ദയാധനം വാങ്ങി മാപ്പ് നല്‍കാന്‍ തയാറെന്ന് കുട്ടിയുടെ കുടുംബം; അബ്ദുല്‍ റഹീമിന്‍റെ മോചനം ഉടന്‍

റിയാദ്: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ മോചനത്തിനായി സ്വരൂപിച്ച തുക സ്വീകരിച്ച് മാപ്പു നല്‍കാന്‍ തയാറാണെന്ന് മരിച്ച കുട്ടിയുടെ കുടുംബം റിയാദ് കോടതിയെ അറിച്ചു. 34 കോടി രൂപയായിരുന്നു ദയാധനമായി മരിച്ച  കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നത്. ഈ തുക സ്വരൂപിച്ചതായി റഹീമിന്‍റെ അഭിഭാഷകന്‍ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ, റഹീമിനു മാപ്പു നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ദയാധനം സ്വീകരിച്ച് റഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് കുടുംബം കോടതിയെ അറിയിച്ചത്. അഭിഭാഷകന്‍ മുഖേനെയാണ് ഈ വിവരം കുടുംബം കോടതിയെ അറിയിച്ചത്. ഇതിനായുള്ള തുടര്‍നടപടികള്‍ തുടരുകയാണ്. തുക കൈമാറുന്നതുമായി ബന്ധപ്പെട്ട് സൗദിയിലെ ഇന്ത്യന്‍ എംബസി വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടിയിട്ടുണ്ട്. റഹീമിന്‍റെ മോചനത്തിനായി ലോകത്താകമാനമുള്ള മലയാളികള്‍ കൈകോര്‍ക്കുകയായിരുന്നു. റഹീമിനായി സമാഹരിച്ച തുക ആദ്യം ബാങ്കില്‍ നിന്നു വിദേശകാര്യ മന്ത്രാലയത്തിനു…

Read More

ന്യൂയോര്‍ക്കില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധം; 400 ഓളം പേർ അറസ്റ്റിൽ

വാഷിംഗ്ടൺ ഡിസി: ന്യൂയോര്‍ക്കില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളെ തുടര്‍ന്ന് 400 ഓളം പേരെ അറസ്റ്റുചെയ്തു. കൊളംബിയ യൂണിവേഴ്സിറ്റിയിലും സിറ്റി കോളജ് കാമ്പസുകളിലും നടന്ന പലസ്തീന്‍ അനുകൂല റാലികളിലാണ് ന്യൂയോര്‍ക്ക് സിറ്റി പോലീസിന്‍റെ നടപടി. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രതിഷേധക്കാരുടെ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി. നഗരത്തില്‍ വിദ്വേഷപ്രവൃത്തികള്‍ അനുവദിക്കില്ലെന്നും സാഹചര്യം വഷളാക്കാന്‍ ചിലര്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയാണെന്നും ന്യൂയോര്‍ക്ക് മേയര്‍ കുറ്റപ്പെടുത്തി. നിയമപരമായി നടത്തേണ്ട പ്രതിഷേധം അക്രമാസക്തമാകാന്‍ അനുവദിക്കില്ലെന്നും ഇത്തരം പ്രതിഷേധങ്ങള്‍ ലക്ഷ്യം കാണില്ലെന്നും മേയര്‍ വിമര്‍ശിച്ചു. പ്രതിഷേധക്കാര്‍ കൈയേറിയ കൊളംബിയയിലെ ഹാമില്‍ട്ടണ്‍ ഹാളും പോലീസ് ഒഴിപ്പിച്ചു. പ്രതിഷേധക്കാരെ പുറത്താക്കാന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ തന്നെ പോലീസിനെ സമീപിക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കൊളംബിയയില്‍ 109 പേരും സിറ്റി കോളജിൽ 173 പേരുമാണ് അറസ്റ്റിലായത്. ഇവരില്‍ എത്ര പേരാണ് വിദ്യാര്‍ഥികളെന്നത് വ്യക്തമല്ല.

Read More

കൊളംബിയയിൽ ഹെലികോപ്റ്റർ തകർന്ന് ഒൻപത് സൈനികർ കൊല്ലപ്പെട്ടു

ബൊഗോട്ട: കൊളംബിയയിൽ ഹെലികോപ്റ്റർ തകർന്ന് ഒൻപത് സൈനികർ കൊല്ലപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് സംഘവുമായി സൈന്യം പോരാടുന്നതിനിടെയായിരുന്നു അപകടം. ഗൾഫ് കാർട്ടലിനെതിരായ പ്രവർത്തനങ്ങൾക്ക് സൈനികരെ ഹെലികോപ്റ്ററിൽ എത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രസിഡന്‍റ് ഗുസ്താവോ പെട്രോ എക്‌സിൽ കുറിച്ചു. എന്നാൽ അപകടമുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചിട്ടില്ല. റഷ്യൻ നിർമിത എംഐ-17 ഹെലികോപ്റ്റർ ആണ് തകർന്നത്.

Read More

ഗാസ യുദ്ധം; ഹാർവാർഡ് സർവകലാശാലയിൽ പാലസ്തീൻ പതാക ഉയർത്തി

യുഎസ്: ഗാസ യുദ്ധത്തിനെതിരായ പ്രകടനങ്ങൾ അമേരിക്കയിലെ സർവകലാശാലകളിൽ തുടരുന്നതിടെ, യുഎസിലെ ഹാർവാർഡ് സർവകലാശാലയിലെ ഇസ്രയേൽ വിരുദ്ധ പ്രതിഷേധക്കാർ ഹാർവാർഡ് യാർഡിലെ ജോൺ ഹാർവാർഡ് പ്രതിമയ്ക്ക് മുകളിൽ പലസ്തീൻ പതാക ഉയർത്തി. സംഭവത്തെ സർവകലാശാല നയത്തിന്‍റെ ലംഘനം എന്ന് വിശേഷിപ്പിച്ച ഹാർവാർഡ് വക്താവ്, ഇതിൽ ഉൾപ്പെട്ട വ്യക്തികൾ അച്ചടക്കനടപടിക്ക് വിധേയരാകുമെന്നും കൂട്ടിച്ചേർത്തു. അതിനിടെ ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഏപ്രിൽ 18ന് നടന്ന കൂട്ട അറസ്റ്റുകൾക്കുശേഷം രാജ്യവ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 900 അടുത്തെത്തി.

Read More

പാക്കിസ്ഥാനിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ജഡ്‌ജിയെ മോചിപ്പിച്ചു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ജഡ്‌ജിയെ മോചിപ്പിച്ചു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ജില്ലാ സെഷൻസ് ജഡ്ജിയെയാണു തടവിൽനിന്നു മോചിപ്പിച്ചത്. 27നാണ് അഫ്ഗാനിസ്ഥാന്‍റെ അതിർത്തിയിലുള്ള ടാങ്ക്, ദേര ഇസ്മായിൽ ഖാൻ ജില്ലയ്ക്കു സമീപം ജഡ്ജിയെ തട്ടിക്കൊണ്ടുപോയത്. ജഡ്ജിയുടെ ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു. വാഹനം സ്ഥലത്തുനിന്നു കണ്ടെടുത്തു. ജഡ്ജിയെ നിരുപാധികം തടവിൽനിന്നു മോചിപ്പിക്കുകയായിരുന്നു. അദ്ദേഹം സുരക്ഷിതനായി വീട്ടിലെത്തിയെന്നു പോലീസ് അറിയിച്ചു. ജഡ്ജിയെ തട്ടിക്കൊണ്ടുപോയതിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Read More

ജി-7 ഉച്ചകോടിയിൽ മാർപാപ്പ പങ്കെടുക്കും

വത്തിക്കാൻ: ദക്ഷിണ ഇറ്റലിയിലെ പുലിയയിൽ ജൂൺ 13 മുതൽ 15 വരെ നടക്കുന്ന ജി-7 ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. കൃത്രിമബുദ്ധിയെ (ആർട്ടിഫിഷൽ ഇന്‍റലിജൻസ്) ആസ്പദമാക്കി നടക്കുന്ന സെഷനിലായിരിക്കും മാർപാപ്പ പങ്കെടുക്കുക. ഇക്കാര്യം വത്തിക്കാനും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒരു മാർപാപ്പ ലോകത്തിലെ വൻശക്തി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഐക്യരാഷ്‌ട്രസഭയെ അഭിസംബോധന ചെയ്തേക്കും അതേസമയം, ഫ്രാൻസിസ് മാർപാപ്പ സെപ്റ്റംബറിൽ ന്യൂയോർക്കിലെത്തി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്. യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ ക്ഷണപ്രകാരമാണു സന്ദർശനം.

Read More

ഈജിപ്തിൽ ക്രൈസ്തവരുടെ വീടുകൾ ഭീകരർ തീയിട്ട് നശിപ്പിച്ചു

കയ്റോ: ഈജിപ്തിലെ മിനിയ ഗവർണറേറ്റിൽ ഇസ്‌ലാമിക ഭീകരർ നിരവധി ക്രൈസ്തവരുടെ വീടുകൾ തീയിട്ടു നശിപ്പിച്ചു. സാഫ് അൽ ഖമർ അൽ ഗർബിയയിലെ അൽ ഫവാഖറിലുള്ള ക്രൈസ്തവരുടെ വീടുകൾക്കുനേരേയാണ് അതിക്രമമുണ്ടായത്. കഴിഞ്ഞദിവസം രാത്രി 11 ഓടെയായിരുന്നു സംഭവം. കോപ്റ്റിക് ഓർത്തഡോക്സ് ക്രൈസ്തവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കുംനേരേയാണ് ആക്രമണമുണ്ടായത്. 3000 ക്രിസ്ത്യൻ കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിലെ താമസക്കാർ പള്ളി നിർമിക്കാൻ അനുമതി നേടിയെന്ന വാർത്ത പരന്നതാണ് ഭീകരരെ പ്രകോപിപ്പിച്ചത്. അനുമതി ലഭിച്ചശേഷം പള്ളിയുമായി ബന്ധപ്പെട്ട ചിലർക്ക് ഭീഷണിസന്ദേശം ലഭിച്ചിരുന്നു. ഇക്കാര്യം മിനിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് ബിഷപ് ആൻബ മക്കാറിയോസ് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. സുരക്ഷ നൽകാമെന്ന് അധികൃതർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ആക്രമണമുണ്ടായപ്പോൾ സഹായാഭ്യർഥന ചെവിക്കൊള്ളാൻ അധികൃതർ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. ആക്രമണത്തിനുശേഷം മാത്രമാണ് സുരക്ഷാസേന സ്ഥലത്തെത്തിയത്. വീടുകൾ അഗ്നിക്കിരയാക്കിയ ഭീകരർ കത്തുന്ന വീടുകളിൽനിന്ന് ക്രൈസ്തവർ പുറത്തെത്തി രക്ഷപ്പെടുന്നത് തടയുകയും ചെയ്തു. ആരെങ്കിലും മരിച്ചോയെന്ന…

Read More

ജോലിക്കിടെ പെള്ളലേറ്റ്  റിയാദിൽ മരിച്ച യുവാവിന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഹരിപ്പാട്: റിയാദിൽ തീപ്പൊള്ളലേറ്റ് മരിച്ച യുവാവിന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കാർത്തികപ്പള്ളി മഹാദേവികാട് പാണ്ട്യാലയിൽ പടീറ്റതിൽ രവീന്ദ്രന്‍റെ മകൻ രജിൽ (പിങ്കു 28 )ആണ് മരിച്ചത്. 2023 ഡിസംബർ 11ന് റിയാദിലെ റഹ്ഫ പട്ടണത്തിൽ ഇലക്‌ട്രിക്കൽ ജോലിക്കിടെ തീപ്പൊള്ളലേൽക്കുകയായിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെ മരിച്ചു. ഇന്ന് പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം വീട്ടിലെത്തിച്ച് വൈകുന്നേരം മൂന്നിന് സംസ്കരിക്കും. അവിവാഹിതനാണ്. അമ്മ ജഗദമ്മ. സഹോദരൻ: സജിൽ.

Read More

തെരഞ്ഞെടുപ്പ് തിരക്കൊഴിഞ്ഞു,  മന്ത്രി വാസവൻ  ജോർജിയയിലേക്ക്

കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മന്ത്രി വി.എൻ. വാസവൻ ഇന്ന് ജോർജിയയിലേക്ക് യാത്ര തിരിക്കും. 28 മുതൽ 30 വരെ നടക്കുന്ന ഏഷ്യാ പസഫിക് കോ-ഓപ്പറേറ്റീവ് മൂവ്മെന്‍റ് കോൺഫറൻസിൽ പങ്കെടുക്കാനാണ് അദ്ദേഹം പോകുന്നത്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണിയും ഒപ്പമുണ്ട്. കേരളത്തിലെ സഹകരണ മേഖല കൈവരിച്ച നേട്ടങ്ങളെ കുറിച്ചു പ്രസംഗിക്കാനും വീഡിയോ പ്രദർശനത്തിനും അവസരമുണ്ട്. കോട്ടയത്ത് തോമസ് ചാഴികാടൻ വിജയിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് യാത്ര. പാമ്പാടി എംജിഎം ഹൈസ്കൂളിൽ കുടുംബസമേതമെത്തിയാണു മന്ത്രി വി.എൻ. വാസവൻ വോട്ടു രേഖപ്പെടുത്തിയത്.

Read More

തായ്‌­ലന്‍ഡില്‍ പാരാഗ്ലൈഡിംഗിനിടെ അ­പകടം; മ­ല­യാ­ളി അ­ധ്യാപി­ക മ­രി­ച്ചു

കോട്ട­യം: പാരാഗ്ലൈഡിംഗി­നിടെ­യുണ്ടായ അ­പ­ക­ട­ത്തില്‍ പരിക്കേറ്റ മ­ല­യാ­ളി അ­ധ്യാപി­ക മ­രി­ച്ചു. ച­ങ്ങ­നാ­ശേരി ചീരഞ്ചിറ ഗവ. യുപി സ്­കൂളിലെ പ്രധാന അധ്യാപിക റാണി മാ­ത്യു ആ­ണ് മ­രി­ച്ചത്. തായ്‌­ലന്‍­ഡില്‍വച്ച് പാരാഗ്ലൈഡിങ്ങി­നി­ടെ­യാ­ണ് അ­പ­ക­ട­മു­ണ്ടാ­യത്. ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. മൃതദേഹം തിങ്കളാ­ഴ്­ച­യ്­ക്ക് ശേ­ഷം നാ­ട്ടി­ലെ­ത്തി­ക്കും.

Read More