കാള്‍സനെ വീഴ്ത്തി ആനന്ദ്; കറുപ്പ് കരുക്കളുമായി 34 നീക്കങ്ങളില്‍ ജയം

റിയാദ്: ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ തോല്പിച്ചു. ചാമ്പ്യന്‍ഷിപ്പിന്‍റെ ഒമ്പതാം റൗണ്ടിലായിരുന്നു ഇരുവരും നേര്‍ക്കുനേര്‍ വന്നത്. കറുപ്പ് കരുക്കളുമായി കളിച്ച ആനന്ദ് 34 നീക്കങ്ങളില്‍ ജയം പിടിച്ചെടുത്തു.

Read More

സംസ്ഥാന യൂത്ത് വോളി: വനിതാ വിഭാഗത്തിൽ കോട്ടയം ജേതാക്കൾ

നാദാപുരം: പുറമേരിയിൽ നടക്കുന്ന 33 മത് സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കോട്ടയം ചാമ്പ്യൻമാരായി. വയനാടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്കാണ് കോട്ടയം കീഴടക്കിയത്. സ്കോർ 25-17, 25-22, 25-12. ചങ്ങനാശേരി അസംപ്ഷൻ കോളജ് വിദ്യാർഥികളാണ് കോട്ടയത്തിനുവേണ്ടി കളിച്ചത്. അണ്ടർ 20 ദേശീയ വോളിബോൾ മത്സരത്തിൽ പങ്കെടുത്ത ജിൻസി ജോസഫ് കോട്ടയം ടീമിനുവേണ്ടി ജേഴ്സിയണിഞ്ഞു. സ്പോട്സ് കൗൺസിൽ കോച്ച് അനിൽകുമാറിന്‍റെ ശിക്ഷണത്തിലാണ് കോട്ടയം മത്സരത്തിനിറങ്ങിയത്.

Read More

അലിസ്റ്റർ കുക്കിന് ഇരട്ട സെഞ്ചുറി; ഇംഗ്ലണ്ടിനു 164 റൺസ് ലീഡ്

മെല്‍ബണ്‍: റിക്കാര്‍ഡുമായി ഇരട്ട സെഞ്ചുറി കുറിച്ച അലിസ്റ്റര്‍ കുക്കിന്‍റെ മികവില്‍ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ. ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കേ ഇംഗ്ലണ്ടിന് 164 റണ്‍സിന്‍റെ ലീഡോടെ നാലാം ദിനം ബാറ്റിംഗ് തുടങ്ങാം. ഒമ്പത് വിക്കറ്റിന് 491 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിപ്പിച്ചു. 244 റണ്‍സുമായി കുക്കും 15 പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെ ജയിംസ് ആന്‍ഡേഴ്‌സണുമാണ് ക്രീസില്‍. കഴിഞ്ഞ പത്ത് ടെസ്റ്റ് ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറി പോലും നേടാന്‍ ബുദ്ധിമുട്ടിയ കുക്ക്, കരിയറിനെത്തന്നെ ചോദ്യംചെയ്യപ്പെട്ട അവസരത്തില്‍ ഇരട്ട സെഞ്ചുറിയുമായി വിമര്‍ശകരുടെ വായടപ്പിച്ചു. 409 പന്തില്‍നിന്നാണ് കുക്ക് 244 റണ്‍സിലെത്തിയത്. പ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു സന്ദര്‍ശക ടീം ബാറ്റ്‌സ്മാന്‍ ടെസ്റ്റില്‍നേടുന്ന ഉയര്‍ന്ന സ്‌കോറാണ് കുക്ക് സ്വന്തമാക്കിയത്. 1984ല്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ വിവ് റിച്ചാര്‍ഡ്‌സ് നേടിയ 208 റണ്‍സായിരുന്നു ഇതിനുമുമ്പത്തെ…

Read More

ഇംഗ്ലീഷ് ഫുട്‌ബോളിന്‍റെ ‘കിംഗ് ഹാരി’

ഇംഗ്ലണ്ടില്‍ പ്രശസ്തരായ രണ്ടു ഹാരിമാരാണുള്ളത്. ഒരാള്‍ ഹാരി രാജകുമാരനാണെങ്കില്‍ മറ്റെയാള്‍ ഇംഗ്ലീഷ് ഫുട്‌ബോളിന്‍റെ രാജാവായ ഹാരി കെയ്‌നാണ്. ഹാരി രാജകുമാരനായത് പാരമ്പര്യത്താലാണെങ്കില്‍ ഹാരി കെയ്ന്‍ എന്ന പ്രതിഭയെ ഇംഗ്ലീഷ് ഫുട്‌ബോളിന്‍റെ രാജാവായ ത് കളി വൈഭവം കൊ ണ്ടാണ്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ പോരാട്ടം നടക്കുന്ന ഫുട്‌ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരോട് പോരാടാന്‍ ടോട്ടനം ഹോട്‌സ്പറിന് ഇന്ധനമാകുന്നതും ഹാരി കെയ്‌നിന്‍റെ കാലുകളാണ്. ശനിയാഴ്ച സതാംപ്ടണെതിരേ നേടിയ ഹാട്രിക്കോടെ കെയ്ന്‍ മറികടന്നത് രണ്ട് ഇതിഹാസങ്ങളെയാണ്. കലണ്ടര്‍ വര്‍ഷം 39 പ്രീമിയര്‍ ലീഗ് ഗോളുകള്‍ എന്ന സ്വപ്‌നസമാനമായ നേട്ടം കെയ്ന്‍ സ്വന്തമാക്കിയപ്പോള്‍ പിന്നിലായത് പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ അലന്‍ ഷിയററാണ്്. ഈ ഹാട്രിക്കോടെ കലണ്ടര്‍ വര്‍ഷം ക്ലബ്ബിനും രാജ്യത്തിനുമായി 56 ഗോളുകള്‍ ഹാരി കെയ്ന്‍ അടിച്ചു കൂട്ടിയപ്പോള്‍ പിന്നിലായത് ഇക്കാല ഘട്ടത്തിലെ ഏറ്റവും മികച്ച…

Read More

ഫൈനലിലെ പരാജയം വേദനിപ്പിക്കുന്നു: പി.വി. സിന്ധു

ന്യൂഡല്‍ഹി: ഈ വര്‍ഷം ഇന്ത്യന്‍ ബാഡ്മിന്‍റണിലെ സൂപ്പര്‍ താരം പി.വി. സിന്ധുവിന് നല്ലൊരു വര്‍ഷമായിരുന്നു. 2017ല്‍ രണ്ടു സൂപ്പര്‍ സീരീസ് ഉള്‍പ്പെടെ മൂന്നു കിരീടങ്ങള്‍ നേടി. കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന പേര് ഈ വര്‍ഷം സിന്ധു സ്വന്തമാക്കി. എന്നാല്‍, മൂന്നു ടൂര്‍ണമെന്‍റുകളില്‍ ഫൈനലില്‍ പരാജയപ്പെടുകയും ചെയ്തു. കിരീടം പ്രതീക്ഷിച്ച ലോക ചാമ്പ്യന്‍ഷിപ്പ്, സൂപ്പര്‍ സീരീസ് ഫൈനല്‍ എന്നിവയില്‍ സിന്ധു തോറ്റു. ദേശീയ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ സൈന നെഹ്‌വാളിനോട് പരാജയപ്പെടുകയും ചെയ്തു. ഫൈനലുകളില്‍ പരാജയപ്പെടുന്നത് വേദനിപ്പിക്കുന്ന കാര്യമാണെന്ന് സിന്ധു പറഞ്ഞു. എന്നാലും ദുഃഖമില്ല. ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മികച്ച പോരാട്ടം നടത്തിയശേഷമാണ് കീഴടങ്ങിയത്. അതില്‍ നീണ്ട ഗെയിം ഉണ്ടായിരുന്നു. ഓരോ ഫൈനലിലും മികച്ച പോരാട്ടം നടത്തിയശേഷമാണ് പരാജയപ്പെടുന്നത്. അതുകൊണ്ട് ദുഃഖമില്ലെന്നും സിന്ധു പറഞ്ഞു. ദുബായില്‍ നടന്ന സൂപ്പര്‍ സീരീസ് ഫൈനല്‍സിലും…

Read More

പരിക്ക്: ശിഖർ ധവാന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനം സംശയത്തിൽ

ന്യൂഡൽഹി: ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയിലെ ആദ്യ മത്സരങ്ങൾ നഷ്ടമായേക്കുമെന്നു സൂചന. വിദേശപര്യടത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിലേക്ക്, ഫിസിയോ പാട്രിക് ഫർഹാതിനൊപ്പം മുടന്തിയെത്തുന്ന ധവാന്‍റെ വീഡിയോയാണ് ഈ സൂചനകൾ നൽകുന്നത്. ധാവാന്‍റെ കണങ്കാലിനു പരിക്കേറ്റതായി ബിസിസിഐയിലെ മുതിർന്ന അംഗം പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയിൽ എൻഡിടിവിയോടു സ്ഥിരീകരിച്ചു. എന്നാൽ ഇതു സംബന്ധിച്ച് ഒൗദ്യോഗിക റിപ്പോർട്ട് ഫിസിയോ സെലക്ടർമാർക്ക് നൽകിയിട്ടില്ല. ധവാനെ എംആർഐ സ്കാനിംഗിനു വിധേയമാക്കി. ജനുവരി അഞ്ചിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ ധവാൻ കളിച്ചേക്കില്ലെന്നാണു സൂചന. ബുധനാഴ്ചയാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്കു പുറപ്പെടുന്നത്. അഞ്ചിന് കേപ്ടൗണിലാണ് പരന്പരയിലെ ആദ്യ ടെസ്റ്റ്. മത്സരത്തിനു മുന്പ് ധവാൻ ഫിറ്റ്നസ് തെളിയിച്ചില്ലെങ്കിൽ മുരളി വിജയ്ക്കൊപ്പം കെ.എൽ.രാഹുൽ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ധവാന്‍റെ പരിക്ക് ഗുരുതരമാണെങ്കിൽ ടീമിൽ നാലാം ഓപ്പണറായി തമിഴ്നാട് ബാറ്റ്സ്മാൻ അഭിനവ് മുകുന്ദിനെ ഉൾപ്പെടുത്തുമെന്നും…

Read More

ഒളിമ്പിക് സ്വര്‍ണ ജേതാവ് ജീവിക്കാന്‍ ഓടുകയാണ്…

ലുധിയാന: ലോകത്ത് ഒരിടത്തും ഒരൊളിമ്പിക് ജേതാവിനും ഇത്തരത്തിലൊരു യാതന നേരിടേണ്ടി വന്നിരിക്കില്ല. എന്നാല്‍, ഇന്ത്യയില്‍ ഇതു സംഭവിക്കുന്നു പല തവണ. അത്തരം വാര്‍ത്തകളിലെ ഒടുവിലത്തെ താരമാണ് പഞ്ചാബ് ലുധിയാന സ്വദേശി രാജ്‌വീര്‍ സിംഗ്. രാജ്യത്തിന്‍റെ യശസുയര്‍ത്തിയ ഈ പതിനേഴുകാരന്‍ ഇന്ന് നിത്യവൃത്തിക്കായി ഓടുകയാണ്. ഈ ഇളം പ്രായത്തില്‍ പലതരം ജോലികള്‍ ചെയ്യുന്നുണ്ട്. അഴുക്കുചാലുകള്‍ വൃത്തിയാക്കിയും ഇഷ്ടികചുമന്നും ചപ്പുചവറുകള്‍ പെറുക്കിയും അന്നന്നത്തെ ചെലവുകഴിക്കാന്‍ അവന്‍റെ ശാരീരിക വൈകല്യം മറന്ന് ഓടിക്കൊണ്ടേയിരിക്കുന്നു. എന്നാല്‍, രാജ്യത്തിന് അഭിമാനപ്പതക്കം സമ്മാനിച്ച രാജ്‌വീര്‍സിംഗിനോട് സര്‍ക്കാരിനോ മറ്റ് അധികൃതര്‍ക്കോ യാതൊരു അലിവും ഇല്ല. 2015ൽ ലോസ് ആഞ്ചലസില്‍ നടന്ന സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ ഒരു കിലോമീറ്റര്‍, രണ്ടു കിലോമീറ്റര്‍, സൈക്ലിംഗിലാണ് രാജ്‌വീര്‍ സിംഗ് സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കിയത്. അതിനുശേഷം രാജ്യ തലസ്ഥാനത്തു വന്നിറങ്ങിയ രാജ്‌വീറിന് ലഭിച്ചത് ആവേശോജ്വല സ്വീകരണമായിരുന്നു. നാട്ടിലെത്തിയശേഷം പഞ്ചാബ് സര്‍ക്കാരിന്‍റെ നേതൃത്വത്തിലും രാജ്‌വീറിനു സ്വീകരണമൊരുക്കി.…

Read More

ബോക്‌സിംഗ് ഡേയില്‍ വാര്‍ണര്‍ ഷോ

മെല്‍ബണ്‍: ബോക്‌സിംഗ് ഡേയില്‍ (ക്രിസ്മസിന്‍റെ പിറ്റേന്നാൾ) ബാറ്റുകൊണ്ട് ബോക്‌സിംഗ് നടത്തിയ ഡേവിഡ് വാര്‍ണര്‍ മൂന്നാം ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്കു നല്കിയത് സ്വപ്‌നതുല്യ തുടക്കം. ഒന്നാം ദിനം ഓസ്‌ട്രേലിയന്‍ ആധിപത്യത്തില്‍ അവസാനിക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ തെളിഞ്ഞത്. മൂന്നിന് 244. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്ക് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ചുറിയാണ് ആദ്യ ദിനം കരുത്തായത്. തന്‍റെ ഇരുപത്തിയൊന്നാം ടെസ്റ്റ് സെഞ്ചുറി കുറിച്ച ഡേവിഡ് വാര്‍ണറും, കാമറോണ്‍ ബ്രാങ്കോഫ്റ്റും കൂടി 121 റണ്‍സിന്‍റെ മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതാണ് മത്സരത്തില്‍ വഴിത്തിരിവായത്. എന്നാല്‍, ബ്രാങ്കോഫ്റ്റിന്‍റെ സംഭാവന 26 റണ്‍സ് മാത്രമായിരുന്നു. 13 ബൗണ്ടറികളുടെയും ഒരു സിക്‌സിന്‍റെയും അകമ്പടിയോടെ 103 റണ്‍സ് നേടിയാണ് വാര്‍ണര്‍ പുറത്തായത്. ഇരുവരുടേയും പുറത്താകലുകള്‍ക്ക് പിന്നാലെ ഉസ്മാന്‍ ഖവാജയും 17 റണ്‍സെടുത്ത് പവലിയനില്‍ തിരിച്ചെത്തി. പരമ്പരയിൽ മികച്ച ഫോം തുടരുന്ന ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്…

Read More

ഇന്ത്യ രണ്ടാമത്, കോഹ്‌ലി മൂന്നാമത്

ദുബായ്: ശ്രീലങ്കയ്‌ക്കെതിരായ പരമ്പര വിജയിച്ചതോടെ ടി-20 റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കു മുന്നേറി. 121 പോയിന്‍റാണ് ഇന്ത്യക്കുള്ളത്. പാക്കിസ്ഥാനാണ് ഒന്നാമത്. അവര്‍ക്ക് 124 പോയിന്‍റുണ്ട്. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, വിന്‍ഡീസ് എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ മുന്നിലുണ്ടായിരുന്ന വിരാട് കോഹ്ലി പിന്നോക്കം പോയി. 824 പോയിന്‍റുണ്ടായിരുന്ന കോഹ്ലി 776 പോയിന്‍റുമായി മൂന്നാം സ്ഥാനത്തേക്കു പോയി. വിവാഹാവശ്യങ്ങള്‍ക്കായി ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍നിന്നു വിട്ടുനിന്നതാണ് കോഹ്ലിക്കു തിരിച്ചടിയായത്. ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് ഒന്നാമതും വിന്‍ഡീസിന്‍റെ എവിന്‍ ലൂയിസ് രണ്ടാമതുമാണ്. ഇന്ത്യയുടെ തന്നെ കെ.എല്‍. രാഹുല്‍ നാലാം സ്ഥാനത്തേക്കു കുതിച്ചെത്തി.

Read More

കായിക ഇന്ത്യയെക്കുറിച്ചുള്ള ‘സച്ചിൻ കാഴ്ചപ്പാടുകൾ’! രാജ്യസഭയിൽ പ്രസംഗിക്കാൻ കഴിഞ്ഞില്ലെങ്കിലും സച്ചിന് ഫേസ്ബുക്ക് മതി

രാജ്യസഭയിൽ തന്‍റെ കന്നിപ്രസംഗം മുടങ്ങിയെങ്കിലും മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ കുലുങ്ങിയില്ല. നേരെ വീട്ടിലെത്തി തന്‍റെ ഫേസ്ബുക്കിലൂടെ പ്രസംഗിച്ചു: കായിക ഇന്ത്യയെക്കുറിച്ചുള്ള “സച്ചിൻ കാഴ്ചപ്പാടുകൾ’. 15 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ മുഴുവൻ ഇന്ത്യ കായികമേഖലയിൽ മറികടക്കേണ്ട കടന്പകളേക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഇന്ത്യക്കാരുടെ ജീവിതശൈലീരോഗങ്ങളെക്കുറിച്ചും സച്ചിൻ ആശങ്കാകുലനാകുന്നത് വീഡിയോയിൽ കാണാം. വിവിധ കണക്കുകൾ ഉദ്ധരിച്ച് ഇന്ത്യൻ ജനതയെ ഗ്രസിച്ചിരിക്കുന്ന പൊണ്ണത്തടി, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളേക്കുറിച്ചും സച്ചിൻ വാചാലനാകുന്നുണ്ട്. എന്തായാലും പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽതന്നെ സച്ചിന്‍റെ വീഡിയോ വൈറലായി. സച്ചിന്‍റെ പ്രസംഗം രാജ്യസഭയിൽ മുടങ്ങിയത് നന്നായെന്നും അതു കൊണ്ട് കോടിക്കണക്കിന് സാധാരണക്കാരിലേക്ക് അദ്ദേഹത്തിന്‍റെ ആശയങ്ങൾ ഫേസ്ബുക്കിലൂടെ എത്തിയെന്നും നെറ്റിസൻസ് പറയുന്നു.

Read More