നിക്കി ഗൽറാണി വീണ്ടും മലയാളത്തിലേക്ക്

നീണ്ട ഇടവേളയ്ക്കു ശേഷം നിക്കി ഗൽറാണി മലയാളത്തിലേക്ക് തിരികെയെത്തുന്നു. എസ്. ബിനുവിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ഇതിഹാസയുടെ രണ്ടാം ഭാഗം ഇതിഹാസ 2വിലൂടെയാണ് നിക്കി വീണ്ടും മലയാളത്തിൽ സജീവമാകുവാൻ ഒരുങ്ങുന്നത്. ഷൈൻ ടോം ചാക്കോ, അനുശ്രീ എന്നിവരായിരുന്നു ഇതിഹാസയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചവർ. ഇന്ദ്രജിത്താണ് ഇതിഹാസ 2വിലെ നായകൻ. നവംബർ 25ന് കൊച്ചിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Read More

സ്റ്റേജിൽനിൽക്കെ പോലീസുകാർ മോശമായി പെരുമാറി; ആരോപണവുമായി യുവ ഗായിക

കോൽക്കത്ത: പശ്ചിമ ബംഗാളിൽ സാംസ്കാരിക പരിപാടിക്കിടെ പോലീസുകാർ‌ മോശമായി പെരുമാറിയതായി റിയാലിറ്റി ഷോ മത്സരാർഥിയും ഗായികയുമായ പെൺകുട്ടി. ബംഗാളിലെ വെസ്റ്റ് മിഡാനാപുരിലാണ് സംഭവം. ഫേസ്ബുക്കിലൂടെയാണ് തനിക്ക് നേരിട്ട ക്രൂരപീഡനം പെൺകുട്ടി വിവരിച്ചത്. മെഘ്ല ദാസ്ഗുപ്തയെന്ന പെൺകുട്ടിക്കാണ് ദുരവസ്ഥ നേരിട്ടത്. വെസ്റ്റ് മിഡ്നാപുരിലെ ഡാന്‍റോൺ പോലീസ് സ്റ്റേഷനാണ് പരിപാടി സംഘടിപ്പിച്ചത്. വേദിയിൽ പാടിക്കൊണ്ടിരിക്കുമ്പോൾ പോലീസുകാരുടെ അരികലേക്കു നീങ്ങിനിൽക്കാൻ നിർദേശിച്ചെന്നും ഈ സമയം തനിക്ക് മോശം അനുഭവം നേരിട്ടെന്നും പെൺകുട്ടി പറയുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഇരിക്കുമ്പോഴാണ് സംഘാടകർ തന്നോട് ഇക്കാര്യം നിർദേശിച്ചതെന്നും ഇവർ പറയുന്നു. ഫാസ്റ്റ് നമ്പർ പാടാനും നൃത്തംചെയ്യാനും പോലീസുകാർ ആവശ്യപ്പെട്ടു. താൻ അവിടെനിന്നും ജീവനോടെ രക്ഷപെടുമെന്ന് വിചാരിച്ചിരുന്നില്ലെന്നും പെൺകുട്ടി ഫേസ്ബുക്കിൽ പറ‌ഞ്ഞു.

Read More

അനുഭവമാണ് ഗുരു: നയൻ താര പറയുന്നു…

അനുഭവങ്ങളാണ് ഇപ്പോൾ കാണുന്ന തന്നെ രൂപപ്പെടുത്തി എടുത്തതെന്ന് തെന്നിന്ത്യൻ താരം നയൻതാര. മറ്റുളളവർക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കരുത്. ചുറ്റിനുമുള്ളവർ ഇന്നു നമ്മളെ കാണുന്നതു പോലെയായിരിക്കില്ല നാളെ കാണുക. അതുകൊണ്ട് പുതുമയോടെ വേണം എന്നും സമൂഹത്തെ നോക്കി കാണുവാൻ. ആരോടും ഒന്നിനോടും പരാതിയില്ല. കഥയ്ക്ക് പ്രാധാന്യം നോക്കിയാണ് സിനിമ തെരഞ്ഞെടുക്കുന്നത്. ആ തീരുമാനം ശരിയാണെന്ന് സിനിമകളുടെ വിജയത്തിൽ നിന്ന് തോന്നുന്നു. പുതിയ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കാനാണ് കൂടുതൽ താത്പര്യം. കാരണം അവരുടേത് ഫ്രഷ് ഐഡിയയായിരിക്കുമെന്നും നയൻസ് പറയുന്നു. ഏറെ പ്രൈവസി ആഗ്രഹിക്കുന്ന ഒരാളാണ് താൻ. എന്‍റെ രഹസ്യങ്ങൾ എന്‍റേതുമാത്രമായി സൂക്ഷിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. 2003 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയൻസ് സിനിമാ ലോകത്തിലേക്ക് എത്തുന്നത്. പിന്നീട് താരം അന്യഭാഷ ചിത്രങ്ങളിൽ സജീവമാകുകയായിരുന്നു. തെന്നിന്ത്യയിൽ നായകന്മാരോട് ഒപ്പത്തിനൊപ്പം പിടിച്ചുനിൽക്കുന്ന…

Read More

സ്വകാര്യ ഭാഗങ്ങളും നഗ്‌ന ചിത്രങ്ങളും അയച്ചു തരുന്നവരെ തുറന്നുകാട്ടും, ഇനി മിണ്ടാതിരിക്കില്ല തുറന്നടിച്ച് നടി സാധിക

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ വരുന്ന അശ്ലീല കമന്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ നടി. തന്റെ ഫേസ്ബുക്ക് ഇന്‍ബോക്‌സിലൂടെ നിരന്തരം മോശമായ പോസ്റ്റും അശ്ലീല പ്രസംഗവും നടത്തുന്നവര്‍ക്കെതിരെയായിരുന്നു നടിയുടെ പ്രതികരണം. ഫേസ്ബുക്കിലൂടെ ശരീര ഭാഗങ്ങളുടെ ചിത്രവും നഗ്ന ഫോട്ടോയുമൊക്കെ പലരും അയച്ചുതരുന്നുണ്ടെന്നും ഇതിനിയും തുടര്‍ന്നാല്‍ താന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി നടി രംഗത്തുവന്നു. പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളും നഗ്നചിത്രങ്ങളും എനിക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുനാള്‍ നിശബ്ദയായി ഇരുന്നു. കുറച്ച് പേരെ ബ്ലോക്ക് ചെയ്തു. എന്നാല്‍ വീണ്ടും തുടരുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്- സാധിക പറഞ്ഞു. ഓണ്‍സ്‌ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുന്നയാളാണ് താനെന്ന് സാധിക പറയുന്നു. എന്നാല്‍ ഓഫ് സ്‌ക്രീനില്‍ അത്തരത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവാറില്ല. തനിക്ക് അങ്ങനെയുള്ള പ്രലോഭനങ്ങള്‍ ആരില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും എന്തിനോടും പ്രതികരിക്കുന്ന നടി…

Read More

“സർക്കാരി’ന്‍റെ പോസ്റ്ററിൽ പുകവലിചിത്രം; നടൻ വിജയ്ക്കെതിരേ കേസ്

തൃശൂർ: “സർക്കാർ’ സിനിമയുടെ പോസ്റ്ററിൽ നായകൻ വിജയ് പുകവലിക്കുന്ന പോസ്റ്റർ പൊതുസ്ഥലത്തു പ്രദർശിപ്പിച്ചതിനെതിരെ ആരോഗ്യവകുപ്പ് കേസെടുത്തു. വിജയ്, സിനിമയുടെ നിർമാതാവ്, വിതരണക്കാർ, പോസ്റ്റർ പ്രദർശിപ്പിച്ച തിയറ്റർ എന്നിവർക്കെതിരായാണ് കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്. സിനിമയുടെ പോസ്റ്ററിൽ വിജയ് പുകവലിക്കുന്ന രംഗങ്ങളുണ്ട്. ഇത് ആരാധകർക്കും പുകവലി പ്രചോദനമാവുമെന്നു ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ജില്ലാ ആരോഗ്യവകുപ്പിനും ലഭിച്ചതിനെതുടർന്ന് ഡിഎംഒ ഡോ. കെ.ജെ. റീന അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തിയറ്ററുകളിൽ നടത്തിയ പരിശോധനയിൽ പുകവലി പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ കണ്ടെടുത്തു. തുടർന്നാണ് കേസെടുത്തത്. കണ്ടെടുത്ത പോസ്റ്ററുകൾ കോടതിയിൽ ഹാജരാക്കും. 2003ലെ കേന്ദ്രനിയമപ്രകാരം പുകയില പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ പൊതുസ്ഥലങ്ങളിൽ പതിക്കാൻ പാടില്ല. സിനിമയിൽ ഇത്തരം ഭാഗം നിയന്ത്രണത്തിനു വിധേയമായി കാണിക്കാം. പുകവലി പ്രോത്സാഹിപ്പിക്കുന്നതിനെതിരെ 2012ൽ കർശനനിയമം വന്നിട്ടുണ്ട്. രണ്ടുവർഷംവരെ തടവും ആയിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

Read More

ബോളിവുഡിൽ മഹാഭാരതമൊരുങ്ങുന്നു; 1000 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് മുകേഷ് അംബാനി

എംടിയുടെ തിരക്കഥയിലൊരുങ്ങുന്ന രണ്ടാമൂഴം സിനിമയാകുന്നത് അനിശ്ചിതത്വത്തിലായിരിക്കെ ബോളിവുഡിൽ നിന്നും മഹാഭാരതമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. 1000 കോടി മുടക്കിൽ റിലയൻസ് ഉടമ മുകേഷ് അംബാനി നിർമിക്കുന്ന ചിത്രത്തിൽ കൃഷ്ണനായി ബിഗ് സ്ക്രീനിൽ എത്തുന്നത് ആമിർഖാനാണെന്നാണ് അറിയാൻ സാധിക്കുന്നത്. ദ്രൗപതിയായി ദീപിക പദുക്കോണും അർജുനനായി തെലുങ്ക് നടൻ പ്രഭാസും എത്തുന്നമെന്ന് സൂചനകളുണ്ടെങ്കിലും ഇതിനെ പറ്റി ഒൗദ്യോഗിക അറിയിപ്പുകളൊന്നും തന്നെ ആരും നടത്തിയിട്ടില്ല. ഏഴു ഭാഗങ്ങളിലായി പുറത്തുവിടുന്ന സിനിമയുടെ ഓരോ ഭാഗവും ഏഴുപേരാണ് സംവിധാനം ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

Read More

അവിടെ ട്രാജഡി, ഇവിടെ കോമഡി! കീര്‍ത്തി സുരേഷ് മനസുതുറക്കുന്നു…

ദീപാവലിച്ചിത്രം സർക്കാർ മികച്ച പ്രതികരണം നേടി സൂപ്പർഹിറ്റിലേക്കു കുതിക്കുന്പോൾ ഒരു മലയാളി പെണ്‍കൊടികൂടി കോളിവുഡിന്‍റെ താരറാണിപ്പട്ടം കൈയെത്തിപ്പിടിക്കുകയാണ് നമ്മുടെ സ്വന്തം ഓപ്പോൾ മേനകയുടെ മകൾ കീർത്തി സുരേഷ്. മഹാനടിയിലൂടെ തെന്നിന്ത്യയൊന്നാകെ കീർത്തി നേടിയ ഈ പെണ്‍കുട്ടിക്കു തുടർന്നുള്ള റിലീസുകളായ സ്വാമിസ്ക്വയറും ശണ്ഠക്കോഴിയും വിജയനായികാ പരിവേഷം നിലനിർത്തിക്കൊടുത്തു. പ്രത്യേകിച്ചു ശണ്ഠക്കോഴിയിലെ ഗ്രാമീണ പെണ്‍കൊടിയായി കീർത്തി ശരിക്കും പ്രേക്ഷകരെ കൈയിലെടുത്തുകളഞ്ഞു. വിജയുടെ ദീപാവലി റിലീസ് സർക്കാരിലൂടെ വിജയക്കുതിപ്പു തുടരുന്ന കീർത്തിക്കൊപ്പം അല്പനേരം. പേടിപ്പിച്ച അച്ഛൻ മഹാനടിയുടെ കഥ സംവിധായകൻ വന്നു പറയുന്പോൾ ഇത്രയും കരുത്തുള്ള കഥാപാത്രം ചെയ്യാനുള്ള പക്വത ആയിട്ടില്ലെന്ന വിചാരത്താൽ ആദ്യം നോ പറഞ്ഞിരുന്ന മഹാനടിയുടെ പ്രിവ്യൂ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് കണ്ടത്. സിനിമ കഴിഞ്ഞ ഉടനെ നന്നായി മോളേ എന്നു പറഞ്ഞ് അമ്മ ചേർത്തുപിടിച്ചു ചുംബിച്ചു. അച്ഛൻ പക്ഷേ, ഒന്നും മിണ്ടുന്നില്ല. എനിക്ക് ആകെ ഭയമായി. വീട്ടിലെത്തിയപ്പോഴാണ്…

Read More

രണ്‍വീറും ദീപികയും വിവാഹത്തിനായി ഇറ്റലിയിലേക്ക് തിരിച്ചു

ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന താര വിവാഹത്തിനായി രണ്‍വീർ സിംഗും ദീപിക പദുക്കോണും ഇറ്റലിയിലേക്ക് യാത്രയായി. മുംബൈ എയർപോർട്ടിൽ നിന്നും കുടുംബാംഗങ്ങൾക്കൊപ്പം രണ്‍വീറും ദീപികയും പോകുന്നതിന്‍റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ കത്തിപ്പടരുകയാണ്. നവംബർ 14, 15 ദിവസങ്ങളിലായി ഇറ്റലിയിൽ വച്ചാണ് ഇവരുടെ വിവാഹം നടക്കുന്നത്. അച്ഛനും അമ്മയും സഹോദരിയുമാണ് രണ്‍വീർ സിംഗിനൊപ്പമുണ്ടായിരുന്നത്. വിവാഹത്തോട് അനുബന്ധിച്ച് ഇരുവരും കുറച്ചു നാളുകൾക്കു മുമ്പ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ വസതിയിൽ എത്തിയിരുന്നു.

Read More

ജീവിതത്തിലും ഹീറോയായി അജിത്ത്

സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നായകനായിരിക്കുകയാണ് നടൻ അജിത്ത്. തന്‍റെ സിനിമയുടെ ചിത്രീകരണത്തിനിടെ മരിച്ച സിനിമാ പ്രവർത്തകന്‍റെ കുടുംബത്തിന് സഹായവും ആശ്വാസവുമേകിയാണ് അജിത്ത് മാതൃകയായത്. വിശ്വാസം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നർത്തകനായ ഓവിയം ശരവണൻ മരിച്ചത്. പൂനെയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഒരു നൃത്തരംഗം ചിത്രീകരിക്കുന്നതിനിടെ കുഴഞ്ഞു വീണ ശരവണൻ പിന്നീട് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. എല്ലാ സഹായവുമായി ആശുപത്രിയിലെത്തിയ അജിത്ത് പിന്നീട് ശരവണന്‍റെ കുടുംബത്തെ സാന്പത്തികമായും സഹായിച്ചു. വീരം, വേതാളം എന്നീ സൂപ്പർഹിറ്റുകൾക്കുശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വാസം.

Read More

ചലച്ചിത്ര താരം ലക്ഷ്മി കൃഷ്ണ മൂർത്തി അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര താരവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂർത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ചയായിരുന്നു അന്ത്യം. കോഴിക്കോട് ആകാശവാണിയിൽ അനൗൺസറും ആർട്ടിസ്റ്റുമായിരുന്നു. ആകാശവാണിയിൽ നിന്നുമാണ് അവർ സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്നിയിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വാസ്തുഹാര, തൂവൽക്കൊട്ടാരം, ഈ പുഴയും കടന്ന്, കളിയൂഞ്ഞാല്‍, അനന്തഭദ്രം, വിസ്മയം, പട്ടാഭിഷേകം, പൊന്തൻമാട, സാഗരം സാക്ഷി, വിഷ്ണു, മല്ലുസിംഗ് തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ചെന്നൈയിൽ ബസന്ത് നഗറിൽ മൃതദേഹം സംസ്കരിച്ചു.

Read More