അക്രമവും നഗ്നതയും സെന്‍സര്‍ ബോര്‍ഡ് തടഞ്ഞിരുന്നുവെങ്കില്‍ രാധിക ഇന്നില്ലെന്ന് പിയ 

നടി രാധിക ആപ്‌തെയുടെ പരാമർശത്തിനെതിരേ നടി പിയ ബാജ്‌പേയ്. സിനിമകളിലെ വയലന്‍സിനെക്കുറിച്ചുള്ള പരാമര്‍ശത്തിന് പിന്നാലെ രാധിക ആപ്‌തെ‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍നിന്നു കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പിയ ബാജ്‌പേയും താരത്തിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. രണ്‍വീര്‍ സിങ് ചിത്രം ധുരന്ദറിലെ വയലന്‍സിനെക്കുറിച്ചുള്ള രാധിക ആപ്‌തെയുടെ പ്രതികരണം വാര്‍ത്തയായിരുന്നു. പിന്നാലെ താരത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം ആരംഭിച്ചു. ഇതിനിടെയാണ് ഇപ്പോള്‍ പിയ ബാജ്‌പേയും രംഗത്തെത്തിയിരിക്കുന്നത്. വിനോദത്തിന്‍റെ പേരില്‍ അമിതമായ അക്രമം വില്‍ക്കുന്നതിനെക്കുറിച്ചായിരുന്നു രാധിക ആപ്‌തെ സംസാരിച്ചത്. രാധിക ആപ്‌തെയ്ക്ക് അവരുടെ തന്നെ മുന്‍ സിനിമകള്‍ ചൂണ്ടിക്കാണിച്ചാണ് പിയ ബാജ്‌പേയ് മറുപടി നല്‍കിയിരിക്കുന്നത്. “അക്രമവും നഗ്നതയും സെന്‍സര്‍ ബോര്‍ഡ് തടഞ്ഞിരുന്നുവെങ്കില്‍ അവളുടെ കരിയറിലെ പകുതി സിനിമകളും ഉണ്ടാകില്ലായിരുന്നു’ എന്നാണ് പിയ ബാജ്‌പേയുടെ മറുപടി. രാധിക ആപ്‌തെ കാപട്യക്കാരിയാണെന്നും പിയ ബാജ്‌പേയ് പറയുന്നു. രാധികയുടെ സിനിമകളിലേയും സീരീസുകളിലേയും വയലന്‍സും നഗ്നതയുമൊക്കെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ്…

Read More

ഇന്‍റർനാഷണലുകളാകുന്ന റീജിയണൽ സിനിമ

റീജിയണൽ സിനിമകളാണ് ഇപ്പോൾ ശരിക്കും ഇന്‍റർനാഷണലുകളാകുന്നത്. മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും മചിലിപട്ടണത്തിലും നിന്ന് വരുന്ന സിനിമകളാണ് യഥാർഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് അത്തരം സിനിമകളെല്ലാം ലോകത്തിന്‍റെ വിവിധ കോണുകളിലെത്തുന്നുണ്ട്. ദക്ഷിണ കർണാടകയുടെ വേരുകളിൽ ആഴ്ന്നിറങ്ങി കഥ പറഞ്ഞ “കാന്താര’ രാജ്യത്തെ മുഴുവൻ കോരിത്തരിപ്പിച്ചു. മലയാളത്തിലെ മിസ്റ്ററി ത്രില്ലറായ “ദൃശ്യം’ ഒരു സാധാരണക്കാരന്‍റെ അസാധാരണ പവറുകൾ എന്തൊക്കെയാണെന്ന് കാണിച്ച സിനിമ. അത് അനായാസമായി ഭാഷകളുടെ അതിർത്തികൾ താണ്ടി. മുംബൈ മുതൽ മലേഷ്യ വരെ പുഷ്പ, ബാഹുബലി പോലെയുള്ള തെലുങ്ക് ചിത്രങ്ങളിലെ ഡയലോഗുകൾ നിത്യോപയോഗ വാക്കുകളായി മാറി. -കമൽ ഹാസൻ

Read More

പ്ലൂട്ടോയുടെ ചിത്രീകരണം പൂർത്തിയായി

നീരജ് മാധവും ആൽതാഫ് സലിമും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്‌ഷൻ കോമഡി ചിത്രം പ്ലൂട്ടോയുടെ ചിത്രീകരണം പൂര്‍ത്തിയായി. എങ്കിലും ചന്ദ്രികയ്ക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പ്ലൂട്ടോ. ഓർക്കിഡ് ഫിലിംസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ അജുവർഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ആൽതാഫ് സലിം ഒരു ഏലിയൻ (അന്യഗ്രഹജീവി) കഥാപാത്രമായി എത്തുന്നതാണ് പ്രധാന ആകർഷണം. മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്‍റെ മുഖ്യ വിഷയമെന്ന് സൂചനകൾ നൽകുന്നു. മലയാളത്തിൽ അപൂർവമായി കൈകാര്യം ചെയ്യുന്ന Alien Comedy Genre-ലേക്ക് പുതിയൊരു…

Read More

ഭാഗ്യലക്ഷ്മിയുടെ രാജി അംഗീകരിച്ച് ഫെഫ്ക

കൊച്ചി: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രാജി അംഗീകരിച്ച് ഫെഫ്ക. വ്യസനത്തോടെ രാജി അംഗീകരിക്കുന്നുവെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയ ദിലീപിനെ തിരികെ കൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷ്മി രാജിവച്ചത്. ഗൂഢാലോചന കുറ്റം ഉള്‍പ്പെടെ തെളിയിക്കപ്പെടാതിരുന്നതിനെ തുടര്‍ന്നായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും എട്ടാം പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഫെഫ്കയുടെ രൂപീകരണ കാലം മുതല്‍ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന ഭാഗ്യലക്ഷ്മി നിലവില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ അതിശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു അവര്‍. ദിലിപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നതിന് പിന്നാലെയും തന്റെ വിമര്‍ശനം ശക്തമായ ഭാഷയില്‍ തന്നെ അവര്‍ രേഖപ്പെടുത്തി. ‘വിധിയില്‍ ഒട്ടും ഞെട്ടലില്ല. ഇത് മുന്പേ എഴുതിവെച്ച വിധിയാണെന്ന് താന്‍ നാല് വര്‍ഷം മുന്പ് പറഞ്ഞിട്ടുണ്ട്’ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.…

Read More

പല്ലി, ഓന്ത്, ഒച്ച് എന്നൊക്കെ കളിയാക്കിയിരുന്നവർ ഇപ്പോൾ ആരാധനയോടെ നോക്കിക്കാണുന്ന താരം: ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കിക്കൊണ്ട് രേണുവിന്‍റെ യാത്ര തുടരും

സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് അന്തരിച്ച കലാകാരൻ സുധിയുടെ ഭാര്യ രേണു സുധി. റീൽസിലൂടെയും ഷോർട്ട് ഫിലുമുകളിലൂടെയുമെല്ലം പ്രശസ്തയായ രേണു ഇപ്പോൾ ഉദ്ഘാടന വേദികളിലെ നിറ സാനിധ്യമാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പോയതോടെ ജീവിതം തന്നെ മാറി മറിഞ്ഞു. പണ്ട് പല്ലി, ഓന്ത്, ഒച്ച് എന്നൊക്കെ കളിയാക്കിയിരുന്നവർ ഇപ്പോൾ ആരാധനയോടെ നോക്കിക്കാണുന്ന താരമായി രേണു മാറി. ജീവിതത്തില്‍ ദുബായ് കാണാന്‍ കഴിയുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല എന്ന് രേണു പറയുന്നു. ദുബായ്, ബഹ്റിൻ എന്നീ വിദേശ രാജ്യങ്ങളിലൊക്കെ പല പരിപാടികളുടെ പ്രൊമോഷനും ഉദ്ഘാടനങ്ങളുമൊക്കെയായി ഇപ്പോൾ ഫുൾ ടൈം രേണു ബിസിയാണ്. മക്കളുടെ വളരെ കാലത്തെ ആഗ്രഹമായിരുന്നു സ്വിഫ്റ്റ് സ്വന്തമാക്കുക എന്നത്. എന്നാൽ പണ്ട് അതിനുള്ള സാഹചര്യം ഇല്ലായിരുന്നു. എന്നാൽ ജീവിതശൈലികൾ ഇപ്പോൾ പതിയെ മാറാൻ തുടങ്ങി. സന്പാദ്യം പതിയെ വളരാൻ തുടങ്ങി. അതിനുള്ള തെളിവാണ് കഴിഞ്ഞ…

Read More

ബന്ധങ്ങളുണ്ടാക്കുന്ന കാര്യത്തിലും നിലനിര്‍ത്തുന്ന കാര്യത്തിലും കഴിവില്ല: ആളുകളെ താരതമ്യം ചെയ്യാന്‍ പാടില്ല; മേതിൽ ദേവിക

ജോലി ചെയ്യുക, മറ്റുള്ളവരെക്കുറിച്ച് നല്ലത് മാത്രം ചെയ്യുക എന്നതാണ് തന്‍റെ പോളിസി എന്ന് മോതിൽ ദേവിക. ഓരോ വര്‍ഷവും നമുക്ക് ബോണസാണ്. ഈ പ്രായത്തില്‍ അവരെ കണ്ടില്ലേ എന്നൊക്കെ ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ ആളുകളെ താരതമ്യം ചെയ്യാന്‍ പാടില്ല. ഓരോരുത്തരുടെയും കഴിവും, കാര്യങ്ങളുമൊക്കെ വ്യത്യസ്തമാണ്. നേരത്തെ എനിക്കത്ര ആരാധന തോന്നാത്ത പലരോടും ഇപ്പോള്‍ ഇഷ്ടം തോന്നുന്നുണ്ട്. എത്ര കാലമെടുത്താണ് അവര്‍ ഈയൊരു അവസ്ഥയിലേക്ക് എത്തിയത് എന്ന് ചിന്തിക്കാറുണ്ട്. പ്രിയപ്പെട്ടവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാനും തകര്‍ന്നുപോവും. അതൊരു ദുഃഖകരമായ കാര്യമാണ്. ബന്ധങ്ങളുണ്ടാക്കുന്ന കാര്യത്തിലും നിലനിര്‍ത്തുന്ന കാര്യത്തിലും എനിക്ക് വലിയ കഴിവൊന്നുമില്ല. രണ്ടും എനിക്ക് പറ്റാറില്ല എന്നും ദേവിക കൂട്ടിച്ചേർത്തു.

Read More

രാജേഷ് മാധവന്‍റെ ‘പെണ്ണും പൊറാട്ടും’ ചലച്ചിത്രമേളയിൽ

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത “പെണ്ണും പൊറാട്ടും’ കേരളാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ആണ് ചിത്രം ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നത്. മൂന്നു തവണയാണ് ചിത്രം ഇവിടെ പ്രദർശിപ്പിക്കുക. രവിശങ്കറിന്‍റെ തിരക്കഥയിൽ, രാജേഷ് മാധവൻ സംവിധാനം ചെയ്ത ചിത്രം, 2026 ജനുവരിയിൽ തിയറ്ററുകളിലെത്തും. ഗോവയിൽ നടന്ന ഇന്ത്യൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആയിരുന്നു കഴിഞ്ഞമാസം ഈ ചിത്രത്തിന്‍റെ പ്രീമിയർ അരങ്ങേറിയത്. ഗോവയിൽ വലിയ പ്രേക്ഷക പിന്തുണയോടെ ആണ് ചിത്രത്തിന്‍റെ പ്രീമിയർ നടന്നത്. വലിയ പ്രശംസയാണ് അവിടെ ചിത്രം സ്വന്തമാക്കിയത്. ഗാല പ്രീമിയർ വിഭാഗത്തിൽ, ഒട്ടേറെ മികച്ച അന്തര്‍ദേശീയ, രാജ്യാന്തര ചലച്ചിത്രങ്ങള്‍ക്കൊപ്പം ഈ വിഭാഗത്തിൽ ഈ വർഷം പ്രദർശിപ്പിച്ച ഒരേയൊരു മലയാള സിനിമയാണ് പെണ്ണും പൊറാട്ടും. സാമൂഹിക-ആക്ഷേപ ഹാസ്യം എന്ന ജോണറിൽ ഒരുക്കിയ ചിത്രത്തിൽ, സുട്ടു എന്ന നായയും നൂറോളം…

Read More

വര്‍ഷങ്ങളായി കൊണ്ടുനടന്ന ആഗ്രഹം സഫലമായി: പോസ്റ്റുമായി എസ്തർ

ഇക്കഴിഞ്ഞ ഡിസംബർ പത്തിലെ ആ രാത്രി നടി എസ്‌തർ അനിലിന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരധ്യായമാണ്. വർഷങ്ങളായി ഹൃദയത്തിൽ കൊണ്ടുനടന്ന സ്വപ്‌നം യാഥാർഥ്യമായതിന്‍റെ വികാരഭരിതമായ കുറിപ്പാണ് എസ്തർ തന്‍റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരിക്കുന്നത്. ഫിൻലാൻഡിൽ നിന്ന് നോർവീജിയൻ അതിർത്തിയിലേക്ക് നടത്തിയ സാഹസിക യാത്രയുടെയും നോർത്തേൺ ലൈറ്റ്‌സ് (അറോറ) നേരിൽ കണ്ടതിന്‍റെയും അനുഭവം ചിത്രങ്ങളോടൊപ്പം എസ്തർ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2025 ഡിസംബർ പത്തിന്, ജീവിതം എത്ര ചെറുതും അതേസമയം അത്ഭുതകരവുമാണെന്ന് എന്നെ ഓർമിപ്പിച്ച ഒരാകാശത്തിന് താഴെ ഞാൻ നിന്നു. മനുഷ്യർക്ക് കൂടുതൽ ദയയും സ്നേഹവുമുണ്ടായിരുന്നെങ്കിൽ, ഭൂമിയിൽ നമുക്ക് ലഭിച്ച ഈ ചെറിയ സമയം എത്ര മനോഹരമാക്കാൻ കഴിയുമായിരുന്നു! ലോകം ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കലുഷിതമായി മാറുന്ന കാലത്ത്, ഇത് ഒരു പ്രസംഗം പോലെ തോന്നാം, പക്ഷേ ഏറ്റവും ലളിതമായ സത്യങ്ങളായിരിക്കും ഒരുപക്ഷേ നമ്മൾ മറന്നുപോകുന്നത്… ഞാൻ എന്നെത്തന്നെ…

Read More

‘കുറ്റം ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യം, നീതി പൂർണമായി നടപ്പായെന്ന് പറയാൻ കഴിയില്ല: അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ

നടി ആക്രമിക്കപ്പെട്ട കേസിന്‍റെ വിധിയിൽ പ്രതികരിച്ച് മഞ്ജു വാര്യർ. കുറ്റം ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്. നീതി പൂർണമായി നടപ്പായെന്ന് പറയാൻ കഴിയില്ലന്ന് മഞ്ജു പറഞ്ഞു. താരത്തിന്‍റെ വാക്കുകൾ… ‘ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷേ, ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല.കാരണം കുറ്റം ചെയ്‌തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ. പോലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്‌ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ…

Read More

മമ്മൂട്ടി നായകനായ ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്’ ഡിസംബർ 19 മുതൽ സീ 5-ൽ

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി,ഗൗതം വാസുദേവ് മേനോൻ ചിത്രം “ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് “ഡിസംബർ 19 മുതൽ സീ5-ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. മമ്മൂട്ടിയെ നായകനാക്കിയുള്ള ഗൗതം വാസുദേവ് മേനോന്‍റെ മലയാളത്തിലെ ആദ്യ ചിത്രം ആണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്. കൊച്ചിയിലെ വാടകഫ്ലാറ്റിൽ ഒരു കുഞ്ഞു ഡിറ്റക്റ്റീവ് ഏജൻസിയുമായി ജീവിക്കുന്ന സിഐ ഡൊമിനിക് എന്ന കഥാപാത്രം ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കല്യാണാലോചന, ഇൻഷൂറൻസ് സംബന്ധിച്ച അന്വേഷണം, അവിഹിതബന്ധം തേടിയുള്ള അന്വേഷണം തുടങ്ങി അല്ലറ ചില്ലറ കലാപരിപാടികളാണ് കക്ഷിയുടെ വഴി. താൻ പൊലീസിലുണ്ടായിരുന്ന കാലത്തെ കേസ് അന്വേഷണത്തിന്‍റെ തള്ളുകഥകൾ പറയുന്നൊരു യൂട്യൂബ് ചാനലും കക്ഷിക്കുണ്ട്.ഡൊമിനിക്കിന്‍റെ അസിസ്റ്റന്‍റാവാൻ അഭിമുഖത്തിന് എത്തുന്ന ഗോകുൽ സുരേഷിന്‍റെ ‘വിഘ്നേഷി’ൽനിന്നാണ് സിനിമ തുടങ്ങുന്നത്. അങ്ങനെ ഇരിക്കുമ്പോൾ ഡൊമനിക്കിന്‍റെ ഫ്ലാറ്റ് ഉടമയ്ക്ക് ആശുപത്രിയിൽനിന്ന് ഒരു പഴ്സ് കളഞ്ഞുകിട്ടുന്നു.നിസാരമെന്നു കരുതി ഈ ലേഡീസ് പഴ്സിന്‍റെ…

Read More