‘സർക്കാർ’ വിവാദം നിലച്ചു, സീനുകൾ നീക്കി

ചെന്നൈ: വിജയ് നായകനായ പുതിയ തമിഴ്ചിത്രം സർക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു താത്കാലിക ശമനം. മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് എതിരേയുള്ള പരാമർശങ്ങൾ ചിത്രത്തിൽനിന്നു നീക്കാൻ സംവിധായകൻ എ.ആർ. മുരുകദോസ് തയാറായി. ചിത്രത്തിനെതിരേ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ രംഗത്തെത്തിയതോടെയാണ് രംഗങ്ങൾ മുറിച്ചുമാറ്റിയത്. ഇതിനിടെ, മുരുകദോസിനെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കം 27 വരെ മദ്രാസ് ഹൈക്കോടതി തടഞ്ഞു. മുരുകദോസിനെ അറസ്റ്റ് ചെയ്യുന്നതിനെതിരേ സംസ്ഥാനത്തു പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. മുരുകദോസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റീസ് ജെ.കെ. ഇളന്തിരയൻ അധ്യക്ഷനായ ബെഞ്ചാണ് 27 വരെ അറസ്റ്റ് തടഞ്ഞത്. ദീപാവലിക്കു റിലീസ് ചെയ്ത ചിത്രം തിയറ്ററുകളിൽ കാര്യമായ ചലനമുണ്ടാക്കിയില്ലെങ്കിലും വിവാദപരാമർശങ്ങൾ കൊണ്ട് വാർത്തയിൽ ഇടം പിടിച്ചു. ചിത്രത്തിൽനിന്ന് വിവാദദൃശ്യങ്ങൾ നീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അണ്ണാ ഡിഎംകെ മന്ത്രിമാർ പറഞ്ഞതിനെത്തുടർന്നാണ് മുരുകദോസ് ഹൈക്കൊടതിയെ സമീപിച്ചത്. സെൻസർ ബോർഡിന്‍റെ അനുമതി ലഭിച്ചശേഷമാണ് ചിത്രം റിലീസ് ചെയ്തതെന്നു മുരുകദോസ്…

Read More

സുസ്മിതാ സെൻ വിവാഹിതയാകുന്നു?

ബോളിവുഡ് താരസുന്ദരി സുസ്മിത സെൻ വിവാഹിതയാകുന്നെന്ന് റിപ്പോർട്ടുകൾ. 42 വയസുകാരിയായ താരം 27-കാരനായ റോഹമാൻ ഷാലിനെയാണ് വിവാഹം ചെയ്യുന്നത്. ഇതിനു സൂചനയെന്നോണം റോഹമാനും ദത്ത് പുത്രിമാരായ അലീഷയ്ക്കും റെനിക്കുമൊപ്പമുള്ള ചിത്രം സുസ്മിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഒരു ഫാഷൻ ഷോയ്ക്കിടെയാണ് ഇവർ പരിചയപ്പെട്ടത്. വിവാഹത്തെക്കുറിച്ച് ഉടൻ തന്നെ ഒൗദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More

ഗ്ലാമറാവാനില്ല: ഹൻസിക

ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഇനി താത്പര്യമില്ലെന്നും അതുകൊണ്ടാണ് പല സിനിമകളും ഒഴിവാക്കിയതെന്നും തെന്നിന്ത്യൻ താരം ഹൻസിക. കഴിഞ്ഞ പത്തുമാസങ്ങളിലായി 18 സിനിമകളുടെ കഥയാണ് കേട്ടത്. അതിൽ നാലു സിനിമകൾ മാത്രമാണ് തന്നെ ആകർഷിച്ചത്. നായകന്‍റെ പിന്നാലെ ആടിപ്പാടുന്ന വെറും നായികയാവാൻ ഇനിയില്ല. ഗ്ലാമർ വേഷങ്ങളോടും ഇനി താത്പര്യമില്ല. അതുകൊണ്ടാണ് അത്തരം ചിത്രങ്ങൾ വേണ്ടെന്ന കർശന നിലപാട് സ്വീകരിച്ചത്. ഗ്ലാമറിനുമപ്പുറം അഭിനയത്തിന് വിശ്വാസം അർപ്പിക്കുന്നവരുടെ സിനിമകൾക്കായിരിക്കും പ്രാധാന്യം നൽകുക. -ഹൻസിക പറയുന്നു. വൃദ്ധരായവർക്കും അനാഥരും അശരണരുമായവർക്കും താമസിക്കാൻ ഒരു ആശ്രമം പണിയുകയാണ് തന്‍റെ ലക്ഷ്യമെന്നും ഹൻസിക പറയുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങളേക്കാൾ കൂടുതൽ ഗ്ലാമർ റോളുകളായിരുന്നു നടി തന്‍റെ കരിയറിൽ ചെയ്തിരുന്നത്. സിനിമയിൽ തിളങ്ങിനിന്നിരുന്ന നടി അടുത്തിടെ വളരെക്കുറച്ച് ചിത്രങ്ങളിൽ മാത്രമായിരുന്നു എത്തിയിരുന്നത്. പ്രഭുദേവയുടെ നായികയായുളള ഗുലോബക്കാവലി ആയിരുന്നു ഹൻസികയുടെ ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. മൂന്ന് സിനിമകളാണ് ഹൻസികയുടെതായി…

Read More

സംയുക്ത മേനോൻ ആസിഫ് അലിയുടെ നായികയാകുന്നു

തീവണ്ടി, ലില്ലി എന്നീ ചിത്രങ്ങൾക്കു ശേഷം സംയുക്ത മേനോൻ ആസിഫ് അലിയുടെ നായികയാകുന്നു. അരുണ്‍ കുമാർ അരവിന്ദിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന അണ്ടർ വേൾഡ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കാറ്റ് എന്നീ ചിത്രങ്ങൾക്കു ശേഷം അരുണ്‍ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്ടർവേൾഡ്. ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം ഒരു യമണ്ടൻ പ്രേമ കഥയിലും സംയുക്ത മേനോൻ അഭിനയിക്കുന്നുണ്ട്.

Read More

മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഉണ്ട എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും. ജവാൻ ഒഫ് വെള്ളിമല, ബെസ്റ്റ് ഒാഫ് ലക്ക് തുടങ്ങിയ ചിത്രങ്ങളിലാണ് ഇതിനു മുന്പ് മമ്മൂട്ടിയും ആസിഫ് അലിയും ഒന്നിച്ചത്. ഖാലിദിന്‍റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിൽ ആസിഫ് അലിയായിരുന്നു നായകൻ. ഉണ്ടയിൽ ആസിഫ് അലി പോലീസ് ഉദ്യോഗസ്ഥനായാണ് അഭിനയിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയും പോലീസ് വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. കണ്ണൂരിൽ നിന്ന് ഛത്തീസ്ഗഢിലേക്ക് ഇലക്ഷൻ ഡ്യൂട്ടിക്കായിപോകുന്ന ഒരു സബ് ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വിനയ് ഫോർട്ട്, അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഹർഷാദാണ് ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്. ഡ്രീം മിൽ സിനിമാസിന്‍റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമിക്കുന്ന ഉണ്ട ജെമിനി സ്റ്റുഡിയോസ് തിയറ്ററുകളിലെത്തിക്കും.

Read More

പ്രതിഷേധവും പേടിപ്പീരും വേണ്ട! ’സര്‍ക്കാരിന്’ പിന്തുണയുമായി രജനികാന്ത്, കമൽഹാസൻ, വിശാൽ

ചെന്നൈ: വിജയ് ചിത്രം സർക്കാരിനെതിരായ പ്രതിഷേധം തള്ളി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്‍റെ നിർമാതാക്കൾക്കെതിരേ സർക്കാർ സമ്മർദ്ദം ചെലുത്തുന്നത് ആദ്യ സംഭവമല്ലെന്നും വിമർശനം അംഗീകരിക്കാത്ത ഭരണാധികാരികൾ താഴെ വീഴുകതന്നെ ചെയ്യുമെന്നും കമൽ ട്വിറ്ററിൽ കുറിച്ചു. ചിത്രം സെൻസർ ബോർഡ് കാണുകയും പ്രദർശനാനുമതി നൽകിയതാണെന്നും പിന്നെന്തിനാണ് പ്രതിഷേധമെന്നുമായിരുന്നു വിശാലിന്‍റെ ട്വീറ്റ്. പ്രതിഷേധങ്ങൾ അനാവശ്യമാണെന്നായിരുന്നു രജനികാന്തും അഭിപ്രായപ്പെട്ടത്. ചിത്രത്തേയും നിർമ്മാതാക്കളേയും അപമാനിക്കുന്നതാണ് നടപടിയെന്നും രജനികാന്ത് പറഞ്ഞു. ചിത്രത്തിൽ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് നടൻ വിജയ്ക്കെതിരേയും സംവിധായകൻ എ.ആർ.മുരുഗദോസിനെതിരേയും ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.

Read More

പ്രതികാരദാഹിയായ ഒരു കാമുകന്‍റെ കഥ

പ്രണയത്തിന്‍റെ വ്യത്യസ്തമായ തലങ്ങളിലൂടെ രസകരമായ ആഖ്യാനത്തിലൂടെ പ്രമേയത്തിലെയും അവതരണത്തിലെയും പുതുമയോടെ പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്ന ചിത്രമാണ് ഒറ്റയ്ക്കൊരു കാമുകൻ. പ്രതികാരദാഹിയായ ഒരു കാമുകൻ ഒറ്റയ്ക്ക് പകവീട്ടാൻ ഒരുങ്ങുന്ന ഇടത്താണ് “ഒറ്റയ്ക്കൊരു കാമുകൻ’ ഉണ്ടാവുന്നത്. ജോജു ജോർജ്, ഷൈൻ ടോം ചാക്കോ, ഭഗത് മാനുവൽ, ഷഹിൻ സിദ്ദിഖ്, കലാഭവൻ ഷാജോണ്‍, ഷാലു റഹിം, ഡെയ്ൻ ഡേവിസ് (ഡി ഡി), വിജയരാഘവൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെന്പിൽ അശോകൻ, ടോഷ്ക്രിസ്റ്റി, മനു എം.ലാൽ, ശ്രീജിത്ത് കൊട്ടാരക്കര, സഞ്ജയ്പാൽ, അനൂപ് ചന്ദ്രൻ, മഹേഷ്, രഞ്ജിത്ത്, സിജീഷ് മനയിൽ, അരുന്ധതി നായർ, അഭിരാമി, ലിജോ മോൾ, മീരാനായർ, നിമി മാനുവൽ, അനിത ദിലീപ് എന്നിവരഭിനയിക്കുന്നു. ബാനർ- ഡാസ്ലിംഗ് മൂവി ലാന്‍റ്, സംവിധാനം-അജിൻലാൽ, ജയൻ വന്നേരി, നിർമ്മാണം-പ്രിൻസ് ഗ്ലാരിയൻസ്, സാജൻ യശോധരൻ, അനൂപ് ചന്ദ്രൻ. കഥ, തിരക്കഥ, സംഭാഷണം-എസ്.കെ.സുധീഷ്, ശ്രീഷ്കുമാർ.എസ്., ഛായാഗ്രഹണം-സഞ്ജയ് ഹാരിസ്, സംഗീതം, പശ്ചാത്തല…

Read More

പ്രയാഗ കന്നടയിലേക്ക്

നടി പ്രയാഗ മാർട്ടിൻ കന്നട സിനിമയിലേക്ക്. ഗീത എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ കന്നടയിൽ അരങ്ങേറ്റം കുറിക്കുന്നത്. കന്നട സൂപ്പർതാരം ഗണേഷ് ആണ് ചിത്രത്തിൽ നായകനാകുന്നത്. ഗോൾഡൻ സ്‌റ്റാർ എന്നറിയപ്പെടുന്ന ഗണേഷിനൊപ്പം അഭിനയിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് പ്രയാഗ പറയുന്നു. നവാഗതനായ വിജയ് നാഗേന്ദ്രയാണ് ഗീത സംവിധാനം ചെയ്യുന്നത്. പ്രയാഗയുടെ രണ്ടാമത്തെ അന്യഭാഷാചിത്രമാണിത്. 2014ൽ മിഷ്കിൻ സംവിധാനം ചെയ്‌ത പിസാസ് എന്ന തമിഴ് ചിത്രത്തിൽ പ്രയാഗ അഭിനയിച്ചിരുന്നു. ഗോകുൽ സുരേഷിനെ നായകനാക്കി സുരേഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ഉൾട്ടയാണ് പ്രയാഗയുടെ പുതിയ മലയാള ചിത്രം.

Read More

ലഡു തിന്നും മുന്പ്! മധുരം നിറഞ്ഞ ലഡു പോലെ മധുരം നിറഞ്ഞൊരു സിനിമ…

മധുരം നിറഞ്ഞ ലഡു പോലെ മധുരം നിറഞ്ഞൊരു സിനിമ… ഈ ലഡുവിന്‍റെ രുചിക്കൂട്ടിൽ സന്തോഷത്തിന്‍റെയും ചിരിയുടേയും ഫ്ളേവറുകൾ വേണ്ടത്രയുണ്ട്. ഏതു ഷുഗറുള്ളവർക്കും ഈ ലഡു ധൈര്യപൂർവം കാണാമെന്നതാണ് സവിശേഷത. റൊമാൻസും കോമഡിയും നിറഞ്ഞ ചിത്രം മൂന്നു പേരുടെ കഥയാണ് അവതരിപ്പിക്കുന്നത്. ബാലു വർഗീസ്,ശബരീഷ് വർമ, വിനയ് ഫോർട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൃശൂരിൽ നിന്നും കോതമംഗലത്തേക്ക് ഒരു കൂട്ടുകാരന്‍റെ രജിസ്റ്റർ വിവാഹത്തിനായി പോകുന്ന യാത്രയിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. രജിസ്റ്റർ വിവാഹം കഴിഞ്ഞാലുടൻ വധൂവരൻമാർക്ക് എല്ലായിടത്തും ലഡു കൊടുക്കാറുണ്ടെന്നും അതുകൊണ്ടുതന്നെയാണ് ചിത്രത്തിന് ലഡു എന്ന പേരിട്ടതെന്നും സംവിധായകൻ അരുണ്‍ ജോർജ്ജ് . കെ. ഡേവിഡ് പറഞ്ഞു. രാജീവ് രവിയുടെ ചിത്രത്തിൽ കാമറ അസിസ്റ്റന്‍റായി പ്രവർത്തിച്ചാണ് അരുണ്‍ ജോർജ്ജ് കെ. ഡേവിഡ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. വിനയ് ഫോർട്ടാണ് ചിത്രത്തിൽ വരനായി വേഷമിടുന്നത്. ദിലീഷ് പോത്തൻ,…

Read More

കോണ്ടസയും, ലഡുവുമായി തൃശൂര്ന്ന് രണ്ട് ഗഡികൾ

ഋഷി കോണ്ടസയിൽ കയറാനും ലഡു തിന്നാനുമുള്ള കാത്തിരിപ്പ് അവസാനിക്കാറായി. കോണ്ടസ സ്റ്റാർട്ടു ചെയ്തു കഴിഞ്ഞു, ലഡു ഉണ്ടാക്കിക്കഴിഞ്ഞു. സുദീപ് ഇയെസ് സംവിധാനം ചെയ്യുന്ന കോണ്ടസയും അരുണ്‍ ജോർജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന ലഡുവും റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. മലയാള സിനിമയിൽ തങ്ങളുടേതായ കൈമുദ്ര പതിപ്പിച്ച തൃശൂർക്കാരായ പ്രഗത്ഭ സംവിധായകരുടെ നാട്ടിൽ നിന്നും എത്തുന്നവരെന്നതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാലോകവും പ്രേക്ഷകരും ഇവരെ ഉറ്റുനോക്കുന്നത്. കോണ്ടസയിൽ കയറും മുന്പ് അങ്കമാലി ഡയറീസ്, വെളിപാടിന്‍റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ അപ്പാനി ശരത്തിനെ കേന്ദ്രകഥാപാത്രമാക്കിയാണ് സുദീപ് ഇയെസ് കോണ്ടസ ഒരുക്കിയിരിക്കുന്നത്. കോണ്ടസയുടെ തിരക്കഥയും സുദീപിന്‍റെയാണ്. മംഗ്ലീഷ് എന്ന സിനിമയുടെ തിരക്കഥാകൃത്ത് റിയാസിന്‍റെതാണ് കോണ്ടസയുടെ കഥ. റിജോഷ്, ജെഫ്രിസ് എന്നിവർ ചേർന്ന് സംഗീതസംവിധാനം നിർവഹിച്ചപ്പോൾ ഗോപിസുന്ദർ പശ്ചാത്തല സംഗീതം ഒരുക്കി. അൻസർ ത്വയ്യിബ്ബാണ് കാമറ. തൃശൂർ സ്വദേശിയായ റിയാസ്…

Read More