ട്. നിരവധി തവണ വിദ്യുതിനോട് കോടതിയിൽ ഹാജരാകുവാൻ അറിയിച്ചിരുന്നുവെങ്കിലും നടൻ എത്തിയിരുന്നില്ല. തുടർന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് വിദ്യുത് കോടതിയിലെത്തിയത്. എന്നാൽ തെളിവില്ലാത്തതിന്‍റെ അടിസ്ഥാനത്തിൽ നടനെ കോടതി വെറുതെ വിടുകയായിരുന്നു. മുംബൈയിലെ ബാന്ദ്ര മജിസ്ട്രേറ്റാണ് വിധി പറഞ്ഞത്.

Read More

എന്‍റെ പ്രണയത്തെ വീട്ടിൽ അംഗീകരിക്കുന്നില്ല! ഗുരുതര ആരോപണങ്ങളുമായി സുനൈന റോഷൻ

അച്ഛൻ രാകേഷ് റോഷനും സഹോദരൻ ഹൃത്വിക് റോഷനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സുനൈന റോഷൻ. മുസ്ലീം മതവിഭാഗത്തിൽപ്പെട്ട മാധ്യമപ്രവർത്തകനുമായി താൻ പ്രണയത്തിലാണെന്നും എന്നാൽ വീട്ടുകർ അതിനെ എതിർക്കുകയാണെന്നും കുടുംബത്തിൽ നിന്നുള്ള പിന്തുണ തനിക്ക് ലഭിക്കുന്നില്ലെന്നും സുനൈന പറയുന്നു. റുഹേൽ അമിൻ എന്നയാളുമായാണ് സുനൈന പ്രണയത്തിലായത്. ഇതിനെക്കുറിച്ച് അറിഞ്ഞപ്പോൾ അച്ഛൻ തന്നെ മർദ്ദിച്ചുവെന്നും റുഹേൽ തീവ്രവാദിയാണെന്ന് പറഞ്ഞെന്നുമാണ് സുനൈനയുടെ വാദം. തന്നെ സഹായിക്കാമെന്ന് ഹൃത്വിക് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ വാക്ക് മാറ്റിയിരിക്കുകയാണെന്നും സഹോദരൻ അച്ഛന്‍റെ നിയന്ത്രണത്തിലാണെന്നും സുനൈന പറയുന്നു. എനിക്ക് വീട് വാങ്ങി നൽകാമെന്ന് ഹൃത്വിക് പറഞ്ഞതാണ് എന്നാൽ ഇപ്പോൾ അത് സമ്മതിക്കുന്നില്ല. എല്ലാവരും എന്നെ ഉപദ്രവിക്കുകയാണെന്നും സുനൈന വ്യക്തമാക്കി.

Read More