ഇന്ത്യയെ പരിശീലിപ്പിക്കാന്‍ ദ്രാവിഡ്‌

ന്യൂഡൽഹി: മുൻ നായകൻ രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി ബിസിസിഐ നിയമിച്ചു. ട്വന്‍റി 20 ലോകകപ്പിനു ശേഷം ദ്രാവിഡ് ചുമതലയേൽക്കും. ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതിയാണ് രാഹുൽ ദ്രാവിഡിനെ പരിശീലകസ്ഥാനത്തേക്ക് ഐക്യകണ്ഠ്യേന തെരരഞ്ഞെടുത്തത്. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി രാഹുൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിലെ പരിശീലകൻ രവി ശാസ്ത്രിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ദ്രാവിഡ് പരിശീലകന്‍റെ റോളിലെത്തുന്നത്.

Read More

വിരമിക്കലോ, ചിന്തിച്ചിട്ടുപോലുമില്ലെന്ന് മെസി

  പാരീസ്: വിരമിക്കലിനെക്കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ലെന്നു പിഎസ്ജിയുടെ അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസി. അടുത്ത വർഷം നടക്കുന്ന ലോകകപ്പിനുശേഷവും വിരമിക്കാൻ ഉദ്ദേശ്യമില്ലെന്നാണു മെസിയുടെ നിലപാട്. ബൂട്ടഴിച്ചുകഴിഞ്ഞാൽ ബാഴ്സലോണയുടെ സ്പോർട്ടിംഗ് ഡയറക്ടറായി വരാൻ താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബാഴ്സലോണയിലേക്കു തിരിച്ചുവരുമെന്ന് ഉറപ്പാണ്. അവിടെ താമസിക്കാനാണു ഞാനും ഭാര്യയും ആഗ്രഹിക്കുന്നത്. പിഎസ്ജിയിൽനിന്നു നേരേ ബാഴ്സയിലേക്കു പോകുമോ എന്നിപ്പോൾ പറയാൻ പറ്റില്ല- ഒരു സ്പാനിഷ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ മെസി പറഞ്ഞു. ബാഴ്സലോണ മെസിക്കു നൽകിയ കരാർ അംഗീകരിക്കാൻ ലാ ലിഗ തയാറാകാതിരുന്നതോടെയാണ് അദ്ദേഹത്തിനു ഫ്രഞ്ച് ക്ലബ്ബിലേക്കു പോകേണ്ടിവന്നത്. 2023 വരെ പിഎസ്ജിയുമായി മെസിക്കു കരാറുണ്ട്. ഖത്തറിൽ അടുത്ത വർഷം ലോകകപ്പ് നടക്കുന്പോൾ മെസിക്ക് 35 വയസാകും.

Read More

പിഴച്ചതെവിടെ?ഇന്ത്യയുടെ ദയനീയ പ്രകടനത്തിലേക്കു നയിച്ച പ്രധാന കാരണങ്ങൾ…

  ഫോമില്ലാതെ നട്ടംതിരിയുന്ന നായകൻ, മുൻകാല പ്രകടനങ്ങളുടെ പേരിൽ ടീമിലെടുത്ത താരങ്ങൾ, ബയോ ബബിളിൽ വീർപ്പുമുട്ടുന്ന ടീം- ട്വന്‍റി 20 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിനു മറ്റു കാരണങ്ങൾ അന്വേഷിക്കേണ്ടതില്ല. മോശം പ്രകടനത്തിന് ഒരൊറ്റ കാരണം കണ്ടെത്താൻ പറഞ്ഞാൽ ബുദ്ധിമുട്ടാണ്. ചിലപ്പോഴത്, ആദ്യമത്സരത്തിൽ പാക്കിസ്ഥാൻ പേസർ ഷഹീൻ ഷാ അഫ്രീദി എറിഞ്ഞ 12 പന്തുകളാകാം, നായകൻ വിരാട് കോഹ്‌ലി പറഞ്ഞപോലെ ടീമിന്‍റെ ധൈര്യം നഷ്ടപ്പെട്ടതാകാം. ഇന്ത്യയുടെ ദയനീയ പ്രകടനത്തിലേക്കു നയിച്ച പ്രധാന കാരണങ്ങളെക്കുറിച്ച്: 1. നായകത്വം ഒഴിഞ്ഞ കോഹ്‌ലി എല്ലാ നായകന്‍മാര്‍ക്കും ഒരു കാലാവധിയുണ്ട്. ആ സമയം തിരിച്ചറിയാൻ കഴിയുന്നവർ ചുരുക്കമാണ്. സുനിൽ ഗാവസ്കറും മഹേന്ദ്രസിംഗ് ധോണിയും ഇതു തിരിച്ചറിഞ്ഞവരാണ്. ട്വന്‍റി 20 ലോകകപ്പ് തുടങ്ങുന്നതിനു തൊട്ടുമുന്പാണു കോഹ്‌ലിക്ക് ഇക്കാര്യം മനസിലായത്. നായകത്വം ഒഴിയുമെന്നു പ്രഖ്യാപിക്കാൻ (ഐപിഎലിൽനിന്ന് ഉൾപ്പെടെ) പിന്നെ ഒട്ടും മടിച്ചില്ല. മൾട്ടി-ടീം ടൂർണമെന്‍റുകളിൽ കോഹ്‌ലിക്കു…

Read More

സോൾഷെയറിനു ആശ്വാസം; യുണൈറ്റഡിനു ജയം

  മാഞ്ചസ്റ്റർ: ഒരു ഗോൾ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാലു മത്സരങ്ങൾക്കുശേഷമാണ് യുണൈറ്റഡിന്‍റെ ജയം. ഈ ജയം പരിശീലകൻ ഒലെ ഗണ്ണർ സോൾഷെയറുടെ ഭാവിക്ക് താത്കാലികമായെങ്കിലും ആശ്വാസം നൽകിയിരിക്കുകയാണ്. സോൾഷെയറിനു നിർണായകമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനാണ് യുണൈറ്റഡ് ടോട്ടനത്തെ തകർത്തത്. ലീഗിൽ പത്ത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ടോട്ടനത്തിന്‍റെ അഞ്ചാം തോൽവിയായി. ഇതോടെ ആരാധകർ നുനോ എസ്പിരിറ്റോ സാന്‍റോസിനെതിരേ തിരിഞ്ഞു. 39-ാം മിനിറ്റിൽ റൊണാൾഡോ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. 64-ാം മിനിറ്റിൽ റൊണാൾഡോയുടെ ത്രൂബോളിലൂടെ എഡിൻസണ്‍ കവാനി രണ്ടാം ഗോളും നേടി. 86-ാം മിനിറ്റിൽ മാർക്സ് റഷ്ഫർഡ് യുണൈറ്റഡിന്‍റെ ഗോൾ പട്ടിക പൂർത്തിയാക്കി. ജയത്തോടെ യുണൈറ്റഡ് പത്ത് കളിയിൽ 17 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തേക്കു കയറി.

Read More

അച്ചടക്കത്തോടെ പന്തെറിഞ്ഞ് കിവീസ് ; രണ്ടാം തോൽവിയും ഏറ്റുവാങ്ങി ഇന്ത്യ

  ദുബായ്: ഇന്ത്യയുടെ സെമി ഫൈനൽ മോഹങ്ങൾക്കു മങ്ങലേൽപ്പിച്ച് ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലെ തുടർച്ചയായ രണ്ടാം മത്സരവും തോറ്റു. നിർണായക മത്സരത്തിൽ ഇന്ത്യയെ എട്ടു വിക്കറ്റിനാണ് ന്യൂസിലൻഡ് തോൽപ്പിച്ചത്. ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റിന് 110 റണ്‍സ്. ന്യൂസിലൻഡ് 14.3 ഓവറിൽ രണ്ടു വിക്കറ്റിന് 111 റണ്‍സ്. ഇന്ത്യ മുന്നോട്ടുവച്ച ചെറിയ വിജയലക്ഷ്യം അനായാസമായാണ് കിവീസ് ബാറ്റർമാർ മറികടന്നത്. ഓപ്പണർ ഡെറിൽ മിച്ചൽ നാലു ഫോറും മൂന്നു സിക്സുമടക്കം 49 റണ്‍സുമായി ടോപ് സ്കോറായി. നായകൻ കെയ്ൻ വില്യംസണ്‍ 31 പന്തിൽ 33 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിനെ ജയത്തിലേക്കു നയിച്ചു. കോണ്‍വെ (രണ്ട്) നായകനു കൂട്ടായി ക്രീസിലുണ്ടായിരുന്നു. മാർട്ടിൻ ഗപ്ടിൽ 20 റണ്‍സുമായി പുറത്തായി. ബുംറയ്ക്കായിരുന്നു രണ്ടു വിക്കറ്റുകളും. സെമി സാധ്യത നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ…

Read More

രണ്ടിലൊന്നിൽ നാളെ തീരുമാനം; നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടും

ദുബായ്: ട്വന്‍റി 20 ലോകകപ്പ് ക്രിക്കറ്റിൽ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യയും ന്യൂസിലൻഡും നാളെ ജീവന്മരണ പോരാട്ടത്തിനിറങ്ങുന്നു. ആദ്യ മത്സരത്തില്‍ തോറ്റതിന്‍റെ ആഘാതത്തിലാണ് സൂപ്പര്‍ 12ന്‍റെ ഗ്രൂപ്പ് രണ്ടിൽ വിരാട് കോഹ്‌ലിയുടെ ടീം ഇന്ത്യയും കെയ്ന്‍ വില്ല്യംസണിന്‍റെ കിവീസും ഏറ്റുമുട്ടുന്നത്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് പോരാട്ടം. ഗ്രൂപ്പ് രണ്ടിൽ തുടർച്ചയായ മൂന്നാം ജയത്തോടെ പാക്കിസ്ഥാൻ സെമി ഫൈനലിനോട് അടുത്തു. സൂപ്പർ 12 റൗണ്ടിലെ ഒാരോ ഗ്രൂപ്പില്‌നിന്നും മുന്നിലെത്തുന്ന രണ്ടു ടീമുകളാണ് സെമിഫൈനലിലെത്തുക. ഇന്ത്യക്കും കിവികള്‍ക്കും പിഴച്ചത് പാക്കിസ്ഥാന്‍റെ മുന്നിലായിരുന്നു. അതുകൊണ്ടു തന്നെ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ നാളെ രണ്ടു ടീമുകള്‍ക്കും ജയിക്കേണ്ടതുണ്ട്. കണക്കിൽ കിവീസ്ഇന്ത്യക്കെതിരേയുള്ള മുൻ കണക്കുകള്‍ കിവീസിന് അനുകൂലമാണ്. ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യക്കെതിരേ വലിയ ആധിപത്യമാണ് കിവീസിനുള്ളത്. 2003ലെ ലോകകപ്പിലാണ് ഇന്ത്യ ഒരു ഐസിസി ടൂര്‍ണമെന്‍റില്‍ കിവീസിനെ തോല്‍പ്പിക്കുന്നത്.…

Read More

കൊക്കകോള കുപ്പി എടുത്തുമാറ്റി വാർണർ

  ദുബായ്: ഇക്കഴിഞ്ഞ യൂറോകപ്പ് ഫുട്ബോൾ ടൂർണമെന്‍റിനിടെ നടന്ന ഒരു വാർത്താസമ്മേളനത്തിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മേശപ്പുറത്തുണ്ടായിരുന്ന കൊക്ക കോള കുപ്പികൾ എടുത്തു മാറ്റിയതു വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോൾ ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിനിടയിലും സമാന സംഭവം അരങ്ങേറി.ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറാണ് കുപ്പി മാറ്റി ശ്രദ്ധനേടിയത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ അർധസെഞ്ചുറി നേടിയ വാർണർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്പോഴായിരുന്നു, തന്‍റെ മുന്പിലുണ്ടായിരുന്ന കൊക്ക കോള കുപ്പികൾ എടുത്തു മാറ്റിയത്. പക്ഷേ ഉടൻതന്നെ വാർണർക്കടുത്തെത്തിയ ഐസിസി അധികൃതരിലൊരാൾ കുപ്പികൾ തിരികെ വയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വാർത്താസമ്മേളനത്തിനെത്തിയപ്പോൾ, തനിക്ക് ഈ കുപ്പികൾ മാറ്റിവയ്ക്കാൻ സാധിക്കുമോ എന്നു ചോദിച്ചുകൊണ്ടാണു വാർണർ കുപ്പികൾ മാറ്റാനൊരുങ്ങിയത്. എന്നാൽ ഉടൻതന്നെ ഐസിസി അധികൃതരിൽ ഒരാൾ താരത്തിനടുത്തെത്തി എന്തോ പറഞ്ഞു. ഇതോടെ ഇതു ക്രിസ്റ്റ്യാനോയ്ക്കു നല്ലതാണെങ്കിൽ തനിക്കും നല്ലതാണ് എന്നു പറഞ്ഞ് താരം കുപ്പികൾ…

Read More

പുരുഷ ടീമിനെ പരിശീലിപ്പിക്കാൻ വനിത

  അബുദാബി: പുരുഷന്മാരുടെ പ്രഫഷണൽ ഫ്രാഞ്ചൈസി ക്രിക്കറ്റിന്‍റെ ആദ്യ വനിത കോച്ചായി ഇംഗ്ലണ്ടിന്‍റെ മുൻ വിക്കറ്റ്കീപ്പർ സാറാ ടെയ്‌ലർ. അബുദാബി ടി10 ലീഗിലെ ടീം അബുദാബിയുടെ സഹപരിശീലകയായാണു സാറയെ നിയമിച്ചിരിക്കുന്നത്.ലീഗ് നവംബർ 19ന് ആരംഭിക്കും. മികച്ച വിക്കറ്റ്കീപ്പർമാരിൽ ഒരാളെന്നു പേരെടുത്ത സാറ ഈ വർഷം മാർച്ചിൽ ഇംഗ്ലീഷ് പുരുഷ കൗണ്ടി ടീം സസെക്സിന്‍റെ വിക്കറ്റ്കീപ്പിംഗ് പരിശീലകയായി ചുമതലയേറ്റതോടെ ഒരു പുരുഷ കൗണ്ടി ടീമിന്‍റെ ആദ്യ സ്പെഷലിസ്റ്റ് വനിതാ കോച്ചെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. 2006 ഇംഗ്ലണ്ടിന്‍റെ കുപ്പായത്തിൽ അരങ്ങേറിയ സാറ പത്തു ടെസ്റ്റിലും 126 ഏകദിനങ്ങളിലും 90 ട്വന്‍റി 20 മത്സരങ്ങളിലും ഇറങ്ങി. 2019ൽ അന്തർദേശീയ ക്രിക്കറ്റിൽനിന്നു വിരമിച്ച താരം ഈ വർഷം പ്രഫഷണൽ ക്രിക്കറ്റിലേക്ക് ദ ഹണ്‍ണ്ട്രഡ്, സസെക്സിനായി വനിതാ ട്വന്‍റി20 കപ്പ് എന്നിവയിലൂടെ തിരിച്ചെത്തി.

Read More

പാറിപ്പറക്കാൻ പാക്

ദുബായ്: ഐസിസി ട്വന്‍റി-20 ലോകകപ്പ് 2021ൽ ഏറ്റവും ശ്രദ്ധേയമായ ടീമായിരിക്കുകയാണു പാക്കിസ്ഥാൻ. സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളിലായി ഇന്ത്യയെയും ന്യൂസിലൻഡിനെയും തകർത്തെറിഞ്ഞതോടെയാണിത്. പാക്കിസ്ഥാനെതിരായ മത്സരശേഷം ന്യൂസിലൻഡ് ക്യാപ്റ്റൻ, പാക്കിസ്ഥാൻ കപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമാണെന്നാണു വിലയിരുത്തിയതെന്നതും ശ്രദ്ധേയം. ഇന്നു ഗ്രൂപ്പിലെ മൂന്നാം മത്സരത്തിന് പാക്കിസ്ഥാൻ ഇറങ്ങുന്നു. അഫ്ഗാനിസ്ഥാനാണ് എതിരാളി. ഇന്നത്തെ ആദ്യ മത്സരം വെസ്റ്റ് ഇൻഡീസും ബംഗ്ലാദേശും തമ്മിലാണ്, ഉച്ചകഴിഞ്ഞ് 3.30ന്. പാക്കിസ്ഥാന്‍റെ ഹോം യുഎഇയിൽ രണ്ട് ഐപിഎൽ നടന്നതിനാൽ ഇന്ത്യൻ താരങ്ങൾക്ക് ഇവിടുത്തെ സ്ഥിതിഗതികൾ പരിചിതമാണെന്ന വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ, ഐപിഎല്ലിനും വർഷങ്ങൾക്കു മുന്പ് പാക്കിസ്ഥാൻ ടീമിന്‍റെ ഹോം ഗ്രൗണ്ടായ രാജ്യമാണു യുഎഇ. 2009ൽ ശ്രീലങ്കൻ ടീമിനെതിരായ ലാഹോർ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനിലേക്കു ടീമുകൾ എത്താതിരുന്നതോടെയാണിത്. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലായിരുന്നു പാക്കിസ്ഥാന്‍റെ ഇക്കാലമത്രയുമുള്ള ഹോം മത്സരങ്ങൾ. അതുകൊണ്ടുതന്നെ ഈ ട്വന്‍റി-20…

Read More

കൂമൻ ഔട്ട്; ചാവി ഇൻ

ബാഴ്സലോണ: ബാഴ്സലോണയുടെ പരിശീലകസ്ഥാനത്തുനിന്നു റോണൾഡ് കൂമൻ പുറത്ത്. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണ എവേ പോരാട്ടത്തിൽ റയോ വയ്യക്കാനോയോട് 1-0നു പരാജയപ്പെട്ടതിനു പിന്നാലെയാണു കൂമനെ പുറത്താക്കിയതായുള്ള അറിയിപ്പ് എത്തിയത്. സെർജി ബർഹ്വനെ ഇടക്കാല പരിശീലകനായും ബാഴ്സ പ്രസിഡന്‍റ് ഹ്വാൻ ലാപോർട്ട നിയമിച്ചു.14 മാസം മാത്രം നീണ്ട ബാഴ്സ പരിശീലകക്കുപ്പായത്തിൽ കൂമന് ഒരു കപ്പ് മാത്രമാണു സ്വന്തമാക്കാൻ സാധിച്ചത്. ലാ ലിഗയിൽ 10 മത്സരം പൂർത്തിയാക്കി 15 പോയിന്‍റുമായി ഒന്പതാം സ്ഥാനത്താണു ബാഴ്സ. മെസിയുടെ ഇഷ്ടം കൂമനു പകരം ബാഴ്സ മുൻ താരംകൂടിയായ ചാവി ഹെർണാണ്ടസ് മാനേജർ സ്ഥാനത്ത് എത്തും. ബാഴ്സലോണയിൽനിന്നുപടിയിറങ്ങേണ്ടിവന്ന അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസി ക്ലബ്ബിന്‍റെ മാനേജർ സ്ഥാനത്തേക്കു നിർദേശിച്ച ആളാണു ചാവി. ചാവി ബാഴ്സയുടെ പരിശീലകസ്ഥാനം ഏറ്റെടുത്തതായാണു സൂചന. തിങ്കളാഴ്ച ബാഴ്സലോണയിലെ വീട്ടിലെത്തിയ ചാവിയുമായി ക്ലബ് പ്രസിഡന്‍റ് ലാപോർട്ട കൂടിക്കാഴ്ച നടത്തിയിരുന്നു.…

Read More