പ്രകാശ് പദുക്കോണിന് ആജീവനാന്ത പുരസ്കാരം

ന്യൂഡൽഹി: ലോക ബാഡ്മിന്‍റണ്‍ ഫെഡറേഷന്‍റെ (ബിഡബ്ല്യുഎഫ്) ആജീവനാന്ത പുരസ്കാരം ഇന്ത്യൻ ഇതിഹാസം പ്രകാശ് പദുക്കോണിന്. ലോക ഒന്നാം നന്പർ താരമായിരുന്ന പ്രകാശ് പദുക്കോണ്‍ ബാഡ്മിന്‍റണ്‍ ലോകചാന്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമാണ്.

Read More

ഇനി അങ്കപ്പുറപ്പാട്…എടികെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഉദ്ഘാടനപ്പോര്‌

  പടയാളികളും പടക്കോപ്പുകളും തയാർ; ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഇനി അങ്കപ്പുറപ്പാട്. കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ എടികെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഉദ്ഘാടനപ്പോര്. ഗോവ ഫറ്റോർദയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് അങ്കത്തട്ട്. അന്‍റോണിയോ ഹബാസിനു കീഴിൽ എടികെയും പുതിയ പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിനു കീഴിൽ ബ്ലാസ്റ്റേഴ്സും ഇറങ്ങും. ആദ്യമത്സരത്തിൽ ഇരുടീമുകളുടെയും ലക്ഷ്യം ജയമെന്നുറപ്പ്. രാത്രി 7.30നാണ് കിക്കോഫ്. കലിപ്പടക്കാൻ ബ്ലാസ്റ്റേഴ്സ് മറക്കാൻ ആഗ്രഹിക്കുന്ന സീസണാണ് കഴിഞ്ഞുപോയത്. ഇക്കുറി പുതിയ പരിശീലകനും താരങ്ങളുമായി ടീം അടിമുടി മാറിയിട്ടുണ്ട്. സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്ന സ്പാനിഷ് താരം അൽവാരോ വാസ്ക്വസിനെ മറ്റു ടീമുകളും നോട്ടമിട്ടിരുന്നതാണ്. എന്നാൽ, കൊത്തിയതു ബ്ലാസ്റ്റേഴ്സും. 150ലേറെ ലാ ലിഗ മത്സരങ്ങളുടെ അനുഭവസന്പത്തുള്ള ഈ മുപ്പതുകാരൻ ലീഗിലെ തന്നെ ഏറ്റവും മികച്ച ഫോർവേഡുകളിൽ ഒരാളാണ്. ലാ ലിഗയിൽ എസ്പാന്യോൾ, ഗെറ്റാഫെ ടീമുകൾക്കായും പ്രീമിയർ ലീഗിൽ…

Read More

പത്തിൽ പത്ത്… ഇംഗ്ലണ്ട് ഖത്തർ ലോകകപ്പിന്

സാൻ മറീനൊ: ഫിഫ 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ഐയിലെ തങ്ങളുടെ 10-ാം മത്സരത്തിൽ വന്പൻ ജയത്തോടെ ഇംഗ്ലണ്ട്. സാൻ മറീനൊയെ അവരുടെ തട്ടകത്തിൽവച്ച് ഇംഗ്ലണ്ട് 10-0നു തരിപ്പണമാക്കി. 10 മത്സരങ്ങളിൽനിന്ന് 26 പോയിന്‍റുമായി ഗ്രൂപ്പ് ചാന്പ്യന്മാരായ ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യത സ്വന്തമാക്കുകയും ചെയ്തു. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ഹാരി കെയ്ൻ ഹാട്രിക് നേടി. സാൻ മറീനൊയ്ക്കെതിരേ കെയ്ൻ നാല് ഗോൾ (27’- പെനൽറ്റി, 31’, 39’- പെനൽറ്റി, 42’) നേടി. ഡിക്സി ഡീനിനുശേഷം (1927) ഇംഗ്ലണ്ടിനായി തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ഹാട്രിക് നേടുന്ന ആദ്യ താരം എന്ന നേട്ടം ഹാരി കെയ്ൻ സ്വന്തമാക്കി. ഒരു കലണ്ടർ വർഷത്തിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോൾ (13) എന്ന നേട്ടവും താരവുമായി

Read More

രോഹിത്-ദ്രാവിഡ് ട്വന്‍റി-20 കൂട്ടുകെട്ടിന് ഇന്ന് ആദ്യപരീക്ഷ

  ജയ്പുർ: ട്വന്‍റി-20 ക്രിക്കറ്റിൽ പുതിയ ക്യാപ്റ്റൻ, ടീമിനു പുതിയ പരിശീലകൻ, ടീമിൽ പുതിയ കളിക്കാർ… ഐസിസി ട്വന്‍റി-20 ലോകകപ്പിലെ നിരാശാജനകമായ പുറത്താകലിനുശേഷം അതെല്ലാം മറക്കാനായി പുതുമോടിയിൽ ഇന്ത്യൻ ടീം ഇന്നിറങ്ങുന്നു. ഇന്ത്യ x ന്യൂസിലൻഡ് മൂന്ന് മത്സര ട്വന്‍റി-20 പരന്പരയിലെ ആദ്യമത്സരം ഇന്നു രാത്രി 7.00ന് ജയ്പുരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ അരങ്ങേറും. സ്വതന്ത്ര ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമയുടെയും മുഖ്യപരിശീലകൻ എന്ന നിലയിൽ രാഹുൽ ദ്രാവിഡിന്‍റെയും ആദ്യ പരന്പരയ്ക്കാണ് ഇന്നു തുടക്കമാകുന്നത്. ഓപ്പറേഷൻ 2022 ഈ വർഷത്തെ ട്വന്‍റി-20 ലോകകപ്പ് പോയാൽ പോട്ടെ, അടുത്ത വർഷത്തെ ലോകകപ്പ് മുൻനിർത്തി കാര്യങ്ങൾ നീക്കാം എന്ന ഉറച്ച തീരുമാനത്തിലാണു മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡും ട്വന്‍റി-20 ക്യാപ്റ്റൻ രോഹിത് ശർമയും. ഏറെനാളായി ഫോമിലല്ലാതിരുന്ന ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങുന്നതെന്നതു ശ്രദ്ധേയം. വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ,…

Read More

താത്വികമായ ഒരു അവലോകനം..! മഞ്ഞയിഷ്ടം…

  താത്വികമായ ഒരു അവലോകനമാണ് ഉദ്ദേശിക്കുന്നത്. ഒന്ന്, ലോകത്തിൽ മഞ്ഞജഴ്സിക്കാർക്കുള്ളത്ര ആരാധകരും കിരീടനേട്ടങ്ങളും മറ്റ് ജഴ്സിക്കാർക്ക് ഇല്ലെന്ന് പ്രഥമദൃഷ്ട്യാ പറയേണ്ടിവരും. ഉദാഹരണത്തിന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം, ബ്രസീൽ ഫുട്ബോൾ ടീം, എൻബിഎയിലെ ലോസ് ആഞ്ചലസ് ലേക്കേഴ്സ്, ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സ്. രണ്ട്, മഞ്ഞ നിറം… അതു സൂര്യനെ സൂചിപ്പിക്കുന്നു… ശുഭപ്രതീക്ഷ, സന്തോഷം, സൗഹൃദം, മനസും ബുദ്ധിയും ഇതിനെയെല്ലാം മഞ്ഞ പ്രതിനിധാനം ചെയ്യുന്നു. അസൂയ, ചതി, അപകടം തുടങ്ങിയവയുമായി മഞ്ഞയെ ബന്ധിപ്പിക്കുന്നവരുമുണ്ട്. അതു വിട്ടുകളഞ്ഞാൽ മഞ്ഞയിഷ്ടം… മഞ്ഞ ദുബായ് 2021ൽ ദുബായ് രണ്ട് ട്വന്‍റി-20 ക്രിക്കറ്റ് ഫൈനലിനു വേദിയായി. ആദ്യത്തേത് ഐപിഎൽ, രണ്ടാമത്തേത് ഐസിസി ലോകകപ്പ്. രണ്ടിലും കിരീടം സ്വന്തമാക്കിയത് മഞ്ഞ ജഴ്സിക്കാർ. ഐപിഎൽ 2021 കിരീടം എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിന്. ഐസിസി 2021 ലോകകപ്പ് കിരീടം മഞ്ഞപ്പടയായ ഓസ്ട്രേലിയയ്ക്കും. അതോടെ ദുബായ് പരിപൂർണമായി…

Read More

ഇന്ത്യ ഇല്ലാത്ത ലോക ഇലവൺ

ദുബായ്: ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിനു പിന്നാലെ ടൂർണമെന്‍റിന്‍റെ ഇലവണിനെ ഐസിസി പ്രഖ്യാപിച്ചു. പ്ലെയിംഗ് ഇലവനും ഒരു റിസർവ് താരവും അടങ്ങുന്നതാണു ടീം. ഇന്ത്യൻ താരങ്ങളിൽ ആരും ഇടം പിടിച്ചില്ല. കിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽനിന്നു മൂന്നു പേർ, റണ്ണറപ്പായ ന്യൂസിലൻഡിൽനിന്ന് ഒരാൾ, സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിൽനിന്ന് രണ്ട്, പാക്കിസ്ഥാനിൽനിന്ന് ഒന്ന്, സൂപ്പർ 12-ൽ പുറത്തായ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളിൽനിന്ന് രണ്ടു പേർ വീതവും ലോകടീമിൽ ഇടം പിടിച്ചു. ടീം: ബാബർ അസം (ക്യാപ്റ്റൻ), ഡേവിഡ് വാർണർ, ജോസ് ബട്‌ലർ, ചരിത് അസലങ്ക, എയ്ഡൻ മാർക്രം, മോയിൻ അലി, വനിന്ധു ഹസരംഗ, ആദം സാംപ, ജോഷ് ഹെയ്സൽവുഡ്, ട്രെന്‍റ് ബോൾട്ട്, ആൻ‌റിക് നോർക്കിയെ. ഷഹീൻ അഫ്രീദി (റിസർവ്).

Read More

ലക്ഷ്മണ്‍ എൻസിഎ തലവൻ

  ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റിൽ വെരി വെരി സ്പെഷൽ ആയിരുന്ന വി.വി.എസ്. ലക്ഷ്മണ്‍ നാഷണൽ ക്രിക്കറ്റ് അക്കാഡമി (എൻസിഎ) തലവനാകും. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എൻസിഎ തലവനായിരുന്ന രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലകനായതോടെ വന്ന ഒഴിവിലേക്കാണു ലക്ഷ്മണ്‍ എത്തുന്നതെന്നതാണു ശ്രദ്ധേയം. ദ്രാവിഡിനെ ഇന്ത്യൻ പരിശീലകനാക്കിയതുപോലെ എൻസിഎ തലവനാകാൻ ലക്ഷ്മണിനെ നിർബന്ധിച്ചത് ഗാംഗുലിയാണ്.

Read More

കന്നിക്കിരീടം  ചൂടി ഓസ്ട്രേലിയ

  ദുബായ്: ഐസിസി ട്വന്‍റി-20 ലോകകപ്പ് കിരീടത്തിൽ മഞ്ഞപ്പടയായ ഓസ്ട്രേലിയയുടെ കന്നി മുത്തം. ഫൈനലിൽ ന്യൂസിലൻഡിനെ 8 വിക്കറ്റിനു കീഴടക്കിയാണ് ഓസ്ട്രേലിയ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. പരിമിത ഓവർ ക്രിക്കറ്റിൽ ന്യൂസിലൻഡ് ഫൈനലിൽ (2015, 2019 ഏകദിന ലോകകപ്പ്) പരാജയപ്പെടുന്നത് തുടർച്ചയായ മൂന്നാം തവണയാണെന്നതും ശ്രദ്ധേയം. ഇഴഞ്ഞിഴഞ്ഞ്… ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ച് ബൗളിംഗ് തെരഞ്ഞെടുത്തു. ദുബായിൽ ഈ ലോകകപ്പിൽ ഒന്പത് മത്സരങ്ങളിൽ രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചതെന്ന യാഥാർഥ്യം മനസിലാക്കിയായിരുന്നു അത്. ജോഷ് ഹെയ്സൽവുഡ് നാലാം ഓവറിന്‍റെ അഞ്ചാം പന്തിൽ ഡാറെൽ മിച്ചലിനെ (11) വിക്കറ്റിനു പിന്നിൽ മാത്യു വേഡിന്‍റെ കൈകളിലെത്തിച്ചു. അതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ കിവീസ് ഒന്പതാം ഓവറിലാണ് രണ്ട് ഫോർ എങ്കിലും നേടുന്നത്. 3.1-ാം പന്തിൽ ഫോർ നേടിയശേഷം ന്യൂസിലൻഡിന്‍റെ ഇന്നിംഗ്സിലെ അടുത്ത ഫോറിലേക്ക് വന്നത് 32 പന്തിന്‍റെ…

Read More

വിൻഡീസ് കുട്ടികളെ ബാറ്റിംഗ് പഠിപ്പിക്കാൻ ചന്ദർപോൾ

  ആന്‍റിഗ്വ: വെസ്റ്റ് ഇൻഡീസ് യുവനിരയെ ഇനി ശിവനരെയ്ൻ ചന്ദർപോൾ ബാറ്റിംഗ് പഠിപ്പിക്കും. വെസ്റ്റ് ഇൻഡീസ് അണ്ടർ 19 ടീമിന്‍റെ ബാറ്റിംഗ് പരിശീലകനായി മുൻ താരത്തെ നിയമിച്ചു. 2022 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിന് മുന്നോടിയായിട്ടാണ് നിയമനം. ലോകകപ്പ് ഒരുക്കത്തിന്‍റെ ഭാഗമായി ആന്‍റിഗ്വയിൽ യുവനിരയുടെ ഹൈ പെർഫോമൻസ് ക്യാമ്പ് നടക്കുകയാണ്. ഇവിടെയാണ് യുവനിരയ്ക്ക് ചന്ദർപോൾ ബാറ്റിംഗ് പാഠങ്ങൾ നൽകുന്നത്. മികച്ച ക്രിക്കറ്റ് പരിജ്ഞാനമുള്ള ആളാണ് ചന്ദർപോളെന്നും അദ്ദേഹത്തെ ബാറ്റിംഗ് പരിശീലകനായി ലഭിച്ചത് യുവനിരയ്ക്ക് മുതൽ കൂട്ടാണെന്നും വിൻഡീസ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ ജിമ്മി ആഡംസ് പറഞ്ഞു. വിൻഡീസിനായി ഏറ്റവും അധികം ടെസ്റ്റ് മത്സരങ്ങൾ (164) കളിച്ച താരമാണ് ചന്ദർപോൾ. 11,867 റണ്‍സാണ് സമ്പാദ്യം. 268 ഏകദിനങ്ങളിലും 22 ട്വന്‍റി-20 മത്സരങ്ങളിലും താരം പാഡണിഞ്ഞിട്ടുണ്ട്.

Read More

പിഎസ്ജിയെ തള്ളി മെസി കളിക്കുമോ…?

  മൊണ്ടേവീഡിയോ (ഉറുഗ്വെ): ഫിഫ 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഉറുഗ്വെയെ അവരുടെ തട്ടകത്തിൽ അർജന്‍റീന നേരിടാനൊരുങ്ങുന്പോൾ സുപ്രധാന ചോദ്യം സൂപ്പർ താരം ലയണൽ മെസി കളിക്കുമോ എന്നതുതന്നെ. ഫ്രഞ്ച് ക്ലബ്ബായ പാരീ സാൻ ഷെർമയിന്‍റെ താരമാണു മെസി. പരിക്കിനെത്തുടർന്ന് പിഎസ്ജിക്കായി കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ മെസി ഇറങ്ങിയിരുന്നില്ല. അതിനിടെ ഉറുഗ്വെയ്ക്കെതിരായ മത്സരത്തിനുള്ള അർജന്‍റൈൻ ക്യാന്പിൽ മെസി ചേർന്നതിൽ പിഎസ്ജി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അർജന്‍റൈൻ ടീമിന്‍റെ പരിശീലനത്തിലും മെസി പങ്കെടുത്തു. പിഎസ്ജിയെ തള്ളി മെസി അർജന്‍റൈൻ ജഴ്സിയിൽ ഇറങ്ങുമോ എന്നതാണു ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 4.30നാണ് ഉറുഗ്വെ x അർജന്‍റീന പോരാട്ടം. 18 വയസ് പ്രായമുള്ള മത്യാസ് സോൾ മത്സരത്തിൽ അർജന്‍റീനയ്ക്കായി അരങ്ങേറ്റം നടത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇറ്റാലിയൻ പാസ്പോർട്ടുള്ള യുവന്‍റസ് യൂത്ത് ടീം അംഗമായ മത്യാസ്,…

Read More