ദിലീപ് ചിത്രം ഭ.ഭ.ബ 18ന് ആഗോള റിലീസ്

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഭ.ഭ.ബയുടെ ട്രെയ്‌ലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രം 18നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഒത്തുചേരുന്ന ഈ തകർപ്പൻ മാസ് കോമഡി ആക്ഷൻ എന്‍റർടെയ്നർ ചിത്രത്തിൽ, തിയറ്ററുകളെ പൂരപ്പറമ്പാക്കുന്ന വമ്പൻ അതിഥി വേഷത്തിൽ മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലും എത്തുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകർക്ക് ആഘോഷം സമ്മാനിക്കുന്ന രീതിയിലാണ് ചിത്രം അവതരിപ്പിക്കുന്നത് എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. കോ പ്രൊഡ്യൂസേർസ്- ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്‍റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ സ്‌ക്രീനിൽ തകർക്കുന്നതിനൊപ്പം മോഹൻലാലിന്‍റെ ഒരു മാസ് അഴിഞ്ഞാട്ടവും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട് എന്ന്…

Read More

ഉണ്ണീ വാവാവോ…പാടി ആലിയ ഭട്ട്

സാന്ത്വനം എന്ന സുരേഷ് ഗോപി ചിത്രത്തിൽ ഗായിക ഐ.എസ്. ചിത്ര ആലപിച്ച ഉണ്ണി വാവാവോ… എന്ന ഗാനം പാടി ബോളിവുഡ് താരം ആലിയ ഭട്ട്. ജിദ്ദയില്‍ നടക്കുന്ന റെഡ് സീ ഇന്‍റനാഷനല്‍ ഫിലിം ഫെസ്റ്റിവലിന്‍റെ ഏഴാം ദിനമാണ് ആലിയ ഭട്ട് പാട്ട് പാടി പ്രവാസി മലയാളികളുടെ ഹൃദയം കവർന്നത്. മകളെ ഉറക്കാന്‍ സ്ഥിരം ഉണ്ണീ വാവാവോ.. എന്ന പാട്ടാണ് ആയ പാടുന്നത്. ഇതൊരു മലയാളം താരാട്ടുപാട്ടാണ്. ഇടയ്ക്ക് ഞങ്ങളോട് മകൾ റാഹ പറയും മാമാ വാവോ, പാപ്പാ വാവോ എന്ന്. അവള്‍ക്ക് ഉറക്കം വരുന്നു എന്നുള്ളതിന്‍റെ സൂചനയാണത്. ഇപ്പോള്‍ ഞാനും രണ്‍ബീറും മകള്‍ക്കുവേണ്ടി ആ പാട്ടു പഠിച്ചു എന്നാണ് ആലിയ അന്ന് വെളിപ്പെടുത്തിയത്. ഫഹദ് മുഹമ്മദ് എന്ന പ്രവാസിയും മലയാളിയുമായ വ്‌ളോഗറാണ് സമൂഹമാധ്യമത്തില്‍ ആലിയ ഈ പാട്ട് പാടുന്ന വീഡിയോ പങ്കുവച്ചത്. വീഡിയോയുടെ തുടക്കത്തില്‍ ആലിയ ഭട്ടിനെ…

Read More

ഇറച്ചി വെട്ടുകാരിയായുള്ള അഭിനയം ഭീകരമായ ഒരു അഭുവമായിരുന്നെന്ന് ഹണി റോസ്

ചെറുപ്പകാലത്ത് അധികമൊന്നും സംസാരിക്കുന്ന കൂട്ടത്തില്‍ അല്ലായിരുന്നു ഞാന്‍. പിന്നെ സിനിമയില്‍ എത്തിയ ശേഷമാണെന്ന് തോന്നുന്നു ഇത്രയും സംസാരിക്കുന്ന രീതിയിലേക്ക് മാറിയത്. കുറച്ച് ഇന്‍ട്രോവേര്‍ട്ട് ആയിരുന്നു. ആദ്യ ഇന്‍റര്‍വ്യൂവിൽ ഒക്കെ ഒരു ചോദ്യം ചോദിച്ചാല്‍ അതിനുള്ള ചെറിയ ഉത്തരം മാത്രം പറയുകയായിരുന്നു രീതി. കൊറച്ച്കൂടി സംസാരിക്കണമെന്ന് ആളുകള്‍ പറയുമായിരുന്നു. റേച്ചല്‍ സിനിമയില്‍ ഞാന്‍ ഒരു ഇറച്ചി വെട്ടുകാരി ആയിട്ടാണ് അഭിനയിക്കുന്നത്. അതൊരു ഭീകരമായ അനുഭവം തന്നെയായിരുന്നു. ഇറച്ചി വെട്ടുകാരി ആയിട്ട് ചെയ്യുക എന്ന് പറയുമ്പോള്‍, ഞാന്‍ എവിടെയും അങ്ങനെ കണ്ടിട്ടുണ്ടായിരുന്നില്ല. അത്തരം കടകളില്‍ ഒന്നും ചേച്ചിമാരെ ഞാന്‍ കണ്ടിട്ടില്ല. ചേട്ടന്മാര്‍ മാത്രമാണല്ലോ അവിടെ ഉണ്ടാവാറുള്ളത്. അത്രയും കഷ്ടപ്പാട് ഉള്ളൊരു ജോലിയായിരുന്നു അത്. നമ്മള്‍ അത് പഠിക്കുന്ന സമയത്താണ് അതിനെക്കുറിച്ചൊക്കെ അറിയുന്നത്. ഇറച്ചി മാത്രമല്ലല്ലോ നമുക്ക് കട്ട് ചെയ്യാന്‍ ഉള്ളത്. അത് അത്ര എളുപ്പമായിരുന്നില്ല. അതിനൊരു പ്രത്യേക പരിശീലന പരിപാടി…

Read More

ഒരുവർഷം ആറു സിനിമകൾ, ആറും തകർന്നു; ജീവിതം കെട്ടിപ്പടുക്കിയതിനെക്കുറിച്ച് പ്രിയങ്ക

ബോളിവുഡില്‍ മാത്രമല്ല, അങ്ങു ഹോളിവുഡിലും ഇങ്ങു തെന്നിന്ത്യയില്‍ വരെ ഒട്ടേറെ ആരാധകരുള്ള നടിയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. തന്‍റെ നിലപാടുകള്‍ തുറന്നു പറയാനും പ്രിയങ്ക മടി കാണിക്കാറില്ല. ഇപ്പോഴിതാ സിനിമയില്‍ നേരിട്ട പരാജയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക. അബുദാബിയില്‍ നടന്ന ബ്രിഡ്ജ് മീഡിയ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു നടി. ഒരു വര്‍ഷം ഞാന്‍ ആറ് സിനിമകള്‍ ചെയ്തു, അതെല്ലാം തകര്‍ന്നു. അങ്ങനെയിരിക്കെ ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമ മറ്റൊരാളുടെ അടുത്തേക്ക് എത്തി. ആ സമയത്ത് ഞാന്‍ ഹോളിവുഡിലേക്ക് തിരിഞ്ഞു. ഞാന്‍ ഈ പറയുന്നത് തെരഞ്ഞെടുപ്പിനെക്കുറിച്ചല്ല, മറിച്ച് അതിജീവനത്തെക്കുറിച്ചാണ്.ഒരുപാട് ത്യാഗങ്ങളിലൂടെയാണ് താന്‍ തന്‍റെ കരിയര്‍ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ഫാഷന്‍ എന്ന സിനിമ റിലീസായതോടെ തന്‍റെ ജീവിതം മാറി മറിഞ്ഞു. ആ സമയത്ത് ജോലി നിരസിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഓപ്ഷനായിരുന്നില്ല. കിട്ടിയ റോളുകളെല്ലാം ചെയ്തു. നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടു. നിരന്തരമായ സമ്മര്‍ദവും…

Read More

മോഹന്‍ലാല്‍ മാറിയത് നന്നായി; അതിജീവിതയ്ക്കൊപ്പമെന്ന് ബാബുരാജ്

അന്നും ഇന്നും അതിജീവിതയ്ക്കൊപ്പമാണു ഞാന്‍. കോടതിവിധിയെ മാനിക്കുന്നു. നിലവില്‍ അമ്മ തലപ്പത്ത് ഇരിക്കുന്നത് സ്ത്രീകളാണ്. പ്രതികരിക്കാന്‍ ബാധ്യസ്ഥരായിട്ടും അവര്‍ എസ്‌കേപ്പ് ചെയ്യുന്നു. ഇപ്പോഴും തലപ്പത്ത് മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി. മോഹന്‍ലാല്‍ മാറിയത് നന്നായി. അമ്മ ഭാരവാഹികള്‍ പ്രതികരിക്കുമെന്ന് കരുതാം. ദിലീപിനെ പുറത്താക്കാന്‍ കാണിച്ച വ്യഗ്രത തിരിച്ചെടുക്കാനും കാണിച്ചിരിക്കാം. അതൊക്കെ സംഘടനകളുടെ തീരുമാനമാണ്.-ബാബുരാജ്

Read More

മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ സിനിമയായ “വവ്വാൽ’ പൂർത്തിയായി

മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ സിനിമയായ “വവ്വാൽ” കുട്ടിക്കാനത്ത് ഷൂട്ടിംഗ് പൂർത്തിയാക്കി.സൗത്ത് ഇന്ത്യൻ സംസ്കാരവും നോർത്ത് ഇന്ത്യൻ സംസ്കാരവും സമന്വയിപ്പിച്ച് നിർമ്മിക്കുന്ന “വവ്വാൽ” ഒരു പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ്.താരനിരയിൽ തന്നെ വളരെ ശ്രദ്ധേയമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‍റെ ഓരോ അപ്ഡേഷനുകളും വളരെ ശ്രദ്ധേയമായിരുന്നു. പ്രശസ്ത ബോളിവുഡ് നടൻ അഭിമന്യു സിംഗ്, മകരന്ദ് ദേശ്പാണ്ഡേ എന്നിവർക്കൊപ്പം ലെവിൻ സൈമൺ, നായിക ലക്ഷ്മി ചപോർക്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓൺഡിമാന്‍റസിന്‍റെ ബാനറിൽ ഷഹ്‌മോൻ ബി പറേലിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “വവ്വാൽ”. പ്രവീൺ-മെറിൻ ( ഗില്ലാപ്പികൾ )മുത്തു കുമാർ,ഗോകുലൻ, സുധി കോപ്പ, മണികണ്ഠൻ ആചാരി, ദിനേശ് ആലപ്പി, മൻരാജ്,തുടങ്ങി മുപ്പതോളം താരങ്ങൾ ഈ ചിത്രത്തിലുണ്ട്. പ്രൊഡ്യൂസർ- ഷാമോൻ പിബി,കോ പ്രൊഡ്യൂസർ-സുരീന്ദർ യാദവ്, ഛായാഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ,സംഗീതം- ജോൺസൺ…

Read More

ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം; ഇതിനു മപ്പുറത്തേക്ക് എന്തെങ്കിലുമുണ്ടെങ്കിൽ താനും കാത്തിരിക്കുകയാണെന്ന് ടോവിനോ തോമസ്

തൃശൂര്‍: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്ക പ്പെടണമെന്നും നടൻ ടോവിനോ തോമസ്. ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി താനും കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. ഇരിങ്ങാലക്കുട നഗരസഭ 22-ാം വാര്‍ഡിലെ ബൂത്തിൽ കുടുംബസമേതം ഇവിടെ എത്തി വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരി ക്കുകയായിരുന്നു ടോവിനോ തോമസ്. ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്നകാര്യമോ ഒന്നും അറിയില്ല. അപ്പീൽ പോകുന്നത് നല്ല കാര്യമാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും ടോവിനോ പറഞ്ഞു.

Read More

എല്ലാവരും പറയുന്നു അതിജീവിതയ്ക്കൊപ്പമെന്ന്, അങ്ങനെയൊരു ക്ലീഷേ ഡയലോഗിനു നിൽക്കുന്നില്ല: കേസിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ദിലീപിനു തോന്നിയെങ്കിൽ കേസിനു പോകണം: ജോയ് മാത്യു

നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധിപകർപ്പു വരുന്നതു വരെ കോടതി വിധി അംഗീകരിച്ചേ പറ്റൂ എന്ന് നടനും സംവിധായകനുമായ ജോസ് മാത്യു. കേസിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ദിലീപിനു തോന്നിയിട്ടുണ്ടെങ്കിൽ ജയിലിലടച്ച നടപടിക്കെതിരെ അദ്ദേഹം കേസിനു പോകണമെന്നും ജോയ് മാത്യു പ്രതികരിച്ചു. അമ്മ’ സംഘടനയിൽ ദിലീപ് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ടൊരു ചർച്ച നടന്നിട്ടില്ല. മാത്രമല്ല അത് ദിലീപ് ആണ് തീരുമാനിക്കേണ്ടത്. രാജിവച്ചുപോയ ആളാണ്. ഇനി മെംബർഷിപ്പിനായി വീണ്ടും അപേക്ഷിക്കണം അങ്ങനെ കുറേ നടപടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ എടുക്കണോ വേണ്ടയോ എന്ന തീരുമാനം കുറച്ച് ആളുകൾ മാത്രം എടുക്കാൻ കഴിയില്ല. അത് ജനറൽ ബോഡിയൊക്കെ കൂടി തീരുമാനിക്കണംമെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു. ‘അമ്മ’ ചാരിറ്റബിൾ സംഘടനയാണ്. ട്രേഡ് യൂണിയൻ പോലെയല്ല, ഒരു നടനെ പുറത്താക്കിയാൽ മറ്റ് അംഗങ്ങൾ പണി മുടക്കുമോ? താരപ്പൊലിമയുള്ളതുകൊണ്ട് മാധ്യമങ്ങൾ ശ്രദ്ധിക്കുന്നു, അത്ര മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.…

Read More

സ്വകാര്യതയും സ്വസ്തതയും നഷ്ടമായി: തമന്നയുമായുളള പ്രണയം അവസാനിപ്പിച്ചതിനെക്കുറിച്ച് വിജയ് വര്‍മ

തമന്നയുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍നിന്ന് അപ്രത്യക്ഷനായതിനെക്കുറിച്ചും വ്യക്തമാക്കി നടൻ വിജയ് വർമ. പ്രണയബന്ധം പൊതു ഇടത്തിലേക്കെത്തിയത് തന്‍റെ സ്വസ്ഥതയെയും സമാധാനത്തെയും ബാധിച്ചിരുന്നുവെന്നും ആളുകള്‍ പ്രത്യേക കണ്ണിലൂടെ തന്നെ നോക്കാന്‍ തുടങ്ങിയെന്നും വിജയ് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു. എനിക്ക് അതില്‍ നിന്നൊരു മോചനം വേണ്ടിയിരുന്നു. കുറച്ചധികം സമാധാനവും സ്വസ്ഥതയും വേണമായിരുന്നു. ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കണമായിരുന്നു. പക്ഷേ ഒന്നും എന്‍റെ നിയന്ത്രണത്തിലായിരുന്നില്ല. എന്‍റെ ജീവിതവും ഓരോ തീരുമാനവും അതിസൂക്ഷ്മമായി വിലയിരുത്തപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്തു. എല്ലാ ദിവസവും ഞാൻ വാര്‍ത്തകളില്‍ നിറഞ്ഞു. ഇതെല്ലാം സഹിക്കാവുന്നതിനും അപ്പുറമായി. പ്രണയം പരസ്യപ്പെടുത്തിയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാന്‍ അപ്പോഴാണു തിരിച്ചറിഞ്ഞത്. തമന്നയുമായുള്ള പ്രണയകാലത്തിനിടയില്‍ പുതിയ സിനിമകളൊന്നും ലഭിച്ചില്ല. ആളുകള്‍ക്ക് മറ്റു പലതും ചര്‍ച്ച ചെയ്യാനായിരുന്നു താത്പര്യം. കരിയറില്‍ അത്തരമൊരു കാലം മുന്‍പ് വന്നിട്ടില്ല. തന്‍റെ സ്വകാര്യത പൂര്‍ണമായും നഷ്ടപ്പെട്ടു. ഇതെന്നെ വല്ലാതെ…

Read More

പുഷ്പാംഗദന്‍റെ ഒന്നാം സ്വയംവരം പ്രദർശനത്തിനെത്തുന്നു

ഉണ്ണിരാജ, സി.എം. ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പുഷ്പാംഗദന്‍റെ ഒന്നാം സ്വയംവരം’ ഉടൻ പ്രദർശനത്തിനെത്തുന്നു. ചീങ്കല്ലേൽ ഫിലിംസിന്‍റെ ബാനറിൽ ജോസ് കൂട്ടക്കര നിർമിക്കുന്ന ഈ ചിത്രത്തിൽ ഗിനീഷ് ഗോവിന്ദ്, രമേഷ് കാപ്പാട്, റോയ് പുനലൂർ, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളൻ, ജലജാ റാണി, നിധിഷ, നിമിഷ ബിജോ, കൃഷ്ണപ്രിയ, വിലു ജനാർദ്ദനൻ, പ്യാരിജാൻകൃഷ്ണ ബാലുശേരി, ഷെറിൻ തോമസ്, റീന തുടങ്ങിയവരും അഭിനയിക്കുന്നു. വയനാട്ടിലെ കാപ്പി കർഷകനും ഫ്ലോർമിൽ ഉടമസ്ഥനുമായ 40 കഴിഞ്ഞ പുഷ്പാംഗദന്‍റെ ഏറേ നാളത്തെ വിവാഹാലോചനകൾക്കു ശേഷം ഒടുവിൽ സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടെത്തുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതോടെ കല്യാണത്തിന്‍റെ തലേന്ന് പുഷ്പാംഗദന്‍റെ മൂന്ന് അമ്മാവന്മാരും അവരുടെ കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും എത്തുന്നതോടെ സംജാതമാകുന്ന സംഭവബഹുലമായ നർമ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.കോമഡി റൊമാന്‍റിക് ജോണറിൽ വയനാടിന്‍റെ പശ്ചാത്തലത്തിൽ…

Read More