വിജയ് ഹസാരെയിൽ ചരിത്രനേട്ടത്തിനരികേ കേരളം

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ കേരളം ചരിത്ര നേട്ടത്തിനരികേ. ഗ്രൂപ്പ് എ ചാന്പ്യന്മാരായി നോക്കൗട്ടിൽ പ്രവേശിക്കാനുള്ള സാധ്യതയാണ് കേരളത്തിനു മുന്നിൽ തെളിഞ്ഞിരിക്കുന്നത്. 2021-22ൽ ഗ്രൂപ്പ് ഡി ചാന്പ്യന്മാരായ ചരിത്രം കേരളത്തിനുണ്ട്. 2012-13 സീസണിൽ സെമിയിൽ പ്രവേശിച്ച കേരളം തുടർച്ചയായ നാലാം സീസണിലും നോക്കൗട്ട് കളിക്കാനുള്ള സാധ്യത ഇതോടെ സജീവമായി. 2023-24 സീസണ്‍ ഗ്രൂപ്പ് എയിലെ ആറാം മത്സരത്തിൽ കേരളം ആറ് വിക്കറ്റിന് പോണ്ടിച്ചേരിയെ കീഴടക്കി. ഇതോടെ ആറ് മത്സരങ്ങളിൽ കേരളത്തിന് 20 പോയിന്‍റായി. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മുംബൈ 53 റണ്‍സിന് ത്രിപുരയോട് പരാജയപ്പെട്ടു. തുടർച്ചയായ അഞ്ച് ജയത്തിനുശേഷമുള്ള മുംബൈയുടെ തോൽവിയായിരുന്നു. ഇതോടെ മുംബൈക്കും കേരളത്തിനും 20 പോയിന്‍റ് വീതമായി. എന്നാൽ, നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തിൽ മുംബൈയാണ് (1.952) ഒന്നാമത്. കേരളത്തിന്‍റെ റണ്‍റേറ്റ് 1.916 ആണ്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ നാളെ…

Read More

അഞ്ചാം ട്വന്‍റി-20യിൽ ഇന്ത്യക്കു ജയം

  ബംഗളൂരു: ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ട്വന്‍റി-20യിൽ ഇന്ത്യൻ പഞ്ച്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇന്ത്യ ആറ് റൺസ് ജയം സ്വന്തമാക്കി. അവസാന ഓവറിൽ 10 റൺസായിരുന്നു ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആ ഓവർ എറിഞ്ഞ അർഷദീപ് സിംഗ് മൂന്ന് റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യ ആവേശ ജയവും 4-1ന് പരന്പരയും സ്വന്തമാക്കി. ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പവർപ്ലേ അവസാനിക്കുന്നതിനു മുന്പുതന്നെ ഇന്ത്യൻ ഓപ്പണർമാരെ പവലിയനിലെത്തിക്കാൻ ഓസീസ് ബൗളർമാർക്കു സാധിച്ചു. 15 പന്തിൽ 21 റൺസ് നേടിയ യശസ്വി ജയ്സ്വാളിനെ ബെഹ്റെൻഡോഫും 12 പന്തിൽ 10 റൺസ് സ്വന്തമാക്കിയ ഋതുരാജ് ഗെയ്ക്‌വാദിനെ ഡ്വാർഷ്യസും പുറത്താക്കി. മൂന്നാം നന്പറായി ക്രീസിലെത്തിയ ശ്രേയസ് അയ്യർ ഒരറ്റത്ത് നങ്കൂരമിട്ടു. 37 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 53 റൺസ് നേടിയ ശ്രേയസ് അയ്യറിന്‍റെ ഇന്നിംഗ്സാണ്…

Read More

ഓസ്ട്രേലിയയിൽ ചുമടെടുത്ത് പാക് പട

കാൻബെറ: ക്രിക്കറ്റ് താരങ്ങളുടെ വരവും പോക്കും എല്ലാം വൻ അകന്പടിയോടെയാണെന്നതാണ് ലോക സത്യം. എന്നാൽ, അകന്പടിയൊന്നുമില്ലാതെ പാക്കിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീം ഇന്നലെ ഓസ്ട്രേലിയയിലെ കാൻബെറയിൽ വിമാനമിറങ്ങി. മാത്രമല്ല, അവരവരുടെ ലഗേജുകൾ സ്വയം വാഹനത്തിൽ കയറ്റി ഹോട്ടലിലേക്ക് യാത്ര ചെയ്യേണ്ട ഗതികേടും വന്നു. പാക് കളിക്കാരെ സ്വീകരിക്കാൻ എംബസിയിൽനിന്നോ ആതിഥേയരായ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിൽനിന്നോ ആരുമെത്തിയില്ലെന്നതും ശ്രദ്ധേയം. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയ്ക്കായാണ് പാക്കിസ്ഥാൻ ഓസ്ട്രേലിയയിൽ എത്തിയത്. 14 മുതൽ 18വരെ പെർത്തിലാണ് ഓസ്ട്രേലിയ x പാക്കിസ്ഥാൻ ആദ്യ ടെസ്റ്റ്.

Read More

അനാദരവ് അല്ല: മിച്ചൽ മാർഷ്

സിഡ്നി: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ട്രോഫി സ്വന്തമാക്കിയശേഷം അതിന്‍റെ മുകളിൽ കാൽവച്ചുള്ള ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷിന്‍റെ ചിത്രം ഇന്ത്യ വൈകാരികമായാണ് ഏറ്റെടുത്തത്. ഫൈനലിൽ ഇന്ത്യയെ കീഴടക്കിയായിരുന്നു ഓസീസിന്‍റെ ലോകകപ്പ് ട്രോഫി നേട്ടം. ലോകകപ്പ് ട്രോഫിയോട് അനാദരവ് കാണിച്ചെന്ന തരത്തിലാണ് ഇന്ത്യയിൽ സംഭവം വിവാദമായത്. ഇക്കാര്യത്തിൽ ഇതാദ്യമായി പ്രതികരണവുമായി മിച്ചൽ മാർഷ് എത്തി. ‘ലോകകപ്പ് ട്രോഫിയോടുള്ള അനാദരവ് മൂലമല്ല അത്തരത്തിൽ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തത്. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വിധേയമായെന്നു കേട്ടു, അതും എന്‍റെ ശ്രദ്ധയിൽ പെട്ടില്ല’- മിച്ചൽ മാർഷ് പറഞ്ഞു.

Read More

പരമ്പര ആവേശത്തിലേക്ക് നാലാം മത്സരം ഇന്ന്

റായ്പുർ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചു മത്സര ട്വന്‍റി 20 പരമ്പരയിലെ നാലാം മത്സരം ഇന്നു നടക്കും. ആദ്യത്തെ രണ്ടു മത്സരം ജയിച്ച ഇന്ത്യയെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയ തോൽപ്പിച്ചതോടെ പരമ്പര കൂടുതൽ ആവേശകരമായിട്ടുണ്ട്. പരമ്പര ഉറപ്പിക്കാൻ ഇന്ത്യക്ക് ഇന്നു ജയിക്കണം. റായ്പുരിൽ രാത്രി ഏഴിന് ആരംഭിക്കുന്ന മത്സരം സ്പോർട്സ് 18ലും ജിയോ സിനിമയിലും തത്സമയം. പരമ്പരയിലുടനീളം റണ്ണൊഴുക്ക് പ്രകടമാണ്. മൂന്നു മത്സരങ്ങളിൽ 123 ഫോറും 65 സിക്സുമാണ് പിറന്നത്. റായ്പുരിലും സ്ഥിതിക്കു മാറ്റമുണ്ടാകില്ലെന്നാണു സൂചന. പരന്പര പിടിക്കാൻ ഇന്ത്യ ടീമിൽ മാറ്റം വരുത്തിയേക്കും. ആദ്യ രണ്ടു മത്സരങ്ങളിൽ ഇല്ലാതിരുന്ന ശ്രേയസ് അയ്യർ ഇന്ന് ഇന്ത്യൻ ടീമിലെത്തും. അങ്ങനെ വന്നാൽ, മോശം ഫോമിലുള്ള തിലക് വർമ പുറത്താകും. ഓൾറൗണ്ടർ ദീപക് ചഹാർ ടീമിലെത്തിയാൽ പ്രസിദ്ധ് കൃഷ്ണ പുറത്താകും. അക്സർ പട്ടേലിനുപകരം വാഷിംഗ്ടണ്‍ സുന്ദറെ ഇന്ത്യ കളിപ്പിക്കാൻ സാധ്യതയുണ്ട്.…

Read More

ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാരം എം. ശ്രീശങ്കറിന്

തിരുവനന്തപുരം: കേരളത്തിലെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാരം ലോംഗ്ജംപ് താരം എം. ശ്രീശങ്കറിന്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. ജോസ് ജോർജ് ചെയർമാനും അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണു ജേതാവിനെ തെരഞ്ഞെടുത്തത്. ഡിസംബർ 22ന് ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ ശ്രീശങ്കറിന് പുരസ്കാരം സമ്മാനിക്കും. ഇന്ത്യൻ വോളിബാൾ ഇതിഹാസം ജിമ്മി ജോർജിന്‍റെ സ്മരണയ്ക്കായി 1989ലാണ് ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത്. 2020ലെ ടോക്കിയോ ഒളിന്പിക്സിൽ പങ്കെടുത്ത ശ്രീശങ്കർ 2022ലെ കോമണ്‍വെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടിയിരുന്നു. 2023ലെ ഏഷ്യൻ ഗെയിംസിൽ വെള്ളിയും പാരിസ് ഡയമണ്ട് ലീഗിൽ വെങ്കലവും ഇന്‍റർനാഷനൽ ജംപ്സ് മീറ്റിൽ സ്വർണവും കരസ്ഥമാക്കി. 2023ൽ ജി.വി. രാജ അവാർഡ് കരസ്ഥമാക്കിയിരുന്നു.

Read More

സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍

മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു. മൂന്നുവീതം ട്വന്‍റി 20, ഏകദിന മത്സരങ്ങളും രണ്ടു ടെസ്റ്റും ഉൾപ്പെടുന്നതാണ് പര്യടനം. മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഏകദിന, ട്വന്‍റി20 ടീമുകളിലില്ല. മൂന്ന്‌ ഏകദിനങ്ങൾക്കുള്ള ടീമിൽ കെ.എൽ.രാഹുലാണ് ക്യാപ്റ്റൻ. ട്വന്‍റി 20യിൽ സൂര്യകുമാർ നയിക്കും. ടെസ്റ്റിൽ രോഹിത് ശർമ നായകനാകും. ഏകദിന ടീം: കെ.എൽ.രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്‌വ‌‌ാദ്, സായ് സുദർശൻ, തിലക് വർമ, രജത് പാട്ടീദാർ, റിങ്കു സിംഗ്, ശ്രേയസ് അയ്യർ, സഞ്ജു സാംസണ്‍, അക്സർ പട്ടേൽ, വാഷിംഗ്ടണ്‍ സുന്ദർ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, മുകേഷ് കുമാർ, ആവേശ് ഖാൻ, അർഷ്ദീപ് സിംഗ്, ദീപക് ചഹാർ. ട്വന്‍റി20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, ഋതുരാജ്…

Read More

ഉഗാണ്ട ലോകകപ്പിന്; ചരിത്രം

വിൻഡ്ഹോക്ക്: ആഫ്രിക്കൻ രാജ്യമായ ഉഗാണ്ട അമേരിക്കയിലും വെസ്റ്റ്ഇൻഡീസിലുമായി അടുത്ത വർഷം നടക്കുന്ന ട്വന്‍റി20 ലോകകപ്പിനു യോഗ്യത നേടി. ഞായറാഴ്ച നടന്ന ആഫ്രിക്ക റീജണ്‍ യോഗ്യതാ മത്സരത്തിൽ അവർ സിംബാബ്‌വെയെ പരാജയപ്പെടുത്തി. സിംബാബ്‌വെയ്ക്കെതിരേ അവരുടെ ആദ്യ ട്വന്‍റി20 ജയമാണിത്. ആദ്യമായാണ് ഉഗാണ്ട ഐസിസി ലോകകപ്പിനു യോഗ്യത നേടുന്നത്.

Read More

ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ തയാറാകണം; ഏകദിനം ഒഴിവാക്കി കോഹ്‌ലി

മുംബൈ: അടുത്ത മാസം ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന ഏകദിന, ട്വന്‍റി 20 ക്രിക്കറ്റ് പരന്പരകളിൽ വിരാട് കോഹ്‌ലി കളിച്ചേക്കില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന, ട്വന്‍റി 20 പരന്പരകളിൽനിന്ന് വിശ്രമം വേണമെന്നും ടെസ്റ്റ് പരന്പരയിൽ കളിക്കാൻ തയാറാണെന്നും കോഹ്‌ലി ബിസിസിഐയെ അറിയിച്ചതായാണു റിപ്പോർട്ട്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളിക്കുന്നതു സംബന്ധിച്ച കാര്യത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ടെസ്റ്റ് പരന്പരയിൽ ടീമിനൊപ്പം ചേരുമെങ്കിലും ഏകദിന, ട്വന്‍റി 20 പരന്പരയിൽ രോഹിത്തും വിട്ടുനിന്നേക്കുമെന്നാണു റിപ്പോർട്ട്. മൂന്ന് ട്വന്‍റി 20 മത്സരങ്ങളും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റും അടങ്ങിയതാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം. ഡിസംബർ 10 മുതലാണു ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വരും ദിവസങ്ങളിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കും. ട്വന്‍റി 20, ഏകദിന പരന്പരയ്ക്കു ശേഷം ഡിസംബർ 26ന് ബോക്സിംഗ് ഡേയിൽ സെഞ്ചൂറിയനിൽ ആരംഭിക്കുന്ന ആദ്യ…

Read More

കാഴ്‌ചപരിമിതരുടെ ക്രിക്കറ്റ്: കേരള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ ഡിസംബർ 18 മുതൽ 22 വരെ നടക്കുന്ന കാഴ്‌ച പരിമിതരുടെ അന്തർ സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള (നാഗേഷ് ട്രോഫി) കേരള ടീമിനെ പ്രഖ്യാപിച്ചു. അനന്തു ശശികുമാർ ക്യാപ്റ്റനും എൻ. കെ. വിഷ്ണു വൈസ് ക്യാപ്റ്റനുമായി 14 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. എം. വേണുഗോപാൽ, എ.വി. ബിനീഷ്, ജിബിൻ പ്രകാശ്, കെ.ബി. സായന്ത്, എ. മനീഷ്, സച്ചിൻ തുളസീധരൻ, എസ് ശൈലാജ്, സി.കെ. സദക്കത്തുൽ അൻവർ, എ. മുഹമ്മദ് ഫർഹാൻ, എം.എസ്. സുജിത്ത്, മുഹമ്മദ് കമാൽ, കെ.എം. ജിനേഷ് എന്നിവരാണു ടീമിലെ മറ്റംഗങ്ങൾ. കെ. ശിവകുമാർ, ഇ. ബി. ഇസ്മായിൽ, ഷാഹുൽ ഹമീദ്, പി. അർജുൻ, കെ. അബ്ദുൾ മുനസ്, കെ.പി. അബ്ദുൽ റഹ്മാൻ എന്നിവർ റിസർവ് താരങ്ങളായി ടീമിലുണ്ട്. ഗ്രൂപ്പ് സിയിൽ കേരളം 18ന് ബിഹാറിനെയും 19ന് ഒഡീഷയെയും നേരിടും.…

Read More